Search the blog

Custom Search

அன்பார்ந்த சகோதரர்களே...!


இன்றைய இந்தியாவில் முஸ்லிம்கள் எதிர்கொள்ளும் அச்சுறுத்தல், அப்பாவி இளைஞர்கள் கைது என்று துன்பங்கள் தொடர்கதையாகாமல் தடுக்கவேண்டும் என்றால் நமது சமுதாயம் பாராளுமன்றத்திலும், சட்டமன்றத்திலும் அதிகமான உறுப்பினர்களை பெற்று இருக்க வேண்டும்.

உப்பு சப்பில்லாத பிரச்சினைக்கெல்லாம் பாராளுமன்றத்தை நடத்தவிடாமல் எதிர்கட்சி செய்கிறது என்றால் அதற்கு உறுப்பினர் வலிமை இருப்பது தான் காரணம்.

நமது ஜனத்தொகை அளவிற்கு மன்றங்களில் உறுப்பினர் பிரதிநித்வம் நம்மிடம் இல்லாதது தான் நமது கோரிக்கைகளை நாம் வென்று எடுக்க முடியாமல் போகிறது.

உறுப்பினர்களை தேர்ந்து எடுக்க , நமது ஜனநாயக முறையில் தேர்தல் மட்டுமே காரணியாக அமைந்துள்ளது.ஒவ்வொரு தொகுதியிலும் சிறுபான்மையாக இருக்கும் நாம் ஒட்டுமொத்தமாக நமது பலத்தை நிரூபித்தால் மட்டுமே வெற்றி பெறமுடியும்.

அடுத்ததாக நாம் தேர்ந்து எடுக்கும் வேட்பாளர் பாராளுமன்றத்தில் நமக்காக குரல் கொடுக்க கூடியவராக, பிரச்சினைகளின் தாக்கத்திற்கு தக்கவாறு ஆணித்தரமாக வாதங்களை முன்னெடுத்து செல்பவராக இருக்க வேண்டும்.

நமது கோரிக்கைகள் அனைத்தையும் மக்கள் மன்றத்தை கூட்டி சொல்லுவதை காட்டிலும்,பாராளு மன்றத்தில் ஒரு கவனஈர்ப்பு தீர்மானம் மூலம் ஒட்டுமொத்த இந்தியாவை நம் பக்கம் திரும்பி பார்க்க வைக்க நம்மால் முடியும்.

ஆகவே சகோதரர்களே..! நாம் அனைவரும் ஒரே கொள்கையில் ஒன்றுபட்டு, ஒரே சகோதரர்களாய் தேர்தல் களம் காண முயன்றிடுவோம்,இன்ஷா அல்லாஹ்.


                  posted by :   Rasheed Maricar


READ IN THIS BLOG :
കര്‍ണാടക തിരഞ്ഞെടുപ്പ്‌ : കന്നിയങ്കത്തില്‍ കരുത്തറിയിച്ച് എസ്.ഡി.പി.ഐ

READ IN TWO CIRCLES.NET :
SIO activists detained in Hyderabad for demanding utilization of minority funds

சென்னையில் ஐதராபாத் காவல்துறையை கண்டித்து பாப்புலர் ஃப்ரண்ட் நடத்திய ஆர்ப்பாட்டம்


சென்னை: பாப்புலர் ஃப்ரண்ட் ஆஃப் இந்தியாவின் நிர்வாகிகளை சட்ட விரோதமாக கைது செய்து விசாரணை நடத்திய ஐதராபாத் காவல்துறை அதிகாரிகளை கண்டித்து பாப்புலர் ஃப்ரண்ட் ஆஃப் இந்தியாவின் சார்பில் சென்னை மாவட்ட ஆட்சியர் அலுவலகம் அருகே மாபெரும் ஆர்பாட்டம் நடைபெற்றது.
இப்போராட்டத்தில் கலந்து கொண்டு கண்டன உரை ஆற்றிய மாநிலத் துணைத்தலைவர் முஹம்மது சேக் அன்சாரி அவர்கள் கூறும்போது, "அனைத்து மக்களுக்கும் சமநீதி" என்ற உயர்ந்த லட்சியத்துடன் இந்திய தேசம் முழுவதும் பல்வேறு சமூக பணிகளை களம் கண்டு வரும் மக்கள் இயக்கமே "பாப்புலர் ஃப்ரண்ட் ஆஃப் இந்தியா". ஒடுக்கப்பட்ட மக்களின் விடுதலைக்காகவும், நீதி மறுக்கப்பட்டு வரும் முஸ்லிம் சமூகத்தின் முன்னேற்றத்திற்காகவும் இந்திய தேசத்தின் சட்ட விழுமியங்களுக்கு உட்பட்டு ஜனநாயக முறையில் போராடிக் கொண்டிருக்கும் பாப்புலர் ஃப்ரண்ட் ஆஃப் இந்தியா மீது சமீப காலமாக ஊடகத்துறை மூலமாகவும், பொய் பிரச்சாரங்கள் மூலமாகவும் உளவுத்துறையில் உள்ள சில கருப்பு ஆடுகள் விஷமத்தனமான பிரச்சாரங்களை மேற்கொண்டு வருகின்றனர்.

இந்நிலையில் கடந்த மூன்று தினங்களுக்கு முன்பு ஆந்திர மாநிலம் ஐதரபாத்தில் காவல்துறை அதிகாரிகள் பாப்புலர் ஃப்ரண்ட் ஆஃப் இந்தியாவின் முன்னாள் தமிழக தலைவரும், இந்நாள் தேசிய செயலாளருமாகிய முஹம்மது அலி ஜின்னா அவர்களை சட்ட விரோதமாக கைது விசாரணை நடத்தியுள்ளனர். இவ்வாறு காவல்துறை அதிகாரிகள் உளவுத்துறையின் தூண்டுதலின் அடிப்படையில் முஸ்லிம் விரோத போக்கை தொடர்ந்து கடைபிடித்து வருகின்றனர். இது மிகவும் கண்டிக்கப்பட வேண்டிய ஒன்றாகும்.

பாப்புலர் ஃப்ரண்ட் ஆஃப் இந்தியா இத்தகைய பொய் பிரச்சாரங்களை மக்கள் மன்றத்தில் கொண்டு செல்லும். அத்தோடு மட்டுமல்லாமல் சமூக மாற்றத்திற்காகவும், தேசத்தின் முன்னேற்றத்திற்காகவும் போராடிக் கொண்டிருக்கும் எல்லா அமைப்பிற்கும் இது போன்ற நெருக்கடிகள் ஏற்பட்டே இருகின்றன. இத்தகைய எதிர்ப்புகளை எல்லாம் கடந்து மக்களுக்கான சமூகப் பணிகளில் பாப்புலர் ஃப்ரண்ட் தொடர்ந்து செயல்பட்டு வரும்" என அவர் தெரிவித்தார்.

இப்போராட்டத்தில் பாப்புலர் ஃப்ரண்ட் ஆஃப் இந்தியாவின் சென்னை மாவட்ட தலைவர் மீரான், மாவட்ட செயலாளர் அப்துல்லாஹ், முத்து அஹமது மற்றும் மாவட்ட செயற்குழு உறுப்பினர்கள் என 300 க்கும் மேற்பட்டோர் கலந்து தங்களது கண்டனங்களை பதிவு செய்தனர்.

நன்றி

"கர்நாடகாவில் முதல் தேர்தலிலேயே தமது சுய பலத்தை நிரூபித்த எஸ்.டி.பி.ஐ"


"கர்நாடகாவில் முதல் தேர்தலிலேயே தமது சுய பலத்தை நிரூபித்த எஸ்.டி.பி.ஐ"

கர்நாடகா சட்டப்பேரவை தேர்தலில் முதன்முதலாக போட்டியிட்ட சோசியல் டெமக்ரடிக் பார்டி ஆஃப் இந்தியா -எஸ்.டி.பி.ஐ கட்சி தனது பலத்தை நிரூபித்துள்ளது.

24 தொகுதிகளில் எஸ்.டி.பி.ஐ போட்டியிட்டது. இதில் மொத்தம் 1,00,541 வாக்குகளை அக்கட்சி பெற்றுள்ளது.

எஸ்.டி.பி.ஐப்போல சொந்த பலத்தை நம்பி போட்டியிட்ட வெல்ஃபெயர் பார்டியும் , முஸ்லிம் லீக்கும் போதிய வாக்குகளையோ, செல்வாக்கையோ கர்நாடகா சட்டப்பேரவை தேர்தலில் பெற முடியவில்லை.

ஐந்து தொகுதிகளில் போட்டியிட்ட முஸ்லிம் லீக் 1473 வாக்குகளையும், 12 வேட்பாளர்களை களமிறக்கிய வெல்ஃபெயர் பார்டிக்கு 9701 வாக்குகளும் கிடைத்துள்ளன.

இதன் மூலம் எஸ்.டி.பி.ஐ கட்சியை ,இந்திய முஸ்லீம்களின் தேசிய அரசியல் சக்தியாக அரசியல் வல்லுனர்கள் கருதுகின்றனர்.


ഇതും വായിക്കുക :

கட்சியாவது.... கத்தரிக்கையாவது.... உயிர் உள்ள வரை "வந்தே மாதரம்" பாட மாட்டேன் : நாடாளுமன்ற உறுப்பினர் ஷபீகுர் ரஹ்மான் உறுதி!



கட்சியாவது.... கத்தரிக்கையாவது.... உயிர் உள்ள வரை "வந்தே மாதரம்" பாட மாட்டேன் : நாடாளுமன்ற உறுப்பினர் ஷபீகுர் ரஹ்மான் உறுதி!



நேற்று முன்தினம் (08/05) நாடாளுமன்றக் கூட்டத்தின் நிறைவு நிகழ்ச்சியில் "வந்தே மாதரம்" பாடல் ஒலித்தபோது, கூட்டத்திலிருந்து "வெளி நடப்பு" செய்த BSP கட்சியின் ஷபீகுர் ரஹ்மான் எம்பி., அதற்காக "மன்னிப்பு" கேட்க முடியாது என்றார்.


"வந்தே மாதரம்" பாடல் ஒளிபரப்பின் போது, நாடாளுமன்றத்தை விட்டு வெளிநடப்பு செய்தமைக்காக "மன்னிப்பு" கேட்க வேண்டும், என்ற சபாநாயகர் மீரா குமாரின் அறிவுறுத்தலை ஏற்க மறுத்த ஷபீகுர் ரஹ்மானுக்கு, தற்போது கட்சித் தலைமையின் மூலம் நெருக்குதல் தரப்பட்டு வருகிறது.


இறைவனைத்தவிர எவரையும் - எப்பொருளையும் வணங்கக் கூடாது, என்ற கொள்கை உறுதி கொண்ட இஸ்லாமியர்கள் "மண்ணை வணங்க" வலியுறுத்தும் வந்தே மாதரம் பாடலை, ஒரு போதும் பாட முடியாது என்பதுடன், அதுபோன்ற சந்தர்ப்பங்களில் எழுந்து நிற்கவும் முடியாது என்றார், ஷபீகுர் ரஹ்மான்.


தேசிய கீதம் என்பது வேறு, இறைவனுக்கு இணை கற்பிக்கும் வாசகம் கொண்ட "வந்தே மாதரம்" பாடல் வேறு என்றார், அவர்.

செய்தி சேனல் ஒன்றுக்கு நேற்று பேட்டியளித்த ஷபீக், இதற்காக மன்னிப்பு கேட்கும் பேச்சுக்கே இடமில்லை என தெரிவித்த அவர், சபாநாயகர் மட்டுமல்ல கட்சித்தலைமை சொன்னாலும், என் உயிர் உள்ள வரை "வந்தே மாதரம்" பாட மாட்டேன் என்றார்.


எனினும், நாடாளுமன்றத்தை அவமதிக்கும் நோக்குடன் தாம் வெளி நடப்பு செய்யவில்லை, எனக்கூறிய அவர், பல ஆண்டுகளாக எம்பி.யாக இருக்கும் தான், "வந்தே மாதரம்" பாடல் நிகழ்ச்சிக்கு, முன் கூட்டியே வெளியில் சென்று விடும் வழக்கத்தை கடைப்பிடித்து வந்த போதும், தவிர்க்க முடியாமல் இப்படி ஆகி விடுகிறது,என்றார். 

கடந்த 1997ம் ஆண்டிலும், நாடாளுமன்றத்தை விட்டு தாம் வெளி நடப்பு செய்ததை சுட்டிக் காட்டிய அவர், பதவிக்காக ஏகத்துவக் கொள்கையில் சமரசம் செய்துக் கொள்ள முடியாது என்றார், ஷபீகுர் ரஹ்மான் பர்க்.

நன்றி 
ஊடகங்கள் சரியான செய்தியை தருகிறதா?-பக்கம்

FUTURE IS OURS.....FUTURE BELONGS TO US...


FUTURE IS OURS........

In our first election we were able to take 101266 votes in Karnataka... (without paying anyone... ).That's no small achievement 



At mysore our candidate stood second surpassing Jds, Bjp 
and at 5 places we stood 3 by surpassing bjp/jds/others..... 
in 9 places we stood 4th..... 

it was the hard work of our cadres that we made so surprising entry in the Karnataka political landscape... I would like to congratulate all of them... winning or losing is secondary,what matters is our effort, and we did it with heart, maybe next time we will be able to turn tables.... 

now! the congress leaders will be available on flex boards only, leaving the whole place for us
 ... fasten ur seat belts lots of work to do in next five years... becz... 

FUTURE BELONGS TO US...                
                              posted by:Ali Usman

READ IN THIS BLOG :
കര്‍ണാടക തിരഞ്ഞെടുപ്പ്‌ : കന്നിയങ്കത്തില്‍ കരുത്തറിയിച്ച് എസ്.ഡി.പി.ഐ

READ IN TWO CIRCLES.NET :
SIO activists detained in Hyderabad for demanding utilization of minority funds

WATCH THIS VIDEO :

SDPI/POPULAR FRONT REVEALING SOME TRUE FACTS ABOUT CPM


യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി

പോപുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ കെ എം ശരീഫ് ഉദ്ഘാടന പ്രസംഗം നിര്‍വഹിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

ഉദ്ഘാടന വേദി
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവയെ വേദിയിലേക്ക് സ്വീകരിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
ഉദ്ഘാടന വേദി-മുന്‍നിര
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസുവിനെ വേദിയിലേക്ക് സ്വീകരിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

എ വാസു ജാഥാകാപ്റ്റനും പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റുമായ കരമന അഷ്‌റഫ് മൗലവിക്ക് പതാക കൈമാറുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)

പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കരമന അഷ്‌റഫ് മൗലവി യു.എ.പി.എ വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
യു.എ.പി.എക്കെതിരേ രാഷ്ട്രപതിക്ക് കത്തയക്കുന്നതിന്റെ ഉദ്ഘാടനം ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ നിര്‍വഹിക്കുന്നു
(യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ജനവിചാരണ യാത്ര- ഉദ്ഘാടന വേദി, മെയ് 8, മഞ്ചേശ്വരം ഹൊസങ്കടി)
എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിക്കുന്നു

(മെയ് 8 -ഉദ്ഘാടന വേദി, മഞ്ചേശ്വരം ഹൊസങ്കടി)

എസ്.ഡി.ടി.യു സംസ്ഥാന പ്രസിഡന്റ് എ വാസു സംസാരിക്കുന്നു

(മെയ് 8 -ഉദ്ഘാടന വേദി, മഞ്ചേശ്വരം ഹൊസങ്കടി)

യു.എ.പി.എക്കെതിരേ കൊളാഷ് പ്രദര്‍ശനം- കാസര്‍കോഡ് പുതിയ ബസ്റ്റാന്റില്‍ നിന്ന്‌

കര്‍ണാടക തിരഞ്ഞെടുപ്പ്‌ : കന്നിയങ്കത്തില്‍ കരുത്തറിയിച്ച് എസ്.ഡി.പി.ഐ

കര്‍ണാടക: കന്നിയങ്കത്തില്‍ കരുത്തറിയിച്ച് എസ്.ഡി.പി.ഐ
മൈസൂരിലെ രസിംഹ രാജാ മണ്ഡലത്തില്‍ രണ്ടാംസ്ഥാം
അഞ്ചിടത്ത് മൂന്നാംസ്ഥാം
ബാംഗ്ളൂര്‍: കര്‍ണാടക ിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മല്‍സരിച്ച എസ്.ഡി.പി.ഐ ശക്തി തെളിയിച്ചു. 24 മണ്ഡലങ്ങളിലാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയത്. ആകെ 1,00,541 വോട്ടുകള്‍ ലഭിച്ചു. പാര്‍ട്ടിക്ക് ഒരിടത്ത് രണ്ടാംസ്ഥാവും അഞ്ചു സ്ഥലങ്ങളില്‍ മൂന്നാംസ്ഥാവും ഒമ്പതു സ്ഥ ലത്ത് നാലാംസ്ഥാവും മൂന്നിടത്ത് അഞ്ചാം സ്ഥാവും ലഭിച്ചു. മുഖ്യധാരാ പാര്‍ട്ടികളുടെ എല്ലാ കുപ്രചാരണങ്ങളെയും അവഗണിച്ചാണ് എസ്.ഡി.പി.ഐ. വലിയ ട്ടേം കൊയ്തത്.

മൈസൂര്‍ ജില്ലയിലെ രസിംഹ രാജ മണ്ഡലത്തില്‍ എസ്.ഡി.പി.ഐ. സ്ഥാനാര്‍ഥിയും കര്‍ണാടക സംസ്ഥാ പ്രസിഡന്റുമായ അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് രണ്ടാംസ്ഥാത്തെത്തി. പരമ്പരാഗത കോണ്‍ഗ്രസ് മണ്ഡലമായ ഇവിടിെന്നു തിരഞ്ഞെടുക്കപ്പെട്ടത് കോണ്‍ഗ്രസ്സിലെ തന്‍വീര്‍ സേട്ടാണ്. കര്‍ണാടക രാഷ്ട്രീയത്തിലെ കരുത്തായിരുന്ന അസീസ് സേട്ട് അഞ്ചുതവണ ജയിച്ച മണ്ഡലത്തില്‍ നിന്നു മൂന്നാം തവണയാണ് മകന്‍ തന്‍വീര്‍ സേട്ട് വിജയിച്ചത്. അദ്ദേഹത്തിനു  38,037 വോട്ടുകള്‍ ലഭിച്ചപ്പോള്‍ അബ്ദുല്‍ മജീദ് കൊടലിപ്പേട്ട് 29,667 വോട്ടുകള്‍ ലഭിച്ചു. ഇവിടെ മല്‍സരിച്ച ജെ.ഡി.എസിലെ സതീശ്നു  29,180 വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. ബി.ജെ.പി. സ്ഥാനാര്‍ഥി മഞ്ജുനാഥ്നു  12,447 വോട്ടാണുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുഹമ്മദ് താഹിറ്നു  322 വോട്ടുകള്‍ ലഭിച്ചു. 8370 വോട്ടുകള്‍ക്കാണ് ഇവിടെ തന്‍വീര്‍ സേട്ട് ജയിച്ചത്. ജയിച്ചാല്‍ തന്‍വീര്‍ സേട്ട് മന്ത്രിയാവുമെന്ന കോണ്‍ഗ്രസ് പ്രചാരണം വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഫലിച്ചതാണ് ജയിക്കാന്‍ കാരണം.

സര്‍വജ്ഞ ഗറില്‍ മല്‍സരിച്ച എസ്.ഡി.പി.ഐ. ദേശീയ സെക്രട്ടറി മെഹബൂബ് ആവാദ് ശരീഫ് 11,196 വോട്ടുകള്‍ ടിേ മൂന്നാംസ്ഥാത്തെത്തി. ഇവിടെ വിജയിച്ചത് മലയാളി കൂടിയായ കോണ്‍ഗ്രസ്സിന്റെ മുന്‍മന്ത്രി കെ ജെ ജോര്‍ജാണ്. അദ്ദേഹത്തിനു   69,673 വോട്ടുകളാണ് കിട്ടിയത്. രണ്ടാംസ്ഥാത്ത് ബി.ജെ.പിയിലെ പത്മാഭറെഡ്ഡിയാണ്. അദ്ദേഹത്തിനു  46,819 വോട്ടുകളും ലഭിച്ചു.

ജെ.ഡി.എസിലെ സെയ്ദ് മുഈുദ്ദീന്‍ അല്‍ത്താഫിന്  7711ഉം കെ.ജെ.പിയിലെ മൈക്കിള്‍ ഫര്‍ണാണ്ടസ്നു 2185 വോട്ടുമാണ് കിട്ടിയത്.

എസ്.ഇ. സംവരണ മണ്ഡലമായ ബാംഗ്ളൂര്‍ ഗരത്തിലെ പുലികേശി ഗറില്‍ എസ്.ഡി.പി.ഐക്കുവേണ്ടി പോരിനിറങ്ങിയ ഹേമലത 5431 വോട്ടോടെ മൂന്നാംസ്ഥാത്തെത്തി. കോണ്‍ഗ്രസ്സിലെ സിറ്റിങ് എം.എല്‍.എ. പ്രസന്നകുമാര്‍ ഇവിടെ പരാജയപ്പെടുകയായിരുന്നു. ജെ.ഡി.എസ്. സ്ഥാനാര്‍ഥിയായ ആര്‍ അഖണ്ഡ ശ്രീനിവാസ് മൂര്‍ത്തിയാണ് ഇവിടെ വിജയിച്ചത്.

അദ്ദേഹത്തിനു 48,995 വോട്ടും കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക്  38,796 വോട്ടുമാണ് ലഭിച്ചത്. അഡ്വ. അബ്ദുല്‍ മജീദ് (ബെന്‍വാല്‍), അക്രം ഹസന്‍ (മാംഗ്ളൂര്‍), അബൂബക്കര്‍ കുളൈ (മാംഗ്ളൂര്‍ ാര്‍ത്ത്) എന്നിവരും മൂന്നാംസ്ഥാത്തെത്തി.

ഇസ്മഈല്‍ എഞ്ചിനീയര്‍, മുജാഹിദ് പാഷ, കൂസപ്പ, ഉസ്മാന്‍ ബേഗ്, മുഹമ്മദ് താഹിര്‍, ഫിറോസ് അലി ഖാന്‍, കെ എ സിദ്ദീഖ്, അബ്ദുല്‍ ഹകീം എന്നിവര്‍ ാലാംസ്ഥാത്തെത്തി. പാര്‍ട്ടിക്കു വോട്ട് ചെയ്ത എല്ലാവര്‍ക്കും ദേശീയ സെക്രട്ടറി അബ്ദുല്‍ മജീദ് ഫൈസി നന്ദി  പ്രകടിപ്പിച്ചു.

മുസ്ലിം വോട്ടുകള്‍ കോണ്‍ഗ്രസ്സിു ലഭിക്കുന്നത് ഇല്ലാതാവുമെന്നു ഭയന്ന പാര്‍ട്ടി എസ്.ഡി.പി.ഐക്കും സ്ഥാാര്‍ഥികള്‍ക്കുമെതിരേ വ്യാജ പ്രചാരണങ്ങള്‍ അഴിച്ചുവിട്ടിരുന്നു. പലയിടങ്ങളിലും പ്രവര്‍ത്തകരെ കൈയേറ്റം ചെയ്യാും ശ്രമമുണ്ടായി.

എസ്.ഡി.പി.ഐയെപ്പോലെ സ്വന്തം നിലയില്‍ മല്‍സരിച്ച വെല്‍ഫെയര്‍ പാര്‍ട്ടിക്കോ മുസ്ലിംലീഗനോ കാര്യമായ നേട്ടങ്ങളോ വോട്ടുകളോ ഒന്നുംതന്നെ ഉണ്ടാക്കാനായില്ല.

അഞ്ചു മണ്ഡലങ്ങളില്‍ മല്‍സരിച്ച മുസ്ലിംലീഗ് 1473 വോട്ടുകളും 12 സ്ഥാനാര്‍ഥികളെ മല്‍സരത്തിിറക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിക്ക് 9701 വോട്ടുകളും ലഭിച്ചു.
                                     posted by :   Pfi Brothers Tanur

ഇതും വായിക്കുക :

വീഡിയോ കാണുക : കര്‍ണാടക അസ്സെംബ്ലി തിരഞ്ഞെടുപ്പ്‌

"பாபர் மசூதியின் வரலாற்றை உங்களோடு பகிந்துகொள்ள வேண்டும் என்கிற எண்ணத்தில் இந்த பதிவை எழுதுகிறேன் ..!!


"பாபர் மசூதியின் வரலாற்றை
உங்களோடு பகிந்துகொள்ள வேண்டும்
என்கிற எண்ணத்தில்
இந்த பதிவை எழுதுகிறேன் ..!!

பாபர் மசூதி இருந்த அயோத்தியில்
ராமனின் கோவில் இருந்தது
அதை
1528 இல் பாபர் இடித்துத்தான்
மசூதியை கட்டினார்,
என்பது பார்பன தலைமையிலான
இந்து அமைப்புகளின் வாதம்..!

உடனே பாபர் மசூதியை
இடித்துவிட்டு ,
ராமனுக்கு கோவில் கட்டவேண்டும்
என்று மசூதியை இடித்தனர் ..!!"

"ஆனால்
உண்மையில்
அங்கே ராமனின் கோவில் ஒன்றும் இருக்கவில்லை..
பாபர் அந்த பள்ளிவாசலை கட்டவே இல்லை ..!

பாபருக்கு முனால் டெல்லியை
ஆட்சி செய்தது இப்ராகிம் லோடி,
அந்த ஆட்சியை பிடிக்காத
பார்பன கூடமும்
மற்றும் பல கூடமும்
பாபருக்கு கடிதம் எழுதினார்கள்...

இப்ராகிம் லோடி,
மிகவும் மோசமான மன்னர்,
இந்த நாட்டு மக்களை நீங்கள் தான்
காப்பற்றவேண்டும் என்று ..!!

1526 இல படை எடுத்தார் பாபர்,
பானிபட் என்கிற போர்களத்தில்
யுத்தம் மூண்டது
இப்ராகிம் லோடிக்கும் - பாபருக்கும்
பாபர் இப்ராகிம் லோடியை கொன்று
யுத்தத்தை வென்றார்..

அதற்க்கு முன் 1524 இல்,
இஸ்லாமியர்கள் தொழுவதற்காக
இப்ராகிம் லோடி மசூதியை
கட்டிக்கொண்டு இருந்தார்..

யுத்தத்தில் லோடி கொல்லப்பட்டதால்
அந்த கட்டிடம்
அப்படியே நிறுத்தப்பட்டு இருந்தது ..

1528 இல், வெற்றியடைந்த
பாபரின் தளபதி மிர் பாகி அயோத்தியில்
சுற்றுபயணம் வருகையில்
கட்டபாடாமல் பாதியில் நிறுத்தப்பட்ட
அந்த இடத்தை பார்த்து விட்டு
அங்குள்ள மக்களை விவரம் கேட்கிறார்,

மக்கள், இஸ்லாமியர்கள் தொழுவதற்காக
இப்ராகிம் லோடி மசூதியை
கட்டிக்கொண்டு இருந்தார்..
யுத்தத்தில் லோடி கொல்லப்பட்டதால்
அந்த கட்டிடம் அப்படியே நின்று விட்டது
என்று சொல்லிகார்கள்..

உடனே, தளபதி மீர் பாகி முழுதாக
கட்டி முடிக்க உத்தரவு இடுகிறார்.

அந்த மசூதியை கட்டியும் முடிக்கிறார்
அதற்க்கு தனது மன்னரின் பெயரை சூட்டுகிறார்
"பாபர் மசூதி" என்று ..!!

இது தான் பாபர் மசூதியின் வரலாறு ..
அனால்
இந்த வரலாற்றை படிக்காமல்
அந்த மசூதியை அநியாயமாக
இடித்தனர் பார்பனர் தலைமையான
இந்துக்கள்...!!

உண்மையில்
இஸ்லாமியர்களுக்கும்
பகுத்தரிவாதிகளுக்கும்
இந்த டிசம்பர் 06,
கருப்பு தினம் தான் ...!!"
posted by : Rajesh M Kumar

അടിച്ചമര്‍ത്തലിതിനെതിരേ പോരാടാന്‍ ജാതിയോ മതമോ തടസ്സമല്ല: കാതോലിക്കാ ബാവ

മഞ്ചേശ്വരം: അടിച്ചമര്‍ത്തപ്പെടുന്ന ജവിഭാഗങ്ങള്‍ക്കുവേണ്ടി പോരാടാന്‍ തിനിക്ക് ജാതിയോ മതമോ തടസ്സമല്ലെന്നും ഇതാണ് ദൈവം തന്നിലേല്‍പ്പിച്ച കര്‍ത്തവ്യമെന്നു വിശ്വസിക്കുന്ന ഒരാളാണ് താന്നുെം ബസേലിയോസ് മാര്‍ത്തോമ യാക്കോബ് പ്രഥമന്‍ കാതോലിക്കാ ബാവ. 



പോപുലര്‍ ഫ്രണ്ട് ജവിചാരണ യാത്രയില്‍ പങ്കെടുത്തു സംസാരിച്ച ബാവയുടെ പ്രസംഗം വന്‍ കൈയടിയോടെയാണ് ജങ്ങള്‍ സ്വീകരിച്ചത്. കരിിയമം പ്രയോഗിച്ച് അവകാശങ്ങള്‍ക്കുവേണ്ടി പോരാടുന്ന പാവപ്പെട്ട ജതയെ എക്കാലത്തും കല്‍ത്തുറുങ്കിലടയ്ക്കാമെന്ന വ്യാമോഹം ഭരണകൂടങ്ങള്‍ക്കു വേണ്ട. കോണ്‍ഗ്രസ്, സി.പി.എം., ലീഗ്, ബി.ജെ.പി. പ്രവര്‍ത്തകര്‍ ബോംബ് ിര്‍മിച്ചാല്‍ അതു മതേതര ബോംബാവുകയും മറ്റുള്ളവര്‍ കായിക പരിശീലം ടത്തിയാല്‍ അത് തീവ്രവാദമാവുകയും ചെയ്യുന്ന സംഭവമാണ് കേരളത്തിലുള്ളത്. കഴിഞ്ഞ ഒരു വര്‍ഷത്തിിടയില്‍ ബോംബ് ിര്‍മാണത്തിിടയില്‍ കേരളത്തില്‍ മാത്രം ാല് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിലൊന്നും യു.എ.പി.എ. പ്രകാരം കേസെടുത്തിട്ടില്ല. ആര്‍.എസ്.എസുകാരും സി.പി.എം. പ്രവര്‍ത്തകരും പ്രതികളാവുന്ന കേസില്‍ കരിിയമം ഉപയോഗിക്കുന്നില്ല. മറുഭാഗത്ത് മുസ്ലിമാണെങ്കില്‍ ഭീകരമുദ്രചാര്‍ത്തി കരിിയമം പ്രയോഗിക്കുകയാണ്. അബ്ദുന്നാസര്‍ മഅ്ദി അടക്കമുള്ള രാജ്യത്തെ പൌരന്‍മാര്‍ വിചാരണ കൂടാതെ തടങ്കലില്‍ കഴിയുന്നത് ീതിിഷേധത്തിന്റെ ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. 

മഅ്ദിയെ സന്ദര്‍ശിക്കാന്‍ താന്‍ ജയിലില്‍ പോയപ്പോള്‍ അവിടത്തെ സൂപ്രണ്ട് അ്വഷിച്ചത് താങ്കള്‍ ഒരു ക്രിസ്ത്യന്‍ പുരോഹിതല്ലെ, ഇതിലെന്താ താങ്കള്‍ക്കു കാര്യമെന്നായിരുന്നു. ഭൂരിപക്ഷത്തിന്റെ കണക്ക് ഉപയോഗിച്ച് അധികാരം സ്ഥാപവല്‍ക്കരിക്കുന്ന ഭരണപക്ഷവും പ്രതിപക്ഷവും ന്യൂനപക്ഷങ്ങളുടെയും ദലിത്-പിന്നാക്ക വിഭാഗങ്ങളുടെയും അവകാശങ്ങള്‍ ഹിക്കുകയാണ്. 
ഗുജറാത്ത് 21 ചെറുപ്പക്കാര്‍ ഒത്തുകൂടി കായിക പരിശീലം ടത്തുമ്പോള്‍ 19 മൊബൈല്‍ ഫോണ്‍ പിടികൂടിയതാണ് വലിയ വാര്‍ത്തയായത്. ഇതില്‍ രണ്ടുപേരുടെ ഫോണ്‍ പോലിസുകാര്‍ തട്ടിയെടുത്തുവെന്നാണു സംശയിക്കേണ്ടത്. ഇന്ന് എല്ലാവര്‍ക്കും മൊബൈലുള്ള കാലമാണ്. അതുകൊണ്ടു തന്നെ രണ്ടു ഫോണുകള്‍ എവിടെ പോയതെന്നത് പോലിസ് മറുപടി പറയണം. ലഘുലേഖ പിടിച്ചെടുത്തെന്നു പറയുന്ന പോലിസ് ലഘുലേഖയില്‍ എന്താണെന്നു വ്യക്തമാക്കിയിട്ടില്ല. മൂന്നാംദിവസമാണ് പോലിസ് ആയുധങ്ങള്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ട എന്നും അദ്ദേഹം പറഞ്ഞു. 

ജവിചാരണയാത്രയ്ക്ക് കുമ്പളയില്‍ ആദ്യസ്വീകരണം ല്‍കി. കാസര്‍കോഡ് പുതിയ ബസ്സ്റാന്റ്, കാഞ്ഞങ്ങാട്,നീലേശ്വരം എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം ജാഥ ഇന്നലെ വൈകീട്ട് തൃക്കരിപ്പൂരില്‍ സമാപിച്ചു. ഇന്ന് ജാഥ കണ്ണൂര്‍ ജില്ലയിലേക്കു പ്രവേശിക്കും




മാരകായുധങ്ങളുമായി ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പിടിയില്‍: പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു . .

മാരകായുധങ്ങളുമായി ആര്‍.എസ് .എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പിടിയില്‍: പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു .
.
വല്ലപ്പുഴ : രാത്രി കാല പട്രോളിങ്ങിനിടെ മാരകായുധങ്ങളുമായി ആര്‍ .എസ് എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പോലീസ് പിടിയില്‍ .കേസ്സ് പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു .ബുധനാഴ്ച രാത്രി പത്തരയോടെയാണ് വല്ലപ്പുഴ യാറത്തിന്നു സമീപം പട്ടാമ്പി പോലീസിന്റെ വാഹനപരിശോധനക്കിടെ മുളയങ്കാവ് റോഡില്‍നിന്നും മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പിടിയിലാകുന്നത് . ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍ . .വല്ലപ്പുഴ മാട്ടായ സ്വദേശികളായ രാജേഷ്‌ , വിനോദ് എന്നിവരാണ്‌ പിടിയിലായത് . ഇവര്‍പോലീസ് കസ്റ്റഡിയിലാണുള്ളത് . സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടികൂടിട്ടുണ്ട് . പിടികൂടുന്നവരെയും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പത്രക്കാരെയും ചാനലുകളെയും കാണിക്കാന്‍ തിടുക്കം കാട്ടുന്ന പോലീസ് ഈകേസ്സില്‍ അതുണ്ടായിട്ടില്ല . പോലിസ് സ്റ്റേഷനുമായി ഇതുമായി ബന്ധപ്പെട്ടപ്പോള്‍ പിടിയിലായവര്‍ കൊണ്ക്രീറ്റ് ജോലിയില്‍പെട്ടവരാണന്നും ,ജോലിആവശ്യങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ക്ക് പിടിയിടാനുള്ള ഇരുമ്പ് പൈപ്പുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ലന്നാണ് പോലീസ് പറയുന്നത് .എന്നാല്‍ പോലീസിന്റെ വിശദീകരണം സജീവ ആര്‍ എസ് എസ് കാരായ ഇവരെ രക്ഷിക്കാനുള്ള ശ്രമമാണന്നാണ് വിലയിരുത്തുന്നത് .രാത്രി സമയത്ത് ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പോലീസ് പറയുന്നില്ല . വല്ലപ്പുഴ, മുളയങ്കാവ്, കുലുക്കല്ലൂര്‍.,മട്ടായ കേന്ദ്രീകരിച്ച് ആര്‍എസ് എസ് ന്‍റെ ആയുധ ശേഖരവും ആയുധഭ്യാസവും വ്യാപകമാണ് .ഇവിടെ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് ആയുധങ്ങള്‍ കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . മാരകായുധങ്ങളുമായി പിടികൂടുകയും പിന്നീട് നിസ്സാര കേസ്സെടുത്ത് ആര്‍ എസ് എസ് കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസിന്റെ നടപടിയില്‍ വല്ലപ്പുഴയിലുള്ളവര്‍ പ്രതിഷേധത്തിലാണ് .
വല്ലപ്പുഴ : രാത്രി കാല പട്രോളിങ്ങിനിടെ മാരകായുധങ്ങളുമായി ആര്‍ .എസ് എസ് പ്രവര്‍ത്തകര്‍ വല്ലപ്പുഴയില്‍ പോലീസ് പിടിയില്‍ .കേസ്സ് പോലിസ് നിസ്സാരവല്‍ക്കരിക്കുന്നു .ബുധനാഴ്ച രാത്രി പത്തരയോടെയാണ് വല്ലപ്പുഴ യാറത്തിന്നു സമീപം പട്ടാമ്പി പോലീസിന്റെ വാഹനപരിശോധനക്കിടെ മുളയങ്കാവ് റോഡില്‍നിന്നും മോട്ടോര്‍സൈക്കിളിലെത്തിയ രണ്ടു ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ ആയുധങ്ങളുമായി പിടിയിലാകുന്നത് . ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു ആയുധങ്ങള്‍ . .വല്ലപ്പുഴ മാട്ടായ സ്വദേശികളായ രാജേഷ്‌ , വിനോദ് എന്നിവരാണ്‌ പിടിയിലായത് . ഇവര്‍പോലീസ് കസ്റ്റഡിയിലാണുള്ളത് . സഞ്ചരിച്ചിരുന്ന മോട്ടോര്‍ സൈക്കിളും പിടികൂടിട്ടുണ്ട് . പിടികൂടുന്നവരെയും ഇവരുടെ പക്കലുണ്ടായിരുന്ന ആയുധങ്ങളും പത്രക്കാരെയും ചാനലുകളെയും കാണിക്കാന്‍ തിടുക്കം കാട്ടുന്ന പോലീസ് ഈകേസ്സില്‍ അതുണ്ടായിട്ടില്ല . പോലിസ് സ്റ്റേഷനുമായി ഇതുമായി ബന്ധപ്പെട്ടപ്പോള്‍ പിടിയിലായവര്‍ കൊണ്ക്രീറ്റ് ജോലിയില്‍പെട്ടവരാണന്നും ,ജോലിആവശ്യങ്ങള്‍ക്കുള്ള പണിയായുധങ്ങള്‍ക്ക് പിടിയിടാനുള്ള ഇരുമ്പ് പൈപ്പുകളാണ് ഉണ്ടായിരുന്നതെന്നും ഇതില്‍ അസ്വഭാവികമായി ഒന്നും തന്നെ ഇല്ലന്നാണ് പോലീസ് പറയുന്നത് .എന്നാല്‍ പോലീസിന്റെ വിശദീകരണം സജീവ ആര്‍ എസ് എസ് കാരായ ഇവരെ രക്ഷിക്കാനുള്ള ശ്രമമാണന്നാണ് വിലയിരുത്തുന്നത് .രാത്രി സമയത്ത് ഇവര്‍ എങ്ങോട്ടാണ് പോകുന്നതെന്ന് പോലീസ് പറയുന്നില്ല . വല്ലപ്പുഴ, മുളയങ്കാവ്, കുലുക്കല്ലൂര്‍.,മട്ടായ കേന്ദ്രീകരിച്ച് ആര്‍എസ് എസ് ന്‍റെ ആയുധ ശേഖരവും ആയുധഭ്യാസവും വ്യാപകമാണ് .ഇവിടെ നിന്നും മറ്റൊരു കേന്ദ്രത്തിലേക്ക് ആയുധങ്ങള്‍ കടത്തുകയായിരുന്നു എന്നാണ് സംശയിക്കുന്നത് . മാരകായുധങ്ങളുമായി പിടികൂടുകയും പിന്നീട് നിസ്സാര കേസ്സെടുത്ത് ആര്‍ എസ് എസ് കാരെ സംരക്ഷിക്കുകയും ചെയ്യുന്ന പോലീസിന്റെ നടപടിയില്‍ വല്ലപ്പുഴയിലുള്ളവര്‍ പ്രതിഷേധത്തിലാണ് .
  posted by  : നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.
WATCH THIS VIDEO :
 INTERVIEW WITH NARENDRA MODI AND GETTING IRRITATED:

link

Related Posts Plugin for WordPress, Blogger...