Search the blog

Custom Search

മീര നന്ദന്‍ ന്റെ ഇല്ലാത്ത ഇസ്ലാം ആശ്ലേഷം | കള്ളക്കഥകളുമായി സന്ഘികള്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

 " മലയാളത്തില്മാത്രമല്ലതമിഴകത്തും തന്റേതായസ്ഥാനം ഉറപ്പിച്ചയുവ നായിക മീരനന്ദന് പുതിയചിത്രത്തില് ഒരുമുസ്ലീം പെണ്കുട്ടിയുടെ വേഷത്തില്അഭിനയിക്കുന്നു.മലയാളത്തില്അടുത്തിടെ ഒട്ടുമിക്കതട്ടമിട്ടനായികമാരും മലബാര്ടച്ചുള്ളകഥാപാത്രങ്ങളും കൈയ്യടി നേടിയതിനുപിന്നാലെയാണ്മീരനന്ദനും തട്ടമിട്ട്മൊഞ്ചത്തിയാവാന്ഒരുങ്ങുന്നത്.തന്റെ അഭിനയജീവിതത്തില്ഇതാദ്യമായാണ്മീരമുസ്ലീം പെണ്കുട്ടിയാവുന്നത്.മൈലാഞ്ചി മൊഞ്ചുള്ളവീട് എന്നചിത്രത്തിലാണ്മീരമുസ്ലീമായി വേഷമിടുന്നത്.ചിത്രത്തില്ജയറാമും ആസിഫ്അലിയുമാണ്പ്രധാനവേഷത്തില്അഭിനയിക്കുന്നത്.ആസിഫിന്റെ നായികയായാണ്മീരചിത്രത്തിലഭിനയിക്കുക.വരിക്കാശ്ശേരി മനയില്ചിത്രത്തിന്റെ ഷൂട്ടിംഗ്പുരോഗമിയ്ക്കുകയാണ്.ഉദയ്കൃഷ്ണ,സിബികെ തോമസ്എന്നിവര്തിരക്കഥയൊരുക്കുന്നചിത്രം സംവിധാനം ചെയ്യുന്നത്ബെന്നി തോമാസാണ്.മലബാറിലെ ഒരുമുസ്ലീം കുടുംബത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.ആദ്യമായി മുസ്ലീം പെണ്കുട്ടിയുടെ വേഷമിടുന്നമീരസന്തോഷത്തിലാണ്.മൈലാഞ്ചി മൊഞ്ചുള്ളവീട്, സന്ദമരുതം.കസിന്സ്എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഇപ്പോള്കൈനിറയെ ചിത്രങ്ങളാണ്മീര നന്ദന്. "

ഇതാണ് യഥാര്‍ത്ഥ കഥ . Bignewslive എന്ന വെബ്സൈറ്റ് കൊടുത്ത ഒരു വാര്‍ത്തയെ വളച്ചൊടിച്ചു സംഘപരിവാര്‍ തീവ്രവാദികള്‍ ഇസ്ലാമിന് എതിരെ മുസ്ലിംകള്‍ക്ക് എതിരെ പുതിയ വാര്‍ത്ത‍ എന്ന രീതിയില്‍ കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. 

Dileep K Nair എന്ന അക്കൗണ്ട്‌ ആണ് ഇങ്ങനെ ഒരു വാര്‍ത്ത‍ പ്രജരിപ്പിക്കുനത് . ലവ്‌ ജിഹാദ്‌ എന്ന കള്ളക്കഥ കോടതി പോലും നിരസിച്ചതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പോക്കാന്‍ സന്ഘികള്‍ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. കാള പെറ്റ് എന്ന് കേള്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഈ വിവരമില്ലാത്ത വര്‍ഗീയ വാദികള്‍ക്ക് പണ്ടേ ഉള്ളതാണ്. 

ഈ പോസ്റ്റ്‌ ന്റെ കൂടെ കൊടുത്ത കമന്റ്‌ ശ്രദ്ധിക്കുക : 




വ്യക്തമായ ഗൂഡ തല്പര്യങ്ങളോട് കൂടി തന്നെ ആണ് ഈ വ്യാജ അക്കൗണ്ട്‌ വഴി ഇത് പ്രജരിപിക്കുനത്. "വീണ്ടും പിടി മുറുക്കുന്നു " എന്ന വാക്കുകള്‍ ഇവര്‍ രണ്ടാമതും ആ ഇല്ലാക്കഥകള്‍ കുത്തിപ്പൊക്കി കൊണ്ട് വരന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവ്‌ ആണ്. ഇതിനെതിരെ പ്രതികരിക്കാനും ഉള്ള ആഹ്വാനം ഇയാള്‍ നല്കുനുണ്ട്. ഇതിനു പിന്നില്‍ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഒരു വട്ടം പോലും ചിന്തിക്കാതെ ഈ സംഘ പരിവാര്‍ ചെയ്യുനതിന്റെ ഫലം പല അക്രമങ്ങള്‍ക്ക് വഴി ഒരുക്കിയിടുണ്ട് എന്ന ഒരു വസ്തുത നില നില്‍ക്കെ ആണ് വീണ്ടും ഇങ്ങനെയുള്ള കെട്ടി ചമച്ച കഥകള്‍ പ്രജരിക്കുനത്. 

Bignewslive ല്‍ വന്ന വാര്‍ത്ത‍ കാണുക : 






ശ്രി രാമ സേനക്ക് ഗോവയില്‍ വിലക്ക് | ഇന്ത്യില്‍ നിന്നും പൂര്‍ണമയി വിലക്കണം ആയിരുന്നു

ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ്‌ സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത‍ തികച്ചും ആശവഹം ആണ്. 


ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ്‌ മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം. 



The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.

"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.

In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.


ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍  : 


ഈ വാര്‍ത്ത‍ കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ : 

Woman of letters: Bye Bye Muthalik


link

Related Posts Plugin for WordPress, Blogger...