Search the blog

Custom Search
മാറ്റങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മാറ്റങ്ങള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

സ്കൂള്‍ ചലോ - മഹാരാഷ്ട്ര 2014

പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തിൽ നടത്തിവരുന്ന സ്കൂൾ ചലോ പരിപാടിയുടെ ഭാഗമായി പോപുലർ ഫ്രണ്ട് പ്രവർത്തകർ മഹാരാഷ്ട്രയിലേ നന്ദെദ് ജില്ലയിൽ സംഘടിപ്പിച്ച സ്കൂൾ കിറ്റ് വിതരണ പരിപാടി
എല്ലാ വര്‍ഷവും നടത്തുന്ന ഈ മഹത്തായ കര്‍മം മനുഷ്യ സമൂഹത്തിനു തന്നെ മാതൃക ആയി മാറുകയാണ്. പഠനം എന്നത് ജന്മാവകാശം ആണ്..എന്നാല്‍ പല കുട്ടികള്‍ക്കും ഇത് ലഭിക്കുനില്ല. പണം ഇല്ലാത്തതിന്റെ പ്രശ്നത്തില്‍ ഈ ഒരു അവകാശം നഷ്ടമാകുന്ന വിദ്യാര്‍ഥികള്‍ക്ക് ഏറ്റവും സഹായകമായി മാറുകയാണ് ഈ സല്‍കര്‍മ്മം .




തലശ്ശേരി കിവിസ്‌ ക്ലബ്‌ ; തീവണ്ടി ശുചീകരണ യത്നം

post by Nakash


തലശ്ശേരിയില്‍ ഒരു കൂട്ടം  യുവാക്കളുടെ സംഘമായ  കിവിസ്‌ ക്ലബ്‌ ഏറ്റവും നല്ല ഒരു ഉദ്യമം സംഘടിപിക്കുന്നു . ഫാഷന്‍ന്റെയും മറ്റും പിറകെ ഓടുന്ന ഇന്നത്തെ സമൂഹത്തിലെ യുവാക്കള്‍ക്ക്‌ ഒരു മാതൃക ആകും ഇവരുടെ ഈ ഒരു ഉദ്യമം എന്നത് തീര്‍ച്ച.  . സെപ് : 03 ബുധനാഴ്ച യാത്ര ചെയ്യുന്ന ട്രെയിനും  ബാത്ത്റൂമും  ശുചീകരിച്ചു കൊണ്ട് തലശ്ശേരി മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നു. എല്ലാ സാമൂഹ്യ - സാംസ്‌കാരിക  പ്രവര്‍ത്തകരെയും നല്ലവരായ നാട്ടുകാരും  ഇതില്‍ പങ്കെടുക്കണം . ഇതുപോലെ കൂടുതല്‍ നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ഇവര്‍ക്ക്‌ പ്രജോദനം ആവണം.... ഈ മഹത്തായ ഉദ്യമതിന്നു എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി സംഘാടകര്‍ അറിയിച്ചു. ....

ഇന്നുവരെ അധികമാരും ചിന്തിക്കുക പോലും ചെയ്യാത്ത ഒരു തീരുമാനം ആണ് ഇത്. വൃത്തിഹീനവും ദുര്‍ഗന്ധം വമിക്കുന്നതുമായ നമ്മുടെ നാട്ടിലെ ട്രെയിന്‍ ടോയിലറ്റ് എന്നും യാത്രക്കാര്‍ക്ക് ദുരിതമായ  ഒരു കാര്യമാണ്. എന്നാല്‍ ഇതിനൊരു പരിഹാരം എന്നോണം ഇവര്‍ നടത്തുന്ന ഉദ്യമം തികച്ചും ശ്ലാഘനീയമാണ് . എല്ലാവര്ക്കും ഒരു മാതൃകയാണ്. ആദ്യം പരശുറാം എക്സ്പ്രസ്സ്‌ , ഇന്റര്‍ സിറ്റി എക്സ്പ്രസ്സ്‌ തുടങ്ങിയ തീവണ്ടികള്‍ ആണ് തിരഞ്ഞെടുത്തിട്ടുള്ളത്. 

ശ്രി രാമ സേനക്ക് ഗോവയില്‍ വിലക്ക് | ഇന്ത്യില്‍ നിന്നും പൂര്‍ണമയി വിലക്കണം ആയിരുന്നു

ഗോവ യില്‍ ഇനി ശ്രീ രാമ സേന യുടെ ശല്യം ഉണ്ടാവില്ല. ഗോവന്‍ മുഖ്യ മന്ത്രി മനോഹര്‍ പരിക്കാര്‍ ഹിന്ദുത്വ വര്‍ഗീയ സംഘടന ആയ ശ്രി രാമ സേന ഗോവയില്‍ നിരോധിച്ചിരിക്കുന്നു. മാത്രമല്ല ഇവരെ പറ്റിയുള്ള എല്ലാ വിവരങ്ങളും അന്വേഷിക്കാനും ഉത്തരവ് ഇറക്കിയിരിക്കുന്നു. ഇവര്‍ ഗോവന്‍ ജനതയ്ക്ക് മാത്രമല്ല ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ഭീഷണി ആണ്. ഇന്ത്യയില്‍ നിന്നും പൂര്‍ണമായി ഇതിനെ പിഴുതുമാറ്റി കളയണം. അങ്ങനെയാണേല്‍ ഒരുപാട് വര്‍ഗീയ സംഘര്‍ഷങ്ങള്‍ മാത്രമല്ല വ്യാജ ഏറ്റുമുട്ടലുകളും അക്രമങ്ങളും ബോംബ്‌ സ്ഫോടനങ്ങളും ഇല്ലാതാവും. കൂട്ടത്തില്‍ ആര്‍ എസ് എസ് - ബജുരന്ഗ് ദള്‍ എന്നിവരെ കൂടി അങ്ങ് നിരോധിചിരുന്നെന്കില്‍ ഇന്ത്യയില്‍ ശാന്തിയും സമാധാനവും ഒന്ന് കൂടി ഊട്ടി ഉറപ്പിക്കാന്‍ സാധിക്കും. ഈ കയിഞ്ഞ വര്‍ഷങ്ങളില്‍ നടന്ന എല്ലാ സ്ഫോടനങ്ങളും ചെയ്തത് ഹിന്ദുത്വ വര്‍ഗീയ സംഘടനകള്‍ക്ക് വ്യക്തമായ പങ്കോട് കൂടി ആണെന്നും ഇതിനകം തെളിഞ്ഞിട്ടുല്ലതാണ്. വ്യാജ ഏറ്റുമുട്ടല്‍ കേസ് ഉള്‍പടെ എല്ലാം അവരുടെ കുബുദ്ധിയില്‍ തെളിഞ്ഞത് ആണെന്നും കണ്ടെത്തിയിട്ടുള്ളത് ലോകം കണ്ടതാണ്. എന്നിട്ടും ഇവരെ ഇന്ത്യയില്‍ നിരോധിക്കാന്‍ എന്ത് തടസ്സം എന്ന് ജനം ചിന്തിക്കുമ്പോള്‍ വന്ന ഈ വാര്‍ത്ത‍ തികച്ചും ആശവഹം ആണ്. 


ഗോവയില്‍ പുതിയ ബ്രാഞ്ച് തുടങ്ങാന്‍ ഉള്ള പ്രമോദ്‌ മുത്തലിക്കിന്റെ പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ ആണ് ഈ നിരോധനം എന്നതും ശ്രദ്ധേയം ആണ്. വളരെ ആഹ്ലാദിപ്പിക്കുന്നതും പ്രശംസനീയമായതും ആയ ഒരു തീരുമാനം ആണ് എന്നാണ് ഇതിനെ പൊതു ധാരയില്‍ നിന്നും വീക്ഷിക്കുന്നവരുടെ പക്ഷം. 



The Goa government has banned the Hindu right wing Shri Ram Sena from entering the state, chief minister Manohar Parrikar told the state legislative assembly late Wednesday evening.

"I had asked police to prepare a report and it was sent to the collector to ban the entry of Shri Ram Sena in the state. We have banned Shri Ram Sena," Parrikar said.

In June Shri Ram Sena chief Pramod Mutalik had announced his plan to set up a branch of the sena in the state in September.


ടൈംസ്‌ ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്ത വായിക്കാന്‍  : 


ഈ വാര്‍ത്ത‍ കേട്ട് സന്തോഷവതി ആയ ഒരു സ്ത്രീയുടെ കത്ത് വായിക്കാന്‍ : 

Woman of letters: Bye Bye Muthalik


ഫേസ്ബുക്കിലെ പോരാളികള്‍ ജീവിതത്തിലെ പൂച്ചകള്‍ ആവുന്നത് എന്ത് കൊണ്ട് ???

പലസ്തീന്‍ എന്ന ജയിലില്‍ ക്രൂരത അനുഭവിക്കുന്ന മുസ്ലിം സഹോദരങ്ങളെ ഓര്‍ത്തു വേദനിക്കുന്ന ഇന്ത്യന്‍ മുസ്ലിം സഹോദരങ്ങള്‍ ഒരുപാട് ഉണ്ട്. റമളാന്‍ മാസത്തിലും തുടര്‍ന്നും  എന്തും ഏതും എഴുതാനും ചര്‍ച്ച ചെയ്യാനും സാധിക്കുന്നതുമായ ഫേസ്ബുക്ക്  മുതലാക്കി പലസ്തീന് വേണ്ടി കണ്ണീര്‍ വാര്‍ത്തി കളയുന്ന മുസ്ലിം സഹോദരങ്ങളെ കണ്ടു ലോകം ഞെട്ടി.. എല്ലാവരും ആവേശത്തോടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനവും തിരിച്ച
ടിക്കാനുള്ള ആവേശവും കണ്ടു. 

പക്ഷെ എന്റെ ആ സഹോദരങ്ങളോട് ചോദിക്കാന്‍ ഉള്ളത് എന്താണെന്നോ... ഇതേ രീതിയില്‍ അവശത അനുഭവിക്കുന്ന അക്രമിക്കപ്പെടുന്ന മുസ്ലിം - പിന്നോക്ക സഹോദരങ്ങള്‍ ഇന്ത്യയില്‍ ഇല്ലേ ??? അവരെ നിരന്തരം ശല്യപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്യുന്ന സംഘപരിവാര്‍ സംഘടനകള്‍ ഇന്ത്യയില്‍ ചെയ്യുന്നത് നിങ്ങള്‍ കാണുന്നില്ലേ??? അതിനു എതിരെ എന്തെ നിങ്ങള്‍ ഒരക്ഷരം മിണ്ടാതെ ?? പലസ്തീനികളോട് കാണിക്കുന്ന സ്നേഹം എന്തെ അവിടെ കാണുന്നില്ല ?? ആവേശം ഫേസ്ബുക്ക് പോലുള്ള ഇടങ്ങളില്‍ പോലും പറയുന്നില്ല ??? എന്തെ പേടി ആണോ ?? 

ഇസ്രേല്‍ തീവ്രവധികള്‍ക്ക് എതിരെ പോരാടുന്ന ഹമാസ്‌ നിങ്ങള്ക്ക് ആവേശവും മാതൃകയും ആവുമ്പോള്‍ സംഘപരിവാര്‍ സംഘടനകളോട് പോരാടുന്ന പ്രതികരിക്കുന്ന പ്രതിരോധിക്കുന്ന പോപ്പുലര്‍ ഫ്രണ്ട് - പി ഡി പി  പോലുള്ള സംഘടകള്‍ എങ്ങനെ നിങ്ങള്‍ക്ക്‌ വര്‍ജ്യമായി മാറുന്നു.. അത് പറയുമ്പോള്‍ മാത്രം എന്തെ നിങ്ങള്ക്ക് നബി തങ്ങളുടെ ക്ഷമയും സഹനവും മാത്രം ഓര്മ വരുന്നു... 

കാര്യം വേറെ ഒന്നും അല്ല... നല്ല പട്ടു മെത്തയില്‍ കിടന്നു മൊബൈലിലും എഫ ബി യിലും പോസ്റ്റ്‌ ഇടാന്‍ നല്ല സുഘമാണ്.. പക്ഷെ നേരിട്ട് ഇറങ്ങി തടിക്കു അല്പം ക്ഷീണം പറ്റുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മടി മാത്രമല്ല പേടിയും. ജയില്‍, കേസ് , കോടതി... എല്ലാം അഭിമുകീകരിക്കേണ്ടി വരുമെന്ന ആ ഒരു ഭയം. അതല്ലേ യഥാര്‍ത്ഥത്തില്‍ നിങ്ങളെ ഫേസ്ബുക്കില്‍ ഒരു പോരാളിയും ജീവിതത്തില്‍ ഒരു  ക്ഷമക്കാരനും ആക്കുന്നത്... 

ചിന്തിക്കുക സഹോദരാ... മാറ്റത്തിനുള്ള സമയം ആയി... അള്ളാഹു അല്ലാതെ നിനക്ക് ആരെ വേണം കൂട്ടിനു... കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സമയമായി... 

Dont ONLY pray for Gaza.. protest against Israel , Boycott Israeli products


Israels Keter Group is one of the world’s leading manufacturers and marketers of plastic consumer products. The Israeli plastics giant is privately owned by the Sagol family, and has a turnover of $1.1 billion, 90% of which is derived from overseas sales.

Its product range includes garden furniture, outdoor storage solutions and sheds, shelving systems and utility cabinets, tool boxes and storage products for the DIY market, household products, baby and toddler products.

Its brands, subsidiaries, and sister companies (all owned by the Sagol family) include 'OutStanding Solutions' (Keter garden storage), Lipski (plumbing accessories), Allibert (bathroom accessories), Curver (plastic home & food storage), Jardin (garden furniture), and Contico Europe (plastic storage boxes). Keter products are also sold under the Black & Decker, B&Q and Homebase brands.

Whilst the profits end up in Israel, not all the products are produced in Israel, for example Allibert has factories in France & Belgium, whilst Curver has factories in Poland & Hungary. Keter has 12 factories in Israel, 2 of which are in the illegal settlements.

Stanley toolboxes are also made in Israel by Israeli plastics company ZAG (90% owned by Stanley).

*********************************************************************************************************************************

A detailed account of Coca-Cola's links to Israel is provided here:


A summary:

From 1966 Coca-Cola has been a staunch supporter of Israel. In 1997 the Government of Israel Economic Mission honored Coca-Cola at the Israel Trade Award Dinner for its continued support of Israel for the last 30 years and for refusing to abide by the Arab League boycott of Israel.

Every year Coca Cola bankrolls the American-Israel Chamber of Commerce Awards which honors companies that have contributed most to the Israeli economy. In 2009 a Coca-Cola sponsored award went to Israel’s Lobby AIPAC for its successful lobbying of the Senate to reject of the UN call for "immediate ceasefire" and endorse the continuation of the Israel military assault on Gaza.

In 2008 Coca-Cola tasked the Israeli venture capital Challenge Fund to locate suitable investments in Israel with a promise of "a blank cheque” . This agreement is exceptional in the Israeli venture capital industry.

In 2009 Coca-Cola hosted a special reception at the Coca-Cola world headquarters to honour Brigadier-General Ben-Eliezer. Ben-Eliezer is a wanted war criminal, during the Six-Day War his unit was responsible for the execution of over 300 Egyptian POWs. Under Sharon, Ben-Eliezer served as Defence Minister presiding over the massacre at Jenin.

For the past two decades, nearly every year, Coca-Cola has sponsored the JCC Maccabi Games whose stated aim is to cultivate Jewish youth in an informal setting to "encourage their identification with the state of Israel". As part of this, Coca Cola has sponsored young children to visit Israeli military bases and spend time with war criminals in order to engender empathy, in their own words "visit an air force base.. talk with the pilots that are the elite Israel Defense Force units..meet fighters of the army.".

Coca-Cola Israel, Israel's third largest food & beverages company, owns dairy farms in the illegal Israeli settlements of Shadmot Mechola in the Jordan Valley and a plant in the industrial zone of Katzerin in the occupied Golan Heights.

***********************************************************************************************************


In July 1998 Danone opened its R&D facility in Israel - the Danone Insitute, and later the same year in October 1998 Mr. Franck Riboud, on behalf of Danone received the Jubilee Award by the Israeli Prime Minister Netanyahu.

Danone owns a 20% share of Israel's second largest food company, the Strauss Group. Danaone Israel is the hub supplying Danone products to the whole Middle-East including Turkey, Greece, Egypt and Jordan.

***********************************************************************************************************

Eden Springs is an Israeli water cooler company that in Israel steals water from the Salukia spring in the the illegally occupied Syrian Golan Heights. This is in violation of UN resolution 242 and Article 55 of the Hague Regulations which specify that you cannot acquire territory by war and that you cannot plunder the natural resources of occupied territory. To clarify, the water in Eden Springs Coolers found in the UK is sourced locally, but the profits go back to Israel to finance its illegal activities.

************************************************************************************************************

McDonald's Corporation is a major corporate partner of the Jewish United Fund and Jewish Federation. According to the Jewish United Fund, through its Israel Commission it "works to maintain American military, economic and diplomatic support for Israel; monitors and, when necessary, responds to media coverage of Israel". The Jewish United Fund also runs "Fun-filled Summer Family Missions to Israel" where families get to "visit an army base and meet with Israeli soldiers" and "visit our sister city, Kiryat Gat and see the important work we are doing there". Kiryat Gat is built on stolen Palestinian land - the lands of the villages of Iraq Al Manshiya and Al-Faluja whose residents were ethnically cleansed in 1949 in contravention of International Law. Through its "Partnership to Israel" programme, the Jewish United Fund provides $1.3 million annually to help further settlement and development of Kiryat Gat. The Jewish Federation, through its Israel Action Network is tasked to fight "efforts to boycott Israeli products" and "campaigns, such as equating Israel with apartheid South Africa".

Another way McDonald's supports the Jewish United Fund is by running a partnership scheme whereby they will match any donation an employee make to the Jewish United Fund with its own equal size donation.

McDonald's first restaurant in the Middle East was in Israel, opened in 1993, since then it has 160 restaurants in Israel (1996) with a 60% market share, employing around 4000 Israelis. Since April 2009 McDonald's has also opened 15 branches of McCafe chain in Israel, with plans to open 10 new branches every year.

McDonalds discriminates against its Arab workers, in 2004 it sacked an Arab worker in Israel because she was caught speaking arabic to another Arab employee. Arabic, along with Hebrew, is the official language of Israel spoken by 20% of the population.

According to the American Jewish Committee (AJC), whose Executive Director "regularly meets with Israeli Prime Minister Benjamin Netanyahu", McDonald's in July 2001 immediately pulled an advertising campaign in Egypt when the ADC contacted them to complaint that the singer featured in the advert had in the past performed a song critical of Israel. Within 24 hours of the complaint, the advert was cancelled and according to the Egyptian franchise of McDonald's "all copies of the tapes were whisked 'back to the main offices'"!

************************************************************************************************************

Nestlé is the world's largest food company, it owns 53.8% share of leading Israeli food manufacturer Osem, an investment worth over $850 million.

In 1
998, Mr. Peter Brabeck-Letmathe on behalf of Nestle, received the Jubilee Award by the Israeli Prime Minister Netanyahu [Jubilee Award]. Following the award in June 2002 Nestle opened its Research & Development Centre in Israel, in Sderot. And since then it has steadily increased its investment in Israel, its initial 10% stake in Osem has now grown to a controlling 53.8%. Nestle also owns Nespresso Israel Ltd in Tel Aviv which supplies coffee brewing equipment. In 2010 Nestle acquired a 51% stake in Israeli babyfood company Materna Laboratories for $72 million.

Nestle has 9 factories in Israel, which after China(18) and Russia(11) is the highest number in any country in Asia - disproportionately high when one considers its size and population. And in May 2011, Nestle announced plans to build another factory in Israel, an ice cream plant worth $40 million.

Nestlé also owns 30% stake in L'Oréal, another company on the boycott list.

***********************************************************************************************************

Howard Schultz, the founder, chairman, president and chief executive officer of Starbucks who also owns 31.6 million shares of Starbucks stock (worth around $1.4 billion in Nov 2011) is an active zionist.

In 1998 he was honoured by the Jerusalem Fund of Aish HaTorah with "The Israel 50th Anniversary Friend of Zion Tribute Award" for his services to the zionist state in "playing a key role in promoting close alliance between the United States and Israel". The ultra-right wing Jerusalem Fund of Aish HaTorah funds Israeli arms fairs chaired by the butcher of Jenin, General Shaul Mofaz, and the zionist media pressure group honestreporting.com, they were also implicated in the production and distribution of the infamous islamophobic film 'Obesession'. Starbucks proudly displayed the award on the company's website under the section of 'awarda and accolades' the Starbucks company has won, however, once the boycott started to bite the award mysteriously disappeared from its website.

************************************************************************************************************

The Straus Group is Israels second largest food company with a turnover $1.8 billion in 2010 and 13,500 employees operating twenty-five production sites in twenty-one countries around the world. Its brands in the USA include Sabra (hummus dips) and Max Brenner (chocolate cafes). Strauss Coffee is currently the fifth-largest coffee company in the world, dominating the central and eastern European markets (Doncafe) as well as Brazil.

The Strauss Group on its website, on the page on "Corporate Responsibility - Community Involvement" reveal their deep rooted support for the Israeli army, and in particular the infamous Golani platoon, known for its brutality, which the Strauss group has "adopted" for over 30 years.
************************************************************************************************************



അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

Do not share this video...


സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ്‌ പ്രവാചകന്‍ കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു

ഷാജിയെ പിടിച്ച ദുബായ് മുസ്ലിം സഹോദരന്മാരോട് ......

ഷാജിയെ നിങ്ങള്‍ കയ്യോടെ പൊക്കി... നല്ല കാര്യം . അയളിപോ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുന്നു . സത്യം ആണോ എന്ന് അറിയില്ല . പക്ഷെ ചോദിക്കാനുള്ളത് എന്താണ് എന്ന് വച്ചാല്‍ തെറ്റാണെങ്കിലും രണ്ടു കമന്റുകള്‍ ഇട്ടതിന്റെ പേരില്‍ ആണ് അയാളെ നിങ്ങള്‍ പിടിച്ചത്. അതും അയാളുടെ അക്കൗണ്ടില്‍ ഉള്ള വിവരങ്ങള്‍ വച്ച് ... പക്ഷെ നിരന്തരം മുസ്ലിം ഉമ്മതിനെയും ഇസ്ലാമിനെയും നബി യെയും അല്ലാഹുവിനെ തന്നെയും കളിയാക്കുനതും തെറി വിളിക്കുനതുമായ എത്രയേറെ പോസ്റ്റുകള്‍ നിരന്തരം വരുന്നു.. അത് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നും. ദുബായ്, സൗദി എന്നിവിടങ്ങളില്‍ നിന്നും ആണ് കൂടുതലും. ദുബൈയില്‍ ആര്‍ എസ് എസ് ന്റെ ചിലര്‍ ഇതിനു വേണ്ടി മാത്രമായി കളിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ആണെന്ന് മാത്രം . നിങ്ങള്ക്ക് ഇതേ ആവേശം എന്തെ അതില്‍ കാണുനില്ല. നിങ്ങളുടെ ഈ ധൈര്യം അവിടെയാണ് കാണിക്കേണ്ടത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍.
 പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്‌. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..

ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....


ഫേസ്ബുക്കിലെ നബി നിന്ദ : പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചു...വീഡിയോ കാണുക



റമദാന്‍ മാസത്തിന്റെ പുണ്യത്തിന്റെ പേരില്‍ എല്ലാവരും സംയമനം പാലിക്കുക... നബി തിരുമേനിയെ പറ്റി തെറി രൂപത്തില്‍ കമെന്റ്‌ ഇട്ട ഷാജി ജോര്‍ജ്ജ് ദുബായ് മലയാളിയെ ബര്‍ ദുബായിലെ മുസ്ലിം സഹോദരന്മാര്‍ പൊക്കി.. അവനെ കൊണ്ട മാപ്പ് പറയിച്ചു. അല്‍ഹംദു ലില്ലഹ്... തെറി പറയുന്ന രൂപത്തില്‍ ഉള്ള കമെന്റ്റ്‌ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക... കാരണം നമ്മള്‍ക അതിനുള്ള അനുവാദം ഇല്ല. നമ്മള്‍ സത്യാ വിശ്വാസികള്‍ ആണ്... Jesus എന്നും ഈസാ നബിയെന്നും പറയുമ്പോള്‍ അല്ലാഹുവിന്റെ സമാധാനം അദ്ധേഹത്തിന്റെ മേല്‍ ഉണ്ടാവട്ടെ (May peace be upon Him) എന്നാണ് മുസ്ലിംകള്‍ പറയാറുള്ളത്‌.. കാരണം അത് നമ്മുടെയും നബി ആണ് .... 

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഇപ്പോള്‍ ഡി- ആക്ടിവേറ്റ് ചെയ്തതായി കാണുന്നു... 

എന്തായാലും ഈ ഒരു തെറ്റ്  ചെയ്ത സഹോദരന് അള്ളാഹു പൊറുത്തു  കൊടുക്കട്ടെ ... ഇസ്ലാമിന്റെ വഴിയിലേക്ക്‌ വരാനുള്ള ഒരു ഹിദായത്ത്‌ അവനു അള്ളാഹു നല്‍കട്ടെ... 

ഇനി ഇതിന്റെ പേരില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് റമളാന്‍ മാസമാണ്.... ശ്രദ്ധിക്കുക......




ISIS ISIL இராக் தீவிரவாதிகளா அல்லது தீமையை அழிப்பவர்களா IRAQ ISIS ISIL TAMIL


See here what is happening in IRAQ ... this video will help you to know the change in Iraq.. The ISIL and their power and way of style.....Even American "Lions" acts like "Cats" now. 

In Iraq, Sunni militants from ISIS have reportedly seized the country's largest oil refinery, in the town of Baiji. Two weeks ago they launched a ruthless insurgency campaign, capturing key cities and large swathes of land. They still have Baghdad in their sights.

തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....


ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ മുസ്്‌ലിലീഗ് റാവുവിന് മരണാനന്തര ബഹുമതിക്ക് എന്ത് പുരസ്‌കാരം നല്‍കണമെന്ന് ആലോചിക്കുന്ന തിരക്കിലായിരിക്കും. മോഡിഫോബിയ പിടിപ്പെട്ടവര്‍ ഇനി എന്ത് കസര്‍ത്തുകളാണാവോ കാണിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ആഘാതമാണ് മോഡിയുടെ വരവെങ്കില്‍ അതിന്റെ അടിവേര് 1992ല്‍ തന്നെ റാവു അറുത്ത് മാറ്റിയിരുന്നു..

കോണ്‍ഗ്രസിനു ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നത് വെറുംമിഥ്യയാണ്. മോഡിയുടെ വരവ് തടയുന്നത് പോലെ തന്നെ തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....
ഭയരഹിതമായ ഇന്ത്യക്ക് ജനാധിപത്യ സംരക്ഷണത്തിനു എസ്.ഡി.പി.ഐക്ക് വോട്ടു ചെയ്യുക....






ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്


ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!


'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ അംജദ് അലി അറിയിച്ചു.


NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ " ആണ് എന്ന് അറിയിക്കുന്നു !!

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം...

ധീരവനിതകൾക്ക്‌ ഐക്യദാർഡ്യം... സി.പി.എം ന്റെ കൊലക്കത്തി രാഷ്ട്രീയത്തിൽ സ്വന്തം ഭർത്താക്കന്മാർ നഷ്ടപ്പെട്ട രണ്ട്‌ വിധവകൾ.... ഇഷ്ട്പ്പെട്ട ആദർശ്ശം സ്വീകരിച്ചു എന്ന വൻ പാപം ആൺ ഇവരുടെ ഭർത്താക്കന്മാർ സി.പി.എം നോട്‌ ചെയ്ത്‌ തെറ്റ്‌ ... അതെ,,,, പൊറുക്കാനാവത്ത തെറ്റ്‌. പാർട്ടി കോടതി അതിൻ നൽകിയ ശിക്ഷ ഇരുളിന്റെ മറവിൽ കൊട്ടേഷൻ കുരുതിയും... എന്നാൽ സ്വന്തം ഭർത്താക്കന്മാർ നഷ്ട്‌ പ്പെട്ട ഈ വിധവകളുടെ നിശ്ചയദാർദ്ദ്യതതിനും നിയമപോരട്ടത്തിനും മുന്നിൽ കേരളത്തിൽ എറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനം അടിപതറുകയാൺ... രാഷ്ട്രീയ ഫാസിസം അനാഥമാക്കിയ ഈ വിധവകളുടെ പോരാട്ടം വെറുതെയാവില്ല......

" അല്‍ മൊയ്തു " വിന്റെ റൈറ്റിങ് നില

Published on Jan 21, 2014
അൽ മൊയ്‌തു - A short film with a BIG MISSION !
Starring: Mamu Koya, Nirmal Palazhi, Shafi Kollam, Sasi Kalinga

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് !

Like & Share.. spread the message !

Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV

Al moidu, Al moydu, Al moithu

Rating Review by time :
















*******************************************************************************

Date : 24/01/2014
Time : 02:05AM
Total views : 61,472
Like      Dislike 72

ALL COMMENTS (1,082)



*******************************************************************************

Date : 23/01/2014
സമയം : 3:53 AM
Total views : 42,688
Like      Dislike 50

ALL COMMENTS (868)

" അല്‍ മൊയ്തു" - റിവ്യൂ -by ദാസൻ മടത്തിൽ


തങ്ങളുടെ ജീവിതത്തിൽ സിനിമാ ഷൂട്ടിങ്ങ് പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രണ്ടു പയ്യന്സാണ് 'പ്രധാന വാർത്തകൾ വീണ്ടും' എന്ന കേരളം ചര്ച്ച ചെയ്യപ്പെട്ട ഷോട്ട് ഫിലിമുമായി ഈ രംഗത്തേക്ക് കടന്നു വന്നത് . വിദേശ രാജ്യങ്ങളിൽ വരെ പ്രദര്ശിപിക്കപ് പെട്ട ആ ഷോട്ട് ഫിലിമിന്റെ വൻ വിജയം നല്കിയ ആത്മ വിശ്വാസം തന്നെയാണ് 'അൽ മൊയ്തുവിന് ' കരുത്തായത്. വലിയ ഒരു സബ്ജക്റ്റ് വെറും പതിനേഴ് മിനിറ്റിൽ അവതരിപ്പിക്കുക എന്നത് ശ്രമകരം തന്നെയാണ്. അതും കേരളം മുഴുവൻ മലവെള്ളം പോലെ ഒഴുകിയൊലിച കുപ്രച്ചരണങ്ങളെ പ്രതിരോധിക്കാൻ ഇവരുടെ പക്കൽ ഉണ്ടായിരുന്നത് ഈ പരിമിതമായ മിനുട്ടുകൾ ആയിരുന്നു. പറയാൻ ആഗ്രഹിച്ച കാര്യം പ്രേക്ഷകർക്ക് ഭംഗിയായി പകര്ന്നു നൽകാൻ അവര്ക്ക് കഴിഞ്ഞു എന്നതു കൊണ്ട് തന്നെ ഈ സിനിമ വിജയിച്ചു എന്ന് പറയാം. അപനിര്മ്മിതികളുടെ കരിങ്കൽ കെട്ടുകളെ തച്ചു തകർത്ത്, ശീതികരിച്ച റൂമുകളിലിരുന്നു മാധ്യമ ധര്മ്മത്തെ കൊന്നു കൊലവിളിക്കുന്നവ രുടെ മുഖമടച്ച് പ്രഹരിച്ച്, ദുഷ് പ്രചാരണങ്ങളുടെ കുഴലൂത്തുകാരായ 'കെഴങ്ങന്മാരെ' കണക്കറ്റ് പരിഹസിച്ചു കൊണ്ട് അൽ മൊയ്തു സ്ക്രീനിൽ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഒരു പ്രേക്ഷകന്റെ കണ്ണിലൂടെ ഞാൻ കണ്ടത്. ഒരു മന്ദ മാരുതനായി തുടങ്ങി ഒരു കൊടുങ്കാറ്റായി വീശിയച്ചു കൊണ്ട് സർവ്വ അവിശുദ്ധ കൂട്ടുകളെയും നിമിഷങ്ങൽക്കൊണ്ട് കട പുഴക്കിയെറിയുന്ന കാഴ്ച്ചയുടെ വിസ്മയമൊരുക്കാൻ ഇവര്ക്ക് കഴിഞ്ഞു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന സംഭാഷണത്തിലൂടെ തുടങ്ങിയത് അരോചകമായി തോന്നി എന്ന് ചിലര് എഴുതിയതായി കണ്ടു. ഇതിലും ഭംഗിയായി തുടങ്ങാൻ ഒരു ഷോട്ട് ഫിലിമിനു കഴിയില്ല എന്ന് ഞാൻ പറയുന്നു കാരണം ചുരുങ്ങിയ സമയത്തിനുള്ളിൽ സിനിമയുടെ കഥാ ബിന്ദുവിലേക്ക് പ്രവേശിക്കേണ്ടിയിരിക്കുന്നതിനാൽ ഏതൊരു സംവിധായകനും അതിനു തന്നെയാണ് ശ്രമിക്കുക. അല്ലെങ്കിൽ പത്രത്തിന്റെ ദയനീയ സ്ഥിതി വിവരിക്കുന്ന സംഭാഷണം ദീര്ഘമാക്കി കൊണ്ട് വിരസമാക്കേണ്ടി വരുമായിരുന്നു. ' അപ്പൊ അങ്ങനെയാണ് കാര്യങ്ങൾ' എന്ന ഒറ്റ സംഭാഷണത്തിലൂടെ കഥയുടെ കാമ്പിലേക്കു നേരിട്ടിറങ്ങുവാനും സമയം കൊല്ലികളായ പ്രാഥമിക ഔപചാരിക സംഭാഷണങ്ങളെ ഒഴിവാക്കാനും കഴിഞ്ഞു. രണ്ടു മാധ്യമ പ്രവർത്തകരും കുറച്ചധികം വാചാലത കാണിച്ചത് മോശമായിപോയി എന്നൊരു വിലയിരുത്തലും കണ്ടു. വലിയ ഒരു പ്രമേയം വിഷധീകരിക്കാൻ അല്പം വാചാലത ആവശ്യം തന്നെയാണ് എന്നാണ് എന്റെ അഭിപ്രായം . ഒരു ഷോട്ട് ഫിലിമിൽ ഭാവാഭിനയത്തിന് സമയ പരിമിതികളുണ്ട്. അതേ സമയം മൊയ്തുവിന്റെ അവസാനത്തെ മന്ദ ഹാസം ഒഴിവാക്കിയിരുന്നെങ്കിൽ കഥാ പാത്രം ഒന്ന് കൂടി ശക്തമാകുമായിരുന്നു എന്ന അഭിപ്രായവും പങ്കു വെയ്ക്കാൻ ആഗ്രഹിക്കുന്നു. മൊത്തത്തിൽ നോക്കുമ്പോൾ ഒരു കാഴ്ച്ചയുടെ സുഖമുണ്ട് . സന്ദേശമുണ്ട് , നല്ല ക്വാളിറ്റിയുണ്ട്. ഒരു പ്രേക്ഷകന് ഇത് മതി. വിമർശനങ്ങൾ പൊസിറ്റീവായി മാത്രം കാണുക. അതേ സമയം വിമർഷനതിനായി മാത്രം വിമര്ശനം ഉന്നയിക്കുന്ന ചില കേന്ദ്രങ്ങളെ അവഗണിക്കാനും ശ്രമിക്കുക. കാരണം അവരാണ് നിങ്ങൾ പൊളിച്ചടുക്കുന്ന നുണകളുടെ പ്രായോജകരും ഗുണ ഭൊക്താക്കളും . അവരുടെ കരണമടച്ച് പ്രഹരിചിട്ട് അവരോട് നില വിളിക്കരുത് എന്ന് പറയുന്നത് ശരിയല്ല !!! --

കൃത്യമായ അജണ്ട നിശ്ചയിച്ചുള്ള പ്രചാരണങ്ങളും, മാധ്യമങ്ങള് ഉപയോഗിച്ചുള്ള കടന്നാക്രമണങ്ങള ും കഴിഞ്ഞ കാലങ്ങളില് മുസ്ലീം സമൂഹത്തില് വിശിഷ്യാ യുവാക്കള്ക്കിടയില് സൃഷ്ടിച്ച അപകര്ഷതാ ബോധം ചെറുതായിരുന്നില്ല. വ്യക്തിയുടെ ചിന്തയെപ്പോലും സ്വാധീനിക്കാ കെല്പുള്ള ദൃശ്യ,

ശ്രാവ്യ മാധ്യമങ്ങളിലൂടെ പടച്ചുവിട്ട വെറുപ്പിന്റെയും വിദ്വേഷത്തിന്റെ യും ഇരകളായി മാറാനായിരുന്നു മുസ്ലീം സമുദായത്തിന്റെ നിയോഗം. നിക്ഷിപ്ത താല്പര്യക്കാര് തങ്ങളുടെ താല്പര്യങ്ങള് ക്കനുസൃതമായി പ്രസ്തുത മാധ്യമങ്ങളെ ഫലപ്രദമായി കൈകാര്യം ചെയ്യു വിജയിച്ചപ്പോള് അതില് പരിതപിച്ച് കാഴ്ചക്കാരന്റെ റോളിലായിരുന്നു നാം. സിനിമകളിലെ മുസ്ലീം വിരുദ്ധ പരാമര്ശങ്ങള് എണ്ണിപ്പറഞ്ഞ് വിലപിക്കാനല്ലാത െ "ഹറാമായ" ഈ മാധ്യമത്തിന്റെ സാധ്യതകള് ഉപയോഗപ്പെടുത്തുന്നതില് നാളിതുവരെ ഈ സമുദായം തികഞ്ഞ പരാജയമായിരുന്നു. ഒടുവില് മാധ്യമ അജണ്ടകളുടെ ഇരകളാക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധികള് ഇന്നതിന്റെ സാധ്യതകള് തിരിച്ചറിഞ്ഞിരി ക്കുന്നു. ശക്തി പ്രകടനങ്ങള്ക്ക ് വേണ്ടി കോടികള് മുടക്കി സമ്മേളനങ്ങള് നടത്തുന്ന മുസ്ലീം സംഘടനകള് അതിനു വേണ്ടി പൊടിക്കുന്ന കോടികളുടെ ഒരംശം "അല് മൊയ്തു" പോലത്തെ സംരംഭങ്ങളുമായി മുന്നിട്ടിറങ്ങു ന്നവരെ പ്രോല്സാഹിപ്പിക്കാന് വേണ്ടി ഉപയോഗിച്ചിരുന്നുവെങ്കില്.... ലളിതമായ ഒരു ആക്ഷേപഹാസ്യത്തി ലൂടെ പ്രക്ഷകന്റെ മനസ്സില് ഗഹനമായ ഒരു 
ചിന്തയുണരത്താന് "അല് മൊയ്തു"വിനായി... ഇത്തരം സംരംഭങ്ങള് അപകര്ഷതാ ബോധത്തില് വിരാജിക്കുന്ന ഒരു കൂട്ടം ജനങ്ങളില് ഉണ്ടാക്കിയേക്കാവുന്ന ആത്മവിശ്വാസം ചെറുതല്ല. "വിശ്വാസത്തിന്റ െ" പേരില് മുസ്ലീങ്ങള് മടിച്ചുനിന്ന ഒരു മേഖലയുടെ സാധ്യതകള് ഫലപ്രദമായി ഉപയോഗിക്കുകയും ആ ഉദ്യമത്തില് വിജയം വരിക്കുകയും ചെയ്ത റമീസിനും, അഷ്കറിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്....
=================
കടപ്പാട്‌: ദാസൻ മടത്തിൽ

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


മദനിക്ക് ഒരു വോട്ട് - സാധാരണക്കാരന്റെ പ്രതിഷേധം ആവണം ആ വോട്ട് -



മികച്ച എം എല്‍ എ ഇല്ല .... മികച്ച എം പി യും ഇല്ല.... മികച്ച മന്ത്രിയും ഇല്ല... ഉണ്ട് നമുക്കൊരു ജനനേതാവ് .... അനീതിയുടെ കാരഗ്രഹത്തില്‍ ദുഷ്ടരായ ഭരണ മേലാളന്മാരുടെ ചതിയില്‍ പെട്ട് പോയ ഒരു ധീര പോരാളി... ഇരട്ട നീതിയുടെ ഇര ......
" മദനി സാഹിബ് "
അദ്ധേഹത്തിനു നല്‍കുക ഒരു വോട്ട്... അനീതിക്കെതിരെ സാധാരണക്കാരന്റെ പ്രതിഷേധം ആവട്ടെ ആ വോട്ട്... 
ജനഹിതം ഭരണ വര്‍ഗ്ഗ മേലാലന്മാരെ അറിയിക്കാനുള്ള ഈ അവസരം നിങ്ങള്‍ ഉപയോഗപ്പെടുത്തുക.....

വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിന് സന്ദര്‍ശിക്കുക:http://www.reporterlive.com/

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

link

Related Posts Plugin for WordPress, Blogger...