Search the blog

Custom Search

ഷോര്‍ണൂര്‍ - കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ..തടയണ നിര്‍മിക്കാനായി




കുടിവെള്ള പ്രശ്നം പരിഹരിക്കുക.. ഉടന്‍ തടയണ നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്ന് എസ ഡി പി ഐ യുടെ നെത്ര്തത്തില്‍ ഷൊര്‍ണൂരില്‍ വെച്ച് ഏകദിന ഉപവാസവും പ്രതീതാത്മക തടയണ നിര്‍മാണവും നടത്തി...എസ ഡി പി ഐ ഷോര്‍ണൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ,വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി കളുടെ നേത്രത്തില്‍ ആണ് സമരം നടത്തിയത്...എസ ഡി പി ഐ പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ കാജാ ഹുസൈന്‍,സെക്രടറി ഖാലിദ്‌ പനമണ്ണ്‍ ,തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ഉസ്മാന്‍,സാധുജന പരിപാലന സംഘം എം സി വേലായുധന്‍,മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു..


HEALTHY PEOPLE HEALTHY NATION CAMPAIGN - KARATE DEMONSTRATION PICTURES FROM KRISHNAGIRI


pics posted by : Pfi Brothers Tanur

HEALTHY PEOPLE HEALTHY NATION CAMPAIGN  POPULAR FRONT OF INDIA - KARATE DEMONSTRATION PICTURES FROM KRISHNAGIRI














UAPA എന്ന കരി നിയമത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത!

posted by : Safeer Nilamel


______________________________________________
യു.എ.പി.എ യുടെ തകരാറുകള്‍ ചുരിക്കത്തില്‍
====================================
1. യു.എ.പി.എ യുടെ പട്ടികയില്‍ പെടുന്നതിലൂടെ ഏതു സംഘടനയെയും സര്‍കാരിന് എളുപ്പത്തില്‍ നിരോധിക്കാം 
... 2. ഭരണഘടനാ ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളില്‍ പെടുന്ന സംഘടിക്കാനുള്ള സ്വാതന്ത്രത്തിന്‍റെ പേരുകള്‍ വെട്ടിമാറ്റുന്ന അപകടകരമായ വ്യവസ്തയാണിത്.
3.പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു..
4.മതിയായ ചാര്‍ജ്‌ ഇല്ലാതെ തന്നെ 180 ദിവസം തടവില്‍ വയ്ക്കുന്നു.. ഇത് ജാമ്യനിശേധത്തിനു ഉപകാരമായി മാറുന്നു..
5.രഹസ്യ സാക്ഷികളും കാമറക്കു മുന്‍പിലെ വിജാരനയടക്കമുള പ്രത്യേക കോടതികളുടെ രൂപീകരണത്തിനു സഹായിക്കുന്നു..
6.കാലാനുസൃതമായ പുനപരിശോധന ഇല്ലാത്തത് നിയമത്തിന്‍റെ ദുരുപയോഗത്തിന് സഹായകമാവുന്നു.
7.തെളിവ്‌ ഹാജരാക്കാനുള്ള ചുമതല കുറ്റാരോപിതനാണ്!

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് രാഷ്ട്രീയ യജമാന്മാരുടെയും പോലീസിന്റെയും കയ്യിലെ അടിച്ചമര്‍ത്തല്‍ ഉപകരണമാണ്..

ഇതുവരെയുള്ള യു.എ.പി.എ യുടെയും അനുഭവങ്കളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഭരണകൂടം തയ്യരാവേണ്ടാതുണ്ട്..ഈ നിയമം റദ്ദാക്കാനോ ഭേതകതി വരുത്തണോ വേണ്ടിയുള്ള പൊതുജാനാഭിപ്രായം ഉയര്‍ന്നു വരേണ്ടതുണ്ട്..യു.എ.പി.എ യിലെ കടുത്ത വ്യവസ്ഥകളുടെ ദുരുപയോഗം ഭീകരതക്കെതിരായ പോരാട്ടത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഉപകരിക്കൂ..

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും ഇന്നേ വരെ UAPA എന്ന നിയമത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപെട്ടത്‌ എല്ലാം മുസ്ലീങ്ങള്‍ എന്നത് വിസ്മരിക്കരുത്...
എന്നാല്‍ ഇവര്‍ ചെയ്ത തെറ്റ് പോലും കണ്ടു പിടിക്കപെട്ടിട്ടില്ല!
കേരളത്തില്‍ മാത്രം മൊത്തം 56 ആളുകളെ UAPA നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി! അതില്‍ 56 പേരും മുസ്ലീങ്ങള്‍ എന്നതാണ് ആശ്ചര്യം!
അപ്പോള്‍ ഈ നിയമം മുസ്ലീങ്ങള്‍ക് എതിരെ ഉള്ളത് ആണ് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു 

എന്നാല്‍ കാലാ കാലങ്ങളില്‍ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സ്ഫോടനം നടത്തി വര്‍ഗീയകലാപങ്ങാല്‍ ഉണ്ടാക്കുകയും സൈന്യത്തില്‍ തന്നെ നുഴഞ്ഞു കയറി സൈനികാ ആയുധങ്ങള്‍ മോഷ്ടിച്ചു മക്ക മസ്ജിതിലും അജ്മീരിലും മറ്റും സ്ഫോടനം നടത്തി നിരപരാതികളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരക്കെതിരെ ഒരു UAPA യും ചുമത്താന്‍ ഇവിടെ നിയമം ഇല്ല!
കണ്ണൂരും മറ്റും ആയുധങ്ങള്‍ കുന്നു കൂട്ടി ശക്തി കാണിക്കുന്ന സിപിഎം പ്രേവര്തക്ര്‍ക്കും ഇല്ല UAPA 

അപ്പോള്‍ മുസ്ലീങ്ങള്‍ മാത്രം ആണ് ഈ കരി നിയമത്തില്‍ പെട്ട് ഒരിക്കലും പുറത്തു വാരാത്ത വിതം കഷ്ട്ടപെടെണ്ടാവര്‍ എന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചു ..പക്ഷെ...

പക്ഷെ ഇതുപോലുള്ള കരി നിയമങ്ങള്‍ ന്യൂനപക്ഷ്ങ്ങല്ക് മാത്രം ആണ് പ്രേയോഗികുന്നത് അതിനെ എതിര്‍ത്ത് തോല്പ്പികുക തന്നെ ചെയ്യും...
അതിന്റെ പ്രേതിഭലം ചിലപ്പോള്‍ മരണം ആയിരിക്കാം....

എന്നാലും..............

ഗ്ലോബലുകാരന്റെ ചൊറിച്ചിൽ

posted by :  Najmudheen CT

സുകുമാരൻ നായര് നല്ല ഉദ്യോഗസ്തനാണോ മോശക്കാരനാണോ എന്നത് തീരുമാനിക്കേണ്ടത് ഗ്ലോബലുകാരനല്ലല്ലോ. ഒരു ആരോപണം ഇവിടെ നിലനില്ക്കുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തേജസ്‌ പത്രം ഇതുവരെ വാര്ത്ത പിൻവലിക്കുകയോ തിരുത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. മുസ്ലികളുടെ മനോഭാവമാണ് പ്രശ്നമെന്ന് പറഞ്ഞു എന്ന പരാമര്ശം എൻ സി എച് ആർ ഒ യും പിൻവലിച്ചിട്ടില്ല. അതോടൊപ്പം ഇയാൾ മറ്റൊര...ുത്തന്റെ ഭാര്യുമായി പൊറുതിയുന്ടെന്ന ആരോപണം നിലനില്ക്കുന്നു. എല്ലാം അന്യ്ഷിച്ചു തെളിയും വരെ കാത്തിരിക്കാന്പോലും ഗ്ലോബലുകാര്ക്കെന്തേ സമയമില്ലാത്തതു. സമൂഹത്തിൽ ഫിത്നയും ഫസാദും ഉണ്ടാകുന്ന ഭയമാണോ നിങ്ങള്ക്ക്. അങ്ങനെയെങ്കില വേറെ എത്ര ഫിത്നയും ഫസാദും ഒതുക്കണം നിങ്ങൾ ആദ്യം. പള്ളിയും മദ്രസകളും പൂട്ടിയും ഉളിഹിയ്യത്തിന്റെ പ്രശ്നം പറഞ്ഞു മുസ്ലിം സമൂഹത്തിന്റെ  ഇടയിൽ കൊലപാതകം നടത്തി അറുത്ത ഉളിഹിയ്യത്തിന്റെ മാംസം വാങ്ങാൻ ആളെക്കിട്ടാതെ മാംസം മുഴുവൻ കുഴിച്ചു മൂടിയാതൊക്കെ മറന്നോ നിങ്ങൾ. മുസ്ലിം ചെറുപ്പക്കാർ സങ്കടിക്കുന്നതും ശക്തി സംഭരിക്കുന്നതും എന്ന്മുതലാ നിങ്ങള്ക്ക് ഹരാമായത്? ചേകനൂർ കേസിൽ എസ ഡി പി ഐ ക്കാരെ യല്ല അന്യേഷണ സംഘം പൊക്കിയത്. ഇസ്മായീൽ വഫ എന്ന നിങ്ങളുടെ നേതാവ് ടൈഗർ സുന്നി ഉണ്ടാക്കിയതും പല വഅള് നടക്കുന്ന സ്ഥലത്തും എ പി ഇ കെ പ്രശ്നം പറഞ്ഞു ഉറുമിയും വാളും കത്തിയും പിടിചിരുന്നതും ഒക്കെ നിങ്ങൾ മറന്നോ? അതിന്റെ പത്രക്കട്ടിങ്ങുകൾ എല്ലാവരും വലിച്ചെറിഞ്ഞു എന്ന് നിങ്ങൾ കരുതരുത്. അന്ന് ഹലാലായ കാര്യം പിന്നീട് നിങ്ങള്ക്ക് ഹരാമാകാൻ പുതിയ ഖുർആൻ വല്ലതും ഇറങ്ങിയോ? അന്ന് ടൈഗറിൽ ഉണ്ടായിരുന്നവർ ഒക്കെയും ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ. അപ്പൊ പിന്നെ ഒരു സുകുമാരാൻ നായരുടെ മേല ആരോപണം വരുമ്പോഴെക്കു ഇത്ര ചൊറിച്ചിൽ ഇളകാൻ എന്താ കാരണം. ആരോപണം വന്നു കഴിഞ്ഞു. അത് പറഞ്ഞവർ പിവളിക്കാത്ത കാലത്തോളം അയാൾക്ക്‌ ആ സങ്കടനകൽക്കെതിരെ കേസ് കൊടുക്കാം. ആ പത്രത്തിനെതിരെ മാന നഷ്ട കേസുകൊടുക്കാം. ഇതൊന്നും അറിയാത്ത മണ്ടനല്ല അയാള് എന്ന് എല്ലാവര്ക്കും അറിയാം. ഞാൻ കേസ് കൊടുക്കും എന്ന് പറയുന്നു. ഈകാര്യം പുറത്തുവന്നിട്ടു രണ്ടാഴ്ചയിൽ കൂടുതലായല്ലോ. എന്തെ ഇത്ര താമസം? തേജസിലെ ഒരു പയ്യനാണ് അതിനു പിന്നിലെന്നാണ് തോന്നുന്നത് എന്നെന്തിനാ അയാള് പറയുന്നത്. തേജസ്‌ പത്രത്തിൽ വാര്ത്ത വന്നാൽ പത്രമാണ്‌ അതിനുത്തരവാദി. അയാള്ക്കറിയാം ഇത് വലിയ വിഷയമായാൽ കൂടുതൽ നാറും. അപ്പോൾ പിന്നെ വല്ല ഗ്ലോബലുകാരെയും പിടിച്ചു രംഗത്തിരക്കുന്നതാ ബുദ്ധി എന്ന് അയാള് സ്വയം മനസ്സിലാക്കിക്കാനും. ചൊറിച്ചിലിന്റെ കാരണം കടെത്തുക ചികിത്സിക്കുക.See More

ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ്‌ സംഘടന - ആര്‍ എസ് എസ്

posted by :Ullath Parayum

RSS അഥവാ രാഷ്ട്രീയ സ്വയം സേവക്‌ സന്ഘ് എന്ന പേരില്‍ 1925 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ ഫാസിസ്റ്റ്‌ സംഘടന .പരമത വിദ്ധേഷവും കപട ദേശീയതയും മുഖമുദ്ര .സ്ഥാപിച്ചു 2 വര്‍ഷത്തിനുള്ളില്‍ നാഗ്പൂരിലെ അസംഘടിതരായ മുസ്ലിങ്ങള്‍ക്ക് നേരെനടത്തിയ വംശീയ കൂട്ടക്കുരുതി ആസാം ,നെല്ലി .സൂററ്റ് ,മീററ്റ് ,അഹമ്മദാബാദു ,ബോംബെ ,ഗുജറാത്ത് ,കോയമ്പത്തൂര്‍ ,തലശ്ശേരി ,മാറാട്‌ തുടങ്ങി ഇന്ത്യയിലെ നൂറുകണക്കിന് സ്ഥലങ്ങളില്‍ ആയിരക്കണക്കിന് കലാപങ്ങളിലൂടെ പതിനായിരക്കണക്കിനു മുസ്ലിങ്ങളെ കൊന്നൊടുക്കിയും മുസ്ലിം സഹോദരിമാരെ ബാലാല്സന്ഘം ചെയ്തും ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു .ലോകത്തെ ഫാസിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഗുരുവായ ഹിറ്റ്‌ലരാന് ഇവരുടെ റോള്‍ മോഡല്‍ .ഇവരുടെ "വിചാര ധാര "എന്ന ഗ്രന്ഥത്തില്‍ എന്താണ് ഇവരുടെ ലക്‌ഷ്യം എന്ന് വ്യക്തമാക്കുന്നു .''ചാതുര്‍ വര്‍ണ്യത്തില്‍ അധിസ്ടിതമായ്‌ മനുസ്മ്രിതിയുടെ ഭരണമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നത് ;സ്വതന്ത്ര സമരം കൊടുമ്പിരി കൊള്ളുന്ന കാലത് ഇവരുടെ നേതാവ് ഗോള്‍ വാള്‍ക്കര്‍ പറഞ്ഞതിങ്ങനെ ""ഹിന്ദുക്കളെ നമ്മുടെ ശക്തി ബ്രിട്ടീഷുകാരുമായി പോരാടി തീര്‍ക്കാനുള്ളതല്ല .നമ്മുടെ ആഭ്യന്തര ശത്രുക്കളായ മുസ്ലിങ്ങള്‍ക്കും ,ക്രിസ്ത്യാനി കള്‍ക്കും ,കംമൂനിസ്റ്റു കാര്ക്കുമെതിരെ ഉപയോഗിക്കുക ".അഹിന്ദുക്കള്‍ ഇന്ത്യയില്‍ അടിമകളായി കഴിയണമെന്നും യാതൊരു അവകാശവും അവര്‍ക്കുണ്ടാകില്ലെന്നും ഈ പുസ്തകത്തില്‍ പറയുന്നു .ചെറുപ്രായത്തില്‍ തന്നെ മസ്തിഷ്ക പ്രക്ഷാളനം നടത്തണമെന്ന ഹിറ്റ്‌ലറുടെ അതെ രീതിയില്‍ ചെറിയ കുട്ടികള്‍ക്കായി "ബാലസ്ന്ഘം ".വിദ്യാര്‍ഥി വിഭാഗം എ ബി വി പി ,തൊഴിലാളി വിഭാഗം ബി എം എസ ,രാഷ്ട്രീയ മുഖം ബി ജെ പി ,യുവമോര്‍ച്ച ,സന്യാസിമാര്‍ക്ക് വി എച്ച് പി ,തെമ്മാടി ക്കൂട്ടം ബജ്രങ്ങ് ദള്‍ ,സിനിമ -കലാ -എഴുത്തുകാര്‍ ഇവര്‍ക്ക് "തപസ്യ ",ഗവര്‍മെന്റ് ജോലിക്കാര്‍ക്ക് എന്‍ ജി ഓ സന്ഘു സ്ത്രീകള്‍ക്കിടയില്‍ രാഷ്ട്രീയ സ്വയം സേവികാ സന്ഘു ,ദുര്‍ഗാ വാഹിനി (ഗുജറാത്ത് കലാപത്തില്‍ ഗര്‍ഭിണിയായ കൌസര്ബാനുവിന്റെ വയര് കുത്തിക്കീരുമ്പോള്‍ കൈകാലുകള്‍ പിടിചു കൊടുക്കുകയും മുസ്ലിം വീടുകള്‍ കത്തിക്കാന്‍ തീപന്തം എണ്ണയില്‍ മുക്കി കൊടുത്തിരുന്നത് ഈ സന്ഘി കളായിരുന്നു എന്ന് അന്നെഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു ). ഗള്‍ഫ് രാജ്യങ്ങളിടക്കം വിദേശ രാജ്യങ്ങളില്‍ പോലും വ്യപകമായ്‌ പണപ്പിരിവും ,എന്തിനേറെ കായിക അഭ്യാസങ്ങള്‍ വരെ നടത്തുന്നു .രാഷ്ട്ര പിതാവ് ഗാന്ധിയെ വെടിവെച്ചു കൊല്ലല്‍ ,ബാബരി തകര്‍ക്കല്‍ ,മക്ക മസ്ജിദ്‌ ,സംജോത ,നന്ദേട് തുടങ്ങി ഡസന്‍ കണക്കിന് സ്പോടനഗല്‍ ആസൂത്രണം ചെയ്തു നടപ്പാക്കി .83 വര്‍ഷങ്ങള്‍ കൊണ്ട് ഇന്ത്യയുടെ സൈനിക -പോലീസ്‌ -രാഷ്ട്രീയ -ഉദ്യോഗ -ജൂഡിഷറി-ദ്രിശ്യ -ശ്രവ്യ മാധ്യമങ്ങളിലും എന്ന് വേണ്ട സകല മേഖലകളിലും സ്വാധീനം നേടിയ ഇവര്‍ ഇവരുടെ അജണ്ട ആസൂത്രിത മായി നടപ്പാക്കുന്നു .ഇന്ന് ആര്‍ എസ എസ എന്നത് ഒരു ആശയമായി മാറിയിരിക്കുന്നു .അത് സുപ്രീം കോടതിയെ പോലും(ഉദ :ബാബരി വിധി ,ബോംബെ അടക്കമുള്ള സ്പോടനഗളുടെ വിധീ ,മഹ്ടനി ) സ്വാധീ നിക്കുന്നു എന്നരിയുമ്പോള്‍ ആണ് ഈ മതേതര ഇന്ത്യക്ക് ബാധിച്ച ഈ കാന്‍സറിന്റെ വ്യാപ്തി മനസ്സിലാകുക .ഈ ആപത്തിനെ തിരിച്ചറിയുകയും ജനങ്ങളെ ബോധാവല്‍ക്കരിച്ചു ,ജനകീയ പ്രതിരോധം തീര്‍ക്കുകയും ചെയ്യുക .

                   ആര്‍ എസ് എസ് = രാഷ്ട്രത്തിന്റെ ശാപമായ സന്ഗികള്‍


ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!


posted by :Ullath Parayum

ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

Photo: ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..!ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..

link

Related Posts Plugin for WordPress, Blogger...