Search the blog

Custom Search

ജില്ലാ ഹര്‍ത്താല്‍ സെപ്തംബര്‍ 3 നു - വിഷയം മലപ്പുറം ജില്ലാ വിഭജനം - വിജയിപ്പിക്കുക


സെപ്തംബര്‍ 3 നു ജില്ലാ ഹര്‍ത്താല്‍ 
===========================
ഒരു ജനാതിപത്യ, ഫെഡറല്‍, റിപ്ലബ്ലികന്‍ ഭരണ സംവിധാനത്തില്‍ ജനാതിപത്യവും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ അധികാര വികേന്ത്രീകരണം അത്യന്താപേക്ഷിതമാണ്. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ജില്ലകളും താലൂകുകളും രൂപീകരിക്കുന്നത്..എന്നാല്‍ ജനസംഖ്യയില്‍ സംസ്ഥാനത് ഒന്നാമതായ മലപ്പുറം ജില്ല വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ്.. വിദ്യാഭ്യാസം, ആരോഗ്യം , വ്യവസായം , അടിസ്ഥാന സൗകര്യങ്ങളിലെ വികസനം എന്നീ മേഖലകളില്‍ എല്ലാം മലപ്പുറം ജില്ല വളരെ പിറകിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല...
താഴെ സൂചിപ്പിക്കുന്ന ലളിതമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഭരണപരവും വികസനപരവുമായ പുരോഗതിക്കും സാമൂഹിക വികസനത്തിനും മലപ്പുറം ജില്ല വിഭജനമാല്ലാതെ പരിഹാരമില്ലെന്ന് ആര്‍ക്കും ബോദ്യപ്പെടും..ഈ സാഹജര്യത്തിലാണ് ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന തിരൂര്‍, തിരൂരങ്ങാടി , പൊന്നാനി താലൂകുകള്‍ ഉള്‍പെടുന്ന പ്രദേശത്തെ മലപ്പുറം ജില്ലയില്‍ നിന്ന് വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്നാണ് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്..ഈ ആവശ്യം ഉന്നയിച്ചു ഇടതു വലതു സര്കരുകള്‍ക്കും ജില്ലയിലെ മുഴുവന്‍ ജനപ്രധിനിതികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.. ജില്ലാ വിഭജന സന്തെഷം ജനങ്ങളില്‍ എത്തിക്കാന്‍ സെമിനാര്‍, സന്തേശ ജാഥ , കലക്ട്രേറ്റ്‌

ധര്‍ണ, താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌, ഓഫീസുകള്‍ അടപ്പിക്കാതിരിക്കല്‍ സമരം , സായാഹ്ന ധാരണകള്‍ എന്നിങ്ങനെ വിവിദ സമര പരിപാടികളാണ് ഇക്കാലയളവില്‍ പാര്‍ട്ടി നടത്തിയത്...


തീര്‍ത്തും ജനകീയമായ ഈ ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സമരസജ്ജരാക്കുന്നതിനായി 2013 സെപ്തംബര്‍ 3നു ചൊവ്വാഴ്ച നടക്കുന്ന മലപ്പുറം ജില്ലാ ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സ്ഥാപനങ്ങള്‍ തുറക്കാതെയും തങ്ങളും തങ്ങളുടെ സഹപ്രവര്‍ത്തകരും ഈ ജനകീയ സമരത്തില്‍ പങ്കാളികലാകണമെന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് .

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് 

അറിഞ്ഞും അറിയാതെയും സാമ്രാജ്യത്വ ഫാസിസ്റ്റ് പ്രചാരണങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ആഗോള ഇടതുപക്ഷ രാജ്യങ്ങളും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകള്‍ 

ഇന്ത്യയില്‍ പലപ്പോഴും ഫാസിസത്തിന്റെ പ്രചാരണങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് സാമ്രാജ്യത പ്രചാരണങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു അവരുടെ പ്രചാരണങ്ങള്‍ പാര്‍ട്ടി പത്രത്തിന്റെയും പാര്‍ട്ടി അണികളുടെയും നിലപാടുകള്‍ ആയി മാറുന്നത്..

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെതിരെയുള്ള പട്ടാള അട്ടിമറി , പട്ടാളം നടത്തുന്ന കൂട്ടക്കൊല എന്നീ വിഷയങ്ങളില്‍ ഈജിപ്തിലെ പാട്ടാള ഭരണകൂടതിനോപ്പം നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ പാര്‍ട്ടി പത്രത്തില്‍ നിന്ന് പാര്‍ട്ടി ബു ജീവികളില്‍ നിന്ന് വ്യത്യസ്തമായി ആഗോള ഇടതുപക്ഷം എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്..

അത്തരം നിലപാടുകളില്‍ ശ്രദ്ധേയമായ ഒരു നിലപാടാണ് വെനിസുലന്‍ പ്രസിഡന്റിനെ നിലപാടിനെ വിലയിരുത്തേണ്ടത്..

മോദിയ്ക്ക് ജയ് വിളിച്ചില്ല; ഫിലിം ഇന്‍സ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദം

ആരാടാ ഈ മോഡി .... 

ജയ് വിളിക്കാന്‍ മാത്രം എന്താണ് ഈ കോപ്പാണ് ഈ നരബോജിക്ക് ഉള്ളത് , 

പൂ: നരേന്ദ്ര മോദിക്ക് ജയ് വിളിക്കാത്തതിനു പൂനേ ഫിലിം ഇന്‍സറ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പിക്കാരുടെ ക്രൂരമര്‍ദ്ദം.അജയന്‍ അദത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദമേറ്റത്. സ്ഥാപത്തില്‍ കടന്ന നാടകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം.
കബീര്‍ കലാമഞ്ച് എന്ന ട്രൂപ്പായിരുന്നു എഫ്.ടി.ഐ.ഐയില്‍ നാടകം അവതരിപ്പിച്ചത്. എന്നാല്‍ ട്രൂപ്പിന്  മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ബി.വിപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ ആരോപണമാണ് തര്‍ക്കത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും നീണ്ടത്.നാടക അവതരണത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം ല്‍കിയത് അജയന്‍ അദത്തായിരുന്നു. നാടകത്തിന് ശേഷം രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനിടെ അജയന്‍ അദത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മാവോയിസ്റ് ബന്ധമുള്ള സംഘടയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജിലേക്ക് കൊണ്ടു വന്ന അജയന്‍ നക്സലൈറ്റ് ആണെന്ന് ഇവര്‍ പറഞ്ഞു. ഇത് നിഷേധിച്ചപ്പോള്‍, നക്സലൈറ്റ് അല്ലെന്ന് തെളിയിക്കുന്നതിനായി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അജയന്‍ ഇതിനു തയാറാകാതിരുന്നതി തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അജയ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.എബിവിപി  പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ മഫ്തിയില്‍ പോലിസുകാര്‍ സമീപം ഉണ്ടായിരുന്നെന്നും ഇവര്‍ പ്രതികരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

link

Related Posts Plugin for WordPress, Blogger...