Search the blog

Custom Search
എന്തിനീ ആര്‍..... എസ്എസ് ? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്തിനീ ആര്‍..... എസ്എസ് ? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അവര്‍ ഫോട്ടോഷോപ്പ് പഠിക്കുകയാണ്...


ഒറിജിനല്‍ ഫോട്ടോ - ചെയ്യുന്ന കര്‍മത്തിന്റെ വിവരണത്തിന്റെ കൂടെ ....... 
ഫോട്ടോഷോപ്പ് ചെയ്ത ഫോട്ടോ
"ട്ടയര്‍ പ്രഷര്‍ "

ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവര്‍ അത് ചെയ്താല്‍ എങ്ങനെ ഉണ്ടാകും. ഇതാ ഇവിടെ ഒരു ഉദാഹരണം കണ്ടോളു... ഇത് ഇന്നലെ ഹര്‍ത്താല്‍ദിനത്തില്‍ ചില സംഘപരിവാര്‍ കുഞ്ഞുങ്ങളുടെ സ്ത്രീ ജനങ്ങളോട് ഉള്ള സ്നേഹത്തിന്റെ പ്രകടനം ആണ്. " രാജ്യത്തെ സ്ത്രീകള്‍ തനിക്കൊപ്പം " എന്ന മോടിജി യുടെ പ്രസ്താവന കേള്‍ക്കുക പോലും ചെയ്യാത്ത ചങ്ങികള്‍ ആണെന്ന് തോനുന്നു ഇവര്‍. ഇങ്ങനെയണേല്‍ എങ്ങനെയാണ് സ്ത്രീകള്‍ മോഡിയുടെ കൂടെ നില്‍ക്കുക.

ആദ്യ ഫോട്ടോ ഒറിജിനല്‍ ആണ്. അവരുടെ കര്‍മത്തിന്റെ വ്യക്തമായ വിവരണത്തിന്റെ അകമ്പടിയോടെ ... ഹര്‍ത്താല്‍ ദിനത്തില്‍ സ്ത്രീ ഓടിച്ചു വന്ന സ്കൂട്ടര്‍ ന്റെ കാറ്റ് അഴിച്ചു വിടുന്ന സന്ഘി .... ഭാരത മാതാവിനെ വണങ്ങുന്ന ഇവര്‍ക്ക് നാട്ടിലെ മാതൃത്വം എത്ര വിലപ്പെട്ടത് ആണെന്ന് ഇത് കണ്ടാല്‍ മനസ്സിലാകും. രണ്ടാമത്തെ ഫോട്ടോ ഏതോ ഒരു മഹാന്റെ വിവരം കെട്ട ബുദ്ധിയില്‍ ഉദിച്ച മണ്ടത്തരം ആണ്. ഇത് ചെയ്തവനെ കിട്ടിയാല്‍ സന്ഘികള്‍ തന്നെ അടിക്കാന്‍ കാത്തു നില്കുക്കയാണ്.. കാരണം ഫോട്ടോഷോപ്പ് ന്റെ ബാലപാഠം പോലും അറിയാത്തവന്‍ സന്ഘികളെ സഹായിക്കാന്‍ ചെയ്ത ഈ ഉദ്യമം ഇപ്പോള്‍ അവര്‍ക്ക് എതിരായി മാറിയിരിക്കുന്നു... " ട്ടയര്‍ പ്രഷര്‍ ചെക്കിംഗ് സെന്‍റെര്‍ " - " ഉറുസു ചിക്കന്‍ സെന്‍റെര്‍  " എന്നത് മാറ്റി ആണ് മേല്‍ പറഞ്ഞ പേര് ഇട്ടതു. പക്ഷെ മലയാളം കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്തപ്പോള്‍ "ടയര്‍" എന്നതിന് പകരം " ട്ടയര്‍" ആയിപ്പോയി... മാത്രമല്ല ചെക്കിംഗ് സെന്‍റെര്‍ എന്നതിന്റെ അടി ഭാഗം വെള്ള പൂഷിയതായും കാണാം... ഇത്ര വിവരം കെട്ട ഈ എഡിറ്റര്‍ കം ഫോട്ടോഷോപ്പ് എക്സ്പേര്‍ട്ട് നെ കയ്യില്‍ കിട്ടാന്‍ കാത്തു നില്‍ക്കുകയാണ് സന്ഘികള്‍...


മതം മാറ്റാന്‍ എന്നും പറഞ്ഞിങ്ങു വന്നാല്‍ .....

 " ഒരു ഹിന്ദു പെണ്‍കുട്ടിക്ക് പകരം 100 മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റണമെന്ന് ബിജെപി നേതാവ്‌ " എന്താണ് നേതാവെ !!! നിങ്ങള്‍ക്കൊന്നും വിവരമില്ലേ ?? മതം എന്താ ഇങ്ങനെ ചുമ്മാ മാറാനുള്ള ഉടുപ്പാണോ ?? ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ഇസ്ലാമിലേക്ക് തിരിച്ചു വരുന്നത് പ്രേമത്തിലൂടെയോ മറ്റു ചതിയിലൂടെയോ ആയാല്‍ അതിനു യാതൊരു സാധുതയും ഇസ്ലാമില്‍ ഇല്ല. അങ്ങനെ വരു
ന്നവരെ മുസ്ലിം എന്ന് വിളിക്കാനും ഇസ്ലാം അനുവധികുന്നില്ല. കാരണം മുസ്ലിം എന്ന് പറയുന്നത് ഇസ്ലാമിന്റെ എല്ലാ അടിസ്ഥാനങ്ങളും അനുസരിച്ച് വ്യക്തമായി മനസ്സിലാക്കി വരുന്നവരാണ്.  " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " അള്ളാഹു അല്ലാതെ മറ്റൊരു ഇലാഹ് (ആരാധ്യന്‍ ) ഇല്ല എന്നും മുഹമ്മദ്‌ നബി സ്വ അല്ലാഹുവിന്റെ റസൂല്‍ (പ്രവാചകന്‍ ) ആണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇതാണ് ശഹാദത്ത് ഖലിമ... ഇതില്‍ അടിയുറച്ചു വിശ്വസിച്ചു ഇസ്ലാമിലേക്ക് വരുന്നവരാണ് മുസ്ലിംകള്‍. അല്ലാതെ " എന്റെ കാമുകനാണ് എനിക്ക് എല്ലാം . അദ്ധേഹത്തെ ഞാന്‍ അതിയായി സ്നേഹിക്കുന്നു എന്നും പറഞ്ഞു ഇസ്ലാമിലേക്ക് കടന്നു വരുന്ന ഒരു പെണ്ണും മുസ്ലിം ആവില്ല.. ഇനി ഏതെന്കിലും പെണ്ണോ ആണോ സത്യം മനസ്സിലാക്കി ഇസ്ലാമിലേക്ക് തിരിച്ചു വരുന്നതാണേല്‍ അവരെ രണ്ടു കയ്യും നീട്ടി സ്വീകരിക്കാന്‍ ഇസ്ലാം തയ്യാറാണ്. അവര്‍ക്ക് വേണ്ട എല്ലാ സംരക്ഷണവും ഇസ്ലാമും മുസ്ലിംകളും നല്‍കും. അതിനു ആര് എതിരായി വന്നാലും. തടയാന്‍ നിങ്ങള്‍ നോകണ്ട. 

ഇനി മുസ്ലിം പെണ്ണിനെ അങ്ങനെ അങ്ങ് മതം മാറ്റി കൊണ്ട് പോകാം എന്ന് ചിന്തിക്കണ്ട. വിവരമില്ലാത്ത ഏതേലും പെണ്ണിനെ വശീകരിച്ചു പ്രേമിച്ചു ആളെ കൂട്ടേണ്ട ഒരു അവസ്ഥയിലാണ് ഹിന്ദു മതം എന്ന് ആരും വിശ്വസിക്കുന്നില്ല. ഇനി ഹിന്ദുത്വര്‍ക്ക് നിങ്ങളുടെ സംഘത്തിലേക്ക് ആളെ കിട്ടാത്ത അവസ്ഥ ഉണ്ടേല്‍ നിങ്ങള്‍ ശ്രമിക്കു . എന്നിട്ട് കൊണ്ട് പോയി കൊള്ളുക. കാരണം മുകളില്‍ പറഞ്ഞ " ആഷ്ഹദു അന്ലാഇലാഹ ഇല്ലല്ലാഹു വ ആഷ്ഹദു അന്ന മുഹമ്മദു റസൂലുള്ള " വിശ്വസിക്കുന്ന ഒരു യഥാര്‍ത്ഥ വിശ്വാസിയേയും നിങ്ങള്‍ക്ക്‌ കിട്ടില്ല. 

ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍

ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക്‌ തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്. 
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ്‌ സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്. 

സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന  സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക്‌ നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം . 

ബി ജെ പി യുടെയും മോഡിയുടെയും മോഡി കുറച്ചു കൊണ്ട് ഇലക്ഷന്‍ റിസള്‍ട്ട്

 ബീഹാറില്‍ ആര്‍ജെഡി- ജെഡിയു- കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടം. പത്തില്‍ മൂന്നുസീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായത്. ബീഹാറടക്കം നാലുസംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ പത്തും കര്‍ണാടകത്തിലും മധ്യപ്രദേശിലും മൂന്നും പഞ്ചാബില്‍ രണ്ടും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയില്‍നിന്നാണ് ബെല്ലാരി റൂറല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ബിഹാറിലെ ഹാജിപൂരില്‍ ബിജെപിയുടെ അവിതേഷ് സിങ്ങും ചാപ്രയില്‍ ആര്‍ജെഡിയുടെ രണ്‍ധീര്‍ സിങ്ങും ജാലേയില്‍ ജെഡിയുവിന്റെ ഋഷി മിശ്രയും വിജയിച്ചു. മൊഹാനിയയില്‍ ബിജെപിയിലെ നിരഞ്ജന്‍ റാമും ബാന്‍കയില്‍ ബിജെപിയിലെ രാം നാരായണന്‍ മണ്ഡലും വിജയിച്ചു. പഞ്ചാബിലെ തല്‍വണ്ടി സാബോയില്‍ അകാലിദളിലെ ജീത് മൊഹീന്ദര്‍ വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

പശുവിനെ ദേശീയ മൃഗമാക്കുമ്പോള്‍ ...

posted in Facebook by
Abdul Latheef CK

പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ - ബി.ജെ.പി ഭരിക്കുമ്പോള്‍ അതിന് തടസ്സമൊന്നും കാണുന്നില്ല - എന്തൊക്കെ പുകിലുകളാണ് ഉണ്ടാവുക എന്ന് പലരും ഭാവനയില്‍ കണ്ടുതുടങ്ങി. അതിനെക്കുറിച്ച് ഒന്ന് വിശദമായി ചര്‍ച ചെയ്തുകൂടെ. ഏതായാലും പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം ഒരു ഹിന്ദു സഹാദരന്‍ ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഗോമാതാവ് എന്ന് വിളിച്ചുവന്ന പശുവിനെ ഇനി മൃഗം.. മൃഗം എന്ന് പരാമര്‍ശിക്കേണ്ടിവരും എന്നതാണ്. പിന്നെ എന്തൊക്കെ മാറ്റമാണ് ഉണ്ടാവുക എന്നറിയില്ല. പാലുകുടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതായാലും അറുക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ പിന്നെ പതിനായിരങ്ങള്‍ നല്‍കി ആരും പശുവിനെ വാങ്ങില്ല. പാല് നില്‍ക്കുമ്പോള്‍ ഇറച്ചിക്ക് നല്‍കാമല്ലോ എന്ന് കരുതിയാണ് മിക്കവരും ഇപ്പോള്‍ വളര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെ രോഗം വന്ന് വളരെ ദീനമായ വിധം അത് ചത്തുപോകുന്നു. ഏതായാലും പശുവിനെ സംബന്ധിച്ച് നല്ല നാളുകളല്ല വരാന്‍ പോകുന്നത്. മിക്കവാറും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയുടെ സ്ഥാനം കൂടി പശു കയ്യേറുമോ എന്നതാണ് ഞാന്‍ ആശങ്കിക്കുന്നത്.

നിങ്ങള്‍ ഈ പ്രഭാഷണം കേട്ടിടുണ്ടോ ??? ഇല്ലേല്‍ നിങ്ങള്ക്ക് വലിയ നഷ്ടമാണ്.. തീര്‍ച്ച


ശശികലയെ പോലുള്ളവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി .... യാഥാര്‍ത്ഥ്യം ഇത്രയ്ക്ക് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മറ്റു ഏതു സംഘടനയുടെ ആളുകള്‍ക്ക് സാധിക്കും..... മാഷാ അല്ലാഹ്.....

മീര നന്ദന്‍ ന്റെ ഇല്ലാത്ത ഇസ്ലാം ആശ്ലേഷം | കള്ളക്കഥകളുമായി സന്ഘികള്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

 " മലയാളത്തില്മാത്രമല്ലതമിഴകത്തും തന്റേതായസ്ഥാനം ഉറപ്പിച്ചയുവ നായിക മീരനന്ദന് പുതിയചിത്രത്തില് ഒരുമുസ്ലീം പെണ്കുട്ടിയുടെ വേഷത്തില്അഭിനയിക്കുന്നു.മലയാളത്തില്അടുത്തിടെ ഒട്ടുമിക്കതട്ടമിട്ടനായികമാരും മലബാര്ടച്ചുള്ളകഥാപാത്രങ്ങളും കൈയ്യടി നേടിയതിനുപിന്നാലെയാണ്മീരനന്ദനും തട്ടമിട്ട്മൊഞ്ചത്തിയാവാന്ഒരുങ്ങുന്നത്.തന്റെ അഭിനയജീവിതത്തില്ഇതാദ്യമായാണ്മീരമുസ്ലീം പെണ്കുട്ടിയാവുന്നത്.മൈലാഞ്ചി മൊഞ്ചുള്ളവീട് എന്നചിത്രത്തിലാണ്മീരമുസ്ലീമായി വേഷമിടുന്നത്.ചിത്രത്തില്ജയറാമും ആസിഫ്അലിയുമാണ്പ്രധാനവേഷത്തില്അഭിനയിക്കുന്നത്.ആസിഫിന്റെ നായികയായാണ്മീരചിത്രത്തിലഭിനയിക്കുക.വരിക്കാശ്ശേരി മനയില്ചിത്രത്തിന്റെ ഷൂട്ടിംഗ്പുരോഗമിയ്ക്കുകയാണ്.ഉദയ്കൃഷ്ണ,സിബികെ തോമസ്എന്നിവര്തിരക്കഥയൊരുക്കുന്നചിത്രം സംവിധാനം ചെയ്യുന്നത്ബെന്നി തോമാസാണ്.മലബാറിലെ ഒരുമുസ്ലീം കുടുംബത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.ആദ്യമായി മുസ്ലീം പെണ്കുട്ടിയുടെ വേഷമിടുന്നമീരസന്തോഷത്തിലാണ്.മൈലാഞ്ചി മൊഞ്ചുള്ളവീട്, സന്ദമരുതം.കസിന്സ്എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഇപ്പോള്കൈനിറയെ ചിത്രങ്ങളാണ്മീര നന്ദന്. "

ഇതാണ് യഥാര്‍ത്ഥ കഥ . Bignewslive എന്ന വെബ്സൈറ്റ് കൊടുത്ത ഒരു വാര്‍ത്തയെ വളച്ചൊടിച്ചു സംഘപരിവാര്‍ തീവ്രവാദികള്‍ ഇസ്ലാമിന് എതിരെ മുസ്ലിംകള്‍ക്ക് എതിരെ പുതിയ വാര്‍ത്ത‍ എന്ന രീതിയില്‍ കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. 

Dileep K Nair എന്ന അക്കൗണ്ട്‌ ആണ് ഇങ്ങനെ ഒരു വാര്‍ത്ത‍ പ്രജരിപ്പിക്കുനത് . ലവ്‌ ജിഹാദ്‌ എന്ന കള്ളക്കഥ കോടതി പോലും നിരസിച്ചതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പോക്കാന്‍ സന്ഘികള്‍ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. കാള പെറ്റ് എന്ന് കേള്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഈ വിവരമില്ലാത്ത വര്‍ഗീയ വാദികള്‍ക്ക് പണ്ടേ ഉള്ളതാണ്. 

ഈ പോസ്റ്റ്‌ ന്റെ കൂടെ കൊടുത്ത കമന്റ്‌ ശ്രദ്ധിക്കുക : 




വ്യക്തമായ ഗൂഡ തല്പര്യങ്ങളോട് കൂടി തന്നെ ആണ് ഈ വ്യാജ അക്കൗണ്ട്‌ വഴി ഇത് പ്രജരിപിക്കുനത്. "വീണ്ടും പിടി മുറുക്കുന്നു " എന്ന വാക്കുകള്‍ ഇവര്‍ രണ്ടാമതും ആ ഇല്ലാക്കഥകള്‍ കുത്തിപ്പൊക്കി കൊണ്ട് വരന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവ്‌ ആണ്. ഇതിനെതിരെ പ്രതികരിക്കാനും ഉള്ള ആഹ്വാനം ഇയാള്‍ നല്കുനുണ്ട്. ഇതിനു പിന്നില്‍ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഒരു വട്ടം പോലും ചിന്തിക്കാതെ ഈ സംഘ പരിവാര്‍ ചെയ്യുനതിന്റെ ഫലം പല അക്രമങ്ങള്‍ക്ക് വഴി ഒരുക്കിയിടുണ്ട് എന്ന ഒരു വസ്തുത നില നില്‍ക്കെ ആണ് വീണ്ടും ഇങ്ങനെയുള്ള കെട്ടി ചമച്ച കഥകള്‍ പ്രജരിക്കുനത്. 

Bignewslive ല്‍ വന്ന വാര്‍ത്ത‍ കാണുക : 






ശ്രി രാമ സേനക്ക് ഗോവയില്‍ വിലക്ക് | ഇന്ത്യില്‍ നിന്നും പൂര്‍ണമയി വിലക്കണം ആയിരുന്നു

ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ്‌ സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത‍ തികച്ചും ആശവഹം ആണ്. 


ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ്‌ മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം. 



The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.

"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.

In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.


ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍  : 


ഈ വാര്‍ത്ത‍ കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ : 

Woman of letters: Bye Bye Muthalik


മരണം ആഘോഷമാക്കുന്ന കാവി ഭീകരര്‍

യു ആര്‍ അനന്തമൂര്തിക്ക്
വ്യത്യസ്തന്റെ അനുശോചനങ്ങള്‍
 
എന്തും ഏതുമാവാം ഞങ്ങള്‍ക്ക് മാത്രം .. ഇതാണ് ഇപ്പോള്‍ ഇന്ത്യയിലെ കാവി ഭീകര്രരുടെ മുദ്രവാക്യം . ഇപ്പോയിതാ ഒരാള്‍ മരിച്ചപ്പോള്‍ അത് ആഘോഷിച്ചു പ്രകടനം വരെ നടത്തിയിരിക്കുന്നു ഈ വിഡ്ഢി പരിഷകള്‍.. എന്നാണ് ഇവര്‍ക്ക് ബുദ്ധി ഉദിക്കുക ?? മരണം അത് ആരുടെ തന്നെ ആയാലും അതില്‍ അനുശോചിക്കുക ; അതാണ്‌ ബദ്ധവൈരികളായ രാഷ്ട്രീയക്കാര്‍ പോലും ചെയ്യുന്നത് .

വീഡിയോ കാണുക : https://www.facebook.com/photo.php?v=807603319273157

ഇവിടെയാണ് പണ്ട് മുഹമ്മദ്‌ നബി സ്വ യുടെ ഒരു കഥ ഓര്മ വന്നത് . ഒരു അമുസ്ലിമിന്റെ മയ്യത്ത് കൊണ്ട് പോകുന്നത് കണ്ട നബി എഴുന്നേറ്റു നിന്ന് . കൂടെ ഉണ്ടായിരുന്നവര്‍ ചോദിച്ചു നബിയെ താങ്കള്‍ എന്തിനു എഴുന്നേറ്റു എന്ന്. അപ്പോള്‍ നബി തങ്ങള്‍ കൊടുത്ത മറുപടി മയ്യത്ത് ആരുടേത് ആയാലും അതിനെ ബഹുമാനിക്കണം . നിന്ദിക്കരുത് എന്നാണ്. 
ഒരു പട്ടി ചത്ത്‌ കിടക്കുമ്പോള്‍ അത് ജീര്‍ണിച്ച അവസ്ഥ കണ്ടു ഒരു സ്വഹാബി അയ്യേ എന്ന് പറഞ്ഞപ്പോള്‍ അത് വിലക്കുകയാണ് നബി ചെയ്തത്. പകരം അതിന്റെ പല്ലിന്റെ മൂര്ച്ചയെ പറ്റി നല്ലത് പറയുക എന്നാണ് നബി പഠിപ്പിച്ചത്. 

പക്ഷെ ഇതൊന്നും മനുഷ്യത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത കാവി ഭീകരരോടും സന്ഘികലോടും പറഞ്ഞിട്ട് എന്ത് കാര്യം. മോഡി പ്രധാന മന്ത്രി ആയപ്പോയെക്കു ഇന്ത്യ മൊത്തത്തില്‍ തീറെഴുതി കിട്ടിയ പോലെ ആണ് ഇവരുടെയൊക്കെ പെരുമാറ്റം. 

വിഷം വമിക്കുന്ന ശശികലക്ക് മറുപടിയുമായി ഒരു ക്രിസ്ത്യന്‍ യുവാവ്.

സ്ത്രീക വര്‍ഗ്ഗത്തിന് കളങ്കവും അധ്യാപകര്‍ക്ക് അപമാനവും മനുഷ്യ കുലത്തിനു എന്നും ദ്രോഹവും ആയ മനുഷ്യനെ തന്നില്‍ തല്ലിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന ശശികല എന്ന ആ വിഷ സര്‍പ്പത്തിനു മറുപടി പറഞ്ഞു കൊണ്ട് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് . അദ്ധേഹത്തിന്റെ വീഡിയോ Jul 30, 2013 ഇറക്കിയത് ഇന്ന് 85,900 ആളുകള്‍ കണ്ടു കഴിഞ്ഞു. കേവലം വിമര്‍ശനം മാത്രമല്ല നിജസ്ഥിതി വെളിവക്കുന്നതും ശശികലയുടെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ട് വരുന്നതുമായ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു. 

മതങ്ങളെ കൊണ്ട് പറയുന്ന ഭാഗം ഒഴിച്ചാല്‍ മറ്റു കാര്യങ്ങള്‍ തികച്ചും അര്‍ത്ഥവത്തായി തോനുന്നു... ഹിന്ദു ഉണര്‍ന്നാല്‍ എന്നും പറഞ്ഞു നടത്തുന്ന വീര വാദങ്ങള്‍ കലാപങ്ങളും അക്രമങ്ങളും കൂടുതലക്കാനുള്ള ആഹ്വാനം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.. ഹിന്ദു ഉണര്‍ന്നാല്‍ പള്ളി പോളിക്കുകയല്ല വേണ്ടത് പകരം അത് നശിപ്പിക്കപ്പെടതിരിക്കാന്‍ ശ്രമിക്കണം.. അതാണ്‌ മനുഷ്യ രാശിക്ക് നന്മ.. 

അഫ്സല്‍ ഖാസിമി യുടെ ഒരു വീഡിയോ യില്‍ പറഞ്ഞത് പോലെ ഹിന്ദു ഉണര്‍ന്നത് കൊണ്ടല്ല മുസ്ലിം ഉണര്ന്നിരിക്കുനത് കൊണ്ടാണ് ഇന്ത്യയില്‍ സമാധാനം പുലരുന്നത്.. അല്ലായിരുന്നെങ്കില്‍ ഇവിടെ പല സംഘപരിവാര്‍ സംഘടനകളും ഇന്ത്യ മഹാരാജ്യത്തെ നശിപിചിട്ടുണ്ടാവുമായിരുന്നു... 


                               

നല്ല നാള്‍ വരവായി.... പക്ഷെ ആര്‍ക്ക്‌ ?

നല്ല നാള്‍ വരവായി!!!! ....... ശുഭ ദിനങ്ങള്‍ വരവായി!!!!! ...... ഹോ എന്തൊരു ബഹളമായിരുന്നു... നല്ല നാള്‍ വരുമെന്ന് ഉറപ്പായി... പക്ഷെ അത് ആര്‍ക്കെന്ന് മാത്രം ഇനി നോക്കിയാല്‍ മതി . മോഡി വരുന്നതോട് കൂടി പൊതു ജനം ഒരുപാടു പ്രതീക്ഷ വച്ചതായിരുന്നു. അയാളെ എതിര്‍ത്തവര്‍ പോലും രഹസ്യമായി പറയുന്നുണ്ടായിരുന്നു - " ചിലപ്പോള്‍ അയാള്‍ നല്ല ഭരണം കാഴ്ച വെക്കും" എന്ന്. പക്ഷെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പാവങ്ങളുടെ വയറ്റത്തടിച്ചു കൊണ്ട് വിലക്കയറ്റം രൂക്ഷമാക്കാന്‍ ഉതകുന്ന എല്ലാ പണികളും തുടങ്ങി. ട്രെയിനിലെ പുകയെക്കാള്‍ ഇപ്പോള്‍ അതില്‍ യാത്ര ചെയ്യുന്നവരുടെ നെഞ്ചില്‍ ആണ് പുകയുന്നത്. അത്രയും കൂടി യാത്രാക്കൂലി. അപ്പോള്‍ പറഞ്ഞു സൗകര്യം വര്‍ധിപ്പിക്കാന്‍ ആണെന്ന്. തുടര്‍ന്ന് പഞ്ചസാരയും കൂടി കൈപ്പടിച്ചു. കുത്തനെ വിലകൂട്ടി ചായക്കടക്കാരന്‍ തന്നെ ചായക്കടക്കാരുടെ കരണത്തടിച്ചു.
30/06/2014
                                                           മോഡി വന്നാല്‍ പെട്രോള്‍ വിലനിയന്ത്രണം കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയും  എന്നൊക്കെ വീമ്പ്‌ അടിച്ചു നടന്നിട്ട് ഒരു ചുക്കും നടന്നില്ലെന് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടി കൊണ്ടിരിക്കുന്നു. എങ്ങനെയാണ് മോഡിക്ക് കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയാന്‍ സാധിക്കുക. വികസനം മുഘമുദ്ര ആക്കിയ മോഡി സര്‍കാരിന് ഈ കുത്തക മുതലാളിമാര്‍ ഇല്ലാതെ എങ്ങനെ വികസിപിക്കാന്‍ സാധിക്കും. വോട്ട് ചെയ്യാന്‍ മാത്രം പാവങ്ങളും അതിനു ശേഷം കുത്തകകളുടെ പണിയാളുകള്‍ ആയി മാറുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറിനെകാള്‍ അതപതിച്ച ഭരണത്തിലേക്ക് ആണ് മോഡി സര്‍ക്കാര്‍ പാഞ്ഞടുക്കുന്നതു.
                                            
  സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ട് വന്നു ഇന്ത്യയെ അമുല്‍ കുടിപിച്ചു പരിപോഷിപ്പിക്കും എന്ന് പറഞ്ഞു ഇതും പാഴ്വാക്കായി. എല്ലാ അയല്‍രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും ഒത്തു ചേര്‍ന്ന് ഒരു വന്‍ മാറ്റം ഉണ്ടാക്കാനാണ് മോഡിജിയുടെ പ്ലാന്‍ എന്ന് ചിന്തിച്ചവര്‍ക്കും തെറ്റി. ശ്രിലങ്കയിലെ ഇന്ത്യന്‍ തടവുകാരെ ഇറക്കി കൊണ്ട് വന്നപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും സമുദ്ര അതിര്‍ത്തി ലഘിചെന്നു പറഞ്ഞു ശ്രിലങ്ക വീണ്ടും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
                                      
   ചെറിയൊരു ഗുജറാത്ത്‌ പോലും നേരാവണ്ണം ഭരിക്കാന്‍ കഴിയാതിരുന്നു മോഡിക്ക് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് സന്ഘികളും രഹസ്യം പറഞ്ഞു തുടങ്ങി. പക്ഷെ ഇപ്പോയും മോഡി മാജിക്‌ വരും എന്ന് പകല്‍ കിനാവ്‌ കാണുന്ന സന്ഘി കുഞ്ഞുങ്ങളും കുറവല്ല. മോഡിയെ പറ്റി വിമര്‍ശിച്ചാല്‍ വീട്ടില്‍ കേറി വെട്ടും എന്ന് പറയുന്ന സന്ഘിയുടെ പോസ്റ്റ്‌ കാണാതെയല്ല ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിചില്ലേല്‍ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ... അല്ലെ ?
ഒരു സങ്കിയുടെ സംസ്കാരം
ശ്രീജ നെയ്യാറ്റിങ്കരയുടെ ഇൻബൊക്സിൽ ചാർതിയ യവന്റെ ഒരു മംഗ്ലീഷ് ...
തെറി അഭിഷെകം നടതി എറിഞു വീഴ്താം എന്നത് സങ്കികളുടെ സ്ഥിരം ഏർപാടാണ്...



മഹാ നായ മോഡി ജി - പ്രത്യേകതകള്‍










1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.


2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.


4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..

12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!

மோடி அலை'யின் எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !



மோடி அலை'யின்
எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !

'டைம்ஸ் ஆப் இந்தியா' செய்தி !!

முஸ்லிம் சமூகம் தற்காத்துக் கொள்வது எப்படி?


வகுப்பு வெறியை தூண்டி, மதக்கலவரங்களை ஏற்படுத்தி, நாட்டை துண்டாட நினைக்கும் சக்திகள், அதற்கு 'மோடி அலை' என பெயர் சூட்டி மகிழ்கின்றன.

மோடி அலையின் எழுச்சி காரணமாக கடந்த 3 மாதங்களில் மட்டும் 44,982 நபர்கள், RSS'ன் ஆயுத பயிற்சி (சாகா) பெற்றுள்ளதாக 'டைம்ஸ் ஆப் இந்தியா' தெரிவித்துள்ளது.

2,000 குழுக்களாக பிரிக்கப்பட்டு பயிற்சியளிக்கப்பட்டுள்ளதாகவும்,

உத்தரப்பிரதேசத்தில் மட்டும் 8,417 இளைஞர்கள் இப்பயிற்சிகளைப் பெற்றுள்ளதாகவும் அச்செய்தி விவரிக்கிறது.

ബാബരി ദിനത്തിലെ മുസ്‌ലിം സംഘടനകള്‍

ബാബരി ധ്വംസനത്തിനം നടത്തി സംഘി ഭീകരര്‍ ഇന്ത്യന്‍ മതേതരത്വം തച്ചുടച്ച ഡിസംബര്‍ 6 എന്ന ബാബരി ദിനത്തില്‍ പോപ്പുലര്‍ഫ്രണ്ട്‌,ഇമംസ്‌ കൌണ്‍സില്‍ തുടങ്ങിയ സംഘടനകള്‍ നടത്തിയ ധര്‍ണ തികച്ചും ശ്രദ്ധേയമായി .അവര്‍ നടത്തിയ ധര്‍ണ കൊള്ളേണ്ട ഇടത്ത് തന്നെ കൊണ്ടിട്ടുണ്ട്. അതെ സ്ഥലത്ത് തന്നെ ബാബരി പള്ളി പുനര്‍ നിര്‍മിക്കും എന്ന് അവര്‍ നടത്തിയ പ്രഖ്യാപനം ഇന്ത്യന്‍ സമൂഹത്തിനു പുത്തന്‍ പ്രതീക്ഷ നല്‍കുന്നുണ്ട്.ഇന്ത്യയിലെ മുസ്‌ലിം സമൂഹത്തിന്റെ അഭിമാനം കാത്തു സൂക്ഷിക്കാന്‍ ഒരു പുത്തന്‍ പ്രസ്ഥാനം ഉണ്ടെന്ന ആഹ്ലാദവും ഉണ്ട്..
പതിറ്റാണ്ടുകളായി മുസ്ലിമുകള്‍ നാഥനായ ദൈവത്തെ സുജൂദ്‌ ചെയ്ത സ്ഥലം ഭരണകൂടത്തിന്റെയും സംഘപരിവാര്‍ ഭീകരരുടെയും കൈകളാല്‍ തകര്‍ത്ത ദിനം. പക്ഷെ ഇത് എന്തിനു വേണ്ടി എന്ന് ഇന്നും ഒരാള്‍ക്കും വ്യക്തമാക്കാന്‍ പറ്റാത്ത ഈ ചതിയെ ന്യയീകരിക്കുന്നതില്‍ മുസ്‌ലിം സമൂഹത്തില്‍ പോലും ആളുകള്‍ ഉണ്ടെന്നത് സങ്കടം ഉണ്ടാക്കുന കാര്യമാണ്. ഇതിന്റെ തെളിവാണ് ഈ കഴിഞ്ഞ ബാബരി ദിനത്തില്‍ എല്ലാവരും ശക്തമായി പ്രതിഷേധ ദിനം ആചരിച്ചപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകളുടെ പാര്‍ട്ടി എന്ന് സ്വയം പ്രഖ്യാപിച്ച ഇന്ത്യന്‍ യുണിയന്‍ മുസ്‌ലിം ലീഗ് എന്ന കുഞാപ്പയുടെ ലീഗ് പാര്‍ട്ടി ആഘോഷ ദിനം ആയിട്ടാണ് കൊണ്ട് നടന്നത്. ബാന്റ്‌ മേളവും ആഹ്ലാദ പ്രകടനവും ആയി നടന്ന റാലി ആണ് കേരളത്തിലെ ജനം കണ്ടത്. ഇത് പോലെ തന്നെ ആണ് ദുബൈയില്‍ കാന്തപുരത്തിന്റെ കുഞ്ഞുമക്കള്‍ നടത്തിയ സ്റ്റേജ് പ്രോഗ്രാം. ആഘോഷിച്ചും പാട്ട് പാടിയും അവരും ആടി തിമിര്‍ത്തു. എന്തേ സുഹ്രത്തേ നിങ്ങള്‍ പള്ളിയെ മറന്നോ?? ഒരു മഹലില്‍ പെട്ട ഒരു മദ്രസ അടക്കേണ്ടി വന്നാല്‍ ആ മഹലില്‍ പെട്ട എല്ലാവരും കുറ്റക്കാര്‍ ആണെന് ഇസ്ലാം പടിപികുന്നു. അപ്പോള്‍ ഇത്രയും പഴക്കം നിറഞ്ഞ ഇന്ത്യയുടെ ഇസ്ലാമിക ചരിത്രത്തില്‍ ഇടം ഉള്ള ബാബരി പള്ളി നിഷ്കരുണം തകര്‍ത്ത സഘികള്‍ക്ക് എതിരെ ഒരു പ്രസ്താവന പോലും ഇറക്കാന്‍ തയ്യാറല്ലാത്ത ഇവര്‍ " ഇനിയും നിങ്ങള്ക്ക് ഈ പള്ളി മറക്കാന്‍ ആയില്ലേ " എന്ന് ചോദിക്കുമ്പോള്‍ കൊള്ളുന്നത്‌ ഇന്ത്യയുടെ മതെതരത്വതെയും ഇസ്ലാമിനെയും ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഇന്ത്യയിലെ മുസ്ലിമിന്റെ ചങ്കില്‍ ആണ്. കാരണം അവര്‍ ഇത്രയും കാലം വിശ്വസിച്ച ഇവരെ പോലെ ഉള്ള രാഷ്ട്രീയക്കാരും മത സംഘടനകളും ഇവരെ യഥാര്‍ത്ഥത്തില്‍ ചതിക്കുകയാണ് എന്ന് അറിയുമ്പോള്‍ ഉണ്ടാകുന്ന സങ്കടം. മാറുക നിങ്ങള്‍.... അല്ലെങ്കില്‍ നിങ്ങളെ ജനങ്ങള്‍ അവരുടെ മനസ്സില്‍ നിന്നും മാറ്റി നിര്‍ത്തും എന്ന് തീര്‍ച്ച ...

അതിരുകടന്ന ക്രൂരത


അബ്ദുല്‍ നാസര്‍ മഅദനിയോട് കര്‍ണാടക സര്‍ക്കാര്‍ കാണിക്കുന്ന ഈ ക്രൂരത സഹിക്കാന്‍ പറ്റുന്നതല്ല .സുപ്രിം കോടതി നിര്‍ദേശപ്രകാരം മണിപ്പാല്‍ ആശുപത്രിയില്‍ പതിമൂന്നു ദിവസം വൈകിയാണ് മഅദനിയെ പ്രവേശിപ്പിച്ചത് .ഇപ്പോള്‍ ഒരായ്ഴ്ചത്തെ ചികിത്സപോലും നല്‍കാതെ സുപ്രിംകോടതി വിധി കാറ്റില്‍ പറത്തിക്കൊണ്ട് മഅദനിയെ ജയിലിലേക്ക് തന്നെ മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു . ബ്രിട്ടീഷ് ഭരണകാലത്തെ ഓര്‍മിപ്പിക്കും വിധമാണ് നിരപരാതിയായ ഒരു ഇന്ത്യന്‍ പൌരനോട്‌ കര്‍ണാടക സര്‍ക്കാര്‍ പെരുമാറികൊണ്ടിരിക്കുന്നത് .ഈ അനീതിക്കെതിരെ ജനകീയ ശബ്ദം ഉയരേണ്ടതുണ്ട്,ആരൊക്കെയോ ഈ ക്രൂരതക്ക് പിന്നില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നു.അവരുടെ തനി നിറം പൊതുജനം അറിയേണ്ടതുണ്ട് .നിരപരാതിയായ ഒരു മനുഷ്യനോട് ഇനിയും ക്രൂരത കാണിക്കാന്‍ അദ്ദേഹത്തിന്റെ ശരീരത്തില്‍ ഒരിടം പോലും ആരോഗ്യത്തോടെ നിലവിലില്ല .മുംബൈ സ്ഫോടന കേസില്‍ കോടതി അഞ്ചു വര്‍ഷത്തെ തടവിനു ശിക്ഷിച്ച സഞ്ജയ്‌ ദത്തിന് കോടതി നാല് മാസത്തിനുള്ളില്‍ അനുവധിച്ഛത് രണ്ടു മാസത്തെ പരോള്‍ (ഇപ്പോളും ഇയാള്‍ പരോളില്‍ പുറത്താണ് ) ഒരു തെറ്റും ഈ നിമിഷം വരെ തെളിയിക്കാന്‍ കോടതികള്‍ക്കോ സര്കാരിനോ കഴിഞ്ഞിട്ടില്ലാത്ത മഅദനിക്ക് പരോള്‍ പോയിട്ട് മതിയായ ചികിത്സ പോലും നല്‍കാതെ കൊല്ലാകൊല ചെയ്യുമ്പോള്‍ പ്രതികരിക്കേണ്ടത് ഓരോ ഇന്ത്യന്‍ പൌരന്റെയും കടമയല്ലേ സുഹ്രത്തുക്കളെ!!!!! ജാതിയോ മതമോ നോക്കാതെ എന്നും സത്യത്തിനും നീതിക്കും വേണ്ടി ആരെയും ഭയപ്പെടാതെ നിലകൊണ്ടതിന്റെ പേരിലാണ് മഅദനി ഈ തീരാ ദുരിതം അനുഭവിക്കുന്നത്!! അദ്ദേഹത്തിനും കുടുംബമുണ്ട് മക്കളുണ്ട് മാതാപിതാക്കലുണ്ട് വര്‍ഷങ്ങളായി അവരെല്ലാം അനുഭവിക്കുന്ന മാനസിക വിഷമങ്ങള്‍ ഇവിടെ വിവരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്. പിതാവ് ജീവിച്ചിരുന്നിട്ടും ആ പിതാവിന്റെ വാല്സല്യമില്ലാതെ അനാതരെപ്പോലെ വളരേണ്ടി വന്ന മക്കള്‍ ,ഭര്‍ത്താവ് ജീവിച്ചിരിക്കെ വിധവയായി ജീവിക്കുന്ന ഭാര്യ ,വാര്‍ധക്യ കാലത്ത് തങ്ങള്‍ക്ക് കൂട്ടാകേണ്ട മകനെ ഒരു നോക്ക് കാണാന്‍ കാത്തിരിക്കുന്ന അസുഖ ഭാതിതരായ മാതാപിതാക്കള്‍ ..കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ജയിലില്‍ കിടക്കുന്ന ഇദ്ദേഹത്തിന്റെ പേരില്‍ ഇന്നേ വരെ ഒരു കോടതിയിലും ഒരു കേസ് പോലും തെളിയിക്കപ്പെട്ടിട്ടില്ല . അത് കൊണ്ട് തന്നെ മഅദനിയുടെ മോചനത്തിനായി പൊതു ജനങ്ങളുടെ സഹായ സഹകരണം ഞങ്ങള്‍ തേടുകയാണ് .ഈ സന്ദേശം പരമാവതി ആളുകളിലെക്കെത്തിച്ച് ഒരു വലിയ ദൌത്യത്തിന് ,ഒരു നിരപരാതിയുടെ മോചനത്തിന് ഞങ്ങളോട് സഹകരിക്കണമെന്ന് എല്ലാ പ്രിയ ജനങ്ങളോടും ഞങ്ങള്‍ അഭ്യാര്‍ത്തിക്കുകയാണ് .നമ്മുടെ ഒന്നിച്ചുള്ള സ്വോരം കേള്‍ക്കാതിരിക്കാന്‍ ഒരു ഭീകര ഭരണകൂടത്തിനും കഴിയില്ല ഒരിക്കലും .

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

ഒടുവില്‍ കണ്ടെത്തിയ പരിഹാരം

കോളേജ് വിധ്യാര്തിയും എന്റെ അടുത്ത കൂട്ടുകാരനുമായ 
സന്ഘി നികൃഷ്ട ജീവി ഒരു ദിവസം കോളേജില്‍ നിന്നും വന്ന ശേഷം അവിടെ നടന്ന പയങ്ങരമായ അടിയെപ്പറ്റി എന്നോട് കഥ പറയുകയായിരുന്നു.
*********************************************************
കോളേജില്‍ എന്തോ ഊളത്തരവുമായി എബിവിപിക്കാരെ ആദ്യം കോളേജിലെ എസ് എഫ് ഐ ക്കാരും അതിനു ശേഷം നാട്ടിലെ സിപിഎമ്മുകാരു൦ പിടിച്ചു പഞ്ഞിക്കിട്ടു.
സന്ഖികള്‍ക്ക് തിരിച്ചടിക്കണം.
അപ്പോയാണ് പ്രശ്നം വരുന്നത്....

കോളേജിലും എസ് എഫ് ഐ യിലും ഭൂരിഭാഗവും ഹൈന്ദവ നാമം ഉള്ള ആളുകള്‍ ആണ്. അവരാണ് എബി വിപിക്കാരുടെ ചെള്ളക്ക് അടിച്ചത്.
അവരെ തിരിച്ചു തല്ലിയാല്‍ വിവരം അറിയും!!!
പിന്നെ എന്ത് ചെയ്യും ??
സന്ഘി നികൃഷ്ട ജീവികള്‍ തലപുകഞ്ഞു ആലോചിച്ചു.

ഒടുവില്‍ ഒരു പരിഹാരവും കണ്ടു പിടിച്ചു.

ആ വര്ഷം കോളേജില്‍ മൂന്നു മുസ്ലിം ചെര്‍ക്കന്മാര്‍ ചേര്‍ന്നിട്ടുണ്ട്.
വീണ്ടും സന്ഘി കുട്ടികള്‍ നടത്തിയ പയങ്ങരമായ അന്വേഷണത്തില്‍ അവര് എസ് എഫ് ഐ യുടെ പ്രകടനത്തില്‍ പങ്കെടുത്തിട്ടും ഉണ്ട് എന്ന വിവരം കിട്ടി.
ചുരുക്കി പറഞ്ഞാല്‍ സന്ഘികള്‍ക്ക് 
തല്ലാന്‍ പറ്റിയ ''സഖാക്ക''ളെ കിട്ടി. 
മൂന്നു പേരെയും തിരഞ്ഞു പിടിച്ചു തല്ലി പ്രതികാരം തീര്‍ത്തു.!!! 
************************************************************

സത്യത്തില്‍ ഇങ്ങനെ നടന്ന സംഭവം അവന്‍ പറഞ്ഞതും ഏകദേശം ഇതേപോലെ തന്നെയാണ്.

അവനോടു നാന്‍ നിഷ്കലങ്ങനായി ചോയിച്ചു. ''തല്ലിയ പിള്ളേരെ ആണോ തിരിച്ചു തല്ലിയത്??
അവന്‍ നിഷ്കലങ്ങമായി പറഞ്ഞ മറുപടി ഇതാണ്.
''അല്ലടാ... ഞങ്ങള്‍ എസ് എഫ് ഐ ക്കാരെ തല്ല്മ്പോള്‍ പരമാവധി അതിലുള്ള കാക്കാമാരേയാകാന്‍ ശ്രദ്ധിക്കാറുണ്ട്.'' 

സന്ഘികളെ നാന്‍ ഇത്രമാത്രം വെറുക്കാന്‍ ഉള്ള കാരണം ഇങ്ങനെ സന്ഘികളില്‍ നിന്നും സംഘത്തെ പഠിച്ചത് കൊണ്ടാണ്.

എല്ലാ സംഭവങ്ങളെയും സാമുദായികമായി ചിത്രീകരിക്കുന്ന രീതിയോട് എനിച്ചു വെറുപ്പാണ്. പക്ഷെ ഇപ്പോള്‍ ഈ സംഭവം ഓര്‍മ്മ വരാനുള്ള കാരണം ഈ ന്യൂസും ഇത് ഷെയര്‍ ചെയ്ത ചില ആളുകള്‍ കൂടെ ചേര്‍ത്ത വരികളും ഒക്കെ വായിച്ചതാണ്.

--------------------------------------------------------------------------------------------------ഗുരുവായൂരില്‍ ഡി.വൈ.
എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു ഗുരുവായൂര്‍: ബ്രഹ്മകുളത്ത് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ചു. തൈക്കാട് മേഖല ജോയിന്റ് സെക്രട്ടറിയും എസ്.എഫ്.ഐ. മണലൂര്‍ ഏരിയാ വൈസ് പ്രസിഡന്റുമായ ബ്രഹ്മകുളം കുന്നംകോരന്‍ വീട്ടില്‍ സലീമിന്റെ മകന്‍ ഫാസിലാ(22)ണു വെട്ടേറ്റു മരിച്ചത്. ഇന്നലെ വൈകീട്ട് ആറരയോടെ വീട്ടില്‍ിന്നു കീയംകോള്‍ ഗറിലേക്ക് വരുമ്പോള്‍ വീടിടുത്തുവച്ചാണ് അക്രമിസംഘം ഫാസിലി വെട്ടിക്കൊലപ്പെടുത്തിയത്. ശരീരമാസകലം വെട്ടേറ്റ് ടുറോട്ടില്‍ കിടന്ന ഫാസിലി ചാവക്കാട് മുതുവട്ടൂര്‍ ആശുപത്രിയിലേക്കു കൊണ്ടുപോവുന്ന വഴി മരിച്ചു. ആര്‍.എസ്.എസുകാരാണ് സംഭവത്തിു പിന്നിലെന്ന് സി.പി.എം. മണലൂര്‍ ഏരിയാ സെക്രട്ടറി ടി വി ഹരിദാസ് പറഞ്ഞു.

post courtesy : Sudu Mon

നാല് വോട്ടിനു തരം താഴുന്ന മോഡി ഭക്തര്‍


നാല് വോട്ടു കിട്ടാൻ വേണ്ടി മോഡിയും അനുയായികളും ഏത് അറ്റം വരെയും പോകും എന്ന് മനസ്സിൽ ആക്കാൻ ഇതിൽ കൂടുതൽ ഒന്നും വേണ്ട. അടുത്തത് മോഡി കക്കൂസ് കഴുകുന്ന പടം വെച്ചാവും വോട്ടു പിടിത്തം ...

ഒരു വയര്‍(കറന്റ്‌ വയറിംഗ് കേബിള്‍ ) മതി നിങ്ങളുടെ ജീവിതം മാറ്റാന്‍


നിങ്ങള്‍ മോഡിയോ സംഗപരിവാര്‍ നടത്തുന്ന ഏതെങ്കിലും റാലി നടക്കുന്ന അല്ലെങ്കില്‍ നടത്താന്‍ ഉദേഷിക്കുന്ന ജില്ലയില്‍ താമസിക്കുന്ന ആളാണോ???


എങ്കില്‍!!!



ആരുടെയെങ്കിലും വീട്ടില്‍ കരന്റിനു വേണ്ടി വയറിംഗ് ചെയ്തിട്ടുണ്ടെങ്കില്‍ അതെല്ലാം പിഴുത് കളയണം. അല്ലെങ്കില്‍ ബോംബ്‌ ഉണ്ടാക്കാനുള്ള വയറുകള്‍ ഭിത്തിക്കുള്ളില്‍ ഒളിപ്പിച്ച് സൂക്ഷിച്ചു എന്ന് പറഞ്ഞായിരിക്കും കേസ്. സ്കൂളില്‍ പഠിക്കുന്ന കുഞ്ഞുങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ ടെക്സ്റ്റ് ബുക്കുകളില്‍ നിന്ന് സകല മാപ്പുകളും പറിച്ചു കളയണം.

നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ നിന്നും ഗൂഗിള്‍ മാപ്സ്, ബിംഗ് മാപ്സ്, ടൈമര്‍, സേര്‍ച്ച്‌ ഫസിലിറ്റി (അതുപയോഗിച്ചു ബിന്‍ ലാദിന്‍ എന്ന് സേര്‍ച്ച്‌ ചെയ്യാന്‍ പറ്റും എന്നവര്‍ തെളിവായി സമര്‍പ്പിക്കും), ബ്രൌസറുകള്‍ (അതുപയോഗിച്ച് ബിന്‍ ലാദിന്റെ പോട്ടം കാണാമല്ലോ), കോള്‍ ചെയ്യാനുള്ള ഫെസിലിറ്റി (അതുകൊണ്ട് ഭീകരര്‍ക്ക്‌ വിളിക്കാന്‍ പറ്റുമല്ലോ) തുടങ്ങിയവ ഒഴിവാക്കുക. അതുപോലെ വീട്ടില്‍ പ്രഷര്‍ കുക്കര്‍, വയറുകള്‍, മാര്‍ബിള്‍ എന്നിവ ഒഴിവാക്കുക. ഇഷ്ട്ടികകള്‍ ഉണ്ടെങ്കില്‍ അവയെ നശിപ്പിക്കണം.

post courtesy : സത്യം മനസ്സിലാക്കുക

link

Related Posts Plugin for WordPress, Blogger...