Search the blog

Custom Search

എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം (SPONSORED BY ABVP - RSS) . സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍


കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം നടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

Photo: എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം .
സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍ 

കാംപസിലെ 'ഇടിമുറി'യില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര പീഡം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം ടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ  ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

എന്‍.എസ്.എസ്. ിയന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ ിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദത്തിിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിുള്ളില്‍ ടത്തുന്നു. 

ിര്‍ബന്ധിത കായികപരിശീലവും പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ ടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ തോക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടാ പരിപാടികള്‍ ടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ ടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ ിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. 

കഴിഞ്ഞ മാസം രണ്ടിാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അ്വഷിച്ചപ്പോള്‍ കോളജിന്റെ ിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി. വിദ്യാര്‍ഥികളെ ിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ ിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം ിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ ിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 

കാംപസില്‍ സമാധാാന്തരീക്ഷമുണ്ടാക്കുന്നതിായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201304110191739575എന്‍.എസ്.എസ്. നി യന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ നിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ നിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിനിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദനത്തിനിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിനുള്ളില്‍ ടത്തുന്നു. 

നിര്‍ബന്ധിത കായികപരിശീലനവും(ആര്‍ എസ് എസ് ശാഘാ അല്ലാതെന്ത്  ) പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ നടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ നേതാക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടനാ പരിപാടികള്‍  നടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂനിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ നിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിനായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. (ഇത് എന്താക്കി എന്ന് അന്വേഷിക്കാന്‍ എന്‍ ഐ എ വരുമോ ആവോ )

കഴിഞ്ഞ മാസം രണ്ടിനാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അന്വേഷിച്ചപ്പോള്‍ കോളജിന്റെ നിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി.(RSS-ABVP സഖ്യത്തിന്റെ അല്ലതാര് ) വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിനിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. (ലവ് ജിഹാദ്‌ പറഞ്ഞു നടന്നവര്‍ ഇപ്പൊ കാമ്പസ്‌ കാവി വല്കരണത്തിന് നോക്കുന്നു )

കാംപസില്‍ സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

ഇത് കവിവല്കരണത്തിന്റെ മറ്റൊരു മുഖം ...... കാവി ഭീകരതയുടെ ഇരകള്‍ ആവാന്‍ ഇനിയും എത്ര പേര്‍ ഉണ്ടാകും...പ്രതികരണ ശേഷി നശിപിച് മുസ്ലിം നെ ചന്ടികള്‍ മാത്രമാകുന്ന്ന ഷാജി യെ പോലുള്ള ലീഗ് കാര്‍ ഉള്ളിടത്തോളം ഇതിനൊക്കെ അവസാനം ഉണ്ടാകാന്‍ പറ്റുമോ.??????

ഷഹീദ് ഫസല്‍ സാഹിബ്;നമ്മുടെ ഫസല്‍ക്ക - ഒരു ഓര്‍മ


   രക്തസാക്ഷി മരിക്കുന്നില്ല ... ജീവിക്കുന്നു അല്ലാഹുവിങ്കല്‍ 

by Nakash Meethal                   


                                                തലശ്ശേരിയില്‍ എന്നല്ല കണ്ണൂര്‍ ജില്ലയില്‍ മുയുവനായി അറിയപ്പെടുന്ന ഒരു മഹത് വ്യക്തിത്വം ആയിരുന്നു എന്റെ ഫസല്‍ സാഹിബ് ,അല്ല ഞങ്ങളുടെ ഫസല്‍ സാഹിബ്... വളരെ ലളിതവും തന്മയത്വം നിറഞ്ഞ ജീവിതമായിരുന്നു.. മനസ്സ് കൊണ്ട പോലും ഒരാള്‍ക്ക് ദ്രോഹം ചെയ്യണമെന്നു ആഗ്രഹിക്കാത്ത മനുഷ്യന്‍........,....ഇസ്ലാം മതവും അത് അനുശാസിക്കുന്ന നിയമാവലിയും മുറുകെ പിടിച്ചു മറ്റുള്ളവരെയും അതിലേക്കു അടുപിക്കാനും അദ്ദേഹം പ്രത്യേകിച്ച് ശ്രദ്ധിച്ചു.... ഒരു മുന്‍ കമ്മ്യൂണിസ്റ്റ്‌ അനുഭാവി ആയിരുന്ന അദ്ദേഹം എന്‍ ഡി എഫ് ലേക്ക്‌ വന്നപ്പോയാണ് ഈ ഒരു മാറ്റം ഉണ്ടായത്‌....,...ഫുള്‍ കൈ ഷര്‍ട്ട്‌ ധരിച്ച് താടി വച്ച് ഈമാനോടുള്ള മുഖവും കണ്ട് പള്ളിയിലെ ഉസ്താദ്‌ എന്ന് പലരെയും പോലെ ഈ ഞാനും കരുതി ....കൃത്യമായ ദീനി ചിട്ടയും ധൈര്യത്തിന്റെ പര്യായവും ആയ അദ്ധേഹത്തിന്റെ എന്‍ ഡി എഫ് പ്രവേശം ഒരുപാട് ആളുകളെ എന്‍ ഡി എഫ് ലേക്ക്‌ ആകര്‍ഷിച്ചു... അവരെയും സങ്കടനയിലേക് കൈ പിടിച്ചു കൂട്ടി...ധൈര്യവും അറിവും ആവേശവും നല്‍കി ..... അത് തന്നെയാണല്ലോ ശത്രുക്കള്‍ക്ക്‌ അദ്ധേഹത്തെ നിഷ്ടൂരം വധിക്കാനുള്ള കാരണം ആയി മാറിയത്....അത് കൊണ്ടാണല്ലോ ഇന്ന് അദ്ദേഹം ഷഹീദ് ഫസല്‍ എന്ന് ലോകം മുയുവന്‍ അറിയപ്പെടുന്നതും അല്ലാഹുവിന്റെ അടുക്കല്‍ ഏറ്റവും ശ്രേഷ്ടമായ ശുഹധാവ്‌ എന്ന പദവിയില്‍ എത്തിയതും.....


                      കുട്ടികളെ ഏറ്റവും അധികം സ്നേഹിച്ചിരുന്നു അദ്ദേഹം...തനിക്ക്‌ ആവുന്നിടത്തോളം കുട്ടികള്‍ക്ക്‌ അറിവും ദീനും പകര്‍ന്നു നല്കാന്‍ വലിയ താല്പര്യം ഉണ്ടായിരുന്നു... പള്ളിയിലെകും അത് പോലുള്ള ഇസ്ലാമിക കാര്യങ്ങളിലെകും അവരെ അടുപിച്ച് ഇസ്ലാമിക സമൂഹത്തിനു പുതിയ ഒരു ദീനി ബോധമുള്ള യുവനിരയെ ഉയര്‍ത്തി കൊണ്ട് വരുന്നതില്‍ മരണം വരെ അദ്ദേഹം ശ്രമിച്ചിടുണ്ട്...അത് കൊണ്ട് തന്നെ അദ്ധേഹത്തെ പരിചയം ഉള്ള ഒരു കുട്ടി പോലും അദ്ധേഹത്തെ മറക്കില്ല...

                              ഷഹീദ് ആയി മരിക്കണം എന്ന് ഒരു ദൃഡ പ്രതിജ്ഞ അദ്ധേഹത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നു...ഈ എയുതുന്ന എന്നോട് തന്നെ അദ്ദേഹം ആത്മാര്‍ത്ഥമായി പറഞ്ഞിടുണ്ട് 'മരിക്കുന്നെന്കില്‍ ഷഹീദ് ആയി അല്ലാഹുന്റെ മാര്‍ഗത്തില്‍ ചിരിച് കൊണ്ട മരിക്കണം' എന്ന്... ആ ദൃഡ മനസ്സിന്റെ തേടല്‍ അള്ളാഹു സ്വീകരിച്ചു എന്നതാണ് ഒരു റമളാന്‍ മാസത്തില്‍ കമ്മ്യൂണിസ്റ്റ്‌ ചുവപ്പിന്റെ ക്രൂരമായ അക്രമത്തിനും തുടര്‍ന്ന് മരണത്തിനും കാരണമായത്‌....,....അമ്പതില്‍ കൂടുതല്‍ വെട്ടേറ്റ് ആണ് അദ്ദേഹം മരിക്കുനത്. റമളാനില്‍ മരിക്കുക, അതും സുബഹി നമസ്കാരം കയിഞ്ഞു പോകുന്ന വഴി...മാത്രമല്ല ഷഹീദ് ആയി മരിക്കുക എന്നത് ഈമാനുള്ള ഏതൊരു മനുഷ്യന്റെയും ആഗ്രഹം ആയിരിക്കും...അത് അല്ഹമ്ദുലില്ലഹ് ഷഹീദ് ഫസല്‍ സാഹിബ്‌ നേടി എടുത്തു എന്ന് അദ്ദേഹത്തിനും അദ്ധേഹത്തിന്റെ കുടുംബത്തിനും സന്തോഷിക്കാം....

               ഫസല്‍ സാഹിബിനെ കൊന്ന ചുവപ്പിന്റെ കിരാതമായ കൈകള്‍ അത് കാവിയുടെ ദുഷിച്ച കൈകല്ലെക് ഇതിന്റെ ഉത്തരവാദിത്വം കെട്ടി വെക്കാന്‍ ശ്രമിച്ചതില്‍ പകുതി വിജയിച്ചെങ്കിലും അവര്‍ ഒരു കാര്യം മറന്നു ' കൊല്ലാം ,പക്ഷെ അല്ലാഹുവിന്റെ കോടതിയില്‍ അദ്ദേഹം ജയിച്ചിരിക്കുന്നു ' എന്ന മഹാ സത്യം ... അന്ന് രാത്രിയും പിറ്റേന്ന് പകലും തലശ്ശേരി നഗരത്തില്‍ തടിച്ചു കൂടിയ ജനം അതിന്റെ ഒരു തെളിവ്‌ ആയിരുന്നു...ആയിരങ്ങള്‍ തടിച് കൂടിയ തലശ്ശേരി പട്ടണത്തിലേക്ക്‌ വീണ്ടും ജനം ഒഴുകുക ആയിരുന്നു... ഒരു മത നേതാവോ രാഷ്ട്രീയ നേതാവോ മന്ത്രിയോ ആയിരുന്നില്ല അദ്ദേഹം പക്ഷെ അതിനെകാള്‍ ഉയര്‍ന്ന പതവിക്ക് ഉടമയായ അദ്ധേഹത്തെ ഒരു നോക്ക്‌ കാണാന്‍ അല്ലാതെ മറ്റൊന്നിനും ആയിരുന്നില്ല അവര്‍ തടിച് കൂടിയത.


              തലശ്ശേരി സൈദാര്‍ പള്ളിയി തലശ്ശേരിയിലെ അല്ലെങ്കില്‍ കണ്ണൂര്‍ ജില്ലയിലെ തന്നെ ഏറവും വലിയ പള്ളികളില്‍ ഒന്നായിരുന്നു...അതില്‍ നിറഞ്ഞു തിങ്ങി പള്ളിയുടെ ടെറസ്സില്‍ പോലും ആളുകള്‍ നിരന്നിരുന്നു അദ്ധേഹത്തിന്റെ മയ്യത്ത്‌ നിസ്കാരം നിര്‍വഹിക്കാന്‍.. അത് പോലെ ഉള്ള നാല് മയ്യത്ത്‌ നിസ്കാര പരമ്പര തന്നെ നടത്തിയിട്ടും വീണ്ടും നിസ്കരിക്കാനുള്ള ആളുകള്‍ ബാകി ആയത് തലശ്ശേരി ജനതയെ ഒന്നടങ്കം ഞെട്ടിച്ചു... സൈദാര്‍ പള്ളിയില്‍ നിന്ന്നും മയ്യത്തുമയി ജനം പ്രവാഹമായിരുന്നു ..... ഒരു കടല്‍ പോലെ ഒയുകുകയായിരുന്നു ...തക്ബീര്‍ ധ്വനി അന്തരീക്ഷത്തില്‍ അലയടിക്കുകയായിരുന്നു...കണ്ടു നിന്നവര്‍ ആവേശത്തോടെ ഈ സംഘത്തിന്റെ കൂടെ കൂടി.. സൈദാര്‍ പള്ളി മുതല്‍ മട്ടാംബ്രം പള്ളി  വരെ ജനം ജനം ഒഴുകുക ആയിരുന്നു... മയ്യത്ത്‌ ഒരു പുഴയില്‍ ഒയുകുന്ന കണക്കെ ഒഴുകി പോവുകയായിരുന്നു.... വീണ്ടും മട്ടാംബ്രം പള്ളിയില്‍ വച്ചും മയ്യത്ത്‌ നിസ്കരിച്ചു.... ആയിരങ്ങളെ സാക്ഷി നിര്‍ത്തി അദ്ധേഹത്തിന്റെ ശരീരം മണ്ണോടു ചേര്‍ത്ത് വച്ചപ്പോയേകും തക്ബീര്‍ ധ്വനികളും ദുആ വചനങ്ങളും കാറ്റില്‍ അലയടിച്ചുയര്‍ന്നു ......

 തലശ്ശേരി നിവാസികള്‍ അന്ന് വരെ കണ്ടിട്ടില്ലാത്ത ഒരു മരണവും മരണാന്തര ചടങ്ങും ആയിരുന്നു അത്... ഓരോ തലശ്ശേരി കാരന്റെയും ഹൃദയത്തില്‍ ഇന്നും എന്നും ആ മുഹൂര്‍ത്തങ്ങള്‍ മായാതെ നില നില്കുമെന്നു ഉറപ്പ്‌ .... അന്ന്‍ എന്‍ ഡി എഫ് ന്റെ കര്‍മ ധീരരായ പ്രവര്‍ത്തകരുടെ സംയമനം മാത്രം കൊണ്ടാണ് തലശ്ശേരിയില്‍ അന്ന് സമാധാനം നിലനിന്നത്... ചെറിയ ഒരു പ്രഖ്യാപനം എങ്ങാനും നേതൃത്വമോ സന്കടനയോ നടത്തിയിരുന്നെങ്കില്‍ തലശ്ശേരി യില്‍  അന്ന് എന്ത് സംഭവിക്കുമെന്ന് പ്രവച്ചനാതീതമായിരുന്നു......

                    അന്നും ഇന്നും എന്നും തലശ്ശേരി യും കേരള വും ഇന്ഷ അലാഹ് ഇനി ഇന്ത്യ മുഴുവനായും അറിയപെടുന്നതും നെഞ്ചിലേറ്റി ന്ടക്കുനതും ആയ ഒരു വ്യക്തിയും ധീര യോദ്ധാവും ആയിരിക്കും ഫസല്‍ സാഹിബ് എന്നത് തീര്‍ച്ച !!!!!!!!


                                
കാരായീ ..... നീ ഇതിനൊക്കെ മറുപടി പറയേണ്ടി വരും ..പറയിക്കും ....തീര്‍ച്ച 




മുകളില്‍ ഉള്ള വീഡിയോയില്‍ പറഞ്ഞ "മാന്യനായ" കാരായി ,ഫസല്‍ വധ കേസില്‍ പിടിയിലെന്നുള്ള റിപ്പോര്‍ട്ട്‌ 

രണ്ടു വീഡിയോകളും ചേര്‍ത്ത് വായിച്ചാല്‍ നമുക്ക്‌ മനസ്സിലാവും കമ്മ്യൂണിസ്റ്റ്‌ ഭീകരന്മാര്‍ എന്തിനാണ് ഇത് ചെയ്തത് എന്ന്... തലശ്ശേരി പോലുള്ള ഒരു സമാധാന അന്തരീക്ഷം ഉള്ള ഒരു സ്ഥലത്ത് എന്‍ ഡി എഫ നെയും ആര്‍ എസ്‌ എസ്‌ എന്ന ഭീകരന്മാരെയും തമ്മില്‍ തളിച്ച് മുതലെടുക്കുക എന്ന്ന ഒറ്റ ലക്ഷ്യമാണ് ഇതിനു പിന്നില്‍...,,,,, പക്ഷെ എന്‍ ഡി എഫ് ന്റെ കര്‍മ ഭടന്മാരും അവരുടെ നേതാക്കളും കാണിച്ച സംയമനത്തിന്റെയും ഫലമായി അന്ന് അങ്ങനെ ഒരു പ്രശ്നം അവിടെ ഉണ്ടാകാതെ തലശ്ശേരി എന്ന പ്രദേശത്തെ മാത്രമല്ല  കേരളത്തെ ഒന്നാകെ രക്ഷിച്ചു എന്ന് തീര്‍ച്ച....


link

Related Posts Plugin for WordPress, Blogger...