Search the blog

Custom Search

தமிழகம்,

posted by Bsi Gani

 நேற்று சென்னையில் கையில் 2 துப்பாக்கியுடன் பொது மக்களை பீதி வயப்படுத்தி,போலிசார் மீது விளக்குமாரு போன்ற பொருட்களை எறிந்த விஜயஹர் என்பவர் மீது ஆக்‌ஷன் எடுக்காத காவல்துறையை பொது மக்கள் காறி உமிழ்கின்றனர்.

ஒரு துப்பாக்கிக்கு லைசென்ஸ் உண்டாம்.அப்ப மற்றொரு துப்பாக்கி?சரி லைசென்ஸ் இருந்தா பட்டப்பகலில் ரவுடித்தனம் செய்யலாமா?அவர் சுட்ட தோட்டா யார்மீதாவது பாய்ந்திருந்தால் பாதிக்கப்பட்டவரின் உயிரை காவல்துறையும்,இந்த குடிகார விஜயஹரும் கொடுக்க முடியுமா?

என்னய்யா நடக்குது தமிழகத்துல.ஆளுக்கு ஒரு நீதி.இந்த தவறை ஒரு முஸ்லீமோ தாழ்த்தப்பட்டவனோ செய்திருந்தால் குண்டர்சட்டம்,தேசிய பாதுகாப்பு சட்டம்னு அவன் குடும்பத்தையே தெருவுக்கு இழுத்து நாசமாக்கி விடுவார்கள்.

பெரிய குடும்பத்தை சார்ந்தவராம்,மன நிலை பாதிக்கப்பட்டவராம்,மெடிக்கல் ரிப்போர்ட் சொல்லும் முன்னே போலிசே இவர்க்கு சர்டிபிகேட் குடுக்குது.

கையில் ஆயுதம் இல்லாமல் சட்டத்தை மட்டுமே தம்து ஆயுதமாக கருதி போராடிய கிச்சன் புஹாரி போன்ற அப்பாவி முஸ்லீம்களை மரனம் வரை இழுத்துச்செல்லும் காவல்துறை மற்றவர்களை அது போன்று நடத்துவதில்லை.

அநீதியாக செயல்படும் அரசு அதிகாரிகளை எச்சரிக்கிறேன்.நீதி ஒரு போதும் சாகாது.பாதிக்கப்பட்டவ்ர்களின் பிராத்தனைக்கு அஞ்சிக்கொள்ளுங்கள்.உங்களுக்கும் மனைவி,குழந்தைகள் என உண்டு,அப்பாவிகளை வயிற்றில் அடித்து பாவத்தை சம்பாதித்துக்கொள்ளாதீர்கள்.

பாதிக்கப்பட்டவ்ர்களின் குடும்பங்கள் கதறுவதை போல் அநீதி செய்த உங்கள் குடும்பமும் ஒரு நாள் கதறி அழும்.மனித நீதி புதைக்கப்படலாம்.ஆனால் இறைவன் நிச்சயம் நீதி செலுத்துவான்.

எனவே பாதிக்கப்பட்டவ்னின் பிரார்த்தனைக்கு அஞ்சிக்கொள்ளுங்கள்.
அத்துமீறாதீர்கள்.

കേരള പോലീസിന്റെ മാറുന്ന ചിന്താഗതിക്ക് ഒരു സല്യൂട്ട് ....!!

posted by Sadique Sadi


"കരമനവരെ പോകണം എത്രയാകും ....?"
യാത്രക്കാരൻ ചോദിച്ചു , 30 രൂപയെന്ന് ഓട്ടോ ഡ്രൈവർ.
മീറ്ററിൽ കാണുന്നതു തന്നാൽ പോരേയെന്ന് യാത്രക്കാരൻ ചോദിച്ചെങ്കിലും 30 രൂപയിൽ ഡ്രൈവർ ഉറച്ചുനിന്നു. താൻ അതുവഴി പോകുന്നതുകൊണ്ടുമാത്രമാണ് 30 രൂപ മതിയെന്നുവച്ചതെന്നൊരു ഓഫറും ഡ്രൈവർ മുന്നോട്ടു വച്ചു. ഇതോടെ യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് രാത്രിയിലെ ഓട്ടോ നിരക്കുകൾ സംബന്ധിച്ച ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആദ്യമൊക്കെ ഡ്രൈവർ ഉത്തരം നൽകിയെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലിനിടെ ഡ്രൈവർ മര്യാദയോടെ ചോദിച്ചുപോയി "സാർ ആരാ? പൊലീസ് ആണോ?" അതേ എന്ന് പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം കേട്ട് ഡ്രൈവർപറഞ്ഞു " അറിയാതെ പറ്റിയതാണ് സാർ ക്ഷമിക്കണം."
അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നനായി നഗരത്തിൽ ഇറങ്ങിയ സിറ്റി പൊലീസ് കമ്മിഷണർ പി. വിജയനു കാണാനായ ഒരു കാഴ്ചയായിരുന്നു ഇത്.
ഋഷിരാജ് സിംഗിനു ശേഷം, നഗരം ഉറങ്ങുമ്പോള്‍ നഗരവാസികളുടെ സുരക്ഷയെക്കുറിച്ച് അതീവ ശ്രദ്ധാലുവായ മറ്റൊരു കമ്മിഷണർ വീണ്ടും തലസ്ഥാനത്തിന്റെ സുരക്ഷാചുമതലയിൽ എത്തിയിരിക്കുന്നു എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. ഓട്ടോക്കാരെ പിടികൂടാൻ മാത്രമാണ് കമ്മിഷണർ രാത്രി ഉറക്കമിളച്ച് നഗരത്തിൽ മഫ്ടിയിൽ കറങ്ങുന്നതെന്ന് കരുതരുത്. പൊലീസുകാരുടെ ശുഷ്കാന്തിയും കമ്മിഷണർ പരിശോധനാ വിധേയമാക്കുന്നുണ്ട്. തങ്ങൾക്കൊപ്പം കമ്മിഷണറും നഗരത്തിലെവിടെയോ ഉറക്കമിളച്ചുണ്ടെന്നറിയുന്പോൾ പൊലീസുകാരുടെ കർത്തവ്യബോധം ഉയരുമെന്ന മാനസിക തന്ത്രമാണ് കമ്മിഷണർ ഇവിടെ പയറ്റുന്നത് ....!!

T Arifali with powerful words against Government drama against Muslim youth with UAPA and other draconian laws:

posted by Repeal Draconian Laws
"Isn't it absolutely ungovernmental to observe the criminals of domestic politicides often go outlawed from draconian laws like UAPA in a democratic republic?
Why does the so called vertebrate system of our beloved government hesitant to execute UAPA when the culprits are Sangh Parivar and CPM ?"



join the page : Repeal Draconian Laws

ഇതാണോ മലയാളി - കാര്‍ട്ടൂണ്‍ posted by Noushad അകമ്പാടം

രഞ്ജിനി ക്യൂ വിവാദം - കാര്‍ട്ടൂണ്‍ ബൈ Noushad അകമ്പാടം

ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???



"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക്"-' മാധ്യമ പ്രവര്‍ത്തക ഷാഹിന ഫേസ് ബുക്കില്‍ തന്‍റെ കോടതി അനുഭവം വിശദീകരിച്ചത് ഇങ്ങനെയാണ്...അവര്‍ ചോദിക്കുന്നു ..... 
"വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക.".......
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്നുകൊണ്ടിക്കുന്ന നീതി വ്യവസ്ഥയുടെ നേര്‍ ചിത്രമാണിത്.ഭരണകൂട ഭീകരതയും,അല്ല,"അപ്രക്യാപിത അടിയതരാവസ്ഥയും" മാധ്യമ ഭീകരതയും തുല്യ അളവില്‍ ചേര്‍ത്ത് ഉരക്കപെടുന്ന "ജനാതിപത്യ" ഇന്ത്യയില്‍ ഭീകരവാദികള്‍ "സൃഷ്ട്ടിക്കപെടുന്നത്" എങ്ങനെയെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അത്തരം ചില "മാന്യ പ്രവര്‍ത്തനങ്ങളുടെ" അണിയറയില്‍ നടക്കുന്ന തിരക്കഥാ നിര്‍മാണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന-"രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്."
ദിവസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂര്‍ ല്‍ നടന്നതും വ്യതസ്തമല്ല.തീവ്രവാദ ത്തിന്റെ പേരില്‍ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെ "തട്ടികൊണ്ടുപോവുകയും" അവസാനം ആറുമാസത്തിനു ശേഷം നിരപരാതികള്‍ എന്ന് പറഞ്ഞു അവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തു.ഈ ചെറുപ്പക്കാരുടെ ആറു മാസം ,ജോലി.അഭിമാനം .ആര് കൊടുക്കും ?നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉത്തരമില്ല.സിനിമയിലൊക്കെ പറഞ്ഞു കേള്‍കാറുണ്ട് "ഇതെന്താ വെള്ളെരിക്കാ പട്ടണമോ"?.
ഭീകരവാതവും തീവ്രവാതവും ശക്തമായെതിര്‍ക്കുന്ന ഒരു മതത്തിന്റെ പേരില്‍ ഇതിന്റെ പേട്ടെന്റു അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ അടിത്തറകളിലേക്ക് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.
അന്ധത ബാധിച്ച അധികാരി വര്‍ഗം ഉല്‌ബുധരാകേണ്ടിയിരിക്കുന്നു..അല്ല്നെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???

മലേഗാവ് സ്ഫോടം: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം




ഡല്‍ഹി:നാല് ഹിന്ദുത്വരെ പ്രതിയാക്കി 2006ലെ മലേഗാവ് സ്ഫോടക്കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ലോകേഷ് ശര്‍മ, ധന്‍സിങ്, രാജേന്ദ്ര ചൌധരി, മാഹര്‍ ര്‍വാരിയ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന അഞ്ച് വാള്യങ്ങളുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ സമര്‍പ്പിച്ചത്. 

കേസില്‍ ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിയാക്കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേയ്ക്കും സി.ബി.ഐക്കും കത്ത തിരിച്ചടിയാണു കുറ്റപത്രം. ഒളിവിലുള്ള രാംജി കല്‍സംഗ്ര, സന്ദീപ് ഡാങ്കെ, അമിത് ചൌഹാന്‍ എന്നിവര്‍ക്കെതിരായ അ്വഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം പറയുന്നു. 

രാംജിയുടെയും ഡാങ്കെയുടെയും തലയ്ക്ക് 10 ലക്ഷം രൂപ വീതവും അമിത് ചൌഹാന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയും എന്‍.ഐ.എ. വിലയിട്ടിട്ടുണ്ട്. പ്രതികള്‍ക്കെല്ലാം ആര്‍.എസ്.എസ്. ബന്ധമുണ്ടന്ന് എന്‍.ഐ.എ. വ്യക്തമാക്കി. 

സ്വാമി അസിമാന്ദയെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നെങ്കിലും ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ ഇിയും പ്രതികളുണ്ടെന്നും അ്വഷണം തുടരുകയാണെന്നും അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. 

2006 സപ്തംബര്‍ ഒന്നിന്  രാംജി കല്‍സംഗ്ര, രാജേന്ദ്ര ചൌധരി, അമിത് ചൌഹാന്‍ എന്നിവരുമൊത്ത് താന്‍ മലേഗാവ് സന്ദര്‍ശിച്ചെന്നു ധന്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്ഥലപരിശോധ ടത്തിയശേഷം ഇവര്‍ ഇന്‍ഡോറിലേക്കു തിരിച്ചുപോവുകയായിരുന്നു. സംജോത എക്സ്പ്രസ് സ്ഫോടത്തിലെ പ്രതിയായ ലോകേഷ് ശര്‍മയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. രാജേന്ദര്‍ ചൌധരിയെയും ധന്‍ സിങിയുെം മാഹറിയുെം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

2006ല്‍ മലേഗാവില്‍ ടന്ന സ്ഫോടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ല്‍ മലേഗാവില്‍ ടന്ന മറ്റൊരു സ്ഫോടവുമായി ബന്ധപ്പെട്ട് സ്വാമിജി  പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, 2008ലെ മലേഗാവ് സ്ഫോടക്കേസില്‍ ധന്‍സിങ്ി ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതിയാണ് ജാമ്യം അുവദിച്ചത്. ിര്‍ദിഷ്ട സമയത്തികം എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം. എന്നാല്‍, 2006ലെ കേസിലും ഇയാള്‍ പ്രതിയായതിനാല്‍ ജയില്‍മോചം സാധ്യമാവില്ല.


മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.


PRAY FOR MADANI
posted by Hameed Tma



ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From,
Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To,
His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ABDUL-NASAR-MADANI



ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

அமெரிக்க தூதரகம் முற்றுகை!சென்னையில் 200க்கும் மேற்பட்ட SDPI கட்சியினர் கைது!!


posted by JOIN SDPI
July 19, 2012 





தமிழக மீனவர் அமெரிக்க கடற்படையால் படுகொலை செய்யப்பட்டதை கண்டித்தும், இந்திய சில்லரை வர்த்தகத்தில் அந்நிய நேரடி முதலீடு வேண்டும் என்று கூறிய ஒபாமாவின் அத்துமீறலை கண்டித்தும் சென்னையில் இன்று (19-07-2012) எஸ்.டி.பி.ஐ கட்சியினர் மாநில செயலாளர் சையது அலி தலைமையில் அமெரிக்க தூதரகத்தை முற்றுகையிட்டு ஆர்ப்பாட்டம் நடத்தினர்.இதில் எஸ்.டி.பி.ஐ கட்சியின் மாநில செயற்குழு உறுப்பினர்கள் ரத்தினம் அண்ணாச்சி, ஜாகிர் உசேன் மற்றும் தென் சென்னை மாவட்ட தலைவர் உசேன், வட சென்னை மாவட்ட தலைவர் அமீர் ஹம்சா, திருவள்ளூர் மாவட்ட தலைவர் புஹாரி, காஞ்சிபுரம் மாவட்ட தலைவர் பிலால் ஆகியோர் முன்னிலை வகித்தனர். இந்த ஆர்ப்பாட்டத்தில் அமெரிக்காவிற்கு எதிராக கோஷங்கள் எழுப்பியதுடன், துப்பாக்கிச்சூடு செய்த அமெரிக்க படையினர் கைது செய்யப்பட வேண்டும் என்பதை வலியுறுத்தினர். முற்றுகையிட்ட எஸ்.டி.பி.ஐ கட்சியினரை போலிசார் கைது செய்தனர்
 

எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு


எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு

தேனி மாவட்டத்தில் SDPI கட்சியின் சார்பில் மாபெரும் அரசியல் எழுச்சி மாநாடு இன்று (18.05.2013) எழுச்சியுடன் நடைபெற்றது.

முஸ்லிம்களின் இட ஒதுக்கீட்டை 7 சதவீதமாக உயர்த்திடு, விவசாயிகளின் நலனை காத்திடு, ஜாதி ஏற்றத்தாழ்வுகளை உடைத்தெரிந்திடு, லஞ்ச ஊழலுக்கு எதிராக அணிதிரள்வோம் என்ற கோரிக்கைகளை முன்வைத்து இந்த மாநாடு நடைபெற்றது.

பேரணியுடன் துவங்கிய இந்த மாநாடு கர்னல் பென்னி குயிக் பெயர் சூட்டப்பட்ட திடலில் மாபெரும் எழுச்சியுடன் நடைபெற்றது.

இந்த மாநாட்டில் SDPI கட்சியின் மாநில தலைவர் கே.கே.எஸ்.எம்.தெஹ்லான் பாகவி அவர்கள் கலந்து கொண்டார்கள். SDPI கட்சியின் மாநில துணை தலைவர் ரபீக் அஹமது, மாநில செயலாளர்கள் நாஞ்சில் செய்யதலி, ரத்தினம் அண்ணாச்சி, பாப்புலர் ஃப்ரண்ட் ஆஃப் இந்தியா மாநில செயற்குழு உறுப்பினர் அஹமது பக்ருதின் மற்றும் தேனி மாவட்ட நிர்வாகிகள் ஆகியோர் கலந்து கொண்டனர்.
இம்மாநாட்டில் ஆயிரத்துக்கும் மேற்பட மக்கள் கலந்து கொண்டனர்.

വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


അതികാരികളുടെ വാരോലാകൾക്ക് മുമ്പിൽ ഭയപ്പെട്ട് നിൽക്കുന്ന ഒരു ജനതയുണ്ടാകാം അത് ഈപ്രസ്താനതിലൊ പ്രദേശത്തോ പ്രദീക്ഷിക്കെണ്ടതില്ല വര്‍ഗീയത ചീറ്റുന്ന പോലീസ്‌ അധികാരികളെ സൂക്ഷിക്കുക. ഇത് ഇനം വേറെയാണ്..
തോല്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല. വേണേല്‍ നിങ്ങള്ക്ക് ഞങ്ങളെ കൊന്നൊടുക്കാന്‍
കഴിഞ്ഞേക്കും.. അതിനു ഞങ്ങള്‍ തയ്യാറുമാണ്. വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


link

Related Posts Plugin for WordPress, Blogger...