Search the blog

Custom Search
വീഡിയോകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
വീഡിയോകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വിഷം വമിക്കുന്ന ശശികലക്ക് മറുപടിയുമായി ഒരു ക്രിസ്ത്യന്‍ യുവാവ്.

സ്ത്രീക വര്‍ഗ്ഗത്തിന് കളങ്കവും അധ്യാപകര്‍ക്ക് അപമാനവും മനുഷ്യ കുലത്തിനു എന്നും ദ്രോഹവും ആയ മനുഷ്യനെ തന്നില്‍ തല്ലിക്കാന്‍ വേണ്ടി മാത്രം വാ തുറക്കുന്ന ശശികല എന്ന ആ വിഷ സര്‍പ്പത്തിനു മറുപടി പറഞ്ഞു കൊണ്ട് ഒരു ക്രിസ്ത്യന്‍ സുഹൃത്ത് . അദ്ധേഹത്തിന്റെ വീഡിയോ Jul 30, 2013 ഇറക്കിയത് ഇന്ന് 85,900 ആളുകള്‍ കണ്ടു കഴിഞ്ഞു. കേവലം വിമര്‍ശനം മാത്രമല്ല നിജസ്ഥിതി വെളിവക്കുന്നതും ശശികലയുടെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ട് വരുന്നതുമായ വീഡിയോ ജനങ്ങള്‍ ഏറ്റെടുത്ത്‌ കഴിഞ്ഞു. 

മതങ്ങളെ കൊണ്ട് പറയുന്ന ഭാഗം ഒഴിച്ചാല്‍ മറ്റു കാര്യങ്ങള്‍ തികച്ചും അര്‍ത്ഥവത്തായി തോനുന്നു... ഹിന്ദു ഉണര്‍ന്നാല്‍ എന്നും പറഞ്ഞു നടത്തുന്ന വീര വാദങ്ങള്‍ കലാപങ്ങളും അക്രമങ്ങളും കൂടുതലക്കാനുള്ള ആഹ്വാനം ആണെന്ന് മനസ്സിലാക്കി കൊടുക്കുന്നു.. ഹിന്ദു ഉണര്‍ന്നാല്‍ പള്ളി പോളിക്കുകയല്ല വേണ്ടത് പകരം അത് നശിപ്പിക്കപ്പെടതിരിക്കാന്‍ ശ്രമിക്കണം.. അതാണ്‌ മനുഷ്യ രാശിക്ക് നന്മ.. 

അഫ്സല്‍ ഖാസിമി യുടെ ഒരു വീഡിയോ യില്‍ പറഞ്ഞത് പോലെ ഹിന്ദു ഉണര്‍ന്നത് കൊണ്ടല്ല മുസ്ലിം ഉണര്ന്നിരിക്കുനത് കൊണ്ടാണ് ഇന്ത്യയില്‍ സമാധാനം പുലരുന്നത്.. അല്ലായിരുന്നെങ്കില്‍ ഇവിടെ പല സംഘപരിവാര്‍ സംഘടനകളും ഇന്ത്യ മഹാരാജ്യത്തെ നശിപിചിട്ടുണ്ടാവുമായിരുന്നു... 


                               

ISIS ISIL இராக் தீவிரவாதிகளா அல்லது தீமையை அழிப்பவர்களா IRAQ ISIS ISIL TAMIL


See here what is happening in IRAQ ... this video will help you to know the change in Iraq.. The ISIL and their power and way of style.....Even American "Lions" acts like "Cats" now. 

In Iraq, Sunni militants from ISIS have reportedly seized the country's largest oil refinery, in the town of Baiji. Two weeks ago they launched a ruthless insurgency campaign, capturing key cities and large swathes of land. They still have Baghdad in their sights.

ഫേസ്ബുക്കിലും യൂ-ടുബിലും വൈറല്‍ ആവുന്ന ഹിറ്റ് അല്‍- മൊയ്തു



അങ്ങനെ മൊയ്തീന്‍ ആ സാധനമെടുത്തു... 


നിങ്ങള്‍ ഏറെ കാത്തിരുന്ന അല്‍ മൊയ്തു ഇതാ നിങ്ങള്ക്ക് മുന്നില്‍.. ഇനി ഇത് നിങ്ങളുടെതാണ്.. 

കാണുക.. ഇഷ്ടപ്പെട്ടാല്‍ ഒരു ലൈക്.. ഒരു ഷെയര്‍.. പരമാവധി പ്രചരിപ്പിക്കുക.. അതോടൊപ്പം നിങ്ങളുടെ അഭിപ്പ്രായങ്ങള്‍, അത് അഭിനന്ദനം ആകട്ടെ വിമര്‍ശനം ആകട്ടെ, താഴെ കമന്റുകളില്‍ രേഖപ്പെടുത്തണം 

അപ്പൊ കൂടുതല്‍ ഒന്നും പറയാനില്ല... മൊയ്തീനേ, കണ്ടോക്ക്... 



37,709 views.. അല്‍ മൊയ്തു കുതിച്ചു പായുന്നു...

എത്ര എളുപ്പമാണ് കള്ളങ്ങള്‍ സൃഷ്ട്ടിക്കപ്പെടുന്നത്, എത്ര എളുപ്പമാണ് അവ പ്രചരിക്കുന്നത്, ഒരു ജനതയുടെ തന്നെ അസ്ഥിത്വം എത്ര പെട്ടെന്നാണ് സംശയത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തപ്പെടുന്നത് കാണുക ഷയര്‍ ചെയ്യുക.


മുസ്ലിംകള്‍ക്ക് ഒരു മുന്നറിയിപ്പ്‌. ; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഇങ്ങനെ അല്ല . ശ്രദ്ധിക്കുക

മുസ്ലിംകള്‍ക്ക് ഒരു മുന്നറിയിപ്പ്‌. ; അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ ഇങ്ങനെ അല്ല . ശ്രദ്ധിക്കുക  

DEAR BROTHERS AND SISTERS PLEASE DON'T POST THESE TYPES OF PICTURES.


STOP promoting such images as MIRACLES and WONDERS,which has nothing to do with our faith ! It could be fake too ..! 



Show them the Real miracle,the Glorious Quran!I kindly request all my brothers and 
sisters to refrain from sharing and promting these types of clueless Images to prove our religion!

Share everything according to Quran and sunnah !

THE NAME OF ALLAH IS MOST PURIFIED. DO YOU THINK IT WILL APPEAR ON COWS AND GOATS, WHICH URINATE,EXCRETE, REPRODUCE AND LIVE IN DIRTY ENVIRONMENT? WHEN ALLAH REVEALED THE WAHI OF TORAH IN THE MOUNT SINAI, HE ORDERED PROPHET MUSA AS TO REMOVE HIS FOOTWEAR BEFORE ENTERING IN TO THE PLACE. HE IS MOST GRACIOUS. SO DO NOT EARN THE ANGER OF ALLAH. 

These Images were created by some begger from Indian 
subcontinent (India,Pakistan 
and Bangladesh) to beg some likes and shares. 

ദഅവത്ത് നാം മറക്കുന്ന ബാദ്ധ്യത - Zakeen ന്റെ വീഡിയോ




ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു.


ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .


ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?



" കാലം തന്നെയാണ്‌ സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. "
[Quran 103:1-3]



" അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? "
[Quran 41:33]



" യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. "
[Quran 16:125]




Visit us and follow us:

ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...

പല രീതിയിലും ഉള്ള പരസ്യങ്ങള്‍ കാണുന്നവരാണ് നമ്മള്‍ .. എന്നാല്‍ ഇങ്ങനെ ഒരു വ്യത്യസ്തമായ പരസ്യം കണ്ടു കാണില്ല.. ഈ ഒരു പരസ്യം മനസ്സില്‍ തോന്നിയവനും അത് സാധ്യമാക്കിയവനും തീര്‍ച്ചയായും അഭിനന്ദനം അര്‍ഹിക്കുന്നു ... ഒരു നേരം പോക്കിന് വ്യത്യസ്തമായ ഒരു പരസ്യം...



(വ്യത്യസ്തന്റെ സ്ഥിരം ശൈലി അല്ലെങ്കിലും ഒരു രസത്തിനു മാത്രം..... ആസ്വദിക്കുമെന്ന് വിചാരിക്കുന്നു )

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം - മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍ ഒരു "പൊന്‍"" തൂവല്‍ " കൂടി

കോഴിബസാര്‍ സുല്‍ത്താന്‍ തോട് പാലം 


പാലം ഏതു തോട് ഏതു എന്ന് നാട്ടുകാര്‍ തപ്പികൊണ്ടിരിക്കുന്നു .... മുസ്‌ലിം ലീഗിന്റെ കിരീടത്തില്‍  ഒരു" പൊന്‍ തൂവല്‍ "കൂടി.... കണ്ണൂരില്‍ നിന്നുള്ള വീഡിയോ ........


പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും

യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുവനന്തപുരത്ത് സംഘടിപ്പിച്ച ജനമുന്നേറ്റ റാലിയുടെയും പൊതുസമ്മേളനത്തിന്റെയും പ്രസക്ത ഭാഗങ്ങള്‍ റിപോര്‍ട്ടര്‍ ചാനലില്‍ നിന്നും 

REPEAL U.A.P.A - പ്രതിഷേധ സമ്മേളനം വീഡിയോ


Repeal UAPA


ഈ സ്വമിക്കുള്ള ധൈര്യം നമ്മടെ മൌല്യാക്കള്‍ക്ക് ഇല്ലാതായി പോയല്ലോ

Repeal UAPA popular front of india. 30/05/2013 trivadrum - swami speech 




COMMENT AND LIKE 

റിപ്പോര്‍ട്ടര്‍ ചാനല്‍ നു പ്രവാസികളുടെ നന്ദി ....

പോപ്പുലര്‍ ഫ്രന്റ്‌ കാരായ പതിയിരങ്ങള്‍ ഉള്ള ഗള്‍ഫ്‌ നാടുകളില്‍ ജന വിചാരണ യാത്ര ലൈവ് കാണാന്‍ അവസരം ഒരുക്കിയ റിപ്പോര്‍ട്ടര്‍ ചാനലിന് നന്ദി .......... ഒരായിരം വ്യത്യസ്തമായ വ്യത്യസ്തെന്റെ നന്ദി.....


ജനവിച്ചരണ യാത്രാ സമാപനം ലൈവ് ഷോ :



Live stream videos at Ustream

സുന്നി ബ്രാന്‍ഡ്‌ അവതരിപ്പിക്കുന്ന COCKTAIL മുടി വെള്ളം വേണോ നിങ്ങള്‍ക്ക്

posted by : BLOG ADMIN 


കൊക്ട്ടെയില്‍  മുടി വെള്ളം വേണോ നിങ്ങള്‍ക്ക് ... സുന്നി ബ്രാന്‍ഡ്‌ ഇറക്കുന്ന പുതിയ ഒരു പാനീയം ആണ് ഇത് ,.... മുന്നേ ഇതേ ബ്രാന്‍ഡ്‌ ഇറക്കിയ മുടി വെള്ളം എന്നാ പ്രോഡക്റ്റ് ന്റെ വന്‍ ജന പിന്തുണയും അത് കുടിച് ഷെയര്‍ കിട്ടി പണക്കാരായ പല സുന്നി നേതാക്കന്മാരുടെയും അഭ്യര്‍ത്ഥന മാനിച്ച് ഇറക്കുന്ന ഒരു ഉല്പന്നം ആണ് "കൊക്ട്ടെയില്‍   "  മുടി വെള്ളം.

ഈ  കമ്പനി യുടെ ബ്രാന്‍ഡ്‌ മാനേജര്‍ പരയുനത് കേള്‍ക്കുക :




ഇത് കേട്ടല്ലോ... . മുന്നേ ഇറക്കിയ മുടി വെള്ളത്തില്‍ സാദാരണ വെള്ളം ആണെങ്കില്‍ ഇതില്‍ ഉപയോഗിക്കുക സം സം വെള്ളം തെളിച്ച കിണറ്റിലെ വെള്ളം   ... പിന്നെ അതില്‍ മുടി മുക്കി എടുക്കും  ... പിന്നെ ലോകത്തിന്റെ മുത്തായ (സുന്നികളുടെ മാത്രമല്ല) നബി കരീം (സ്വ ) യുടെ ഖബറിടം തുടച്ച അവിടത്തെ മണ്ണോടു കൂടിയ തുണി അതില്‍ മുക്കി എടുക്കും ..(മദീനയിലെ മണ്ണ് കൊണ്ട് പോകുനതിന്റെ വിധി എന്താണെന്ന് ഒന്ന് അറിവുള്ള ആളോട് ചോദിക്കുക ) . മുന്നേ കൊടുത്തത്‌ വെറും മുടിയിട്ട വെള്ളമല്ലേ . ഇപ്പൊ പോരിശ കൂട്ടി ... എന്നിട്ടോ ഈ വെള്ളം വലിയ പാത്രത്തിലുള്ള വെള്ളത്തില്‍ ഒഴിക്കും. പിന്നെ ആവശ്യക്കാര്‍ക്ക്‌ പൈസ അടച്ച രസിപ്റ്റ്‌ കൊടുത്ത് കുപ്പിയില്‍ നിറക്കാം.. പൈസ അവര്‍ പറയില്ല ..നിങ്ങള്‍ കൊടുത്താല്‍ മതി..  കൂടുതല്‍ പൈസ കൊടുത്താല്‍ കൂടുതല്‍ ഷെയര്‍ കിട്ടും (പുണ്യം). പിന്നെ ഏറ്റവും പ്രാധാന്യം  ആരും എതിര്കരുത് .. വേണേല്‍ കുടിക്കുക... ആരെയും നിര്‍ബന്തിക്കില്ല ... അവര്‍ വിശ്വസിച് കൊള്ളും.


(ആരെയും വേദനിപിക്കാനല്ല .. തെറ്റിനെ എതിര്‍ക്കുന്നത് മുസല്‍മാന്റെ കടമയാണ് .. പണ്ടിതന്മാരോടുള്ള ബഹുമാനത്തോടു കൂടി ഞാന്‍ ഇത് സമര്പിക്കുന്നു..അഭിപ്രായങ്ങള്‍ തായെ കൊടുക്കുക )

UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍ (ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)


posted - video by Open eye





UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍
(ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)



SEE THIS VIDEO :

http://www.facebook.com/photo.php?v=10151444474315949&set=vb.410387479002131&type=2&theater

യു.എ.പി.എ: രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- കരമ അശ്റഫ് മൌലവി



Photo: യു.എ.പി.എ: രാഷ്ട്രീയക്കാര്‍ മുതലക്കണ്ണീര്‍ ഒഴുക്കുന്നു- കരമ അശ്റഫ് മൌലവി

തിരൂര്‍: യു.എ.പി.എ കരിിമയം പാസാക്കിയെടുക്കാന്‍ കൂട്ടുിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാ പ്രസിഡന്റ് കരമ അശ്റഫ് മൌലവി. യു.എ.പി.എക്കെതിരെ പോപുലര്‍ ഫ്രണ്ട് ടത്തുന്ന ജവിചാരണയാത്രക്ക് തിരൂരില്‍ ല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിിയമത്തിതിെരെ രംഗത്തുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഭയപ്പെടുകയാണ്.ാറാത്ത് സംഭവം വലിയ കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പോലിസുകാരെ പോലും കൊണ്ടുവന്നു ചോദ്യം ചെയ്തു. അവയെല്ലാം പരാജയപ്പെട്ടതോടെ ാറാത്തേത് ലഷ്കര്‍ ക്യാംപായിരുന്നുവെന്നും ഓടിപ്പോയവര്‍ ലഷ്കര്‍ കമാന്‍ഡോകളാണെന്നും അംഗീകരിച്ചാല്‍ മാത്രം മതിയെന്നും അതിായി രണ്ടു ലക്ഷം രൂപയും വീടും ല്‍കാമെന്നുമാണ് പോലിസിന്റെ വാഗ്ദാം.

എ.ഡി.ജി.പി സെന്‍കുമാര്‍ മാരമക്കെതിരെ വാര്‍ത്ത ല്‍കിയത് തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി മാപ്പുപറഞ്ഞു. എന്നാല്‍ ാപപുലര്‍ഫ്രണ്ട് രാജ്യ സുരക്ഷക്കെതിരെയാണെന്നും സിമിയുടെ ബി ഗ്രൂപ്പാണെന്നും 27 കൊലപാതകങ്ങള്‍ ടത്തിയിട്ടുണ്െടന്നും എ.ഡി.ജി.പി ല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.പരപ്പങ്ങാടി സ്വദേശി സകരിയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലിസ് ഗാന്ധിജിയെ കൊന്ന, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്ത് കലാപത്ത്ി തൃേത്വം ല്‍കിയ ഫാഷിസ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലെന്നും അഷ്റഫ് മൌലവി
posted by AL Ameen

 യു.എ.പി.എ കരിനിമയം പാസാക്കിയെടുക്കാന്‍ കൂട്ടുനിന്നവര്‍ ഇപ്പോള്‍ മുതലക്കണ്ണീരൊഴുക്കുകയാണെന്ന് സംസ്ഥാ പ്രസിഡന്റ് കരമ അശ്റഫ് മൌലവി പറഞ്ഞു . യു.എ.പി.എക്കെതിരെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജവിചാരണയാത്രക്ക് തിരൂരില്‍ ല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

കരിനിയമത്തിതിനെരെ രംഗത്തുവരാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഒന്നടങ്കം ഭയപ്പെടുകയാണ്.നാറാത്ത് സംഭവം വലിയ കുറ്റമാണെന്നു വരുത്തിതീര്‍ക്കാന്‍ പോലിസ് ശ്രമിക്കുന്നു. കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളിലെ പോലിസുകാരെ പോലും കൊണ്ടുവന്നു ചോദ്യം ചെയ്തു. അവയെല്ലാം പരാജയപ്പെട്ടതോടെ നാറാത്തേത് ലഷ്കര്‍ ക്യാംപായിരുന്നുവെന്നും ഓടിപ്പോയവര്‍ ലഷ്കര്‍ കമാന്‍ഡോകളാണെന്നും അംഗീകരിച്ചാല്‍ മാത്രം മതിയെന്നും അതിായി രണ്ടു ലക്ഷം രൂപയും വീടും ല്‍കാമെന്നുമാണ് പോലിസിന്റെ വാഗ്ദാം.


എ.ഡി.ജി.പി സെന്‍കുമാര്‍ മാരമക്കെതിരെ വാര്‍ത്ത ല്‍കിയത് തെറ്റായിപ്പോയെന്നു മുഖ്യമന്ത്രി മാപ്പുപറഞ്ഞു. എന്നാല്‍ ാപപുലര്‍ഫ്രണ്ട് രാജ്യ സുരക്ഷക്കെതിരെയാണെന്നും സിമിയുടെ ബി ഗ്രൂപ്പാണെന്നും 27 കൊലപാതകങ്ങള്‍ നടത്തിയിട്ടുണ്െടന്നും എ.ഡി.ജി.പി ല്‍കിയ വിവരങ്ങള്‍ തെറ്റാണെന്നു ബോധ്യപ്പെട്ടിട്ടും മാപ്പു പറയാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.പരപ്പങ്ങാടി സ്വദേശി സകരിയ്യ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ യു.എ.പി.എ ചുമത്തിയ പോലിസ് ഗാന്ധിജിയെ കൊന്ന, ബാബരി മസ്ജിദ് തകര്‍ത്ത, ഗുജറാത്ത് കലാപത്തിനു  നേതൃത്വം നല്‍കിയ ഫാഷിസ്റുകള്‍ക്കെതിരെ യു.എ.പി.എ ചുമത്താന്‍ തയ്യാറായില്ലെന്നും അഷ്റഫ് മൌലവി

നാറാത്തെ ആയുധപരിശീലം പോലിസ് കെട്ടുകഥയെന്ന്




നാറാത്തെ ആയുധപരിശീലം പോലിസ് കെട്ടുകഥയെന്ന് വസ്തുതാ്വഷണ റിപോര്‍ട്ട്:
പിടികൂടിയത് ബോംബെന്നു തോന്നിപ്പിക്കുന്ന വസ്തുവെന്ന് പോലിസ്

    21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കുമേല്‍ യു.എ.പി.എ. ചുമത്താനിടയാക്കിയ നാറാത്ത് സംഭവം പോലിസ് സൃഷ്ടിയാണെന്നു വ്യക്തമായി. നാറാത്ത് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ല്‍ നിന്ന് ആയുധപരിശീലത്തിനിടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ പിടികൂടിയ സംഭവമാണ് പോലിസ് സൃഷ്ടിയായിരുന്നുവെന്ന് വസ്തുതാന്വെഷണസംഘം കണ്ടെത്തിയത്. ദേശീയ മുഷ്യാവകാശ ഏകോപ സമിതി(എന്‍.സി.എച്ച്.ആര്‍.ഒ.) സംഘം പ്രദേശത്തു ടത്തിയ തെളിവെടുപ്പിലാണ് പോലിസ് ആരോപണങ്ങള്‍ തെറ്റാണെന്നു തെളിഞ്ഞത്. 
തണല്‍ ട്രസ്റ്റിനു കീഴിലുള്ള നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെടുത്തെന്ന് പറയുന്നതില്‍ ബോംബുകളില്ലെന്നും, ബോംബെന്ന് തോന്നിപ്പിക്കുന്ന വസ്തുക്കളാണെന്നും റെയ്ഡിനു നേതൃത്വം നല്‍കിയ മയ്യില്‍ എസ്.ഐ. സുരേന്ദ്രന്‍ കല്യാടന്‍ വസ്തുതാ്വഷണ സംഘത്തോടു വെളിപ്പെടുത്തി. 
കേസ്വഷിക്കുന്ന കണ്ണൂര്‍ ഡിവൈ.എസ്.പി. പി സുകുമാരന്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് സി.പി.എം. പ്രതിിധി കെ വി മേമി, വാര്‍ഡ് മെംബര്‍ മുസ്ലിംലീഗ് പ്രതിനിധി കെ വി സലാം ഹാജി, കെട്ടിടത്തിന്റെ പരിസരത്തുള്ള വീട്ടുകാര്‍, മഹല്ല് കമ്മിറ്റിയംഗങ്ങള്‍, ഫലാഹ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ പി മുസ്തഫ, അറസ്റിു ദൃക്സാക്ഷികളായ സലീം, ജാഫര്‍, കെ പി മൂസാന്‍കുട്ടി തുടങ്ങി നിരവധി പേരില്‍ നിന്നാണു സംഘം തെളിവെടുത്തത്. കെട്ടിടത്തില്‍ ബോംബ് നിര്‍മാണമോ മറ്റോ ടന്നതായുള്ള വാര്‍ത്തകള്‍ പരിസരവാസികളായ സുധീഷ്, അബ്ദുല്ല, സലീം, മൂസാന്‍കുട്ടി എന്നിവര്‍ നിരാകരിച്ചിട്ടുണ്ട്. 

യോഗാ പരിശീലത്തിലേര്‍പ്പെട്ട 21 യുവാക്കളെയും ആദ്യമെത്തിയ നാലു പോലിസുകാര്‍ സ്റ്റേഷിലേക്കു വരണമെന്നു പറഞ്ഞാണ് മയ്യില്‍ പോലിസ് സ്റ്റേഷിലേക്കെത്തിച്ചത്. ഈ സമയത്ത് ആയുധങ്ങളോ സംശയകരമായ വസ്തുക്കളോ കണ്ടെടുത്തിരുനില്ല. പിന്നീട് 45 മിനിറ്റിനും ഒന്നര മണിക്കൂറിനും ഇടയിലാണ് ആയുധപരിശീലമെന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കപ്പെട്ടതെന്നും അ്വഷണത്തില്‍ ബോധ്യപ്പെട്ടു. 

രണ്ടു വര്‍ഷത്തിലധികമായി കെട്ടിടത്തില്‍ വിവിധ പരിപാടികള്‍ നടക്കുന്നുണ്ട്. സംശയകരമായ യാതൊന്നും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിപാടികളൊക്കെ സമാധാപരമായിട്ടായിരുന്നുവെന്നും പരിസരവാസികള്‍ വ്യക്തമാക്കിയതായി എന്‍.സി.എച്ച്.ആര്‍.ഒ. ഭാരവാഹികള്‍ വാര്‍ത്താസമ്മേളത്തില്‍ പറഞ്ഞു. മാത്രമല്ല, ജവാസകേന്ദ്രത്തിലുള്ള കെട്ടിടത്തികത്ത് എന്തു നടന്നാലും അതുവഴി നടന്നുപോവുന്നവര്‍ക്കു വ്യക്തമായി കാണാം. പുറത്തുിന്നു നോക്കിയാല്‍ കാണാവുന്ന വലിയ ഗ്രില്ലുകളാണ് കെട്ടിടത്തിന്റെ ജനലിനുള്ളത്. ഏതെങ്കിലും വിധത്തിലുള്ള പരിശീലങ്ങള്‍ ഇവിടെ നടത്താനാവുമെന്നു ചിന്തിക്കുന്നത് യുക്തിക്കു നിരക്കാത്തതാണ്. ഇതിനു മുമ്പും പരാതി ലഭിച്ചതിത്തുടര്‍ന്ന് ഇവിടെ പരിശോധ നടത്തിയെങ്കിലും ഒന്നും കണ്ടടെത്തിയില്ലെന്നു മയ്യില്‍ എസ്.ഐ. പറഞ്ഞു. പോലിസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു കെട്ടിടമെന്ന് ഇതില്‍നിന്നു വ്യക്തമാണ്. 
                           
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ. സ്ഥാാര്‍ഥിക്കു ലഭിച്ച വോട്ടുകള്‍ പഞ്ചായത്ത് ഭരണം ലീഗിനു നഷ്ടപ്പെടുത്തിയിരുന്നു. കൂടാതെ, മണല്‍മാഫിയക്കെതിരേ പോസ്റ്ററുകളും മറ്റും പതിച്ചിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം രാഷ്ട്രീയ പകപോക്കല്‍ നടന്നിട്ടുണ് ടോയെന്ന് അന്വെഷികണം. തൊണ്ടി മുതലുകളായി പോലിസ് പറയുന്ന 172 വസ്തുക്കളില്‍ യു.എ.പി.എ. എന്ന കരിിയമം ചുമത്താന്‍ മാത്രം ഒന്നുമില്ല. 10 രൂപ നോട്ടുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, കിഷിലെ ഫ്രീസോണ്‍ പാസ്, 65 സെന്റീമീറ്റര്‍ നിള മുള്ള വടിവാള്‍, ചണൂല്‍, ആണികള്‍, തിരിച്ചറിയല്‍ കാര്‍ഡ്, വടികള്‍, ഇഷ്ടിക തുടങ്ങിയവയാണ് മാരകമായ വസ്തുക്കളായി പോലിസ് മാധ്യമങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. കടകളില്‍നിന്നു ലഭിക്കുന്ന സി.ഡികളും പൊതുജങ്ങള്‍ക്കു വിതരണം ചെയ്ത ലഘുലേഘകളുമാണ് രഹസ്യരേഖകളെന്ന വ്യാജേന പ്രചരിപ്പിച്ചത്. അറസ്റ് ചെയ്യുമ്പോള്‍ പാലിക്കണമെന്നു സുപ്രിംകോടതി നിര്‍ദേശിച്ച കാര്യങ്ങളൊന്നും 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ കാര്യത്തില്‍ പോലിസ് പാലിച്ചിട്ടില്ലെന്നും തെളിവെടുപ്പില്‍ വ്യക്തമായി. 
എന്‍.സി.എച്ച്.ആര്‍.ഒ. ദേശീയ സെക്രട്ടറി റെനി ഐലിന്‍(തിരുവന്തപുരം), ദേശീയ എക്സിക്യൂട്ടീവ് മെംബര്‍മാരായ പ്രഫ. എ മാര്‍ക്സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരള ചാപ്റ്റര്‍ മെംബര്‍ അഡ്വ. എം എ ഷുക്കൂര്‍(മലപ്പുറം), എഴുത്തുകാരും ആക്റ്റിവിസ്റുമായ കെ എം വേണുഗോപാല്‍(കണ്ണൂര്‍), മാധ്യമപ്രവര്‍ത്തകായ മുഹമ്മദ് ശബീര്‍(മംഗലാപുരം) എന്നിവരാണ് തെളിവെടുപ്പ് സംഘത്തിലുണ്ടായിരുന്നത്. 
തെളിവെടുപ്പിന്റെ സംക്ഷിപ്ത രൂപം ഇന്നലെ കണ്ണൂരില്‍ വാര്‍ത്താസമ്മേളത്തില്‍ വിതരണം ചെയ്തു.


link

Related Posts Plugin for WordPress, Blogger...