Search the blog

Custom Search

ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം -





ഒന്നും രണ്ടും അല്ല ,25,000 ല്‍ അധികം മലയാളികള്‍ ലുലുവില്‍ ജോലി ചെയ്യുന്നു. അതായത് 25,000 കുടുംബങ്ങള്‍ പട്ടിണി ഇല്ലാതെ ജീവിക്കുന്നു..പല പ്രവാസികളും പറയുന്നത്‌ കേട്ടിട്ടുണ്ട് ജോലിക്കാരുടെ ശമ്പളം അവര്‍ അവര്‍ അറിയാതെ തന്നെ വീട്ടിലേക്കു തന്നെ അല്ലെ അയക്കുനത് എന്ന് രഹസ്യമായി അന്യോഷിക്കാറുണ്ട് എന്നും അവര്ക്ക് വേണ്ട മറ്റു നല്ല ഉപദേശങ്ങളും കൊടുക്കാറുണ്ട് എന്ന്!!! അങ്ങനെ ഉള്ള
ഒരു മുതലാളിയാണ് ശ്രീ യൂസഫലി, അത് നമ്മുടെ നാട്ടുകാര്ക്ക്് അതറിയില്ലെങ്ങിലും ഓരോ പ്രവാസിക്കും അതറിയാം അദ്ദേഹം ഇന്ന് 'കുത്തക മുതലാളി ' എങ്കില്‍ അദ്ധേഹത്തിന്റെ മിടുക്ക്..
ഞങ്ങള്‍ പ്രവാസികള്‍ യുസഫ് അലിക്കൊപ്പം ..അംഗീകരിക്കുന്നവര്ക്ക് ഷെയര്‍ ചെയ്യാം അല്ലാത്തവര്ക്ക്ക പ്രതികരിക്കാം........................


PLEASE CLICK&LIKE THIS PAGE ‘നമ്മുടെ നാട്’╚►http://www.facebook.com/pages/നമ്മുടെ-നാട്/210394269098190

ABDUL NASER MADANI .- SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA




SDPI KARNATAKA & KERALA STATE LEADERS JOINED TO MEET THE KARNATAKA CHEIF MINISTER SIDDARAMAYYA TO SEEK JUSTICE FOR PDP LEADER ABDUL NASER MADANI .

മദനിക്ക്‌ നീതി തേടി എസ് ഡി പി ഐ കര്‍ണാടക , കേരള സ്റ്റേറ്റ് നേതാക്കള്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് നിവേദനം നല്‍കി


"
அப்துல் நாசர் மதானிக்கு நீதி கேட்டு கேரளா மற்றும் கர்நாடகா எஸ்.டி.பி.ஐ தலைவர்கள் கர்நாடகா முதல்வரை சந்தித்த காட்சி   "

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകട - ഹെല്‍പ്പറെ ആവശ്യമുണ്ട് - കാക്കന്മാര്‍ക്ക് മുന്‍ഗണന


പോസ്റ്റിയത് : Mustafa Kadangode

കൊപ്പുണ്ണി നായരുടെ അല്‍ മൊസാദ് ഇറച്ചി വെട്ടുകടയിലേക്ക് ഹെല്‍പ്പറെ ആവശ്യമുണ്ട് കാക്കന്മാര്‍ക്ക് മുന്‍ഗണന. ഒരു വര്‍ഷത്തെ സേവനത്തിനു രണ്ടു ലക്ഷവും വീടും വരെ നേടാം. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക
===============================================

പണ്ട് പണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്നേ ഉണ്ടായൊരു കഥയാണിത്. ഈ കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്‍പ്പികം അല്ല കാരണം എന്തെന്ന് വെച്ചാല്‍ മുകളില്‍ പറഞ്ഞ മാതിരി ഇതൊരു കഥയല്ല എന്നത് തന്നെ. ഏകദേശം BC 2013 ഇല്‍ ഉണ്ടായ ഒരു ചരിത്രമെന്ന് വേണേല്‍ ഇതിനെ പറയാം.. പതിവ് പോലെ അന്ന് പുലര്‍കാലത്ത് നേരം വെളുത്തപ്പോള്‍ ചായക്കടയില്‍ വന്നിരുന്നു ബടായി പറഞ്ഞു ഇരിക്കാറുള്ള നമ്മടെ കഥാനായകന്‍ ഏറ്റവും കൂടുതല്‍ കളര്‍ ഫോട്ടോകളുള്ള മലയാളം മത്തിക്കറി എന്ന ഒരു മുത്തശി പത്രത്തില്‍ എന്തൊക്കെയോ നോക്കി കൊണ്ടിരുന്നു അപ്പോഴാണ്‌ ആ പരസ്യം ഓന്റെ കണ്ണില്‍ പെട്ടത്. അല്‍ മൊസാദ് എന്ന ഇറച്ചി വെട്ടുകടയിലേക്ക് ഒരു സഹായിയെ വേണം കാക്കന്മാര്‍ക്ക് മുന്‍ഗണന ഉയര്‍ന്ന വേതന. താമസം. ഭക്ഷണം. + കമ്മീഷന്‍ താല്പര്യം ഉള്ളവര്‍ താഴെ കാണുന്ന നമ്പരില്‍ വിളിക്കുക. ഇത് കണ്ട ഞമ്മടെ കഥാനായകനായ ബൂലോക ബടായിക്കാരന്‍ ഷംസു. ചായകുടി നിറുത്തി. ഇറച്ചികച്ചവടക്കാരനായ കൊപ്പുണ്ണി നായര്‍ക്ക് ഉടനെ തന്നെ ഫോണ്‍ ചെയ്തു. മാന്യമായ് സംസാരിക്കുന്ന ആ പോത്ത് കച്ചവടക്കാരനില്‍ പൂര്‍ണ്ണ വിശോസനായ ഷംസു. ഒഫ്കൊഴ്സ് പറഞു സന്തോഷപൂര്‍വ്വം അയാളുടെ അടുത്തേക്ക് എത്തിയത്. കാര്യം കാണാന്‍ ഏതു നാറിയേയും മാന്യമായി പ്രശംസിക്കുന്ന ശംസൂന് ആ ജോലി ശരിയായി. ശമ്പളത്തെ കുറിച്ച് എന്നന്ന്യേഷിച്ച ശംസൂനോട് കൊപ്പുണ്ണി നായര്‍ പറഞ്ഞു ശമ്പളം ഒന്നും ഒരു വിഷയാക്കണ്ട . കച്ചവടം ഒക്കെ ശരിയായി വന്നാല്‍ അണക്ക്‌ ഞമ്മള് ഒരു വീട് വെച്ച് തരാം. ഒരു കൊല്ലം പണി എടുത്താല്‍ രണ്ടു ലച്ചം ഉറുപ്പികയും തരാം ഇത് കേട്ട ബൂലോക ബടായിക്കാരന്‍ സന്തോഷം കൊണ്ട് ഉള്ളില്‍ ചിരിച്ചു കുഴപ്പമില്ല ഒഫ്കൊഴ്സ് ആയും നിങ്ങളെ വിശോസിക്കുന്നു എന്നും പറഞ്ഞു അന്നു തന്നെ ജോലിക്ക് കയറി.

ചന്തയില്‍ പോയി പോത്തിനെ ലേലം വിളിക്കാനും കൊണ്ടു വരാനും അറുത്തു വില്‍ക്കാനും എപ്പോഴും കൊപ്പുണ്ണി നായരുടെ കൂടെ ഒരു വാലായി ഷംസുവും കൂടി. അങ്ങനെ ലേലം വിളിക്കുന്ന സമയത്തൊക്കെ ലേല സന്ഘ്യ ആരെങ്കിലും കയറ്റി വിളിച്ച് പോത്തിനെ വാങ്ങുമെന്നു തോനുമ്പോള്‍ നായരുടെ പിന്നില്‍ നിന്ന് ഷംസു അയാളുടെ കുണ്ടീമേല്‍ അമര്‍ത്തി ഒന്ന് തോണ്ടും. കാരണം പോത്തിനെ വാങ്ങിയാലെ കച്ചവടം ഉശാറാകൂ. നായര്‍ക്കു നഷ്ട്ടം വന്നാലും വേണ്ടില്ല ഞമ്മക്ക് ഇറച്ചിക്കചോടം നടക്കണം എന്നെ ശംസൂന് ഒള്ളൂ. പിന്നെ എല്ലും തോലും ബോട്ടിയും ഒക്കെ വിറ്റാല്‍ കിട്ടുന്നനക്കാപിച്ചയും ശംസൂന് തന്നെ. എന്തായാലും കചോടം നടന്നാലെ ഞമ്മക്ക് പുതിയ പൊര കെറ്റാന്‍ പറ്റൂ എന്ന് ശംസൂന് അറിയാം. അങ്ങനെ കൊപ്പുണ്ണിനായരുടെ കുണ്ടീമേല്‍ തോണ്ടി തോണ്ടി നാലഞ്ചു മാസം കടന്നു പോയീ. അങ്ങനെ ഇരിക്കും മ്പോളാണ്. വയനാട്ടിലെ ഒരു പേരുകേട്ട മൂരി ക്കച്ചവടക്കാരന്‍ കൊപ്പുണ്ണി നായരെ തേടിവന്ന് പറഞ്ഞത്. നാറാത്ത് മറ്റന്നാള്‍ മറുകണ്ടം ചാടി അബ്ദുള്ളാന്‍റെ പൊരേല് ഒരു ബെല്ല്യ കല്ല്യാണം ഉണ്ട്. അവിടേക്ക് നാളെ ഒരു ആറു പോത്തിനെ വേണം അത്യാവശ്യമാണ്. അവര് ആട് ബിരിയാണി പ്ലാന്‍ ചെയ്തതാ സമരം കാരണം അതെനിക്ക് എത്തിക്കാനായില്ല. ഇപ്പോള്‍ പോതായാലും മതിയെന്ന് പറഞ്ഞക്കാ ഇങ്ങടെല് പോത്തുണ്ടോ ബിരിയാണിക്കുള്ള കഷ്ണങ്ങള്‍ ആക്കി അവിടെ എത്തിച്ചു കൊടുക്കണം. ഇത് കേട്ട് എന്താ ചെയ്യാന്ന് അന്തംവിട്ടു നിന്ന നായരോടു നിങ്ങക്ക് പറ്റുമെങ്കില്‍ ഞമ്മക്ക് അഞ്ചു ശതമാനം കമ്മീഷന്‍ തന്നാല്‍ ഇപ്പോള്‍ കച്ചോടം ഒറപ്പിക്കാം എന്നുംപറഞ്ഞ്. ഷാജി ഒരു വെല്ലുവിള്യാ പറ്റോ പറ്റോ ഇപ്പപ്പറിയണം. ഇതുകേട്ട നായര് പറഞ്ഞു ഞമ്മടെ കയ്യില്‍ പോത്തുകള്‍ ഒന്നും ഇല്ല്യ. എന്താ ചെയ്യാ എന്നാലോചിച്ചു നിന്ന നായരുടെ കുണ്ടിമേല്‍ ഞമ്മടെ ബടായി ഷംസു പതിവുള്ള ആ തോണ്ടല്‍ പാസാക്കി. ഷംസു തോണ്ടിയപ്പോള്‍ കൊപ്പുണ്ണി നായര് ഉള്ള സത്യംപറഞ്ഞു നല്ല അഞ്ചു മൂരികള്‍ ഉണ്ട് അത് വേണേല്‍ നുറുക്കി പോത്തെന്നും പറഞ്ഞ് കഷ്ണം ആക്കി കൊടുക്കാം എന്തേ വേണോ.? അവസാനം ബെല്ലാരി ഷാജി കൊപ്പുണ്ണി നായരോട് ഒരു കലക്ക് അങ്ങണ്ട് കലക്കി ഇങ്ങള് നാളെ വെയ്കീട്ടു ഇറച്ചി അവിടെ എത്തിചോളീം. നറാത്തെ ആളുകള്‍ക്ക് പോത്തിനിം മൂരീനിം മനസ്സിലാവില്ല അത് മനസ്സിലാക്കാന്‍ ബുദ്ദി ഉള്ള വല്ല നാറാത്തുകാരും ഉണ്ടേല്‍ ഞമ്മടെ അടുത്തേക്ക്‌ വരട്ടെ എന്ന് വല്ല്യ ഒരു വെല്ലുവിളിയും നടത്തി ഒന്നര ലക്ഷത്തിനു കച്ചോടം ഉറപ്പിച്ചു അഞ്ചു ശതമാനം കമ്മീഷനും ചോദിച്ചു തല ചൊറിയാന്‍ തുടങ്ങി. അന്‍റെ കമ്മീഷന്‍ വീട്ട്‌ കാരുടെ കയ്യില്‍നിന്നും കിട്ടിയിട്ട് തന്നാ പോരെ ഷാജ്യെ. അത് നട്ക്കിലെന്നു പറഞ്ഞ് ഷാജീം കൊപ്പുണ്ണി നായരും അങ്ങോട്ടും ഇങ്ങോട്ടും വര്‍ത്തമാനം ആയപ്പോള്‍ . എങ്ങനെയെങ്കിലും കച്ചോടം നടക്കട്ടെ. എന്ന് വിചാരിച്ചു ബടായി ഷംസു കൊപ്പുണ്ണി നായരുടെ കുണ്ടിമേല്‍ വീണ്ടും തോണ്ടി അപ്പോള്‍ വര്‍ത്തമാനം നിറുത്തി ബെല്ലാരി ഷാജിക്ക് കമ്മീഷനും കൊടുത്ത് ഇറച്ചി കൊടുക്കേണ്ട അട്രെസ്സും വാങ്ങി കച്ചോടം ഉറപ്പിച്ചു ഷാജിയെ പറഞ്ഞു വിട്ടു.

അടുത്തദിവസം നാറാത്തെ കല്യാണ വീട്ടിലേക്കു പോത്താനെന്നുംപറഞ്ഞു നാറാത്തുള്ള ആളുകള്‍ക്ക് നല്ല മൂരി ഇറച്ചി കൊണ്ടു കൊടുത്തു. മൂരിയുടെ കാശുവാങ്ങാന്‍ അബ്ദുള്ളാനെ ചെന്ന് കണ്ടപ്പോഴാണ് രസം ഞായറാഴ്ച ബാങ്ക് അവതിയായ കാരണം കയ്യിലെ കാശൊക്കെ തീര്‍ന്നു നാളെ വായോ കൊയെ. എന്ന് പറഞ്ഞ അബ്ദുള്ളായുമായ് ഷംസു നല്ല വര്‍ത്തമാനം ആയി. എന്നെ വിശോസല്ല്യെ ഞാന്‍ ആരാനെന്നറിയോ എന്നൊരു ചോദ്യം അബ്ദുള്ളാന്‍റെ വക. പെട്ടന്ന് ഷംസു അറിയാതെ മറുകണ്ടം ചാടി അബ്ദുല്ലയല്ലെന്നു തിരിച്ചു ചോദിച്ചു പോയി കണ്ണുരുട്ടി നോക്കുന്ന അയാളുടെ നോട്ടം കണ്ടപ്പോളാണ് ശംസൂന് പറഞ്ഞ വിഡ്ഢിത്തം മനസ്സിലായത്. ഷംസു പിന്നെ കൊപ്പുണ്ണി നായര്ടെ പിന്നിലേക്ക്‌ വലിഞ്ഞത് ചെറിയ വര്‍ത്തമാനം ഒക്കെ ആയി അവസാനം ഞമ്മടെ ബടായി ഷംസു നായരുടെ കുണ്ടീമേല്‍ പതിവുള്ള തൊണ്ട് കൊടുത്തു. എന്നാല്‍ കാലത്ത് 10.30 നു തന്നെ കാശ് വാങ്ങാന്‍ വരാമെന്ന് പറഞ്ഞു തിരിച്ച് പോന്നു. രാത്രിയില്‍ നെയ്ചോറിനു വെച്ച ചിക്കന്‍ കറി തേയാതെ വന്നപ്പോള്‍ ബിരിയാണി വെപ്പുകാരന്‍ ശംസുന്റെ കുറച്ച് പോത്തിറച്ചി എടുത്തു കറിവെച്ച്. നെയ്ചോറിനോപ്പം കൊടുത്തു. മൂരി യിറച്ചി തിന്ന വീട്ടുകാരു അടക്കം ഉള്ളവര്‍ കുറച്ചു കഴിഞ്ഞു വയറു വേതന വന്നു അങ്ങോട്ടും ഇങ്ങോട്ടും ഓടി പറമ്പുകളില്‍ വരെ അഭയം പ്രാബിച്ചു. വീട്ടുകാരും നാട്ടുകാരും വെപ്പുകാരനെ ചീത്ത പറയാന്‍ തുടങ്ങി. വെപ്പുകാരന്‍ ഉള്ള സത്യം പറഞ്ഞു പത്തിരുപതിമൂനു കൊല്ലമായി ഞമ്മള് ബിരിയാണി വെക്കാന്‍ തുടങ്ങിയിട്ട് വയറു നിറഞ്ഞ് എണീല്‍ക്കുംപോള്‍ മാത്രമേ ഞമ്മളെ ചിലര് കുറ്റം പറയാറുള്ളൂ. അത് പള്ളയില്‍ സ്ഥലം ഇല്ലാത്തതു കൊണ്ടു മാത്രമാണെന്ന് ഞമ്മക്കറിയാം. അല്ലാതെ ഞമ്മള് വെക്കണ ഭക്ഷണത്തെ ആരും ഇതുവരെ കുറ്റം പറഞ്ഞിട്ടില്ല. ഞാനും തിന്നു ഇങ്ങടെ ഈ പോത്ത് കറി. നിങ്ങളെ അല്‍ മോസാദിലെ അറവുകാര് പറ്റിച്ചതാണ് ഇത് പോത്തല്ല നല്ല മൂരിയാ. ഇത് കേട്ട് ഭ്രാന്തുവന്ന അബ്ദുള്ള. കൊപ്പുണ്ണി നായരെയും ശംസുവിനെയും അന്യേഷിച്ച് അവരുടെ അടുത്തു ചെന്ന് മതിവരുവോളം അങ്ങണ്ട് ആട്ടി. അവരുടെ ഒരു പോത്തിറച്ചിഎന്നും പറഞ്ഞ് മൂരി ഇറച്ചി മുറ്റത്തും വെച്ച് കാശ് കൊടുക്കാതെ തിരിച്ചു പോയപ്പോള്‍ ഇറചിക്കചോടത്തില്‍ നഷ്ട്ടം വന്ന കൊപ്പുണ്ണി നായര് വിഷമിച്ച് കൊണ്ട് നീയാണിതിനൊക്കെ കാരണമെന്ന് പറഞ്ഞ് ശംസൂനെ തുറിച്ചു നോക്കി. അത് ശംസൂന് ഇഷ്ട്ടയില്ല. ബൂ ലോക ബടായി ഷംസു നായരുടെ മുഖത്തു നോക്കി രണ്ടു വര്‍ത്തമാനം അങ്ങണ്ട് പറഞ്ഞു.

"എന്നെ എന്തിനാ നോക്കി പേടിപ്പിക്കുന്നെ കല്യാണ വീട്ടില്‍ ഇറച്ചി കൊടുത്തിട്ട് കാശു വാങ്ങാതെ പോനത് നിങ്ങള്‍ തന്നെ അല്ലെ. നിങ്ങള്‍ തമ്മില്‍ വര്‍ത്താനം ആയപ്പോള്‍ ഞാന്‍ ഇങ്ങളെ തോണ്ടിയതല്ലേ. എന്നിട്ടും നിങ്ങള്‍ കാശ് വാങ്ങാതെ പോന്നത് എന്‍റെ കുറ്റാ.. ആ മൂരി ക്കച്ചവടക്കാരനുമായ് വര്‍ത്താനം ഉണ്ടായപ്പോഴും നിങ്ങളെ ഞാന്‍ തോണ്ടിയതാ അയാള്‍ക്കും നിങ്ങള് കാശ്കൊടുത്തു. എന്താ എനിക്കൊരു വിലയുമില്ലേ" ഞമ്മടെ കൊപ്പുണ്ണി നായര്‍ക്കു ഇത് കേട്ടപ്പോളാണ് ബൂലോക ബടായിക്കാരന്‍ ഷംസു വിനെ. ശരിക്കും മനസ്സിലായത്‌.. ഇറങ്ങി പോട പോത്തെ ഈ വഴിക്ക് കാണരുതെന്ന് പറഞ്ഞു അടിക്കാന്‍ ചെന്നപ്പോള്‍ ഷംസു പറയാ.. ഞാന്‍ സുന്നത്ത് ജമാത്തിനെ മുറുക്കെ പിടിക്കുന്ന ആളാ... അതുകൊണ്ട് തന്നെ ഞാനങ്ങനെ ഒന്നും പോകില്ല എനിക്ക് എന്‍റെ കൂലി വേണം ജോലി ചെയ്‌താല്‍ വിയര്‍പ്പു വറ്റുന്നതിന്നു മുന്നേ കൂലി കൊടുക്കാന്‍ ഞങ്ങളുടെ നേതാവ് പറഞ്ഞിട്ടുണ്ട്. അത് കൊണ്ടു ഞാന്‍ വാങ്ങിയിട്ടേ പോകൂ എന്നും പറഞ്ഞു ഷംസു അവിടെ തന്നെനിന്നു ...... എന്നിട്ട്‌ എന്തായീ എന്നാകും ഇങ്ങള് ചിന്തിക്കുന്നത്. അല്ലെ. ...........................................................................................................................കൂടെ നടന്നു വഞ്ചിക്കുന്ന. ഷംസു വിനെ. ശരിക്കും മനസ്സിലാക്കിയ കൊപ്പുണ്ണി നായരും തനി സോഭാവം കാട്ടി എടാ നിന്റെ മുന്നേ എന്നെ സഹായിക്കാന്‍ നിന്നെ പോലെ വേറെ ഒരുത്തന്‍ ഉണ്ടായിരുന്നു. നിനക്ക് അറിയോ നാട്ടുകാരോട് ചോദിച്ചു നോക്ക്. ഓന്റെ പേര് നസീര്‍ന്നാ. അവന്‍ പോലും എന്നെ ഇങ്ങനെ പറ്റിച്ചിട്ടില്ല. എല്ലും തോലുമായ് നടന്ന അവനെ എന്‍റെ കൂടെ കൂട്ടി അവസാനം എന്‍റെ പോത്ത് ഇറച്ചിയും ചോറും തിന്നു തിന്നു എന്നേക്കാള്‍ തടിച്ചു വീര്‍ത്തു അങ്ങനെ നാട്ടുകാര്‍ എല്ലാം അവനെ തടിയന്‍റെവിടുത്തെ നസീര്‍ തടിയന്‍റെവിടുത്തെ നസീര്‍ എന്നാ വിളിച്ചിരുന്നെ. ആ അവനും എന്നോട് രണ്ടു ലക്ഷവും വീടും ചോദിച്ചു. ഒന്നര കൊല്ലം എന്‍റെ കൂടെ പണിയെടുത്ത അവന്ക്ക് ഒന്നും കൊടുത്തിട്ടില്ല. പിന്നെയാ ആറുമാസം പണിയെടുത്ത നിനക്ക് . വല്ലാണ്ട് കളിക്കല്ലേ. കളിച്ചാല്‍ കണ്ണൂര്‍ ജയ്‌ലില്‍ നസീറിന്‍റെ പഴയ റൂമിലേക്ക്‌ പറഞ്ഞയക്കും കളിക്കണ്ട ഇജ്...!

പി.എം ഹനീഫ് നു ആദരാഞ്ജലികള്‍ -


മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ പി.എം ഹനീഫ് (39) അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സലായിരുന്നു. 


വെള്ളിയാഴ്ച ഉച്ചക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. എം.എസ്.എഫിന്‍െറ സംസ്ഥാന ട്രഷറര്‍, ജനറല്‍ സെക്രട്ടറി, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 


കോഴിക്കോട് ലീഗ് ഹൗസിലെ മയ്യിത്ത് നിസ്കാരത്തിന് ശേഷം മൃതദേഹം സ്വദേശമായ മേലാറ്റൂര്‍ അത്താണിക്കലിലെ വീട്ടിലത്തെിക്കും. ശനിയാഴ്ച രാവിലെ പത്ത് മണിക്കാണ് ഖബറടക്കം.

best comment  : Shiju Pallickal ee rashtreeya maryadaye njan abhinandickunnu.

എന്ത് കൊണ്ട് ഈ മൌനം ???

posted by Mustafa Kadangode

എന്‍ ഡി എഫ്. എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം


(2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.


(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.


(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.


(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.


മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.


എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ ഫണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. ആമീന്‍,


വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സൊന്തം സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.


കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണമ വരെ തുടരുകതന്നെ ചെയ്യും.


കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."


കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!


എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം , ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം........ അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ .


പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു ......" സുഡാപ്പി "......, ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട..ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.)


ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു!! വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍!!.,. ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും ഞങ്ങളോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ ഒക്കെ നട്ടെല്ല് ആയാലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകും.


സുടാപ്പിയും, പോപ്പുലര്‍ ഫ്രണ്ടും ഇനിയും മുന്നോട്ടു തന്നെ..! ഇത്രയും കാലം ഈ പ്രസ്ഥാനത്തെ വളര്‍ത്തി വലുതാക്കാന്‍ വേണ്ടി അറിഞ്ഞോ അറിയാതെയോ സഹായിച്ച എല്ലാ പോലീസുകാര്‍ക്കും, മാധ്യമങ്ങള്‍ക്കും. സമുദായ സങ്കടങ്കള്‍ക്കും, രാഷ്ട്രീയ കുഴലൂത്തുകാര്‍ക്കും, ഹാര്‍ദവമായ നന്ദി പറയുന്നു...!

പുതിയ തീവ്രവാദ കഥകളുമായി ഇസ്രയേല്‍ അമേരിക്കന്‍ സാമ്രാജ്യത്ത ഭരണകൂട ഭീകരര്‍ക്ക് കുടപിടിക്കുന്ന അമേധ്യങ്ങളും കാക്കിക്കുള്ളില്‍ കാവിയിട്ട പോലീസുകാരും അടുത്ത ആഴ്ച വീണ്ടും വരുമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ കാത്തിരിക്കുന്നു...


എന്നും സത്ത്യത്തിന്‍റെ കൂടെ നിന്ന ആധാരണീയനായ പണ്ഡിതപ്രഭു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. നേതാവ് അലിയാര്‍ മൗലവി.





ഇന്ത്യയില്‍ അധകൃത വിഭാഗങ്ങള്‍ക്ക് ഇത്രയെങ്കിലും മനുഷ്യാവകാശം ലഭിച്ചത് ഇസ്ലാം ഇവിടേക്കു വന്നതിനു ശേഷമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് അലിയാര്‍ മൗലവി പ്രസ്താവിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു പുറത്തായിരുന്നെങ്കില്‍ സവര്‍ണര്‍ തകര്‍ത്തിട്ടുണ്ടാവുമായിരുന്നു. കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി ലഭിച്ചത് മുസ്ലിംകള്‍ ഇവിടെ പ്രബലരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 
സവര്‍ണനോടൊപ്പം ചേര്‍ന്ന് മുസ്ലിം ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പിന്നാക്കക്കാരന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവര്‍ണനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും വരേണ്യര്‍ക്ക് കൈവന്നുവെന്ന് തെറ്റിദ്ധരിക്കേണ്ട. പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഭുതകാലത്തിലേക്ക് സ്വയം വഴിവെട്ടുന്നവരോട് മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അധസ്ഥിതന് കരുത്ത് നല്‍കുന്നുവെന്നതാണ് പോപുലര്‍ ഫ്രണ്ട് ഭീകരവാദികളാവാന്‍ കാരണം. ഭീകരതയുടെ ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും പോപുലര്‍ ഫ്രണ്ട് ഭീകരരോ രാജ്യദ്രോഹികളോ ആവേണ്ടവരല്ല. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണ എന്നും ഉണ്ടാവുമെന്നും അലിയാര്‍ മൗലവി പറഞ്ഞു. തലയോലപ്പറമ്പില്‍ യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനവിചാരണ യാത്രയുടെ കോട്ടയം ജില്ലാ പര്യടന സമാപന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


Read & Share on Ur Facebook Profile:
http://www.facebook.com/pages/A-neo-social-movement-for-a-new-India-of-equal-rights-to-all-Indians/367622453334888

ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന്‍


അന്ന് 23 .10 2009 വെള്ളിയാഴ്ച കടവോരത്ത് നാം പങ്കുവെച്ച സന്തോഷങ്ങളും ചര്‍ച്ചകളും പുതിയ ഒരു അനുഭവമായിരുന്നു ഒരു ഇതിരിസമയം കൂട്ടിനിരുന്ന നീ ജുമുഅക്ക് ഒരുങ്ങാന്‍ നേരത്തെ വീട്ടിലേക്കനഞ്ഞപ്പോള്‍
ഞങ്ങള്‍ അറിയില്ലായിരുന്നു നീ യാത്ര പറഞ്ഞത് അവസാന യാത്രകാണ് എന്ന് ഓര്‍ക്കുന്നു ഞാന്‍ നിന്റെ മടക്ക യാത്ര
എന്തൊരു തെറ്റാണു അവന്‍ ചെയ്തത് എല്ലങ്കിലും എതൊരു തെറ്റാണു അവനു മേല്‍ അവര്‍ ചാര്താതിരുന്നത് ഇല്ലാതാക്കുക അത്
മാത്രമായിരുന്നു ഒളിഞ്ഞും തെളിഞ്ഞും പ്രവര്‍ത്തിച്ച കാപാലികരുടെ അകതാരില്‍ നിന്നും അവശേഷിച്ചിരുന്നത് ഒടുവില്‍ അക്രമിചോടിച്ചു പുഴയിലേക്ക് എത്തിച്ചു
ഒഴുക്കിനെതിരെ എന്നും നീന്തിയിരുന്ന ഞങ്ങളുടെ കൂട്ടുകാരന് എവിടേയോ താളം പിഴച്ചു അല്ല മനസാക്ഷി കെട്ടവര്‍ അവനെ അവിടെയും പിന്തുടര്‍ന്നപ്പോള്‍ മരണത്തിനു മുന്‍പില്‍ കീഴടങ്ങേണ്ടി വന്നു .. ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി രാജിഹൂന്‍

கீழ‌க்க‌ரை ந‌க‌ராட்சியில் முறைகேடுக‌ள் தொட‌ர்ந்தால் முற்றுகை போராட்ட‌ம்! எஸ்டிபிஐ மாநில‌ த‌லைவ‌ர் பேட்டி!


posted by Sdpi Adirai

சோஷியல் டெமாக்ரடிக் பார்ட்டி ஆப் இந்தியா (எஸ்டிபிஐ) சார்பில் ராமநாதபுரம் மாவட்ட ஜமாத்தார், உலமாக்கள் மற்றும் பொதுக்கள் கலந்துரையாடல் நிகழ்ச்சி கீழக்கரையில் நடந்தது. மாவட்ட துணைத்தலைவர் பைரோஸ்கான் தலைமை வகித்தார். மாநிலத்தலைவர் தெஹ்லான் பாகவி, ராமநாதபுரம் மாவட்ட டவுன் காஜி சலாஹூதீன், கீழக்கரை நகர் தலைவர் செய்யது இஸ்ஹாக், தொகுதி தலைவர் அப்பாஸ் ஆலிம், மாவட்டச் செயலர் செய்யது இபுராகிம் ஆகியோர் முன்னிலை வகித்தனர், மாநில பொதுச் செயலர் அப்துல் ஹமீது வரவேற்றார், மாவட்ட செயலாளர் அப்துல்ஜமீல், செயற்குழு உறுப்பினர் அப்துல்வஹாப், மற்றும் முகமது இஸ்ஹாக், கனி, செய்யது ஹாலித், முஜிபுர் ரஹ் மான் உள்பட பலர் பேசினர், நகர் துணைத்தலைவர் அப்துல் ஹாதி நன்றி கூறினார், 

க‌ட‌ல்சார் தொழிலில் ஈடுப‌ட்டு வ‌ரும் அட்ட‌ப்பா என்ற‌ ந‌ல்ல‌ இப்ராஹிம் உள்ளிட்ட‌ ஏராள‌மானோர் எஸ்டிபிஐயில் இணைந்த‌ன‌ர்

மாநிலத்தலைவர் தெஹ்லான் பாகவி நிருபர்களிடம் கூறியதாவது: 

கீழக்கரை நகராட்சியில் குடிநீர் உள்ளிட்ட அடிப் படை வசதிகளை நிறைவேற்றுவதில் முறைகேடுகள் தொடர்ந்து நடைபெறுவதாக தெரிகிறது. முறைகேடுகள் தொடருமானால் நகராட்சி அலுவலகத்தை முற்றுகையிடும் போராட் டம் விரைவில் நடத்தப்படும்.

திமுக ஆட்சியில் கீழக்கரையை தனி தாலுகாவாக அறிவித்ததை தற்போதைய அரசு பரிசீலனை செய்து உடனடியாக அறிவிக்க வேண்டும். தென் தமிழக வளர்ச்சிக்காக கொண்டு வரப்பட்ட சேது சமுத்திரத் திட்டப்பணிகளை நிறுத்த தமிழக அரசு மனு செய்திருப்பது கண்டிக்கத்தக்கது. நாடாளுமன்றத் தேர்தலில் எஸ்டிபிஐ கட்சி கொள்கைகளை ஆதரிக்கும் கட்சியுடன் கூட்டணி வைத்து போட்டியிடுவோம். இல்லாவிடில் எஸ்டிபிஐ தனித்துப் போட்டியிடும். இவ் வாறு கூறினார். ஏற்பாடுகளை அஸ்வத்துல் கரீம், அப்பாஸ் ஆலிம் உள்ளிட்ட நிர்வாகிகள் செய்திருந்தனர்.

Like this facebook page : http://www.facebook.com/sdpi.adirai

அஸ்ஸலாமு அழைக்கும் வரஹ்மத்துல்லாஹி வபரகாத்துஹூ...!!!!


posted by Hamdan Arfin

அஸ்ஸலாமு அழைக்கும் வரஹ்மத்துல்லாஹி வபரகாத்துஹூ...!!!!


இஸ்லாமிய பெண்களை சைட் அடிக்க முடியாதலால் ஹிஜாப்பை பற்றி குறைகூறும் விபசார ஹிந்துத்துவ நாய்களின் தொடரும்அறைகூவல்.........!!!!!

இதற்கு இவர்கள் பயன்படுத்தும் வார்த்தை "பெண் அடிமை தனம்"...!!!

ஏன்டா நாய்களா!!! உங்க வீட்டு பெண்களை ஒருத்தன் சைட் அடுச்ச உங்களுக்கு கோபம் வராது..!!!! 

ஏனென்றால் நீங்கள் எல்லாரும் சொறன கேட்ட நாய்கள்....!!!!!

ஆனால் எங்களுக்கு எங்களுடைய மார்க்கம் அப்படி சொல்லிதர வில்லை .....!!!!

இந்தியாவில் ஹிஜாப் குறைவாக இருப்பதால் பல பெண்களின் கற்புகள்
சூறையாட படுகின்றனர் ....!!!!

எனவே, ஹிஜாப்பை பேணுவோம் ....!!!!

இஸ்லாத்தை பற்றிய சரியான கருத்துக்களை மாற்றுமத தோழர்களிடம் எத்திவைப்போம் !!!!! 

"ലുലു പോയി!" - കാര്‍ട്ടൂണ്‍

Khalid Mujahid's death in UP Police van shocked the whole country


Khalid Mujahid's death in UP Police van shocked the whole country again, who was about to release after Nimesh Commission report and this report clearly says that the charges against Khalid Mujahid and Tariq Qasmi are false and recommended action against named police officers who framed them and fabricated evidence to implicate them. Nimesh Commision clearly says that Khalid Mujahid was innocent a...nd his release was only a matter of time.


Khalid Mujahid was threatened by Police of killing him in encounter several times and this was told to court also. It seems that Police Officers who arrested him and fabricated false evidences against him were about to be prosecuted, that's why this INNOCENT INDIAN CITIZEN is dead now. FIR and ordering CBI inquiry in this incident under pressure of public is itself a proof that these policemen may have killed him.


It seems that the GROUP OF KILLERS of Indian Citizens finally killing innocents out of court because they don't believe in Indian Law System. Now they are doing their judgment out of court. They also threaten that court will free them because they have no evidence or fabricated evidences. This is not the only incident, before it, several other incidents happened in high security in Pune, Jammu & Hyderabad.


Adv Shoaib who was fighting the case of Khalid Mujahid since he was arrested in 2007 left him at 3:17pm and around 5pm he got the call that Khalid died of heart attack though he was fine when dispatched from jail (confirmed by Barabanki jail superintendent). Adv Shoaib said that the post-mortem shows several marks of torture and serious injuries on the body, deep swelling on his face, nails are dark, signs of strangulation on neck are visible, signs of bleeding from nose and ear, injuries on thighs.


Popular Front of India demands for fair inquiry and arrest of all police officers involved in his death & also those police officers who arrested him in 2007. We also demand to table the Nimesh Commission report & CBI fair & quick inquiry.

for more new like this .....like the page  : http://www.facebook.com/PopularFrontOfIndiaOfficial?hc_location=timeline

தந்தி டிவி முன் வருமா


posted by Bsi Gani

தந்தி டிவி முன் வருமா

இன்று தந்தி டிவியில் தமிழகத்தில் ஆயுத கலாச்சாரம் பரவுகிறதா என்று விவாதம் கண்டேன்.அதில் நேற்று சென்னையில் குடிகாரர் ஒருவர் கைதுப்பாக்கியை காட்டி மிரட்டியதை பற்றியும் விமர்சித்திருந்தனர்.

அவர்களிடம் நான் கேட்பதெல்லாம்

காந்தியை கொலை செய்து ஆயுத கலாச்சாரத்திற்கு வித்திட்டவர்கள் இன்று பகிரங்கமாக துப்பாக்கி பயிற்சி எடுக்கிறார்கள்.அதற்கு ஏராளமான சான்றுகலை நான் தர முடியும்.ஆனால் இந்த துப்பாக்கி பயிற்சியை எடுக்கும் ஃபாசிஸ்டுகளுக்கு ஆயுதம் எப்படி வருகிறது.இவர்கள் துப்பாகி பயிற்சி எடுப்பதன் அவசியம் என்ன?இவர்களுக்கு முறைப்படி அனுமதி கொடுக்கப்படுகிரதா?அப்படி முறைப்படி அனுமதி கொடுத்தால் அதை அனைத்து சமூகத்துக்கும் அரசு அனுமதி கொடுக்குமா?அவ்வாறு அனுமதி இல்லையெனில் இவர்கள் மீது இது வரை ஏன் வழக்கு தொடுக்கப்படவில்லை.

இது போன்ற தீவிரவாத பயிற்சிகளை சங் பரிவார அமைப்புகள் பலமுறை எடுத்துள்ளனர்.இவர்கலை அரசு வளர விட்டால் எதிர்காலத்தில் ஏற்படும் இழப்புகளை எப்படி ஈடுகட்ட போகிறார்கள்.என்பது போன்ற விசயங்களை மையப்படுத்தி விவாதம் செய்ய வேண்டும்.ஆயுதம் வைத்திருந்ததாக மலைவாழ் மக்களையும்,பழங்குடி மக்களையும்,முஸ்லீம்கலையும் மட்டுமே சிறைப்படுத்தும் காவல்துறையின் கண்களில் நோய் ஏற்பட்டு விட்ட்தா?
காவி பயங்கரவாதம் இன்று பெருகி நாட்டை அச்சுறுத்தும் வேளையில் அதை தடுக்க அரசு என்ன நடவடிக்கை எடுக்க போகிறது என்பதனையும் விவாதம் ஆக்கவேண்டும் என்பதுதான்.

" മലയാളി ഹൌസ് " ന്റെ അന്ത്യ ഫലം - കാര്‍ട്ടൂണ്‍



രസകരമായ ചിത്രങ്ങള്‍ ,കാര്‍ട്ടൂണുകള്‍ ,നര്‍മ്മഭാവനകള്‍ ,തമാശകല്‍, വിമര്‍ശനങ്ങള്‍ തുടങ്ങിയവ് നിങ്ങളുടെ ഹോം പേജില്‍ ലഭിക്കുവാന്‍ കലയന്താനി കാഴ്ചകള്‍ ലൈക് ചെയ്യുകhttp://www.facebook.com/Kalayanthanikazhchakal

RECALLING THE UNITY OF MUSLIM - SOON IT WILL HAPPEN


" I AM NOT SUNNI .. I AM NOT SALAFI... I AM NOT  " ANY " - I AM A MUSLIM " Try to keep this in mind

Muhammed peace be upon him told to the world that in the time which is is near to the judgement day - Youmul Qiyam - there will be too many muslims, but they will loose their unity. They will be grabbed by different hands as like eating food from a big plate by a group. Now we can see the same happening in the world. Muslims are increasing. So many non- muslim brothers are joining with the message of truth abd the reality. Different parts of the places we can see people gathering for conveying the message which our beloved prophet and His previous prophets gave to the human kind. Lots of people is accepting Islam from different places like America, Europe, Japan, Korea and even from India and Srilanka. As per the report the maximum number of conversion in America is happened after the attack of the world trade center. After that attack too many people tried to study that to any worst things in Islam which they can insult Islam and to prove that Islam studies is the worst. But that result become inverse position. They came to know that it is the best religion and the real truth which teaches the best for human kind. It teaches the human even how to spit and even how to sleep. Each and every way of life which happen in a common mans life , Islam gives a creal idea and a way for that. Islam does not compel anyone for anything. But if you are a muslim, not by name, but  a real muslim you have to obey the rules.
lets come back to the topic. So Islam is getting more popular and  the number of muslims increasing. But why the muslims in the world is being attacked and killed. Why Muslims are treated in most of the places like a third grade persons. For example - Israel terrorists attacked and still attacking the poor people of Palestine. Iraq attacked by America. The Hinduthwa terrorists attacked gujat muslims and killed thousands of people and destroyed Babari masjid in front of a police men and military peoples.Like that too many example in front of our eyes.
But no one is responding. No one to question this. Why?? Why this happen. Its only because that the Non-coperative and the ego behavior of muslims make this. They are seperated in different banners. Everyone need to look his own benefits and his own problems. They were seperated under the banner of different names and people. In India - Sunni,Salafi,thableeg,jama'th and so on. In other place it may be issue of self profit. Everyone wants to clear their own problems abd their needs. No one will look to another people.
In a Ayath of Quran asks that the poor is in hungry and the women and children is attacked by the cruel people and why you are not helping them with your hands. Why you are not taking swords to protect them. Also Quran asks that Do the people think that they will go to heaven without doing something for this people. So it means that just praying 5 times, taking 30 days fasting, reading Quran, Migrating to makkah for hajj and giving zakath for the poor will not take any people to the heaven. They have to strive and struggle for the victims.. They have to join their hands each other and work together for the world who is attacked. Still palestine is attacked and most of the Arab countries keeping their mouth shut. Why ???
In India, people like Abdul naser madani is imprisoned wuthout bail for long 9 years in Coimbatore Jail without any bail anf at last realeased when found that he is not gulity. Who will replace his 9years in his life? Now again he is arrested and sent to karnataka Jail. Why this happen?? If all the muslim groups and muslim political party united and protest against this un equal law on muslims this will never repeat and he may be now in his home with his wife and children. Do the sunnath jamath , salafi , jamaath, thableeg, etc people thinks that you can escape from the questioning of Allahu subhana tha'la regarding this???  Do you think that you can go to heaven by neglecting this all. Please muslims join together and fight for the poor. Show your strength of Eeman.
Rasool peace be upon him told that if anyone see anything that should be stopped then it is a must that u have to stop that. First priority is to stop with your hand, if not possible do stop with your mouth and if that also not possible then atleast protest against that by your heart and mind. Now a days the last one only we are seen in most of this issues. For Abdul naser ma'dani issue most of the muslim groups kept quite and political party didnt bothered about that. Some exceptionals are there such as Social democratic party of India, some times saw the protest of solidarity but not that much effective. But the political party like Indian union muslim league which can do their best role in this kept their mouth shut.
Admin not blaming anyone in this issue or to hurt anyone. Just want to wake the muslim unity and work together as brothers. If you united then no one can beat you a single time.. JOIN FOR ISLAM AND MAKE A CHANGE AS A MUSLIM....
May Allah subahanatha'la help to make the mind of the  leaders of the groups and  the rejoin all the muslim in one banner " DEENUL ISLAM"

தமிழகம்,

posted by Bsi Gani

 நேற்று சென்னையில் கையில் 2 துப்பாக்கியுடன் பொது மக்களை பீதி வயப்படுத்தி,போலிசார் மீது விளக்குமாரு போன்ற பொருட்களை எறிந்த விஜயஹர் என்பவர் மீது ஆக்‌ஷன் எடுக்காத காவல்துறையை பொது மக்கள் காறி உமிழ்கின்றனர்.

ஒரு துப்பாக்கிக்கு லைசென்ஸ் உண்டாம்.அப்ப மற்றொரு துப்பாக்கி?சரி லைசென்ஸ் இருந்தா பட்டப்பகலில் ரவுடித்தனம் செய்யலாமா?அவர் சுட்ட தோட்டா யார்மீதாவது பாய்ந்திருந்தால் பாதிக்கப்பட்டவரின் உயிரை காவல்துறையும்,இந்த குடிகார விஜயஹரும் கொடுக்க முடியுமா?

என்னய்யா நடக்குது தமிழகத்துல.ஆளுக்கு ஒரு நீதி.இந்த தவறை ஒரு முஸ்லீமோ தாழ்த்தப்பட்டவனோ செய்திருந்தால் குண்டர்சட்டம்,தேசிய பாதுகாப்பு சட்டம்னு அவன் குடும்பத்தையே தெருவுக்கு இழுத்து நாசமாக்கி விடுவார்கள்.

பெரிய குடும்பத்தை சார்ந்தவராம்,மன நிலை பாதிக்கப்பட்டவராம்,மெடிக்கல் ரிப்போர்ட் சொல்லும் முன்னே போலிசே இவர்க்கு சர்டிபிகேட் குடுக்குது.

கையில் ஆயுதம் இல்லாமல் சட்டத்தை மட்டுமே தம்து ஆயுதமாக கருதி போராடிய கிச்சன் புஹாரி போன்ற அப்பாவி முஸ்லீம்களை மரனம் வரை இழுத்துச்செல்லும் காவல்துறை மற்றவர்களை அது போன்று நடத்துவதில்லை.

அநீதியாக செயல்படும் அரசு அதிகாரிகளை எச்சரிக்கிறேன்.நீதி ஒரு போதும் சாகாது.பாதிக்கப்பட்டவ்ர்களின் பிராத்தனைக்கு அஞ்சிக்கொள்ளுங்கள்.உங்களுக்கும் மனைவி,குழந்தைகள் என உண்டு,அப்பாவிகளை வயிற்றில் அடித்து பாவத்தை சம்பாதித்துக்கொள்ளாதீர்கள்.

பாதிக்கப்பட்டவ்ர்களின் குடும்பங்கள் கதறுவதை போல் அநீதி செய்த உங்கள் குடும்பமும் ஒரு நாள் கதறி அழும்.மனித நீதி புதைக்கப்படலாம்.ஆனால் இறைவன் நிச்சயம் நீதி செலுத்துவான்.

எனவே பாதிக்கப்பட்டவ்னின் பிரார்த்தனைக்கு அஞ்சிக்கொள்ளுங்கள்.
அத்துமீறாதீர்கள்.

കേരള പോലീസിന്റെ മാറുന്ന ചിന്താഗതിക്ക് ഒരു സല്യൂട്ട് ....!!

posted by Sadique Sadi


"കരമനവരെ പോകണം എത്രയാകും ....?"
യാത്രക്കാരൻ ചോദിച്ചു , 30 രൂപയെന്ന് ഓട്ടോ ഡ്രൈവർ.
മീറ്ററിൽ കാണുന്നതു തന്നാൽ പോരേയെന്ന് യാത്രക്കാരൻ ചോദിച്ചെങ്കിലും 30 രൂപയിൽ ഡ്രൈവർ ഉറച്ചുനിന്നു. താൻ അതുവഴി പോകുന്നതുകൊണ്ടുമാത്രമാണ് 30 രൂപ മതിയെന്നുവച്ചതെന്നൊരു ഓഫറും ഡ്രൈവർ മുന്നോട്ടു വച്ചു. ഇതോടെ യാത്രക്കാരൻ ഓട്ടോ ഡ്രൈവറോട് രാത്രിയിലെ ഓട്ടോ നിരക്കുകൾ സംബന്ധിച്ച ചില ചോദ്യങ്ങൾ ഉന്നയിച്ചു. ആദ്യമൊക്കെ ഡ്രൈവർ ഉത്തരം നൽകിയെങ്കിലും പിന്നീടുള്ള ചോദ്യംചെയ്യലിനിടെ ഡ്രൈവർ മര്യാദയോടെ ചോദിച്ചുപോയി "സാർ ആരാ? പൊലീസ് ആണോ?" അതേ എന്ന് പുഞ്ചിരിച്ചുകൊണ്ടുള്ള ഉത്തരം കേട്ട് ഡ്രൈവർപറഞ്ഞു " അറിയാതെ പറ്റിയതാണ് സാർ ക്ഷമിക്കണം."
അർദ്ധരാത്രിയിൽ വേഷപ്രച്ഛന്നനായി നഗരത്തിൽ ഇറങ്ങിയ സിറ്റി പൊലീസ് കമ്മിഷണർ പി. വിജയനു കാണാനായ ഒരു കാഴ്ചയായിരുന്നു ഇത്.
ഋഷിരാജ് സിംഗിനു ശേഷം, നഗരം ഉറങ്ങുമ്പോള്‍ നഗരവാസികളുടെ സുരക്ഷയെക്കുറിച്ച് അതീവ ശ്രദ്ധാലുവായ മറ്റൊരു കമ്മിഷണർ വീണ്ടും തലസ്ഥാനത്തിന്റെ സുരക്ഷാചുമതലയിൽ എത്തിയിരിക്കുന്നു എന്ന് ജനങ്ങൾക്ക് ആശ്വസിക്കാം. ഓട്ടോക്കാരെ പിടികൂടാൻ മാത്രമാണ് കമ്മിഷണർ രാത്രി ഉറക്കമിളച്ച് നഗരത്തിൽ മഫ്ടിയിൽ കറങ്ങുന്നതെന്ന് കരുതരുത്. പൊലീസുകാരുടെ ശുഷ്കാന്തിയും കമ്മിഷണർ പരിശോധനാ വിധേയമാക്കുന്നുണ്ട്. തങ്ങൾക്കൊപ്പം കമ്മിഷണറും നഗരത്തിലെവിടെയോ ഉറക്കമിളച്ചുണ്ടെന്നറിയുന്പോൾ പൊലീസുകാരുടെ കർത്തവ്യബോധം ഉയരുമെന്ന മാനസിക തന്ത്രമാണ് കമ്മിഷണർ ഇവിടെ പയറ്റുന്നത് ....!!

T Arifali with powerful words against Government drama against Muslim youth with UAPA and other draconian laws:

posted by Repeal Draconian Laws
"Isn't it absolutely ungovernmental to observe the criminals of domestic politicides often go outlawed from draconian laws like UAPA in a democratic republic?
Why does the so called vertebrate system of our beloved government hesitant to execute UAPA when the culprits are Sangh Parivar and CPM ?"



join the page : Repeal Draconian Laws

ഇതാണോ മലയാളി - കാര്‍ട്ടൂണ്‍ posted by Noushad അകമ്പാടം

രഞ്ജിനി ക്യൂ വിവാദം - കാര്‍ട്ടൂണ്‍ ബൈ Noushad അകമ്പാടം

ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???



"സംഘ പരിവാര്‍ ഭീകരതയുടെ ഒരു ദിവസം കൂടി അങ്ങനെ കടന്നു പോയി. കോടതി മുറിക്കുള്ളില്‍ ഞാനും എന്റെ അഭിഭാഷകരും കോടതി മുറിക്കു പുറത്തു, ആക്രമണോല്‍സുകമായി നില്‍ക്കുന്ന ഒരാള്‍ക്കൂട്ടവും . എന്റെ കൂടെ വന്ന സുഹൃത്തുക്കളും എനിക്ക് വേണ്ടി ജാമ്യം നില്ക്കാന്‍ തയാറായി വന്ന കുടക് സ്വദേശികളായ രവിയും യൂസുഫും സന്ഘികളുടെ ഭീഷണിക്ക് വിധേയരാവുന്നത് കോടതി വരാന്തയില്‍ ഇരുന്നു കാണേണ്ടി വന്നു എനിക്ക്"-' മാധ്യമ പ്രവര്‍ത്തക ഷാഹിന ഫേസ് ബുക്കില്‍ തന്‍റെ കോടതി അനുഭവം വിശദീകരിച്ചത് ഇങ്ങനെയാണ്...അവര്‍ ചോദിക്കുന്നു ..... 
"വര്‍ഗീയതയുടെ വിഷം മുറ്റിയ ഒരാള്‍ക്കൂട്ടം ആക്രമണോല്സുകമായി നില്‍ക്കുമ്പോള്‍ അതിനു നടുവില്‍ ഇരുന്നു കേസ് കേള്‍ക്കുന്ന ജഡ്ജിക്ക് എന്ത് നീതിയാണ് നടപ്പാക്കാന്‍ ആവുക.".......
യഥാര്‍ത്ഥത്തില്‍ സ്വതന്ത്ര ഇന്ത്യയില്‍ നടന്നുകൊണ്ടിക്കുന്ന നീതി വ്യവസ്ഥയുടെ നേര്‍ ചിത്രമാണിത്.ഭരണകൂട ഭീകരതയും,അല്ല,"അപ്രക്യാപിത അടിയതരാവസ്ഥയും" മാധ്യമ ഭീകരതയും തുല്യ അളവില്‍ ചേര്‍ത്ത് ഉരക്കപെടുന്ന "ജനാതിപത്യ" ഇന്ത്യയില്‍ ഭീകരവാദികള്‍ "സൃഷ്ട്ടിക്കപെടുന്നത്" എങ്ങനെയെന്നു പകല്‍ വെളിച്ചം പോലെ വ്യക്തമാണ്. അത്തരം ചില "മാന്യ പ്രവര്‍ത്തനങ്ങളുടെ" അണിയറയില്‍ നടക്കുന്ന തിരക്കഥാ നിര്‍മാണത്തിലേക്ക് വെളിച്ചം വീശുന്നതായിരുന്നു കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡേ കഴിഞ്ഞ മാസം നടത്തിയ പ്രസ്താവന-"രാജ്യത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ പരിശീലന ക്യാമ്പുകള്‍ തുറന്ന് ഭീകരവാദം വളര്‍ത്തുന്നത് ആര്‍.എസ്.എസ്സും ബി.ജെ.പിയുമാണ്. വിവിധ സ്ഥലങ്ങളില്‍ ബോംബ് വെച്ച് അതിന്റെ ഉത്തരവാദിത്വം ന്യൂനപക്ഷത്തിന്റെ മേല്‍ ചാര്‍ത്തി ഒറ്റപ്പെടുത്തുകയാണ് അവരുടെ രീതി. സംഝോത എക്‌സ്പ്രസ്, ഹൈദരാബാദ് മക്കാ മസ്ജിദ്, മാലേഗാവ് എന്നിവിടങ്ങളിലെ സ്‌ഫോടനങ്ങള്‍ ഇതിന് ഉദാഹരണങ്ങളാണ്."
ദിവസങ്ങള്‍ക്കു മുമ്പ് ബാംഗ്ലൂര്‍ ല്‍ നടന്നതും വ്യതസ്തമല്ല.തീവ്രവാദ ത്തിന്റെ പേരില്‍ അഭ്യസ്തവിദ്യരായ മുസ്ലിം ചെറുപ്പക്കാരെ "തട്ടികൊണ്ടുപോവുകയും" അവസാനം ആറുമാസത്തിനു ശേഷം നിരപരാതികള്‍ എന്ന് പറഞ്ഞു അവരില്‍ ചിലരെ മോചിപ്പിക്കുകയും ചെയ്തു.ഈ ചെറുപ്പക്കാരുടെ ആറു മാസം ,ജോലി.അഭിമാനം .ആര് കൊടുക്കും ?നമ്മുടെ ഭരണകൂടങ്ങള്‍ക്ക് ഉത്തരമില്ല.സിനിമയിലൊക്കെ പറഞ്ഞു കേള്‍കാറുണ്ട് "ഇതെന്താ വെള്ളെരിക്കാ പട്ടണമോ"?.
ഭീകരവാതവും തീവ്രവാതവും ശക്തമായെതിര്‍ക്കുന്ന ഒരു മതത്തിന്റെ പേരില്‍ ഇതിന്റെ പേട്ടെന്റു അടിച്ചേല്‍പ്പിക്കുന്ന സംഘ്പരിവാര സ്‌പോണ്‍സേര്‍ഡ് ഭീകര സ്‌ഫോടനങ്ങളുടെ അടിത്തറകളിലേക്ക് നിഷ്പക്ഷമായ അന്വേഷണം ആവശ്യമാണ്.
അന്ധത ബാധിച്ച അധികാരി വര്‍ഗം ഉല്‌ബുധരാകേണ്ടിയിരിക്കുന്നു..അല്ല്നെങ്കിലും ഉറങ്ങുന്നവരെ ഉണര്‍ത്താം ഉറക്കം നടിക്കുന്നവരയോ???

മലേഗാവ് സ്ഫോടം: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം




ഡല്‍ഹി:നാല് ഹിന്ദുത്വരെ പ്രതിയാക്കി 2006ലെ മലേഗാവ് സ്ഫോടക്കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ലോകേഷ് ശര്‍മ, ധന്‍സിങ്, രാജേന്ദ്ര ചൌധരി, മാഹര്‍ ര്‍വാരിയ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന അഞ്ച് വാള്യങ്ങളുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ സമര്‍പ്പിച്ചത്. 

കേസില്‍ ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിയാക്കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേയ്ക്കും സി.ബി.ഐക്കും കത്ത തിരിച്ചടിയാണു കുറ്റപത്രം. ഒളിവിലുള്ള രാംജി കല്‍സംഗ്ര, സന്ദീപ് ഡാങ്കെ, അമിത് ചൌഹാന്‍ എന്നിവര്‍ക്കെതിരായ അ്വഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം പറയുന്നു. 

രാംജിയുടെയും ഡാങ്കെയുടെയും തലയ്ക്ക് 10 ലക്ഷം രൂപ വീതവും അമിത് ചൌഹാന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയും എന്‍.ഐ.എ. വിലയിട്ടിട്ടുണ്ട്. പ്രതികള്‍ക്കെല്ലാം ആര്‍.എസ്.എസ്. ബന്ധമുണ്ടന്ന് എന്‍.ഐ.എ. വ്യക്തമാക്കി. 

സ്വാമി അസിമാന്ദയെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നെങ്കിലും ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ ഇിയും പ്രതികളുണ്ടെന്നും അ്വഷണം തുടരുകയാണെന്നും അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. 

2006 സപ്തംബര്‍ ഒന്നിന്  രാംജി കല്‍സംഗ്ര, രാജേന്ദ്ര ചൌധരി, അമിത് ചൌഹാന്‍ എന്നിവരുമൊത്ത് താന്‍ മലേഗാവ് സന്ദര്‍ശിച്ചെന്നു ധന്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്ഥലപരിശോധ ടത്തിയശേഷം ഇവര്‍ ഇന്‍ഡോറിലേക്കു തിരിച്ചുപോവുകയായിരുന്നു. സംജോത എക്സ്പ്രസ് സ്ഫോടത്തിലെ പ്രതിയായ ലോകേഷ് ശര്‍മയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. രാജേന്ദര്‍ ചൌധരിയെയും ധന്‍ സിങിയുെം മാഹറിയുെം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

2006ല്‍ മലേഗാവില്‍ ടന്ന സ്ഫോടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ല്‍ മലേഗാവില്‍ ടന്ന മറ്റൊരു സ്ഫോടവുമായി ബന്ധപ്പെട്ട് സ്വാമിജി  പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, 2008ലെ മലേഗാവ് സ്ഫോടക്കേസില്‍ ധന്‍സിങ്ി ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതിയാണ് ജാമ്യം അുവദിച്ചത്. ിര്‍ദിഷ്ട സമയത്തികം എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം. എന്നാല്‍, 2006ലെ കേസിലും ഇയാള്‍ പ്രതിയായതിനാല്‍ ജയില്‍മോചം സാധ്യമാവില്ല.


മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.


PRAY FOR MADANI
posted by Hameed Tma



ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From,
Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To,
His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ABDUL-NASAR-MADANI



ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

அமெரிக்க தூதரகம் முற்றுகை!சென்னையில் 200க்கும் மேற்பட்ட SDPI கட்சியினர் கைது!!


posted by JOIN SDPI
July 19, 2012 





தமிழக மீனவர் அமெரிக்க கடற்படையால் படுகொலை செய்யப்பட்டதை கண்டித்தும், இந்திய சில்லரை வர்த்தகத்தில் அந்நிய நேரடி முதலீடு வேண்டும் என்று கூறிய ஒபாமாவின் அத்துமீறலை கண்டித்தும் சென்னையில் இன்று (19-07-2012) எஸ்.டி.பி.ஐ கட்சியினர் மாநில செயலாளர் சையது அலி தலைமையில் அமெரிக்க தூதரகத்தை முற்றுகையிட்டு ஆர்ப்பாட்டம் நடத்தினர்.இதில் எஸ்.டி.பி.ஐ கட்சியின் மாநில செயற்குழு உறுப்பினர்கள் ரத்தினம் அண்ணாச்சி, ஜாகிர் உசேன் மற்றும் தென் சென்னை மாவட்ட தலைவர் உசேன், வட சென்னை மாவட்ட தலைவர் அமீர் ஹம்சா, திருவள்ளூர் மாவட்ட தலைவர் புஹாரி, காஞ்சிபுரம் மாவட்ட தலைவர் பிலால் ஆகியோர் முன்னிலை வகித்தனர். இந்த ஆர்ப்பாட்டத்தில் அமெரிக்காவிற்கு எதிராக கோஷங்கள் எழுப்பியதுடன், துப்பாக்கிச்சூடு செய்த அமெரிக்க படையினர் கைது செய்யப்பட வேண்டும் என்பதை வலியுறுத்தினர். முற்றுகையிட்ட எஸ்.டி.பி.ஐ கட்சியினரை போலிசார் கைது செய்தனர்
 

எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு


எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு

தேனி மாவட்டத்தில் SDPI கட்சியின் சார்பில் மாபெரும் அரசியல் எழுச்சி மாநாடு இன்று (18.05.2013) எழுச்சியுடன் நடைபெற்றது.

முஸ்லிம்களின் இட ஒதுக்கீட்டை 7 சதவீதமாக உயர்த்திடு, விவசாயிகளின் நலனை காத்திடு, ஜாதி ஏற்றத்தாழ்வுகளை உடைத்தெரிந்திடு, லஞ்ச ஊழலுக்கு எதிராக அணிதிரள்வோம் என்ற கோரிக்கைகளை முன்வைத்து இந்த மாநாடு நடைபெற்றது.

பேரணியுடன் துவங்கிய இந்த மாநாடு கர்னல் பென்னி குயிக் பெயர் சூட்டப்பட்ட திடலில் மாபெரும் எழுச்சியுடன் நடைபெற்றது.

இந்த மாநாட்டில் SDPI கட்சியின் மாநில தலைவர் கே.கே.எஸ்.எம்.தெஹ்லான் பாகவி அவர்கள் கலந்து கொண்டார்கள். SDPI கட்சியின் மாநில துணை தலைவர் ரபீக் அஹமது, மாநில செயலாளர்கள் நாஞ்சில் செய்யதலி, ரத்தினம் அண்ணாச்சி, பாப்புலர் ஃப்ரண்ட் ஆஃப் இந்தியா மாநில செயற்குழு உறுப்பினர் அஹமது பக்ருதின் மற்றும் தேனி மாவட்ட நிர்வாகிகள் ஆகியோர் கலந்து கொண்டனர்.
இம்மாநாட்டில் ஆயிரத்துக்கும் மேற்பட மக்கள் கலந்து கொண்டனர்.

വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


അതികാരികളുടെ വാരോലാകൾക്ക് മുമ്പിൽ ഭയപ്പെട്ട് നിൽക്കുന്ന ഒരു ജനതയുണ്ടാകാം അത് ഈപ്രസ്താനതിലൊ പ്രദേശത്തോ പ്രദീക്ഷിക്കെണ്ടതില്ല വര്‍ഗീയത ചീറ്റുന്ന പോലീസ്‌ അധികാരികളെ സൂക്ഷിക്കുക. ഇത് ഇനം വേറെയാണ്..
തോല്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല. വേണേല്‍ നിങ്ങള്ക്ക് ഞങ്ങളെ കൊന്നൊടുക്കാന്‍
കഴിഞ്ഞേക്കും.. അതിനു ഞങ്ങള്‍ തയ്യാറുമാണ്. വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


ഷോര്‍ണൂര്‍ - കുടിവെള്ള പ്രശ്നം പരിഹരിക്കാനായി ..തടയണ നിര്‍മിക്കാനായി




കുടിവെള്ള പ്രശ്നം പരിഹരിക്കുക.. ഉടന്‍ തടയണ നിര്‍മിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു ഇന്ന് എസ ഡി പി ഐ യുടെ നെത്ര്തത്തില്‍ ഷൊര്‍ണൂരില്‍ വെച്ച് ഏകദിന ഉപവാസവും പ്രതീതാത്മക തടയണ നിര്‍മാണവും നടത്തി...എസ ഡി പി ഐ ഷോര്‍ണൂര്‍ മുന്‍സിപ്പല്‍ കമ്മിറ്റി ,വള്ളത്തോള്‍ നഗര്‍ പഞ്ചായത്ത് കമ്മിറ്റി കളുടെ നേത്രത്തില്‍ ആണ് സമരം നടത്തിയത്...എസ ഡി പി ഐ പാലക്കാട്‌ ജില്ല പ്രസിഡന്റ്‌ കാജാ ഹുസൈന്‍,സെക്രടറി ഖാലിദ്‌ പനമണ്ണ്‍ ,തൃശൂര്‍ ജില്ല പ്രസിഡന്റ്‌ ഉസ്മാന്‍,സാധുജന പരിപാലന സംഘം എം സി വേലായുധന്‍,മനോഹരന്‍ എന്നിവര്‍ പങ്കെടുത്തു..


HEALTHY PEOPLE HEALTHY NATION CAMPAIGN - KARATE DEMONSTRATION PICTURES FROM KRISHNAGIRI


pics posted by : Pfi Brothers Tanur

HEALTHY PEOPLE HEALTHY NATION CAMPAIGN  POPULAR FRONT OF INDIA - KARATE DEMONSTRATION PICTURES FROM KRISHNAGIRI














link

Related Posts Plugin for WordPress, Blogger...