Search the blog

Custom Search
വിജയങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വിജയങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

നാറാത്തെ ഉശിരൻ പോരാളികൾക്ക് അഭിവാദ്യങ്ങൾ

അഭിനന്ദനങ്ങൾ ..!!!!


നാറാത്ത് മേഖലയിൽപ്പെട്ട കമ്പിൽ ഹൈസ്കൂളിൽ കാംപസ് തിരഞ്ഞെടുപ്പിൽ campus front of india അതി ഗംഭീരൻ പ്രകടനം കാഴ്ചവെച്ചു. 16 സീറ്റുകളിൽ മത്സരിച്ച് 13 സീറ്റുകളിൽ വിജയിച്ചിരിക്കുന്നു.CFI യുടെ പോരാളികൾക്ക് ഉശിരൻ അഭിവാദ്യങ്ങൾ നേരുന്നു
ജനവിരുദ്ധ നിയമത്തിലൂടെ 21 ചെറുപ്പക്കാരെ അന്യായമായി അറസ്റ്റു ചെയ്തതിലൂടെ നാറാത്ത് കുപ്രസിദ്ധി നേടിയിരുന്നു. ഭരണകൂടത്തിന്റെ അത്തരം വെട്ടയാടലുകൾ , ഒറ്റുകാരുടെ വിളയാടലുകൾ ഒന്നും - ഒന്നുംതന്നെ ഈ പോരാട്ടത്തിന്റെ കനൽ പഥങ്ങൾ താണ്ടാൻ എന്റെ വിദ്യാർഥി സഹോദരങ്ങൾക്ക്‌ തടസ്സമേതുമായില്ല .
MSF ന്റെ പിതാക്കന്മാരായ ലീഗോർക്ക് വിറളി പൂണ്ടിരിക്കുന്നു. ഇന്നലെ സ്‌കൂളിൽ കയറി Campus front ജയിച്ചതിലെ അരിശം തീർത്തത്‌ അവർക്ക് മാത്രം കഴിയുന്ന രീതിയിൽ തെറി പറഞ്ഞ് കൊണ്ടായിരുന്നത്രെ.
തെരഞ്ഞെടുപ്പിന് മുന്പും ശേഷവും കുട്ടികളെ പലരും ഭീഷണിപ്പെടുത്തിയിരിക്കുന്നു. CFIയുടെ ചുണക്കുട്ടികൾ അതൊക്കെയും ' ഒന്ന് പോടാ .....തരത്തിൽ പോയി കളിക്കെടാ...' style ൽ അങ്ങനെ ഒഴിവാക്കി .
പാപ്പിനിശ്ശേരിയിലെ സ്കൂളിലെ കാര്യത്തിൽ പണ്ട് DYFI ഗുണ്ടകളെ പുഷ്പം പോലെ തലോടിയവർക്ക് , എന്തോന്ന് യൂത്ത് എന്തോന്ന് ഫെഡറേഷൻ ... 
ഹല്ല പിന്നെ !!!

ശക്തമായ സാനിധ്യം അറിയിച്ചു കൊണ്ട് ക്യാമ്പസ്‌ ഫ്രണ്ട്


Valarpattanam Kambil school
Total 20 seats 
Campus Front won 13 seats.

നവ വിദ്യാര്‍ഥി പ്രസ്ഥാനമായ കാമ്പസ്‌ ഫ്രണ്ട് കേരളത്തില്‍ വീണ്ടും ശക്തി തെളിയിച്ചു. ഈ കഴിഞ്ഞ ദിവസം നടന്ന സ്കൂള്‍ തിരഞ്ഞെടുപ്പില്‍ ശക്തമായ നിലയില്‍ കറുത്ത് തെളിയിച്ചു. പല സ്കൂളിലും വ്യക്തമായ സാനിധ്യം വിളിച്ചറിയിക്കുകയും ചെയ്തു. മുന്നോട്ടു വച്ച ആശയത്തിന്റെ വിജയമാണ് എന്ന് വിജയിച്ച കുട്ടികള്‍ പറഞ്ഞു. ആത്മാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലം ലഭിച്ചു എന്നും കുട്ടികള്‍ ആഹ്ലാദത്തോടെ പങ്കുവെച്ചു.





Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.

ഇതില്‍ ഏറ്റവും മികച്ച വിജയം നേടിയത് തലശ്ശേരി മുബാറക്ക ഹയര്‍ സെക്കന്ററി സ്കൂളില്‍ ആണ്. അതുപോലെ നാറാത്ത് കമ്പില്‍ സ്കൂള്‍ വിജയം ചരിത്ര വിജയമായി മാറിക്കഴിഞ്ഞു.
Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.



Tellicherry Mubarak school
Total 72 seats 
Campus Front won 63 
Four main seat with school leader Campus Front kept in hand.

ചങ്ങനാശ്ശേരി ഗവര്‍മെന്റ് സ്കൂളിലും വ്യക്തമായ വരവ് അറിയിച്ചു കൊണ്ട് നേടിയ വിജയവും പ്രശംസനീയം ആയി. കാവി ഭീകരതയെ സ്കൂളില്‍ നിന്നും തുടച്ചു മാറ്റാനും കമ്മ്യൂണിസ്റ്റ്‌ കപടതയില്‍ നിന്നും വിദ്യാര്‍ഥികളെ രക്ഷിചെടുക്കാനും പ്രവര്‍ത്തനം എല്ലാ സ്കൂളിലും ശക്തിപ്പെടുത്താനും തീരുമാനം എടുത്തതായി ഭാരവാഹികള്‍ അറിയിച്ചു.



Kanjirod Munderi school
Total 18 seats 
Campus Front won 2 seats.


Shivpuram Higher secondary school
Total 22 seats 
Campus Front won 10 
Three main seat Campus Front kept in hand

Shivpuram Chittariparanb school
Total 38 seats 
Campus Front won 21 seats.



മതിലുകള്‍ അതിരുകളല്ല.... അവരുടെ ആവേശത്തിന് മുന്നില്‍...


Palestinians attempts to cross a section of Israeli Wall in Al-Ram Town after being banned from crossing Qalandiya checkpoint on their way for the first Friday prayers in Ramadan

പലസ്തീന് സ്വന്തമായിരുന്ന രാജ്യത്തിലെക്ക് കടക്കാന്‍ ഇസ്രായേല്‍ സയണിസ്റ്റ് ഏര്‍പെടുത്തിയ മതില്‍ ഞങ്ങള്‍ക്ക്‌ ഒരു തടസ്സമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലസ്തീന്‍ യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നു.... ഇതാ നമ്മള്‍ വരവായി തിരിച്ചടിക്കാനുള്ള പടയോരുക്കവുമായി.... ഉടന്‍ പ്രതീക്ഷിക്കുക സയണിസ്റ്റ് തീവ്രവാദികളെ.... കാലം സാക്ഷി ചരിത്രം സാക്ഷി വിജയം ഞങ്ങള്‍ നേടുക തന്നെ ചെയ്യും ... 

കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക :  Free Palestine
https://www.facebook.com/freepalestine.reistance?ref=stream

വീണ്ടും കാവലാള്‍ തയ്യാര്‍ - പുതിയ യൂണിഫോമുമായി പോപ്പുലര്‍ ഫ്രണ്ട് രംഗത്ത്


കേരള ജനതയെ ഏറ്റവും ആകര്‍ഷിച്ചതും സ്വാതന്ത്ര്യ ദിനത്തിന്റെ അന്തസ്സുയര്‍ത്തിയതും എല്ലാവരും ഓര്‍മിക്കുന്നു ഒരു ദിനമായി മാറ്റി എടുത്തതുമായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ ആഭിമുഖ്യത്തില്‍ നടന്നു വന്ന ഫ്രീഡം പരേഡ്‌ ആര്‍കും മറക്കാന്‍ സാധിച്ചു കാണില്ല. ഇന്ത്യന്‍ സമൂഹത്തിനു സ്വാതന്ത്ര്യം ലഭിച്ച ആഗസ്റ്റ്‌ 15 എന്ന ദിനം വെറും ഒരു അവധി ദിനമായി കൊണ്ടാടിയ സമയത്ത് തികച്ചും വ്യത്യസ്തമായി ജനത്തിന്റെ മനസ്സ് കവര്‍ന്ന ഫ്രീഡം പരേഡ്‌. ഇന്നിതാ അതിന്റെ നിറം മാറി കയിഞ്ഞിരിക്കുന്നു. പുത്തന്‍ നിറത്തില്‍ കൂടുതല്‍ ശോഭയോടെ വീണ്ടും കേരളത്തിന്റെ മനസ്സ് കീയടക്കാന്‍ അവര്‍ എത്തുന്നു.

                                             യൂണിഫോമിന്റെ നിറത്തെ ചൊല്ലി ഉണ്ടായ വിവാദങ്ങള്‍ അനവധി ആയിരുന്നു. മറ്റൊരു രാജ്യത്തിന്‍റെ യൂനിഫോര്‍മുമായി സാമ്യത ഉണ്ടെന്ന പേരില്‍ തല്‍പരകക്ഷികള്‍ അടിച്ചിറക്കിയ കള്ള വാദങ്ങള്‍ ഏറ്റുപിടിച്ചു മാധ്യമവും ഇറങ്ങി . അതോടെ കപട മതേതര വാദികളും കപട പുരോഗമന പ്രസ്ഥാനങ്ങളും ഹിന്ദുത്വ വര്‍ഗീയവാദികളും ഒന്നുചേര്‍ന്ന് ഇല്ലാതാക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് ന്റെ പരേഡ്‌ ആണ് ഇപ്പോള്‍ നിറത്തില്‍  മാത്രം മാറ്റം വരുത്തി ആവേശവും അഭിമാനവും അല്പം പോലും കുറവ് വരാതെ വീണ്ടും അലയടിക്കാന്‍ പോകുന്നത്. മുന്‍പ്‌ കൊടുത്ത പോലെ മുഴുവന്‍ ജനങ്ങളും തുടര്‍ന്നും എല്ലാവിധ സപ്പോര്‍ട്ടും നല്‍കണം. 

" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില

Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !

Like & Share.. spread the message !

Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV

Al moidu, Al moydu, Al moithu

Rating Review by time :
















*******************************************************************************

Date : 24/01/2014
Time : 02:05AM
Total views : 61,472
Like      Dislike 72

ALL COMMENTS (1,082)



*******************************************************************************

Date : 23/01/2014
സമയം : 3:53 AM
Total views : 42,688
Like      Dislike 50

ALL COMMENTS (868)

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ആദ്യ വാക്ക് പാലിച്ചു - തുടര്‍ന്നും കൂടുതല്‍ ജനം പ്രതീക്ഷിക്കുന്നു...

posted by Third Eye Reporter
------------------------------------------------------------------
ദില്ലിയില്‍ വെള്ളം സൗജന്യം   



ഏത് പാര്‍ട്ടി എന്നല്ല; എന്ത് ചെയ്തു എന്ന് നോക്കിയാല്‍ മതി. രാജ്യത്തിന്റെ നന്മയാണ് നമ്മുടെ ലക്ഷ്യമെങ്കില്‍ പാര്‍ട്ടി നോക്കാതെ നമുക്ക് അഭിനന്ദിക്കാം. ഒരായിരം അഭിനന്ദനങ്ങള്‍ !
ജയ് ഹിന്ദ്‌ !


ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!

കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു. 

എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ നടപടികൾ നിർത്തിവെച്ചത്..

ഇത് ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം - ചിത്രങ്ങള്‍




ചരിത്രം തിരുത്തി

=============

ഇത് പുതിയ തുടക്കം......... ഇന്ത്യയുടെ ഓരോ തെരുവുകളിലും ആവര്‍ത്തിക്കാനുള്ള ചരിത്രം
----------------------------------------------------------

എസ്.ഡി.പി.ഐയില്‍ ചേര്‍ന്നവര്‍ക്ക് 
മലപ്പുറത്ത് ഉജ്ജ്വല സ്വീകരണം 

മലപ്പുറം: വിവിധ പാര്‍ട്ടികളില്‍നിന്ന് രാജിവച്ച് എസ്.ഡി.പി.ഐയില്‍ ചേര്‍ന്ന 1600ലേറെ പേര്‍ക്ക് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ടൗണ്‍ഹാളില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്, സി.പി.എം., ബി.ജെ.പി. പാര്‍ട്ടികളില്‍നിന്നും ഇത്രയുംകാലം ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്തവരുമെല്ലാമാണ് എസ്.ഡി.പി.ഐയില്‍ അംഗത്വമെടുത്തത്. പുതിയതായി ഒരു പാര്‍ട്ടിയില്‍ ഇത്രയുംപേര്‍ ഒരുമിച്ചു ചേരുന്നത് ഇതാദ്യമായാണ്. 
സ്വീകരണ സമ്മേളനം ദേശീയ സെക്രട്ടേറിയറ്റംഗം ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്ത് എല്‍.ഡി.എഫ്.-യു.ഡി.എഫ്. മുന്നണികള്‍ ജനങ്ങളെ പറ്റിക്കുന്ന സഹകരണസംഘങ്ങളാണ്. പല കേസുകളിലും ലീഡേഴ്‌സ് ഡീലേഴ്‌സാണു നടക്കുന്നത്. മുസ്‌ലിം ലീഗ് കാശു വാങ്ങി ഷുക്കൂര്‍ കേസ് അട്ടിമറിച്ചു. ടി പി ചന്ദ്രശേഖരന്‍ കേസ് അട്ടിമറിച്ചതായും ആരോപണമുണ്ട്. ഫസല്‍ വധക്കേസ് അട്ടിമറിക്കാന്‍ ആര്‍ക്കുമായില്ല. പോപുലര്‍ ഫ്രണ്ട് പിന്നാലെ കൂടിയതിനാല്‍ ഈ കേസ് ഇപ്പോള്‍ സി.ബി.ഐ. അന്വേഷിക്കുകയാണ്. സി.പി.എം. നേതാക്കള്‍ ജയിലിലുമാണ്. ഇത്രയുംകാലം ബോംബ് പൊട്ടി മരിക്കുന്ന ലീഗുകാര്‍ എസ്.ഡി.പി.ഐക്കാരാണെന്നാണ് നേതൃത്വം പറഞ്ഞിരുന്നത്. മരിച്ചവരെ എസ്.ഡി.പി.ഐക്കു നല്‍കുന്ന പതിവായിരുന്നു ലീഗ് നേതൃത്വം സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ ഇതാ, ജീവിച്ചിരിക്കുന്ന ലീഗുകാര്‍ തന്നെ പാര്‍ട്ടി വിട്ട് എസ്.ഡി.പി.ഐയില്‍ ചേരുകയാണ്. പ്രധാനമന്ത്രിയെയും പ്രസിഡന്റിനെയും ചീഫ് ജസ്റ്റിസിനെയും വിമര്‍ശിക്കാന്‍ അധികാരമുള്ള നാട്ടില്‍ ഒരു പോലിസുദ്യോഗസ്ഥനെ മാത്രം വിശുദ്ധ പശുവായി കാണണമെന്ന കാട്ടുനീതി അംഗീകരിക്കാനാവില്ല. ഇന്റലിജന്‍സ് എ.ഡി.ജി.പി. സെന്‍കുമാറിനെ വിമര്‍ശിക്കാനും അദ്ദേഹത്തിനെതിരേ അന്വേഷണം ആവശ്യപ്പെടാനും ആര്‍ക്കും അധികാരമില്ലെന്നമട്ടിലേക്ക് കേരള സര്‍ക്കാര്‍ തരംതാണിരിക്കുന്നു. മോഡി വരുന്നേ എന്നു പറഞ്ഞ് വോട്ട് തട്ടാനാണ് കോണ്‍ഗ്രസ്സും ലീഗും ശ്രമിക്കുന്നത്. മോഡി വരില്ലെന്ന് എല്ലാവര്‍ക്കുമറിയാം. കോര്‍പറേറ്റ് മുതലാളിമാര്‍ ഊതിവീര്‍പ്പിച്ച ബലൂണ്‍ മാത്രമാണ് ഈ നരാധമ മോഡി. എസ്.ഡി.പി.ഐയെ മുളയിലേ നുള്ളണമെന്നാണ് ആര്‍.എസ്.എസ്. ദേശീയ കൗണ്‍സില്‍ കൊച്ചിയില്‍ പ്രമേയം പാസാക്കിയത്. ഈ പാര്‍ട്ടി മുളപൊട്ടി വളര്‍ന്ന് ശിഖരങ്ങളായിട്ടുണ്ടെന്നും ഇ അബൂബക്കര്‍ പറഞ്ഞു. 
മലപ്പുറം ജില്ലാ പ്രസിഡന്റ് വി ടി ഇക്‌റാമുല്‍ ഹഖ് അധ്യക്ഷതവഹിച്ചു. പുതിയതായി അംഗത്വമെടുത്തവരെ ദേശീയ സെക്രട്ടേറിയറ്റ് അംഗം ഇ അബൂബക്കര്‍, ദേശീയ വൈസ് പ്രസിഡന്റ് സാംകുട്ടി ജേക്കബ്, സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ എം അഷ്‌റഫ്, ജന. സെക്രട്ടറി പി അബ്ദുല്‍ ഹമീദ്, വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംസ്ഥാനകമ്മിറ്റി അംഗം എ കെ അബ്ദുല്‍ മജീദ് എന്നിവര്‍ ഷാളണിയിച്ചു. ജില്ലാ ജന. സെക്രട്ടറി ജലീല്‍ നീലാമ്പ്ര, വൈസ് പ്രസിഡന്റ് പി എം ബഷീര്‍ എന്നിവരും സംസാരിച്ചു. 
പുറങ്ങ് ജനകീയ കര്‍മസമിതി പ്രസിദ്ധീകരിച്ച കുഞ്ഞുമുഹമ്മദ് പനമ്പാടിന്റെ അവകാശങ്ങളും കടമകളും പുസ്തകം ഇ അബൂബക്കര്‍ മേമന ബാപ്പുവിന് നല്‍കി പ്രകാശനം ചെയ്തു.













പോപുലര്‍ ഫ്രണ്ടിനെതിരേ മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കാന്‍ ഉതകുന്ന ഒരു വിവരവും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.സി.ഐ.)യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചില ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പ്രസ് കൗണ്‍സിലില്‍ മൊത്തം പത്ത് പരാതികളാണു പോപുലര്‍ ഫ്രണ്ട് സമര്‍പ്പിച്ചിരുന്നത്. അഞ്ചെണ്ണം ജൂലൈ 16ന് പ്രസ് കൗണ്‍സില്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയിലാണ് ഇന്നലെ വാദം കേട്ടത്. 
സണ്‍ഡേ ഗാര്‍ഡിയന്‍, ഏഷ്യന്‍ ഏജ്, പയനിയര്‍ തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു പരാതിക്ക് ആധാരം. വാര്‍ത്തകള്‍ എന്‍.ഐ.എയും ഐ.ബിയുമാണ് നല്‍കിയതെന്നായിരുന്നു പ്രസ് കൗണ്‍സിലില്‍ അന്വേഷണ കമ്മീഷന് ഈ പത്രങ്ങള്‍ നല്‍കിയ മറുപടി. തുടര്‍ന്നാണ് ഐ.ബിക്കും എന്‍.ഐ.എക്കും പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചത്. 

''
എന്‍.ഐ.എയും ഐ.ബിയും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഉത്തരവാദിത്തം അവര്‍ തന്നെ നിഷേധിച്ചുകഴിഞ്ഞ

പോപ്പുലര്‍ ഫ്രണ്ട് നിരോധനം - ഗിരീഷ്‌ ബാബുവിന്റെ ഹരജി കോടതി തള്ളി


പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. സര്‍ക്കാര്‍ നയപരമായ തീരുമാനമെടുക്കേണ്ട വിഷയമായതിനാല്‍ കോടതി ഇടപെടുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് മഞ്ജുള ചെല്ലൂര്‍, ജസ്റ്റിസ് എ എം ഷഫീഖ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. പോപുലര്‍ ഫ്രണ്ടിന്റെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നും സംഘടനയെ നിരോധിക്കണമെന്നും മൂവാറ്റുപുഴയില്‍ അധ്യാപകനെ ആക്രമിച്ച കേസിന്റെ രാജ്യാന്തര ബന്ധം അന്വേഷിക്കാന്‍ കേസ് എന്‍.ഐ.എയെ ഏല്‍പ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് കളമശ്ശേരി സ്വദേശി ഗിരീഷ് ബാബു ഹരജി നല്‍കിയത്. എന്നാല്‍ സംഘടനകളെ നിരോധിക്കല്‍ സര്‍ക്കാരിന്റെ നയപരമായ തീരുമാനമായതിനാല്‍ ഇതില്‍ കോടതിക്ക് ഇടപെടാനാവില്ലെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. അധ്യാപകനെ ആക്രമിച്ച കേസ് നിലവില്‍ എന്‍.ഐ.എ. അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചു വിചാരണ നടക്കുകയാണെന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. തുടര്‍ന്നാണ് ഹരജിക്കാരന്റെ ഈ ആവശ്യത്തിനും പ്രസക്തിയില്ലെന്നു വ്യക്തമാക്കി ഡിവിഷന്‍ ബെഞ്ച് ഹരജി തള്ളിയത്. ഏതെങ്കിലും സംഘടനകളെ നിരോധിക്കണമെന്നത് സര്‍ക്കാരിന്റെ നയപരമായ തീരുമാനമാണെന്നും കേന്ദ്രസര്‍ക്കാരാണ് ഇതില്‍ തീരുമാനമെടുക്കേണ്ടതെന്നും സംസ്ഥാനസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 
മുസ്‌ലിം മതമൗലികവാദികള്‍ ഉള്‍പ്പെട്ട സംഘടനയാണ് പോപുലര്‍ ഫ്രണ്ടെന്നും ഇവരുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കണമെന്നുമാവശ്യപ്പെട്ടാണു കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ഡി.ജി.പി, പോപുലര്‍ ഫ്രണ്ട് മുന്‍ പ്രസിഡന്റ് വി പി നാസറുദ്ദീന്‍, സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ ജനറല്‍ സെക്രറട്ടറി എം കെ മനോജ്കുമാര്‍, ദേശീയ അന്വേഷണ ഏജന്‍സി തുടങ്ങിയവരെ എതിര്‍കക്ഷികളാക്കി 2010 ജൂലൈയില്‍ ഹൈക്കോടതിയില്‍ ഹരജിനല്‍കിയത്.

എസ്‌.ഡി.പി.ഐ മലപ്പുറം: ജനങ്ങളുടെ കടന്നു വരവിൽ വൻ വർദ്ദന


മലപ്പുറത്ത്‌ 17 പേർ ദിവസവും എസ്‌.ഡി.പി.ഐ ലെക്ക്‌...


മലപ്പുറം ജില്ലാ ഹർത്താൽ കഴിഞ്ഞതിന്ന് ശേഷം (സെപ്റ്റെമ്പർ3) എസ്‌.ഡി.പി.ഐ ലെക്ക്‌ മലപ്പുറം ജില്ലയിൽ ജനങ്ങളുടെ കടന്നു വരവിൽ വൻ വര്‍ധന .ഒരോ ദിവസവും ശരാശരി 17 ൽ കൂടുതൽ പുതിയ പ്രവർത്തകരുടെ വര്‍ധനവ്‌ കാണിക്കുന്നത്‌.. ഹർത്താൽ കഴിഞ്ഞു ഇന്നെക്ക്‌ 48 ദിവസം ആയപ്പോയേക്കും ജില്ലയുടെ പല ഭാഗങ്ങളില്‍ നിന്നായി 1000 ൽ അധികം പുതിയ പ്രവർത്തകർ വന്നുകഴിഞ്ഞു... ഇന്നലെ വരെ പച്ച കോടിയും, ചുവപ്പ്‌ കൊടിയും, ഖദറും മാത്രം കണ്ടിരുന്ന മലപ്പുറത്തെ സാധാരണക്കാരനും ഈ നവ വിപ്ലവ പ്രസ്ഥാനത്തെ നെഞ്ചോടു ചെർക്കാൻ തുടങ്ങിയിരിക്കുന്നു.. 

യു.എ.പി.എ യും, രാജ്യദ്രേഹവും, പത്രമാരണ വും കാട്ടി ഭയപെടുത്തി കീഴ്‌പെടുത്താം എന്ന് ധരിച്ചിരിക്കുന്ന ' സർ സി.പി' മാർക്ക്‌ മലപ്പുറത്ത്‌കാർ നൽകുന്ന മറുപടിയാണ്‌ 60 ദിവസം കെണ്ട്‌ 1000 പേർ......

ആയിരം വർഷം എലിയെ പോലെ ജീവിക്കുന്നതിലും നല്ലത്‌ ഒരു ദിവസം പുലിയെ പോലെ ജീവിച്ച്‌ മരിക്കുന്നതാ..

...ഭയത്തില്‍ നിന്ന് മോചനം
....വിശപ്പിൽ നിന്ന് മോചനം

post courtesy  : 

ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ - നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

posted by Nichu Mon


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്‌ നാം. ഈ രാത്രി ലൈലത്തുന്‍ മുബാറക അഥവാ അനുഗ്രഹത്തിന്റെ യാമങ്ങള്‍ കൂടിയാണ്‌. മനുഷ്യര്‍ക്ക്‌ അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ നാഥന്‍ തെരഞ്ഞെടുത്ത രാത്രിയാണത്‌.
``നിശ്ചയം നാമത്‌ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ എന്താണെന്ന്‌ നിനക്ക്‌ അറിയുമോ? ലൈലത്തുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും റൂഹും (ജിബ്‌രീലും) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ എല്ലാ ആജ്ഞകളുമായി ഇറങ്ങുന്നതാണ്‌. പുലരും വരെ അന്ന്‌ സമാധാനം തന്നെയാണ്‌.'' (സൂറത്തുല്‍ഖദ്‌ര്‍) നിര്‍ണയത്തിന്റെ രാത്രി

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്‌ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരമാവുമ്പോള്‍ അത്‌ അസ്‌തമിക്കുന്നു. അടുത്ത ദിവസം അത്‌ വീണ്ടും ഉദിക്കുന്നു. അതിന്റെ ഉദയാസ്‌തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു.

ഇന്ന്‌ സൂര്യന്‍ ഉദിച്ചത്‌ ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന്‌ സൂര്യന്‍ അസ്‌തമിക്കുന്നതും നാളത്തെ അസ്‌തമനവും തമ്മിലന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത്‌ തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്‌തുക്കള്‍ക്കുമുണ്ട്‌. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപഥത്തിനും വിധേയമായി ചരിക്കുന്നു.

ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്‌. അവയുടെ ആയുഷ്‌കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്‌. നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ഇതില്‍ നിന്ന്‌ ഭിന്നമല്ല. മനുഷ്യന്റെ കാഴ്‌ചക്കും കേള്‍വിക്കും പരിമിതികളുണ്ട്‌. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്‌. മനുഷ്യന്റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്‌. അതെ, സ്ഥൂല ഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക. അവനാണവയെ സൃഷ്‌ടിച്ചത്‌. അതിനെ ക്രമീകരിച്ചതും അവനാണ്‌. അതിനെ നിര്‍ണയിച്ചതും അതിന്‌ വഴികാണിച്ചതും അവന്‍ തന്നെ.'' (വി.ഖു 87:1-3)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആ രേഖയാണ്‌ ലൗഹുല്‍ മഹ്‌ഫൂദ്‌. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്‌. റമദാന്‍ മാസത്തിലാണ്‌ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്‌. അത്‌ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗദായകവും സന്മാര്‍ഗ വിശദീകരണവും സത്യാസത്യ വിവേചനവുമാണ്‌. നിങ്ങളില്‍ നിന്ന്‌ ആ മാസത്തില്‍ സന്നിഹിതരാകുന്നവര്‍ വ്രതമനുഷ്‌ഠിക്കട്ടെ.'' (2:185)

ഖുര്‍ആന്‍ അവതരിപ്പിച്ച മാസം വ്രതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌. അന്ന്‌ ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതം അനുഷ്‌ഠിച്ചവന്‌ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

റമദാനിന്റെ രാത്രികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ പുണ്യകരമാണ്‌. ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ നമസ്‌കരിക്കുന്നവര്‍ക്ക്‌ പാപമോചനം ലഭിക്കുമെന്ന്‌ നബി(സ) വാഗ്‌ദാനം ചെയ്യുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

നിര്‍ണയത്തിന്റെ രാത്രി റമദാനിലാണെന്ന്‌ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുകസീര്‍(റ) തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ റമദാന്‍ മാസത്തിലാണെന്ന്‌ ഖുര്‍ആന്‍ 2:185ല്‍ സംശയമില്ലാത്തവണ്ണം വ്യക്തമാക്കുന്നു. അത്‌ ഒരു നിര്‍ണയിക്കപ്പെട്ട രാത്രിയിലാണെന്ന്‌ സൂറത്തുല്‍ ഖദ്‌റിലും പ്രസ്‌താവിക്കുന്നു. ഇതില്‍ നിന്നു തന്നെ റമദാനിലാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍ എന്നത്‌ ഗ്രാഹ്യമാണ്‌.

റമദാനില്‍ ഏതു ദിവസമാണത്‌ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത്‌ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്‌ റമദാനിലെ അവസാനത്തെ പത്തുദിവസങ്ങളിലേതെങ്കിലുമൊന്നിലായിരിക്കാമെന്ന്‌ ധാരാളം പ്രബലമായ നബിവചനങ്ങളിലുണ്ട്‌. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്‌.

ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ അവസാനത്തെ ഏഴു ദിവസങ്ങളിലൊന്നിലാണെന്ന്‌ സ്വപ്‌നദര്‍ശനമുണ്ടായെന്ന്‌ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അവരത്‌ നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്ന്‌ നബി(സ) അവരോട്‌ പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കാന്‍ അവരോട്‌ ആഹ്വാനം നടത്തുകയും ചെയ്‌തു.

ആയിരം മാസത്തെക്കാള്‍ ഉത്തമമായൊരു രാവ്‌! ഒരു മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേക്കുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

കാലം തന്നെയാണ് സത്യം - 2003 ആഗസ്റ്റ് -27 മുതല്‍ 2011 ഒക്ടോബര്‍ -15 വരെ

posted by Nawazrahman Nawaz
കാലം തന്നെയാണ് സത്യം 


2003 ആഗസ്റ്റ് -27 


അബൂബക്കര്‍ സാഹിബ് ഈ ലോകത്തോടും ബാരിക്കേഡ്‌ കൊണ്ട് വേലികെട്ടിയ പോലീസ് ഉദ്യോഗസ്ഥന്മാരോടും ഒരുകാര്യം ഓര്‍മ്മിപ്പിച്ചു..
ഈ പാലാഴി ഒരുദിനം ഈ റോഡിലൂടെ വരും ആ റോഡിലൂടെ വരുമ്പോള്‍ ഇവിടെ ഇന്ന് ഉയര്‍ത്തിയിരിക്കുന്ന ബാരിക്കേഡുകളും ഇവരുടെ വേലിക്കെട്ടുകളും മുഴുവന്‍ തകര്‍ത്തുതരിപ്പണമാകുന്ന ഒരുദിനം ഉണ്ടാകുമെന്ന് ഞാന്‍ ഇവിടെ മുന്നറിയിപ്പ് നല്‍കുകയാണ്.ഈ സന്ദേശം ഈ രാജ്യത്തിലുള്ള 70%ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം. ഒരുസമരം ഒരുദിവസംകൊണ്ടോ പത്തുദിവസംകൊണ്ടോ അല്ലങ്കില്‍ ഒരുകൊല്ലംകൊണ്ടോ ഒരുദശകം കൊണ്ടോ തീരുന്നതായിരിക്കില്ല ചിലപ്പോള്‍ അതിനു ശതകങ്ങള്‍തന്നെ എടുത്തുവെന്നുവരും ആണെങ്കിലും അവിടംവരെ ക്ഷമിച്ചിരിക്കാനുള്ള ക്ഷമ നിങ്ങള്‍ പാലിക്കണം ആ ക്ഷമ നിങ്ങള്‍ക്കുണ്ടാവേണമെന്ന്‌ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് .........

2011 ഒക്ടോബര്‍ -15

അതെ ഗുഹാന്തര്‍ഭാഗത്തുനിന്ന് വരുന്ന ന്യായമായ ഒരാവശ്യത്തിന് 
ഒരു സൈന്യത്തേക്കാള്‍ ശക്തിയുണ്ടെന്നും പൌരന്മാരുടെ ജന്മാവകാശങ്ങള്‍ ഗവണ്‍മെന്റ് ലംഘിക്കുമ്പോള്‍ പ്രക്ഷോഭം അവരുടെ ഏറ്റവും പരിപാവനമായ അവകാശവും അങ്ങേയറ്റം അനുപേക്ഷണിയമായ കടമയുമാണെന്ന്
ഇ.എം അബൂബക്കര്‍ സാഹിബിന്റെ വാകുകളെ പൊന്നാക്കികൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഇന്റലിജന്‍സ്‌ ,ഐ ബി ,കലക്ടര്‍മാര്‍,ഡി ഐ ജി,പോലിസ്‌ ഉദ്ദ്യോഗസ്ഥ വൃന്തങ്ങള്‍ക്കും പെരുമ്പാവൂരില്‍ നടന്ന മേഖലറാലിയില്‍ കാട്ടികൊടുത്തു..അവരെ പീഡിപ്പിച്ഛവരേക്കാളും ഒറ്റിക്കൊടുത്തവരെക്കാളും ഇല്ലാതാക്കുമെന്നു പറഞ്ഞവരെക്കാളും ആയിരംമടങ്ങ്‌ പൌരുഷമുള്ളവരായിരുന്നു അവര്‍..
നീതിരഹിതമായ നിയമങ്ങള്‍ അനുസരിക്കുകയും താന്‍ പിറന്ന നാടിനെ ചവിട്ടിമെതിക്കാന്‍ ആരെയെങ്കിലും അനുവദിക്കുകയും അങ്ങിനെ തന്റെ നാടിനെ അവഹേളിക്കുന്നവരോടോപ്പമല്ല പോപ്പുലര്‍ഫ്രണ്ട്‌ നിലകൊള്ളുന്നത് 
അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ഈ പോരാളികളെ കേവലം ബാരിക്കേഡ്‌ കൊണ്ട് തടയിടാമെന്ന് ആരും വ്യാമോഹിക്കണ്ട..വെടിയുണ്ടകളുടെപേമാരിയോ,ഇരുട്ടില്‍ പതുങ്ങിയെത്തുന്ന കത്തിമിനുക്കങ്ങളോ പോപ്പുലര്‍ഫ്രണ്ട്‌കാര്‍ക്ക് പുത്തരിയല്ല..
കിരീടമണിഞ്ഞ തെമ്മാടിയെക്കാളും അധികാരമുള്ള ചേക്കുട്ടിമാരെക്കാളും സത്യത്തിനെതിരെ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്ന പുരോഹിതന്മാരേക്കാളും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത് നീതിമാനായ അങ്ങ് തന്നെയാണ് അബൂബക്കര്‍ സാഹിബ്


link

Related Posts Plugin for WordPress, Blogger...