Search the blog

Custom Search

ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം -





ഒന്നും രണ്ടും അല്ല ,25,000 ല്‍ അധികം മലയാളികള്‍ ലുലുവില്‍ ജോലി ചെയ്യുന്നു. അതായത് 25,000 കുടുംബങ്ങള്‍ പട്ടിണി ഇല്ലാതെ ജീവിക്കുന്നു..പല പ്രവാസികളും പറയുന്നത്‌ കേട്ടിട്ടുണ്ട് ജോലിക്കാരുടെ ശമ്പളം അവര്‍ അവര്‍ അറിയാതെ തന്നെ വീട്ടിലേക്കു തന്നെ അല്ലെ അയക്കുനത് എന്ന് രഹസ്യമായി അന്യോഷിക്കാറുണ്ട് എന്നും അവര്ക്ക് വേണ്ട മറ്റു നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട് എന്ന്!!! അങ്ങനെ ഉള്ള
ഒരു മുതലാളിയാണ് ശ്രീ യൂസഫലി, അത് നമ്മുടെ നാട്ടുകാര്ക്ക്് അതറിയില്ലെങ്ങിലും ഓരോ പ്രവാസിക്കും അതറിയാം അദ്ദേഹം ഇന്ന് 'കുത്തക മുതലാളി ' എങ്കില്‍ അദ്ധേഹത്തിന്റെ മിടുക്ക്..
ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം ..അംഗീകരിക്കുന്നവര്ക്ക് ഷെയര്‍ ചെയ്യാം അല്ലാത്തവര്ക്ക്ക പ്രതികരിക്കാം........................


PLEASE CLICK&LIKE THIS PAGE ‘നമ്മുടെ നാട്’╚►http://www.facebook.com/pages/നമ്മുടെ-നാട്/210394269098190

ABDUL NASER MADANI .- SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA




SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA TO SEEK JUSTICE FOR PDP LEADER ABDUL NASER MADANI .

മദനിക്ക്‌ നീതി തേടി എസ് ഡി പി ഐ കര്‍ണാടക , കേരള സ്റ്റേറ്റ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


"
அப்துல் நாசர் மதானிக்கு நீதி கேட்டு கேரளா மற்றும் கர்நாடகா எஸ்.டி.பி.ஐ தலைவர்கள் கர்நாடகா முதல்வரை சந்தித்த காட்சி   "

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകട - ഹെല്‍പ്പറെ ആവശ്യമുണ്ട് - കാക്കന്മാര്‍ക്ക് മുന്‍ഗണന


പോസ്റ്റിയത് : Mustafa Kadangode

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകടയിലേക്ക് ഹെല്‍പ്പറെ ആവശ്യമുണ്ട് കാക്കന്മാര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ സേവനത്തിനു രണ്ടു ലക്ഷവും വീടും വരെ നേടാം. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
===============================================

പണ്ട് പണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായൊരു കഥയാണിത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ല കാരണം എന്തെന്ന് വെച്ചാല്‍ മുകളില്‍ പറഞ്ഞ മാതിരി ഇതൊരു കഥയല്ല എന്നത് തന്നെ. ഏകദേശം BC 2013 ഇല്‍ ഉണ്ടായ ഒരു ചരിത്രമെന്ന് വേണേല്‍ ഇതിനെ പറയാം.. പതിവ് പോലെ അന്ന് പുലര്‍കാലത്ത് നേരം വെളുത്തപ്പോള്‍ ചായക്കടയില്‍ വന്നിരുന്നു ബടായി പറഞ്ഞു ഇരിക്കാറുള്ള നമ്മടെ കഥാനായകന്‍ ഏറ്റവും കൂടുതല്‍ കളര്‍ ഫോട്ടോകളുള്ള മലയാളം മത്തിക്കറി എന്ന ഒരു മുത്തശി പത്രത്തില്‍ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു അപ്പോഴാണ്‌ ആ പരസ്യം ഓന്റെ കണ്ണില്‍ പെട്ടത്. അല്‍ മൊസാദ് എന്ന ഇറച്ചി വെട്ടുകടയിലേക്ക് ഒരു സഹായിയെ വേണം കാക്കന്മാര്‍ക്ക് മുന്‍ഗണന ഉയര്‍ന്ന വേതന. താമസം. ഭക്ഷണം. + കമ്മീഷന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിക്കുക. ഇത് കണ്ട ഞമ്മടെ കഥാനായകനായ ബൂലോക ബടായിക്കാരന്‍ ഷംസു. ചായകുടി നിറുത്തി. ഇറച്ചികച്ചവടക്കാരനായ കൊപ്പുണ്ണി നായര്‍ക്ക് ഉടനെ തന്നെ ഫോണ്‍ ചെയ്തു. മാന്യമായ് സംസാരിക്കുന്ന ആ പോത്ത് കച്ചവടക്കാരനില്‍ പൂര്‍ണ്ണ വിശോസനായ ഷംസു. ഒഫ്കൊഴ്സ് പറഞു സന്തോഷപൂര്‍വ്വം അയാളുടെ അടുത്തേക്ക് എത്തിയത്. കാര്യം കാണാന്‍ ഏതു നാറിയേയും മാന്യമായി പ്രശംസിക്കുന്ന ശംസൂന് ആ ജോലി ശരിയായി. ശമ്പളത്തെ കുറിച്ച് എന്നന്ന്യേഷിച്ച ശംസൂനോട് കൊപ്പുണ്ണി നായര്‍ പറഞ്ഞു ശമ്പളം ഒന്നും ഒരു വിഷയാക്കണ്ട . കച്ചവടം ഒക്കെ ശരിയായി വന്നാല്‍ അണക്ക്‌ ഞമ്മള് ഒരു വീട് വെച്ച് തരാം. ഒരു കൊല്ലം പണി എടുത്താല്‍ രണ്ടു ലച്ചം ഉറുപ്പികയും തരാം ഇത് കേട്ട ബൂലോക ബടായിക്കാരന്‍ സന്തോഷം കൊണ്ട് ഉള്ളില്‍ ചിരിച്ചു കുഴപ്പമില്ല ഒഫ്കൊഴ്സ് ആയും നിങ്ങളെ വിശോസിക്കുന്നു എന്നും പറഞ്ഞു അന്നു തന്നെ ജോലിക്ക് കയറി.

ചന്തയില്‍ പോയി പോത്തിനെ ലേലം വിളിക്കാനും കൊണ്ടു വരാനും അറുത്തു വില്‍ക്കാനും എപ്പോഴും കൊപ്പുണ്ണി നായരുടെ കൂടെ ഒരു വാലായി ഷംസുവും കൂടി. അങ്ങനെ ലേലം വിളിക്കുന്ന സമയത്തൊക്കെ ലേല സന്ഘ്യ ആരെങ്കിലും കയറ്റി വിളിച്ച് പോത്തിനെ വാങ്ങുമെന്നു തോനുമ്പോള്‍ നായരുടെ പിന്നില്‍ നിന്ന് ഷംസു അയാളുടെ കുണ്ടീമേല്‍ അമര്‍ത്തി ഒന്ന് തോണ്ടും. കാരണം പോത്തിനെ വാങ്ങിയാലെ കച്ചവടം ഉശാറാകൂ. നായര്‍ക്കു നഷ്ട്ടം വന്നാലും വേണ്ടില്ല ഞമ്മക്ക് ഇറച്ചിക്കചോടം നടക്കണം എന്നെ ശംസൂന് ഒള്ളൂ. പിന്നെ എല്ലും തോലും ബോട്ടിയും ഒക്കെ വിറ്റാല്‍ കിട്ടുന്നനക്കാപിച്ചയും ശംസൂന് തന്നെ. എന്തായാലും കചോടം നടന്നാലെ ഞമ്മക്ക് പുതിയ പൊര കെറ്റാന്‍ പറ്റൂ എന്ന് ശംസൂന് അറിയാം. അങ്ങനെ കൊപ്പുണ്ണിനായരുടെ കുണ്ടീമേല്‍ തോണ്ടി തോണ്ടി നാലഞ്ചു മാസം കടന്നു പോയീ. അങ്ങനെ ഇരിക്കും മ്പോളാണ്. വയനാട്ടിലെ ഒരു പേരുകേട്ട മൂരി ക്കച്ചവടക്കാരന്‍ കൊപ്പുണ്ണി നായരെ തേടിവന്ന് പറഞ്ഞത്. നാറാത്ത് മറ്റന്നാള്‍ മറുകണ്ടം ചാടി അബ്ദുള്ളാന്‍റെ പൊരേല് ഒരു ബെല്ല്യ കല്ല്യാണം ഉണ്ട്. അവിടേക്ക് നാളെ ഒരു ആറു പോത്തിനെ വേണം അത്യാവശ്യമാണ്. അവര് ആട് ബിരിയാണി പ്ലാന്‍ ചെയ്തതാ സമരം കാരണം അതെനിക്ക് എത്തിക്കാനായില്ല. ഇപ്പോള്‍ പോതായാലും മതിയെന്ന് പറഞ്ഞക്കാ ഇങ്ങടെല് പോത്തുണ്ടോ ബിരിയാണിക്കുള്ള കഷ്ണങ്ങള്‍ ആക്കി അവിടെ എത്തിച്ചു കൊടുക്കണം. ഇത് കേട്ട് എന്താ ചെയ്യാന്ന് അന്തംവിട്ടു നിന്ന നായരോടു നിങ്ങക്ക് പറ്റുമെങ്കില്‍ ഞമ്മക്ക് അഞ്ചു ശതമാനം കമ്മീഷന്‍ തന്നാല്‍ ഇപ്പോള്‍ കച്ചോടം ഒറപ്പിക്കാം എന്നുംപറഞ്ഞ്. ഷാജി ഒരു വെല്ലുവിള്യാ പറ്റോ പറ്റോ ഇപ്പപ്പറിയണം. ഇതുകേട്ട നായര് പറഞ്ഞു ഞമ്മടെ കയ്യില്‍ പോത്തുകള്‍ ഒന്നും ഇല്ല്യ. എന്താ ചെയ്യാ എന്നാലോചിച്ചു നിന്ന നായരുടെ കുണ്ടിമേല്‍ ഞമ്മടെ ബടായി ഷംസു പതിവുള്ള ആ തോണ്ടല്‍ പാസാക്കി. ഷംസു തോണ്ടിയപ്പോള്‍ കൊപ്പുണ്ണി നായര് ഉള്ള സത്യംപറഞ്ഞു നല്ല അഞ്ചു മൂരികള്‍ ഉണ്ട് അത് വേണേല്‍ നുറുക്കി പോത്തെന്നും പറഞ്ഞ് കഷ്ണം ആക്കി കൊടുക്കാം എന്തേ വേണോ.? അവസാനം ബെല്ലാരി ഷാജി കൊപ്പുണ്ണി നായരോട് ഒരു കലക്ക് അങ്ങണ്ട് കലക്കി ഇങ്ങള് നാളെ വെയ്കീട്ടു ഇറച്ചി അവിടെ എത്തിചോളീം. നറാത്തെ ആളുകള്‍ക്ക് പോത്തിനിം മൂരീനിം മനസ്സിലാവില്ല അത് മനസ്സിലാക്കാന്‍ ബുദ്ദി ഉള്ള വല്ല നാറാത്തുകാരും ഉണ്ടേല്‍ ഞമ്മടെ അടുത്തേക്ക്‌ വരട്ടെ എന്ന് വല്ല്യ ഒരു വെല്ലുവിളിയും നടത്തി ഒന്നര ലക്ഷത്തിനു കച്ചോടം ഉറപ്പിച്ചു അഞ്ചു ശതമാനം കമ്മീഷനും ചോദിച്ചു തല ചൊറിയാന്‍ തുടങ്ങി. അന്‍റെ കമ്മീഷന്‍ വീട്ട്‌ കാരുടെ കയ്യില്‍നിന്നും കിട്ടിയിട്ട് തന്നാ പോരെ ഷാജ്യെ. അത് നട്ക്കിലെന്നു പറഞ്ഞ് ഷാജീം കൊപ്പുണ്ണി നായരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനം ആയപ്പോള്‍ . എങ്ങനെയെങ്കിലും കച്ചോടം നടക്കട്ടെ. എന്ന് വിചാരിച്ചു ബടായി ഷംസു കൊപ്പുണ്ണി നായരുടെ കുണ്ടിമേല്‍ വീണ്ടും തോണ്ടി അപ്പോള്‍ വര്‍ത്തമാനം നിറുത്തി ബെല്ലാരി ഷാജിക്ക് കമ്മീഷനും കൊടുത്ത് ഇറച്ചി കൊടുക്കേണ്ട അട്രെസ്സും വാങ്ങി കച്ചോടം ഉറപ്പിച്ചു ഷാജിയെ പറഞ്ഞു വിട്ടു.

അടുത്തദിവസം നാറാത്തെ കല്യാണ വീട്ടിലേക്കു പോത്താനെന്നുംപറഞ്ഞു നാറാത്തുള്ള ആളുകള്‍ക്ക് നല്ല മൂരി ഇറച്ചി കൊണ്ടു കൊടുത്തു. മൂരിയുടെ കാശുവാങ്ങാന്‍ അബ്ദുള്ളാനെ ചെന്ന് കണ്ടപ്പോഴാണ് രസം ഞായറാഴ്ച ബാങ്ക് അവതിയായ കാരണം കയ്യിലെ കാശൊക്കെ തീര്‍ന്നു നാളെ വായോ കൊയെ. എന്ന് പറഞ്ഞ അബ്ദുള്ളായുമായ് ഷംസു നല്ല വര്‍ത്തമാനം ആയി. എന്നെ വിശോസല്ല്യെ ഞാന്‍ ആരാനെന്നറിയോ എന്നൊരു ചോദ്യം അബ്ദുള്ളാന്‍റെ വക. പെട്ടന്ന് ഷംസു അറിയാതെ മറുകണ്ടം ചാടി അബ്ദുല്ലയല്ലെന്നു തിരിച്ചു ചോദിച്ചു പോയി കണ്ണുരുട്ടി നോക്കുന്ന അയാളുടെ നോട്ടം കണ്ടപ്പോളാണ് ശംസൂന് പറഞ്ഞ വിഡ്ഢിത്തം മനസ്സിലായത്. ഷംസു പിന്നെ കൊപ്പുണ്ണി നായര്ടെ പിന്നിലേക്ക്‌ വലിഞ്ഞത് ചെറിയ വര്‍ത്തമാനം ഒക്കെ ആയി അവസാനം ഞമ്മടെ ബടായി ഷംസു നായരുടെ കുണ്ടീമേല്‍ പതിവുള്ള തൊണ്ട് കൊടുത്തു. എന്നാല്‍ കാലത്ത് 10.30 നു തന്നെ കാശ് വാങ്ങാന്‍ വരാമെന്ന് പറഞ്ഞു തിരിച്ച് പോന്നു. രാത്രിയില്‍ നെയ്ചോറിനു വെച്ച ചിക്കന്‍ കറി തേയാതെ വന്നപ്പോള്‍ ബിരിയാണി വെപ്പുകാരന്‍ ശംസുന്റെ കുറച്ച് പോത്തിറച്ചി എടുത്തു കറിവെച്ച്. നെയ്ചോറിനോപ്പം കൊടുത്തു. മൂരി യിറച്ചി തിന്ന വീട്ടുകാരു അടക്കം ഉള്ളവര്‍ കുറച്ചു കഴിഞ്ഞു വയറു വേതന വന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടി പറമ്പുകളില്‍ വരെ അഭയം പ്രാബിച്ചു. വീട്ടുകാരും നാട്ടുകാരും വെപ്പുകാരനെ ചീത്ത പറയാന്‍ തുടങ്ങി. വെപ്പുകാരന്‍ ഉള്ള സത്യം പറഞ്ഞു പത്തിരുപതിമൂനു കൊല്ലമായി ഞമ്മള് ബിരിയാണി വെക്കാന്‍ തുടങ്ങിയിട്ട് വയറു നിറഞ്ഞ് എണീല്‍ക്കുംപോള്‍ മാത്രമേ ഞമ്മളെ ചിലര് കുറ്റം പറയാറുള്ളൂ. അത് പള്ളയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഞമ്മക്കറിയാം. അല്ലാതെ ഞമ്മള് വെക്കണ ഭക്ഷണത്തെ ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല. ഞാനും തിന്നു ഇങ്ങടെ ഈ പോത്ത് കറി. നിങ്ങളെ അല്‍ മോസാദിലെ അറവുകാര് പറ്റിച്ചതാണ് ഇത് പോത്തല്ല നല്ല മൂരിയാ. ഇത് കേട്ട് ഭ്രാന്തുവന്ന അബ്ദുള്ള. കൊപ്പുണ്ണി നായരെയും ശംസുവിനെയും അന്യേഷിച്ച് അവരുടെ അടുത്തു ചെന്ന് മതിവരുവോളം അങ്ങണ്ട് ആട്ടി. അവരുടെ ഒരു പോത്തിറച്ചിഎന്നും പറഞ്ഞ് മൂരി ഇറച്ചി മുറ്റത്തും വെച്ച് കാശ് കൊടുക്കാതെ തിരിച്ചു പോയപ്പോള്‍ ഇറചിക്കചോടത്തില്‍ നഷ്ട്ടം വന്ന കൊപ്പുണ്ണി നായര് വിഷമിച്ച് കൊണ്ട് നീയാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ് ശംസൂനെ തുറിച്ചു നോക്കി. അത് ശംസൂന് ഇഷ്ട്ടയില്ല. ബൂ ലോക ബടായി ഷംസു നായരുടെ മുഖത്തു നോക്കി രണ്ടു വര്‍ത്തമാനം അങ്ങണ്ട് പറഞ്ഞു.

"എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നെ കല്യാണ വീട്ടില്‍ ഇറച്ചി കൊടുത്തിട്ട് കാശു വാങ്ങാതെ പോനത് നിങ്ങള്‍ തന്നെ അല്ലെ. നിങ്ങള്‍ തമ്മില്‍ വര്‍ത്താനം ആയപ്പോള്‍ ഞാന്‍ ഇങ്ങളെ തോണ്ടിയതല്ലേ. എന്നിട്ടും നിങ്ങള്‍ കാശ് വാങ്ങാതെ പോന്നത് എന്‍റെ കുറ്റാ.. ആ മൂരി ക്കച്ചവടക്കാരനുമായ് വര്‍ത്താനം ഉണ്ടായപ്പോഴും നിങ്ങളെ ഞാന്‍ തോണ്ടിയതാ അയാള്‍ക്കും നിങ്ങള് കാശ്കൊടുത്തു. എന്താ എനിക്കൊരു വിലയുമില്ലേ" ഞമ്മടെ കൊപ്പുണ്ണി നായര്‍ക്കു ഇത് കേട്ടപ്പോളാണ് ബൂലോക ബടായിക്കാരന്‍ ഷംസു വിനെ. ശരിക്കും മനസ്സിലായത്‌.. ഇറങ്ങി പോട പോത്തെ ഈ വഴിക്ക് കാണരുതെന്ന് പറഞ്ഞു അടിക്കാന്‍ ചെന്നപ്പോള്‍ ഷംസു പറയാ.. ഞാന്‍ സുന്നത്ത് ജമാത്തിനെ മുറുക്കെ പിടിക്കുന്ന ആളാ... അതുകൊണ്ട് തന്നെ ഞാനങ്ങനെ ഒന്നും പോകില്ല എനിക്ക് എന്‍റെ കൂലി വേണം ജോലി ചെയ്‌താല്‍ വിയര്‍പ്പു വറ്റുന്നതിന്നു മുന്നേ കൂലി കൊടുക്കാന്‍ ഞങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടു ഞാന്‍ വാങ്ങിയിട്ടേ പോകൂ എന്നും പറഞ്ഞു ഷംസു അവിടെ തന്നെനിന്നു ...... എന്നിട്ട്‌ എന്തായീ എന്നാകും ഇങ്ങള് ചിന്തിക്കുന്നത്. അല്ലെ. ...........................................................................................................................കൂടെ നടന്നു വഞ്ചിക്കുന്ന. ഷംസു വിനെ. ശരിക്കും മനസ്സിലാക്കിയ കൊപ്പുണ്ണി നായരും തനി സോഭാവം കാട്ടി എടാ നിന്റെ മുന്നേ എന്നെ സഹായിക്കാന്‍ നിന്നെ പോലെ വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. നിനക്ക് അറിയോ നാട്ടുകാരോട് ചോദിച്ചു നോക്ക്. ഓന്റെ പേര് നസീര്‍ന്നാ. അവന്‍ പോലും എന്നെ ഇങ്ങനെ പറ്റിച്ചിട്ടില്ല. എല്ലും തോലുമായ് നടന്ന അവനെ എന്‍റെ കൂടെ കൂട്ടി അവസാനം എന്‍റെ പോത്ത് ഇറച്ചിയും ചോറും തിന്നു തിന്നു എന്നേക്കാള്‍ തടിച്ചു വീര്‍ത്തു അങ്ങനെ നാട്ടുകാര്‍ എല്ലാം അവനെ തടിയന്‍റെവിടുത്തെ നസീര്‍ തടിയന്‍റെവിടുത്തെ നസീര്‍ എന്നാ വിളിച്ചിരുന്നെ. ആ അവനും എന്നോട് രണ്ടു ലക്ഷവും വീടും ചോദിച്ചു. ഒന്നര കൊല്ലം എന്‍റെ കൂടെ പണിയെടുത്ത അവന്ക്ക് ഒന്നും കൊടുത്തിട്ടില്ല. പിന്നെയാ ആറുമാസം പണിയെടുത്ത നിനക്ക് . വല്ലാണ്ട് കളിക്കല്ലേ. കളിച്ചാല്‍ കണ്ണൂര്‍ ജയ്‌ലില്‍ നസീറിന്‍റെ പഴയ റൂമിലേക്ക്‌ പറഞ്ഞയക്കും കളിക്കണ്ട ഇജ്...!

പി.എം ഹനീഫ് നു ആദരാഞ്ജലികള്‍ -


മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് (39) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സലായിരുന്നു. 


വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. എം.എസ്.എഫിന്‍െറ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 


കോഴിക്കോട് ലീഗ് ഹൗസിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം സ്വദേശമായ മേലാറ്റൂര്‍ അത്താണിക്കലിലെ വീട്ടിലത്തെിക്കും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ഖബറടക്കം.

best comment  : Shiju Pallickal ee rashtreeya maryadaye njan abhinandickunnu.

എന്ത് കൊണ്ട് ഈ മൌനം ???

posted by Mustafa Kadangode

എന്‍ ഡി എഫ്. എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം


(2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.


(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.


(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.


(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.


മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.


എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ ഫണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. ആമീന്‍,


വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സൊന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.


കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണമ വരെ തുടരുകതന്നെ ചെയ്യും.


കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."


കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!


എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം , ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം........ അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ .


പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു ......" സുഡാപ്പി "......, ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട..ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.)


ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു!! വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍!!.,. ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ ഒക്കെ നട്ടെല്ല് ആയാലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകും.


സുടാപ്പിയും, പോപ്പുലര്‍ ഫ്രണ്ടും ഇനിയും മുന്നോട്ടു തന്നെ..! ഇത്രയും കാലം ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കാന്‍ വേണ്ടി അറിഞ്ഞോ അറിയാതെയോ സഹായിച്ച എല്ലാ പോലീസുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും. സമുദായ സങ്കടങ്കള്‍ക്കും, രാഷ്ട്രീയ കുഴലൂത്തുകാര്‍ക്കും, ഹാര്‍ദവമായ നന്ദി പറയുന്നു...!

പുതിയ തീവ്രവാദ കഥകളുമായി ഇസ്രയേല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ഭരണകൂട ഭീകരര്‍ക്ക് കുടപിടിക്കുന്ന അമേധ്യങ്ങളും കാക്കിക്കുള്ളില്‍ കാവിയിട്ട പോലീസുകാരും അടുത്ത ആഴ്ച വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു...


എന്നും സത്ത്യത്തിന്‍റെ കൂടെ നിന്ന ആധാരണീയനായ പണ്ഡിതപ്രഭു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. നേതാവ് അലിയാര്‍ മൗലവി.





ഇന്ത്യയില്‍ അധകൃത വിഭാഗങ്ങള്‍ക്ക് ഇത്രയെങ്കിലും മനുഷ്യാവകാശം ലഭിച്ചത് ഇസ്ലാം ഇവിടേക്കു വന്നതിനു ശേഷമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് അലിയാര്‍ മൗലവി പ്രസ്താവിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു പുറത്തായിരുന്നെങ്കില്‍ സവര്‍ണര്‍ തകര്‍ത്തിട്ടുണ്ടാവുമായിരുന്നു. കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി ലഭിച്ചത് മുസ്ലിംകള്‍ ഇവിടെ പ്രബലരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 
സവര്‍ണനോടൊപ്പം ചേര്‍ന്ന് മുസ്ലിം ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പിന്നാക്കക്കാരന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവര്‍ണനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും വരേണ്യര്‍ക്ക് കൈവന്നുവെന്ന് തെറ്റിദ്ധരിക്കേണ്ട. പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഭുതകാലത്തിലേക്ക് സ്വയം വഴിവെട്ടുന്നവരോട് മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അധസ്ഥിതന് കരുത്ത് നല്‍കുന്നുവെന്നതാണ് പോപുലര്‍ ഫ്രണ്ട് ഭീകരവാദികളാവാന്‍ കാരണം. ഭീകരതയുടെ ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും പോപുലര്‍ ഫ്രണ്ട് ഭീകരരോ രാജ്യദ്രോഹികളോ ആവേണ്ടവരല്ല. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണ എന്നും ഉണ്ടാവുമെന്നും അലിയാര്‍ മൗലവി പറഞ്ഞു. തലയോലപ്പറമ്പില്‍ യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനവിചാരണ യാത്രയുടെ കോട്ടയം ജില്ലാ പര്യടന സമാപന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


Read & Share on Ur Facebook Profile:
http://www.facebook.com/pages/A-neo-social-movement-for-a-new-India-of-equal-rights-to-all-Indians/367622453334888

ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍


അന്ന് 23 .10 2009 വെള്ളിയാഴ്ച കടവോരത്ത് നാം പങ്കുവെച്ച സന്തോഷങ്ങളും ചര്‍ച്ചകളും പുതിയ ഒരു അനുഭവമായിരുന്നു ഒരു ഇതിരിസമയം കൂട്ടിനിരുന്ന നീ ജുമുഅക്ക് ഒരുങ്ങാന്‍ നേരത്തെ വീട്ടിലേക്കനഞ്ഞപ്പോള്‍
ഞങ്ങള്‍ അറിയില്ലായിരുന്നു നീ യാത്ര പറഞ്ഞത് അവസാന യാത്രകാണ് എന്ന് ഓര്‍ക്കുന്നു ഞാന്‍ നിന്റെ മടക്ക യാത്ര
എന്തൊരു തെറ്റാണു അവന്‍ ചെയ്തത് എല്ലങ്കിലും എതൊരു തെറ്റാണു അവനു മേല്‍ അവര്‍ ചാര്താതിരുന്നത് ഇല്ലാതാക്കുക അത്
മാത്രമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച കാപാലികരുടെ അകതാരില്‍ നിന്നും അവശേഷിച്ചിരുന്നത് ഒടുവില്‍ അക്രമിചോടിച്ചു പുഴയിലേക്ക് എത്തിച്ചു
ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന് എവിടേയോ താളം പിഴച്ചു അല്ല മനസാക്ഷി കെട്ടവര്‍ അവനെ അവിടെയും പിന്തുടര്‍ന്നപ്പോള്‍ മരണത്തിനു മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു .. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂന്‍

கீழ‌க்க‌ரை ந‌க‌ராட்சியில் முறைகேடுக‌ள் தொட‌ர்ந்தால் முற்றுகை போராட்ட‌ம்! எஸ்டிபிஐ மாநில‌ த‌லைவ‌ர் பேட்டி!


posted by Sdpi Adirai

சோஷியல் டெமாக்ரடிக் பார்ட்டி ஆப் இந்தியா (எஸ்டிபிஐ) சார்பில் ராமநாதபுரம் மாவட்ட ஜமாத்தார், உலமாக்கள் மற்றும் பொதுக்கள் கலந்துரையாடல் நிகழ்ச்சி கீழக்கரையில் நடந்தது. மாவட்ட துணைத்தலைவர் பைரோஸ்கான் தலைமை வகித்தார். மாநிலத்தலைவர் தெஹ்லான் பாகவி, ராமநாதபுரம் மாவட்ட டவுன் காஜி சலாஹூதீன், கீழக்கரை நகர் தலைவர் செய்யது இஸ்ஹாக், தொகுதி தலைவர் அப்பாஸ் ஆலிம், மாவட்டச் செயலர் செய்யது இபுராகிம் ஆகியோர் முன்னிலை வகித்தனர், மாநில பொதுச் செயலர் அப்துல் ஹமீது வரவேற்றார், மாவட்ட செயலாளர் அப்துல்ஜமீல், செயற்குழு உறுப்பினர் அப்துல்வஹாப், மற்றும் முகமது இஸ்ஹாக், கனி, செய்யது ஹாலித், முஜிபுர் ரஹ் மான் உள்பட பலர் பேசினர், நகர் துணைத்தலைவர் அப்துல் ஹாதி நன்றி கூறினார், 

க‌ட‌ல்சார் தொழிலில் ஈடுப‌ட்டு வ‌ரும் அட்ட‌ப்பா என்ற‌ ந‌ல்ல‌ இப்ராஹிம் உள்ளிட்ட‌ ஏராள‌மானோர் எஸ்டிபிஐயில் இணைந்த‌ன‌ர்

மாநிலத்தலைவர் தெஹ்லான் பாகவி நிருபர்களிடம் கூறியதாவது: 

கீழக்கரை நகராட்சியில் குடிநீர் உள்ளிட்ட அடிப் படை வசதிகளை நிறைவேற்றுவதில் முறைகேடுகள் தொடர்ந்து நடைபெறுவதாக தெரிகிறது. முறைகேடுகள் தொடருமானால் நகராட்சி அலுவலகத்தை முற்றுகையிடும் போராட் டம் விரைவில் நடத்தப்படும்.

திமுக ஆட்சியில் கீழக்கரையை தனி தாலுகாவாக அறிவித்ததை தற்போதைய அரசு பரிசீலனை செய்து உடனடியாக அறிவிக்க வேண்டும். தென் தமிழக வளர்ச்சிக்காக கொண்டு வரப்பட்ட சேது சமுத்திரத் திட்டப்பணிகளை நிறுத்த தமிழக அரசு மனு செய்திருப்பது கண்டிக்கத்தக்கது. நாடாளுமன்றத் தேர்தலில் எஸ்டிபிஐ கட்சி கொள்கைகளை ஆதரிக்கும் கட்சியுடன் கூட்டணி வைத்து போட்டியிடுவோம். இல்லாவிடில் எஸ்டிபிஐ தனித்துப் போட்டியிடும். இவ் வாறு கூறினார். ஏற்பாடுகளை அஸ்வத்துல் கரீம், அப்பாஸ் ஆலிம் உள்ளிட்ட நிர்வாகிகள் செய்திருந்தனர்.

Like this facebook page : http://www.facebook.com/sdpi.adirai

அஸ்ஸலாமு அழைக்கும் வரஹ்மத்துல்லாஹி வபரகாத்துஹூ...!!!!


posted by Hamdan Arfin

அஸ்ஸலாமு அழைக்கும் வரஹ்மத்துல்லாஹி வபரகாத்துஹூ...!!!!


இஸ்லாமிய பெண்களை சைட் அடிக்க முடியாதலால் ஹிஜாப்பை பற்றி குறைகூறும் விபசார ஹிந்துத்துவ நாய்களின் தொடரும்அறைகூவல்.........!!!!!

இதற்கு இவர்கள் பயன்படுத்தும் வார்த்தை "பெண் அடிமை தனம்"...!!!

ஏன்டா நாய்களா!!! உங்க வீட்டு பெண்களை ஒருத்தன் சைட் அடுச்ச உங்களுக்கு கோபம் வராது..!!!! 

ஏனென்றால் நீங்கள் எல்லாரும் சொறன கேட்ட நாய்கள்....!!!!!

ஆனால் எங்களுக்கு எங்களுடைய மார்க்கம் அப்படி சொல்லிதர வில்லை .....!!!!

இந்தியாவில் ஹிஜாப் குறைவாக இருப்பதால் பல பெண்களின் கற்புகள்
சூறையாட படுகின்றனர் ....!!!!

எனவே, ஹிஜாப்பை பேணுவோம் ....!!!!

இஸ்லாத்தை பற்றிய சரியான கருத்துக்களை மாற்றுமத தோழர்களிடம் எத்திவைப்போம் !!!!! 

"ലുലു പോയി!" - കാര്‍ട്ടൂണ്‍

link

Related Posts Plugin for WordPress, Blogger...