Search the blog

Custom Search
നാശമീ യു.എ.പി.എ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
നാശമീ യു.എ.പി.എ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

അനന്തപുരി അണിഞ്ഞൊരുങ്ങി. പുതിയ പോരാളികളെയും കാത്ത്.....!


അനന്തപുരി അണിഞ്ഞൊരുങ്ങി. പുതിയ പോരാളികളെയും കാത്ത്.....!
സയണിസ്റ്റ്‌ സാമ്രാജ്യത്ത സവര്‍ണ്ണ പാവ ഭരണകൂട ഭീകരതക്കെതിരെ.
ജനാധിപത്യം സംരക്ഷിക്കാന്‍ ഈ സമരവീഥിയില്‍ നിങ്ങളും പങ്കാളിയാവുക..!
========================================
തല്‍സമയ സംപ്രേക്ഷണം റിപ്പോര്‍ട്ടര്‍ ചാനല്‍

ഓണ്‍ ലൈന്‍ ലൈവ്:
www.popularfrontindia.org
www.worldnetnews.tv/portal/live-events
സയണിസ്റ്റ്‌ സാമ്രാജ്യത്ത സവര്‍ണ്ണ പാവ ഭരണകൂട ഭീകരതക്കെതിരെ.
ജനാധിപത്യം സംരക്ഷിക്കാന്‍ ഈ സമരവീഥിയില്‍ നിങ്ങളും പങ്കാളിയാവുക..!
========================================
തല്‍സമയ സംപ്രേക്ഷണം റിപ്പോര്‍ട്ടര്‍ ചാനല്‍

ഓണ്‍ ലൈന്‍ ലൈവ്:

കാസര്‍കോട്‌ മുതല്‍ തിരുവനന്തപുരം വരെ - ഒരു തിരിഞ്ഞു നോട്ടം



posted by Vyathyasthan


കാസര്‍കോട്‌ മുതല്‍ തിരുവനതപുരം വരെ നടക്കുന്ന ജനവിജാരണ യാത്ര - യു എ പി എ ക്ക് എതിരെയുള്ള ഒരു വന്‍ പ്രതിഷേധം ആയി മാറികൊണ്ടിരിക്കുന്നു . മുസല്മാനെയും പിന്നോക വിഭാഗക്കാരനെയും ദളിതനെയും ഒരുപോലെ വരിഞ്ഞു മുറുക്കാന്‍ വേണ്ടി മാത്രം ഉപയോഗിക്കുന്ന ഈ ഒരു ശാപ നിയമം ഇന്ത്യന്‍ മണ്ണില്‍ നിന്നും തുടച് നീക്കാന്‍ ഇറങ്ങിത്തിരിച്ച കരമന അഷ്‌റഫ്‌ മൌലവിയും സംഘവും ഏതാണ്ട് ദൌത്യം പകുതി കഴിഞ്ഞ നിലയില്‍ ഒരു വിലയിരുത്തല്‍ അത്യാവശ്യമാണ് .
                                          ഇസ്ലാമിനും മുസ്ലിമിനും ഒരു പോലെ പ്രശ്നമായ ഈ ഒരു നിയമത്തിനെതിരെ അധികം മുസ്ലിം നേതാകള്‍ ഒന്നും പോപ്പുലര്‍ ഫ്രണ്ട് നെ അനുകൂലിച് വന്നതായി കണ്ടില്ല. ഇടക്ക് എ പി അബൂബക്കര്‍ മുസലിയാര്‍ ഒരു പ്രതികരണം നടത്തിയതല്ലാതെ മറ്റു യാതൊരു പ്രവര്‍ത്തനവും കണ്ടില്ല.. എസ്‌ എസ്‌ എഫ്‌ ന്റെയോ എസ്‌ വൈ എസ്‌ ന്റെയോ നേതൃത്വത്തില്‍ ഒരു പ്രകടനം പോലും കണ്ടില്ല. പരസ്പരം പോരടിക്ക്കാന്‍ ആയിരങ്ങളെയും പതിനായിരങ്ങളെയും സന്ഘടിപിക്കുന്ന ഇവര്‍ക്ക്‌ എന്തെ ഇസ്ലാമിന് എതിരെ വരുന്നതെന്നും കരിനിയമം ആണ് എന്നും സ്വന്തം നേതാവ്‌ പറഞ്ഞ ഈ നിയമത്തിനെതിരെ ഇറങ്ങി തിരിക്കാന്‍ മുട്ടിടിച്ചു ?? പൊതുവേ ഒന്നിനും ഇപ്പൊ പ്രതിഷേധിക്കാത്ത ജിഹാദ്‌ ചെയ്യാത്ത മുജഹിടുകളോട് എന്ത് ചോദിക്കാനാണ് . 
                              കമ്മ്യുനിസ്റ്റു കാര്‍ക്കും അറിയാം ഈ നിയമം അവര്‍ക്കും എതിരാണ് എന്ന്. ഒളിഞ്ഞും ഇടക്ക് തെളിഞ്ഞും അവരും പ്രതിഷേധികുനുണ്ട് എങ്കിലും അതിനു അത്ര ശക്തി പോര .. പോപ്പുലര്‍ ഫ്രണ്ട് കാര്‍ തുടങ്ങി വച്ചതിനെ ഏറ്റു പിടിക്കുനത് പോലെ ആയിപോയാലോ എന്ന ചിന്ത കൊണ്ടാവണം  .. അല്ലെങ്കില്‍ ഇതൊക്കെ താഴെ കിടയിലുള്ള സാധാരണക്കാരായ സഖാക്കളേയും ദളിതരായസഖാക്കളേയും മാത്രമേ ബാധിക്കു എന്ന തിരിച്ചറിവും ആകാം ഈ ഒരു പിന്നോട്ടടിക്ക് കാരണം. അല്ല എങ്കില്‍ എ ഡി ബി ക്ക് എതിരെ തെരുവില്‍ പ്രതിഷേധ ജ്വാല തീര്‍ത്തു സര്‍കാര്‍ സ്ഥാപനങ്ങളും വാഹനങ്ങളും അടിച്ചുപൊളിച്ചു തീയിട്ട ഇവര്‍ക്ക്‌ എന്ത് പറ്റി എന്ന് മുന്‍കാല സഖാകള്‍ അടക്കം പറയുന്നത് കേട്ടാണോ ? ആവോ സഖാവ് പ്രകാശ് കാരാട്ട് യു.എ.പി.എ.ക്ക് എതിരെ ഇപ്പോള്‍ പ്രതിഷേധം അറിയിച്ചത്
                               പക്ഷെ ആശ്വസമെന്നു പറയാന്‍ ഒരു നല്ല മാറ്റം ഉണ്ടായത്‌ പി ഡി പി എന്ന നമ്മുടെ മദനി സാഹിബിന്റെ സ്വന്തം സംഘടനക്ക് മാത്രമാണ്. വൈകിയെങ്കിലും അവര്‍ ഇനിയുള്ള പോപ്പുലര്‍ ഫ്രണ്ട് ന്റെ മുന്നോടുള്ള യാത്രയില്‍ ക്ഷണിതാവായി ഒരുമിച്ചുണ്ടാകും എന്ന് അറിയിച്ചതായി അറിയാന്‍ സാധിച്ചു. മദനി സാഹിബിന്റെ മോചനത്തിനും ഈ കൂട്ടായ്മ ഒരുമിച്ച് ചേര്‍ന്നാല്‍ പെട്ടെന് തന്നെ ഫലം കാണും എന്നത് തീര്‍ച്ച. 

                                   ഓരോ പഞ്ചായത്തില്‍ കൂടിയും യാത്ര കടന്നു പോകുമ്പോള്‍ വന്‍ ജനാവലി ആണ് സ്വീകരിക്കാന്‍ എത്തിയത് എന്നത് ജനങ്ങളെ എന്ന പോലെ പോപ്പുലര്‍ ഫ്രണ്ട് നെയും ഞെട്ടിച്ചു കളഞ്ഞു . മഹല്ല് ഇമാമുമാരും മറ്റു പ്രമുഖ വ്യക്തികളും ക്ഷണപ്രകാരം എത്തിച്ചേര്‍ന്നു എന്നതും പുതിയ മാറ്റത്തിനുള്ള തുടക്കമായാണ് നിരീക്ഷകര്‍ കാണുന്നത്...

ഈ കണ്ണുനീരിന്നു ആര് മറുപടി പറയും.?"സൂറത്ത് തൌബ ഇരുപത്തിനാലാം സൂക്ത്തം "

posted by Mustafa Kadangode

കൊപ്പുണ്ണി നായരുടെ കുണ്ടീമെ തോണ്ടിയ ബടായി ശംസൂന്‍റെ കഥ പോലെയാണ്. ഞമ്മന്‍റെ ചില നേതാക്കളുടെ ഫത്വുവകളും. അരമന രഹസ്യം അങ്ങാടിപ്പാട്ട് എന്ന് പറഞ്ഞമാതിരിയുള്ള സൊകാര്യം പറച്ചലും. ചിലര് പറയുന്നു അപ്പോഴും ഞങ്ങള്‍ പറഞ്ഞതല്ലേ പറഞ്ഞതല്ലേന്ന്. അറിയാതെ ചോദിക്കുകയാണ് എന്ത് ഉണ്ടയാ ഞമ്മള്‍ പറഞ്ഞ്.? മറ്റു ചിലര് ആശയപരമായി പോപ്പുലര്‍ ഫ്രണ്ട്കാരോട് ഒരിക്കലും യോജിക്കാന്‍ കഴിയില്ലാന്നും. ഞമ്മക്കൊരു സംശയം. ആശയ പരമായാണോ ആമാശയ പരമാണോ ഞമ്മക്ക്. യോചിക്കാന്‍ കഴിയാത്ത്. ? ഇന്ശാഹ് അല്ലാഹ്....!


അന്‍വാര്‍ ഷേരി യതീം മക്കളുടെ അത്താണിയും. ഭരണകൂടഭീകരതയുടെ അനീതിക്കും അധര്‍മ്മത്തിന്നും എതിരെ പോരാടിയ പണ്ഡിത സ്രെഷ്ട്ടന്‍ അബ്ദുള്‍ നാസര്‍ മദനി അടക്കമുള്ള 97 മുസ്ലിംകളെ ജയിലില്‍ അടച്ചു ജാമ്യം പോലും നല്‍കാതെ പീഡിപ്പിക്കാന്‍ ഭരണകൂട ഭീകരര്‍ രൂപം നല്‍കിയ യു.എ.പി.എ. എന്ന കരിനിയമം പിന്‍ വലിക്കുക എന്ന ആവശ്യമുയര്‍ത്തി പ്പിടിച്ചു. ജന ലക്ഷങ്ങള്‍ ഈ മാസം മുപ്പതാം തിയതി. തിരുവനതപുരത്ത് ഒരുമിച്ചു കൂടുന്നു. ഈ ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും സഹര്‍ഷം   സ്വാഗതം  ചെയ്യുന്നു...!


പോപ്പുലര്‍ ഫ്രണ്ട് എന്ന സംഘടനയുടെ മുന്‍ പ്രവര്‍ത്തനവും അതിന്‍റെ ആശയങ്ങളും ഒട്ടു മിക്ക എല്ലാ മുസ്ലിം പണ്ഡിതന്മാര്‍ക്കും സമ്മതമായിരുന്നു എന്നാണറിവ്. ക്രമേണ ആ പ്രസ്ഥാനം വളര്‍ന്നപ്പോള്‍ ഫാഷിസ്ടുകളുടെ കയ്യടി കിട്ടാനും ഭരണകൂട ഭീകരരുടെ അപ്പക്കഷങ്ങള്‍ക്ക് വേണ്ടിയും പലരും മലക്കം മറിഞ്ഞു അതിനെ എതിര്‍ത്തു. അത് വീണ്ടും വളര്‍ന്നപ്പോള്‍ സ്വന്തം അണികള്‍ നഷ്ട്ടമാവുന്നുവോ എന്ന ഭയം മൂലം എതിര്‍ക്കാന്‍ വേണ്ടി മാത്രം മുസ്ലിം സങ്കടനകള്‍ സ്റ്റേജ്കള്‍ ഉണ്ടാക്കി ഖുര്‍ ആനിലെ വിശുദ്ധ സമരത്തിന്റെ ആയത്തുകളെ പോലും മറന്നുകൊണ്ട് സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ത്ത് ധീര രക്തസാക്ഷികളായ പൂര്‍വികരെ പോലും അഭാമാനിച്ചു. നിങ്ങള്‍ നാലു എന്‍ ഡീ എഫു കാര്‍ കൂടിയാല്‍ ഇവിടെ തീവ്രവാദം വളരില്ല എന്ന് പ്രസങ്ങിക്കാന്‍ എല്ലാ സംഘടനകളും ഒരുമിച്ചിരുന്നു. മുസ്ലിം സങ്കടനകളിലെ നേതാക്കളുടെ തെറ്റിനെ ചൂണ്ടിക്കാട്ടിയതിന്ന് പണ്ഡിതന്മാരെ അഭാമാനിചെന്നു പറഞ്ഞു വാളെടുത്തു വന്നവര്‍. ഇപ്പോളും വാളെടുക്കുന്നവര്‍. എന്ത് കൊണ്ട് ലോക സമാധാനത്തിന്ന് ആഹ്ഹോനം ചെയ്ത അശ്രഫുല്‍ ഹല്ക് മുഹമ്മദു നബി തങ്ങളെയും ഇസ്ലാം മതത്തെയും സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളുടെ കുഴലൂത്ത് കാരായ കേരളത്തിലെ ചില ക്രിസ്ത്യന്‍ തീവ്രവാതികള്‍ തുടരെ തുടരെ അന്ജോളം വിഷയങ്ങളില്‍ അഭാമാനിചിട്ടും എന്തുകൊണ്ട് പ്രതി കരിച്ചില്ല. അതിനുള്ള കാരണം അവര്‍ വെച്ച് നീട്ടുന്ന അപ്പക്കശ്നഗല്‍ തന്നെയല്ലേ...!


(1) ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളില്‍ തലമറച്ചു ചെന്നതിന്ന് ഒരു ഒന്‍പതാം ക്ലാസ്സില്‍ പഠിക്കുന്ന മുസ്ലിം വിധ്യാര്തിയെ സ്കൂളില്‍ നിന്നും പുറത്താക്കിയതാണ് ആ സമയത്ത് ഉണ്ടായ ഒന്നാമത്തെ വിഷയം (2) രണ്ടാമതായി മറ്റൊരു ക്രിസ്ത്യന്‍ മാനേജ് മെന്റ് സ്കൂളിലെ മുസ്ലിം ട്ടീചാരെ തലമറച്ചു ചെന്നതിനു പ്രിന്‍സിപ്പല്‍ മുഖത്തു അടിച്ചു സ്കൂളില്‍ നിന്നും പിരിച്ചു വിട്ടു.(3) രണ്ടാം ക്ലാസിലെ സീ.ബീ.എസ്സി. സ്കൂള്‍ പുസ്തകത്തില്‍ പ്രവാചകന്റെ ഫോടോ എന്നും പറഞ്ഞു ആരുടെയോ ഫോട്ടോ പ്രിന്റു ചെയ്തു സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തു.(4) ഒരു പള്ളീലെ അച്ഛന്‍ പ്രവാചകനെയും ഇസ്ലാം മതത്തെയും അവഹേളിക്കുന്ന ചിന്‍വാത് പാലം എന്ന പുസ്തകം എഴുതി. അയാള്‍ മരിച്ചതിനു ശേഷം ജനങ്ങള്‍ക്ക്‌ വിതരണം ചെയ്തു.(5) അവസാനമായാണ് മൂവാറ്റുപുഴയില്‍ പ്രവാചകനെ അഭമാനിക്കാനായ് വിധ്യാര്തികള്‍ക്ക് ചോധ്യപ്പെപ്പാര്‍ തയ്യരാകി കൊടുത്തതും. ആ വിഡ്ഢി തല്ലു ഇരന്നു വാങ്ങിയതും... ഈ പരമ്പരക്ക് അവസാനമായതും.


മൂവാറ്റുപുഴയില്‍ പ്രവാചകനെ വളരെ മോശമായ് ചിത്രീകരിച്ച ഇയാളെ അറസ്റ്റു ചെയത് ശിക്ഷിക്കണം എന്ന് പറഞ്ഞു സമരം ചെയ്തതിന്നു 27 പേരെയാണ്. പോലീസ് അടിവസ്ത്രം ധരിപ്പിച്ചു ജയിലില്‍ ക്രൂരമായ്‌ പീഡിപ്പിച്ചത്. എന്നാല്‍ തെറ്റ് ചെയ്ത ആ ജോസെഫിനെ അഭിനന്ദിക്കും വിതം അടുത്തുള്ള ത്രീ സ്റാര്‍ ഹോടലില്‍ നിന്ന് ഭക്ഷണം വാങ്ങി കൊടുത്തു പോലീസ് സ്റെഷനില്‍ സീകരിച്ചു അവസാനം ജാമ്യവും നല്‍കി വിട്ടയച്ചു. ഈ നീതി നിഷേധം കൊണ്ട് തന്നെയാണ് മൂവാറ്റുപുഴയിലെ നാട്ടുകാര്‍ അധെഹത്തോടു അയാള്‍ അര്‍ഹിക്കുന്ന രീതിയില്‍ പ്രതികരിച്ചത്.


എന്തായാലും വേണ്ടില്ല എന്‍ ഡി എഫി. നെ എങ്ങനെയെങ്കിലും മോശമായി ചിത്രീ കരിക്കാന്‍ കിട്ടിയ അവസരം ഞമ്മടെ പണ്ടിതന്മാര്‍ ശരിക്ക് മുതലാകാന്‍ ശ്രമിച്ചു. എല്ലാ പണ്ഡിത സങ്കടനകളും നേതാക്കളും കോട്ടക്കലില്‍ എന്‍ ഡി എഫ്. നെതിരെ ഒരു മേശക്ക് ചുറ്റും ഇരുന്നു. ഈ മഹനീയമായ കര്‍മ്മത്തിന് വേണ്ടി യെങ്കിലും എല്ലാം മറന്നു പരസ്പരം സലാം പറഞ്ഞ് ഒത്തു ചേര്‍ന്നു അല്‍ഹംദുലില്ലാഹ് . എന്ന് മാത്രമാണ് ഞങ്ങള്‍ അന്ന് പറഞ്ഞത്.. എന്തായാലും ഞങ്ങളെ കുത്താനായെങ്കിലും നിങ്ങള്‍ ഒരുമിച്ചല്ലോ. അല്‍ഹംദുലില്ലാഹ് ഈ ഐക്യം എന്നും നിലനില്‍ക്കട്ടെ. എന്ന് ആത്മാര്‍ഥമായി പ്രാര്‍ഥിക്കുന്നു.


വിമര്‍ശകരോട് ഒരു മറുപടിപറഞ്ഞ് നിറഞ്ഞ പുഞ്ചിരിയുമായ് അത് വീണ്ടും വളര്‍ന്നു. എന്‍ ഡി എഫ്. ന്‍റെ ചില സമ്മേളനങ്ങള്‍ കണ്ടു കലി മൂത്തവര്‍ പറഞ്ഞു "പുതു മഴയ്ക്ക് മുളച്ച തവര" ഇങ്ങിനെ എത്ര സംഘടനകള്‍ വന്നു പോയി ? അണയാന്‍ പോകുന്ന തീ ഇതുപോലെ ആളിക്കതും. ഇത് അണയുന്നത് കാണാന്‍ കഴിയാതെ വന്നപ്പോള്‍ പിന്നെ അടുത്ത ചോദ്യമായി. നിങ്ങള്‍ എന്താ താമരശ്ശേരി ചുരം കടന്നു മെഴുകു തിരി കത്തിക്കാത്തത് ?" അവിടെ യെല്ലേ മുസ്ലിംകള്‍ കൂടുതല്‍ പീടിപ്പിക്കപ്പെടുന്നത്. എന്നൊരു ചോദ്യവും ആ ചോദ്യത്തിനും കാരണം ഉണ്ട് സ്വന്തം  സങ്കടന്കള്‍ക്ക് ക്ഷീണം സംഭവിക്കുമോ എന്നൊരു ഭയം ഉള്ളില്‍ ഉള്ളത് കൊണ്ട് തന്നെ. താമരശ്ശേരി ചുരം കയറി തമിഴ്നാട്ടിലും, കര്‍ണ്ണാടകയിലും കൂടി പടര്‍ന്നു തുടങ്ങി ഒന്നും മിണ്ടാതെ ആ തവര വളര്‍ന്നു പോപ്പുലര്‍ ഫ്രണ്ട് എന്ന ഒരു മരമായി വളര്‍ന്നു കൊണ്ടിരുന്നു. കളിയാക്കിയവര്‍ ഇപ്പോഴും താമരശ്ശേരി ചുരത്തിനു താഴെ തന്നെ.! എന്നിട്ടും നിറുത്തിയില്ല. പിന്നില്‍നിന്നുള്ള കുത്തലുകള്‍ നീരുപാതികം ശക്തിയായ് തുടര്‍ന്നു.


കുട്ടികളെ സുബഹിക്ക് പള്ളിയില്‍ വിടണ്ട, " തീവ്രം" പിടിക്കും എന്ന് പോലും പള്ളിയില്‍ ഉല്‍ബോധനം നടത്തി.! ഇസ്രയേല്‍ അമേരിക്കന്‍ സയനിസ്റ്റു സാമ്രാജ്യത്ത ശക്തികളെ എതിര്‍ക്കുന്ന ധീരന്മാരേ അവര്‍ വിളിക്കുന്ന ഒമാനപേരാണ് തീവ്രവാതികള്‍ എന്ന് അറിഞ്ഞിട്ടും അവര്‍ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കാന്‍ തീവ്രവാതികള്‍ എന്ന പേര് വിളിച്ചു. ഇസ്രയേല്‍ അമേരിക്കന്‍ സയണിസ്റ്റ് സാമ്രാജ്യത്തത്തിനു കുഴലൂതുന്ന ഭരണകൂടത്തെയും അവരുടെ നീതി നിഷേതത്തെയും എതിര്‍ക്കുന്നതാണ് ഞങ്ങള്‍ ചെയ്യുന്ന തീവ്രവാതമെങ്കില്‍ അല്‍ഹംദു ലില്ലാഹ് ഞങ്ങള്‍ തീവ്ര വാതികള്‍ തന്നെയാണ്. ഇത് മരണം വരെ തുടരുകതന്നെ ചെയ്യും.


കണ്ടില്ലേ... കണ്ടില്ലേ... പോലീസ് വീട്ടില്‍ വരുന്നു. പത്രത്തില്‍ അവരെ കുറിച്ച് എന്തൊക്കെയാ വാര്‍ത്ത വരുന്നേ. ഏതു സംഘടനയാ അവരെ അന്ഗീകരിക്കുന്നത്?. അങ്ങിനെ ഉപദേശങ്ങളുമായി വീട് വീടാന്തരം കാംപയിനുകളുമായ്. നിങ്ങള്‍ നടന്നപ്പോഴും... ഇവിടെ ഏതു സങ്കടനയാണ് പരസ്പരം അങ്ങീകരിക്കുന്നത് എന്ന ഞങ്ങളുടെ മറുപടി കേള്‍ക്കാന്‍ പോലും സമയമില്ലാത്ത നിങ്ങളെ നോക്കി പുഞ്ഞിരിച്ചുകൊണ്ട്. പോപ്പുലര്‍ ഫ്രണ്ട് വീണ്ടും വളര്‍ന്നു.."


കോടിക്കണക്കിനു ബ്രൂണങ്ങളിലെ കരുത്തുള്ള ഒന്നോ രണ്ടോ ബ്രൂണങ്ങ ഗര്‍ഭാഷയത്തില്‍ ചെന്ന് അള്ളിപ്പിടിച്ചിരിക്കുന്ന പോലെ സങ്കടങ്കല്‍ ഉണ്ടാക്കി നേത്രത്ത സ്ഥാനത്തിരുന്നു സുഘിക്കുന്ന ഈ കിരീടമില്ലാത്ത രാജാക്കന്മാര്‍ വീണ്ടും പറഞ്ഞു. കണ്ടില്ലേ... കണ്ടില്ലേ... അവര്‍ പേര് മാറ്റി കളിക്കുന്നു... എന്‍ ഡി എഫ് പോയി ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് ആയി. ഒരു മുസ്ലിം നേതാവിന് വേണ്ട വേണ്ട മിനിമം യോഘ്യത അല്ലാഹുവിലുള്ള പൂര്‍ണ്ണ വിശോസം ആണെന്ന്ണെന്ന് പോലും മറന്നു കൊണ്ടും അറബിക്കും അനറബിക്കും, കറുത്തവനും വെളുത്തവനും വ്യത്യാസമില്ലെന്ന് പഠിപ്പിച്ച രസൂലിന്റെ വാക്കുകളെ അവഹെളിച്ചുകൊണ്ട് ജനാധിപത്യ രീതിയില്‍ സങ്കടനാ തിരഞ്ഞെടുപ്പ് നടത്തി തിരഞ്ഞെടുക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെയും സങ്കടനയേയും വീണ്ടും കളിയാക്കുന്നു. അവര്‍ക്ക് സ്ഥിരം നേതാവില്ല... ഉള്ള നേതാക്കള്‍ക്ക് മൊഞ്ച് പോരാ... കുടുംബ മഹിമയില്ല..!


എത്ര എത്ര ആരോപണങ്ങള്‍ മാറാട്, കോഴിക്കോട് ബസ് സ്ടാണ്ട് ബോംബു സ്ഫോടനം, ആസാം എസ് എം എസ് വിവാദം, ലവ് ജിഹാദ്, കശ്മീര്‍ റിക്രൂട്ട് മെന്‍റ്, കര്‍ണ്ണാടക ബോംബു സ്ഫോടനം... അങ്ങനെ നുണ കഥകളുടെ പട്ടിക നീണ്ടു. അവസാനം നാറാത്തും എത്തി നാറാത് നിന്നും പിടിയിലായ 22 വയസ്സുള്ള യുവാക്കള്‍ക്ക് 15 കൊല്ലം മുന്നേ നടന്ന കോയമ്പത്തൂര്‍ സ്ഫോടനത്തില്‍ പങ്കുണ്ടത്രെ അന്ന് ഏഴു വയസ്സ് മാത്രം പ്രായമുള്ള അവര്‍ രണ്ടാം ക്ലാസിലെ ഇന്റര്‍ വെല്‍ സമയത്താണ് കോയമ്പത്തൂരില്‍ പോയീ സ്ഫോടനം നടത്തിയത് എന്നാണ് ഏറ്റവും പുതിയ കണ്ടെത്തല്‍ 


പോപ്പുലര്‍ ഫ്രണ്ട് വളര്‍ന്നു പുതിയൊരു മുസ്ലിം ദളിത് ഭൂരിപക്ഷ പാര്‍ട്ടിക്ക് രൂപം കൊടുത്തു അങ്ങനെ എസ്. ഡി .പി. ഐ ഉണ്ടായി. അതും ഇവരാരും കാണാത്ത ജന്തര്‍ മന്ത്രില്‍.. അങ്ങ് ഡല്‍ഹിയില്‍!!.,. സാമ്രാജ്യത്ത ശക്തികളുടെ നാല് വെള്ളിക്കാശിന്നു മദനിയടക്കമുള്ള മുസ്ലിംകളെ ഒറ്റുകൊടുത്ത തടിയന്ടവിട നസീറിനു പഠിക്കുന്ന ഒരു വയനാടന്‍ ലീഗുകാരനായ മോഡി ഭക്തന്‍ ഉള്‍ഭയം കൊണ്ട് കളിയാക്കി ഞങ്ങളെ ഇങ്ങനെ വിളിച്ചു. " സുഡാപ്പി ". ഞങ്ങള്‍ക്ക് അതും ഇഷ്ടമായി! ഇതേ സുടാപി ഇപ്പോള്‍ നാടിനെ ഒറ്റി കൊടുക്കുന്ന രാഷ്ട്രീയക്കാരുടെ വല്ല്യ തലവേദനയാണ്. മുമ്പ് ഞമ്മടെ മത സംഘടനകള്‍ മാത്രം കാമ്പയിന്‍ നടത്തിയപ്പോള്‍ ഇന്ന് രാഷ്ട്രീയക്കാരും കാമ്പയിന്‍ നടത്തുന്നു..! സുഡാപ്പി ശക്തി പ്രാപിച്ചു ഇന്ത്യ മുഴുവന്‍ വ്യാപിക്കുന്നു! പഴയ ഉപദേഷകരില്‍ ചിലര്‍ ഇപ്പോള്‍ സ്വകാര്യമായി പറയുന്നത്‌. "നിങ്ങള്‍ ഇവിടെ വേണം, പക്ഷ കേരളത്തില്‍ വേണ്ട. ഇവിടെ കുഴപ്പങ്ങള്‍ ഒന്നും ഇല്ലല്ലോ ? (എന്ന് വെച്ചാല്‍ കേരളത്തില്‍ തങ്ങളുടെ പിടി വിടുന്നു എന്ന്.) ഞങ്ങള്‍ പറയുന്നു ഇവിടെയും കുഴപ്പങ്ങള്‍ ഉണ്ട്. ഇല്ലെന്നു പറയാന്‍ കഴിയുമോ.?


ഓരോ ഇലക്ഷന്‍ വരുമ്പോഴും നിങ്ങള്ക്ക് ഒരു വോട്ടും കിട്ടില്ല എന്ന് കളിയാക്കിയവര്‍ പോലും മൂക്കത്ത് വിരല്‍ വെക്കുന്നു. വോട്ടുകള്‍ കിട്ടിയിട്ടെന്താ.. തോറ്റിലെ?.. തോല്‍വിയുടെ കണക്കു പറയുന്നവര്‍ എന്നാണു ഇപ്പോള്‍ പുതിയ കളിയാക്കല്‍ ഞങ്ങളുടെ മറുപടിക്ക് കാത്തു തരാത്ത നിങ്ങള്‍ക്ക് നല്‍കാന്‍ ഞങ്ങളുടെ ചെറിയൊരു പുഞ്ചിരി മാത്രമേ ഉള്ളു. എങ്കിലും ആത്മാര്‍ഥതയോടെ പറയുന്നു. നിങ്ങള്ക്ക് എന്ത് ആവശ്യം ഉണ്ടെങ്കിലും പോപ്പുലര്‍ ഫ്രണ്ട് കാരനോട് പറയാന്‍ മടിക്കണ്ട. അത് അറിയാതെയോ അറിഞ്ഞോ സയണിസ്റ്റു ഫാസിസ്റ്റു ശക്തികള്‍ക്കു പണയം വെക്കപ്പെട്ട നിങ്ങളുടെ നട്ടെല്ല് ആയാല്‍ പോലും അത് തിരിച്ചു വാങ്ങി തരാന്‍ ഞങ്ങള്‍ മുന്നില്‍ ഉണ്ടാകുമെന്നു ഒരിക്കല്‍ കൂടി ഓര്‍മപ്പെടുത്തി.


ഈ മാസം മുപ്പതാം തിയതി തിരുവനതപുരത്ത് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ധര്‍മ്മ സമരത്തിലേക്ക് സഹ്രധയരായ എല്ലാ വരെയും ഒരിക്കല്‍ കൂടി സഹര്‍ഷം സോഗധം ചെയ്യുന്നു...! അസ്സലാമു അല്യ്ക്കും വറഹ്മതുല്ലാഹി വബറകാതുഹു...!

ജനവിജാരണ യാത്ര - പിഡിപി പങ്കാളിയാകും - സാബുകൊട്ടരക്കര

POSTED BY Sabu Kottarakara




യുഎപിഎ എന്ന കാടൻ കരിനിയമത്തിനെതിരെ പോപ്പുലർഫ്രണ്ട് നടത്തുന്ന ജനവിജാരണ യാത്രയിൽ ക്ഷണമനുസരിച്ച് പങ്കെടുക്കുവാൻ 22 നു കൊല്ലത്ത് ചേര്ന്ന കേന്ത്രകമ്മിറ്റി യോകം തീരുമാനിച്ചു.

പീപിള്‍സ് ഡെമോക്രാറ്റിക്ക് പാര്‍ട്ടി  വിവിധ സങ്കടനകളുമായി നയപരമായതും,പ്രത്യശാസ്ത്രപരമായതുമായ യോജിപ്പുകളും,വിയോജിപ്പുകളും നിലനില്ക്കത്തന്നെ ദളിത്,പിന്നോക്ക,മതന്യൂനപക്ഷ ജനത്തിന്റെ  അവകാശങ്ങള്ക്കും,നിലനില്പ്പിനും വേണ്ടിയുള്ള പോരാട്ടങ്ങളിൽ യോജിക്കേണ്ട മേഖലകളിൽ യോജിച്ചും,പാര്ശ്വവല്കൃത സമൂഹത്തിന്റെ പ്രതിനിതികളെന്ന നിലയിൽ ഒറ്റക്കും പോരാടുക എന്ന പ്രഖ്യപിത  നിലപാടിൽ നിന്നുകൊണ്ട് #യുഎപിഎ# എന്ന കരിനിയമം ദുരുപയോഗം ചെയ്യുന്നതിനെതിരെ നിലവിൽ പോപ്പുലർഫ്രണ്ട് നടത്തുന്ന സമര കാമ്പയിനിൽ പങ്കെടുക്കുവാനും പിഡിപിയുടെ നിലപാടുകൾ വെക്തമാക്കുവാനും തീരുമാനിച്ചു.

കാസര്ഗോട് മുതൽ ക്ഷണമുണ്ടായിരുന്നെങ്കിലും ചെയര്മാനെയോ,പാര്ട്ടി സിഎസിഎയോ കാര്യങ്ങൾ ധരിപ്പിക്കുന്നതിൽ പിഎഫ്ഐ നേതിര്ത്വം വൈകിയതാണ് എറണാകുളം ജില്ലവരെ പാര്ട്ടി പ്രതിനിതികൾ പങ്കെടുക്കാതെ പോയത്. 

സാബുകൊട്ടരക്കര ,സങ്കടനാകാര്യ ജെനറൽ സെക്രട്ടറി പിഡിപി

മദനി ചെയ്ത തെറ്റെന്ത് ???

pposted by Rifas Kader
കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ പ്രതിയാണെന്ന കുറ്റം ചുമത്തി 3990 ദിവസം ജയില്‍ പീഡനമനുഭവിച്ചു മഅ്ദനി തന്‍റെ നിരപരാധിത്വം തെളിയിച്ചു പുറത്തു വന്നത് 2007 ആഗസ്റ്റ് 1 നായിരുന്നു. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സമാനമായ തിരക്കഥകളിലൂടെ ബാംഗ്ലൂര്‍ സ്ഫോടന കേസിലും പ്രതിയാക്കി വീണ്ടും ജയിലിലടച്ചിട്ട് രണ്ടു വര്‍ഷത്തിലധികമായി. കോയമ്പത്തൂര്‍ കേസിലെ ജയില്‍ മോചനത്തിന് ശേഷം സര്‍വ്വവിധ ഇന്റലിജന്‍സ്‌ കണ്ണുകളെയും വെട്ടിച്ചു മംഗലാപുരത്തെ ഇഞ്ചി തോട്ടത്തില്‍ പോയി ഗൂഡാലോചന യോഗത്തില്‍ പങ്കാളിയാകുന്നത് മുതല്‍ “കോയമ്പത്തൂര്‍ സ്ഫോടനത്തില്‍” തന്റെ ഒരു കാല്‍ നഷ്ടപ്പെടുന്നത് വരെയുള്ള തെളിവുകള്‍ നിരത്തിയാണ് തല്പരകക്ഷികള്‍ വീണ്ടും കെണികള്‍ ഒരുക്കി മഅ്ദനിയെ കൂട്ടിലടച്ചത്.

തന്റെ പൂര്‍വകാല പ്രവര്‍ത്തനത്തില്‍ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അവ തിരുത്തി മതനിരപേക്ഷ നിലപാടിലൂടെ മര്‍ദ്ദിത സമൂഹത്തിന്റെ മോചനത്തിനായി പ്രവര്‍ത്തിക്കുമെന്ന് സമൂഹത്തോട്‌ വിളിച്ചു പറഞ്ഞ ഒരു നേതാവിനെ കേരളക്കരയില്‍ കാണാന്‍ സാധിക്കില്ല.

നിരവധി രോഗങ്ങളാല്‍ കഷ്ടപ്പെടുന്ന ഒരു പൌരനെ സാമ്രാജ്യത്വ – ഫാസിഷിസ്റ്റ്‌ ഗൂഡാലോചനയുടെ ഭാഗമായി കോഴിയെ പിടിച്ചു കൊണ്ടുപോകുന്നത് പോലെ ബംഗ്ലൂര്‍ പോലീസ് കൊണ്ടുപോയപ്പോള്‍ തിരശ്ശീലക്കു പിന്നില്‍ നിന്ന് ചിരിച്ചതും, വിജയം ആഘോഷിച്ചതും ആരൊക്കെ? ജയില്‍പീഡനത്തിലൂടെ മരണത്തിനു കീഴടങ്ങാന്‍ മാനസികമായി തയ്യാറെടുത്ത മഅ്ദനിയാണോ ജയിക്കുക അതല്ല കേരളത്തിലെ മുസ്ലിം പണ്ഡിത–സാമുദായിക നേതാക്കളും സാംസ്കാരിക നായകന്മാരോ എന്നത് കാലം തെളിയിക്കും...

എന്നും സത്ത്യത്തിന്‍റെ കൂടെ നിന്ന ആധാരണീയനായ പണ്ഡിതപ്രഭു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ. നേതാവ് അലിയാര്‍ മൗലവി.





ഇന്ത്യയില്‍ അധകൃത വിഭാഗങ്ങള്‍ക്ക് ഇത്രയെങ്കിലും മനുഷ്യാവകാശം ലഭിച്ചത് ഇസ്ലാം ഇവിടേക്കു വന്നതിനു ശേഷമാണെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ കോട്ടയം ജില്ലാ പ്രസിഡന്റ് അലിയാര്‍ മൗലവി പ്രസ്താവിച്ചു. ശ്രീ നാരായണ ഗുരുവിന്റെ പ്രവര്‍ത്തനങ്ങള്‍ കേരളത്തിനു പുറത്തായിരുന്നെങ്കില്‍ സവര്‍ണര്‍ തകര്‍ത്തിട്ടുണ്ടാവുമായിരുന്നു. കേരളത്തില്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി ലഭിച്ചത് മുസ്ലിംകള്‍ ഇവിടെ പ്രബലരായതു കൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. 
സവര്‍ണനോടൊപ്പം ചേര്‍ന്ന് മുസ്ലിം ശക്തിയെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിക്കുന്ന പിന്നാക്കക്കാരന്‍ സ്വന്തം ശവക്കുഴി തോണ്ടുകയാണ്. അവര്‍ണനെ ഉള്‍ക്കൊള്ളാനുള്ള വിശാലതയൊന്നും വരേണ്യര്‍ക്ക് കൈവന്നുവെന്ന് തെറ്റിദ്ധരിക്കേണ്ട. പുഴുക്കളെ പോലെ കഴിഞ്ഞിരുന്ന ഭുതകാലത്തിലേക്ക് സ്വയം വഴിവെട്ടുന്നവരോട് മുസ്ലിം സമൂഹത്തിന് പ്രത്യേകിച്ച് വിരോധമൊന്നും ഇല്ല. അധസ്ഥിതന് കരുത്ത് നല്‍കുന്നുവെന്നതാണ് പോപുലര്‍ ഫ്രണ്ട് ഭീകരവാദികളാവാന്‍ കാരണം. ഭീകരതയുടെ ഏത് മാനദണ്ഡം വച്ച് പരിശോധിച്ചാലും പോപുലര്‍ ഫ്രണ്ട് ഭീകരരോ രാജ്യദ്രോഹികളോ ആവേണ്ടവരല്ല. പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ പിന്തുണ എന്നും ഉണ്ടാവുമെന്നും അലിയാര്‍ മൗലവി പറഞ്ഞു. തലയോലപ്പറമ്പില്‍ യു.എ.പി.എക്കെതിരേ പോപുലര്‍ ഫ്രണ്ട് നടത്തുന്ന ജനവിചാരണ യാത്രയുടെ കോട്ടയം ജില്ലാ പര്യടന സമാപന സമ്മേളനത്തില്‍ ആശംസാ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.


Read & Share on Ur Facebook Profile:
http://www.facebook.com/pages/A-neo-social-movement-for-a-new-India-of-equal-rights-to-all-Indians/367622453334888

T Arifali with powerful words against Government drama against Muslim youth with UAPA and other draconian laws:

posted by Repeal Draconian Laws
"Isn't it absolutely ungovernmental to observe the criminals of domestic politicides often go outlawed from draconian laws like UAPA in a democratic republic?
Why does the so called vertebrate system of our beloved government hesitant to execute UAPA when the culprits are Sangh Parivar and CPM ?"



join the page : Repeal Draconian Laws

മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.


PRAY FOR MADANI
posted by Hameed Tma



ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From,
Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To,
His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ABDUL-NASAR-MADANI



ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

UAPA എന്ന കരി നിയമത്തില്‍ ഒളിഞ്ഞിരിക്കുന്ന ഭീകരത!

posted by : Safeer Nilamel


______________________________________________
യു.എ.പി.എ യുടെ തകരാറുകള്‍ ചുരിക്കത്തില്‍
====================================
1. യു.എ.പി.എ യുടെ പട്ടികയില്‍ പെടുന്നതിലൂടെ ഏതു സംഘടനയെയും സര്‍കാരിന് എളുപ്പത്തില്‍ നിരോധിക്കാം 
... 2. ഭരണഘടനാ ഉറപ്പുനല്‍കുന്ന മൌലികാവകാശങ്ങളില്‍ പെടുന്ന സംഘടിക്കാനുള്ള സ്വാതന്ത്രത്തിന്‍റെ പേരുകള്‍ വെട്ടിമാറ്റുന്ന അപകടകരമായ വ്യവസ്തയാണിത്.
3.പരിമിതമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ പോലും സംഘടനകളെ നിരോധിക്കാനുള്ള സര്‍ക്കാരിന്റെ അധികാരത്തെ ഈ നിയമം വര്‍ധിപ്പിക്കുന്നു..
4.മതിയായ ചാര്‍ജ്‌ ഇല്ലാതെ തന്നെ 180 ദിവസം തടവില്‍ വയ്ക്കുന്നു.. ഇത് ജാമ്യനിശേധത്തിനു ഉപകാരമായി മാറുന്നു..
5.രഹസ്യ സാക്ഷികളും കാമറക്കു മുന്‍പിലെ വിജാരനയടക്കമുള പ്രത്യേക കോടതികളുടെ രൂപീകരണത്തിനു സഹായിക്കുന്നു..
6.കാലാനുസൃതമായ പുനപരിശോധന ഇല്ലാത്തത് നിയമത്തിന്‍റെ ദുരുപയോഗത്തിന് സഹായകമാവുന്നു.
7.തെളിവ്‌ ഹാജരാക്കാനുള്ള ചുമതല കുറ്റാരോപിതനാണ്!

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും പ്രായോഗിക തലത്തില്‍ ഇത് രാഷ്ട്രീയ യജമാന്മാരുടെയും പോലീസിന്റെയും കയ്യിലെ അടിച്ചമര്‍ത്തല്‍ ഉപകരണമാണ്..

ഇതുവരെയുള്ള യു.എ.പി.എ യുടെയും അനുഭവങ്കളില്‍ നിന്ന് പാഠം ഉള്‍കൊള്ളാന്‍ ഭരണകൂടം തയ്യരാവേണ്ടാതുണ്ട്..ഈ നിയമം റദ്ദാക്കാനോ ഭേതകതി വരുത്തണോ വേണ്ടിയുള്ള പൊതുജാനാഭിപ്രായം ഉയര്‍ന്നു വരേണ്ടതുണ്ട്..യു.എ.പി.എ യിലെ കടുത്ത വ്യവസ്ഥകളുടെ ദുരുപയോഗം ഭീകരതക്കെതിരായ പോരാട്ടത്തെ അപഹാസ്യമാക്കാന്‍ മാത്രമേ ഉപകരിക്കൂ..

രാജ്യത്തെ പൌരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടിയാണു 2008 ലെ യു.എ.പി.എ നിയമമെന്ന് പറയുമെങ്കിലും ഇന്നേ വരെ UAPA എന്ന നിയമത്തിന്റെ പേരില്‍ ജീവിതം ഹോമിക്കപെട്ടത്‌ എല്ലാം മുസ്ലീങ്ങള്‍ എന്നത് വിസ്മരിക്കരുത്...
എന്നാല്‍ ഇവര്‍ ചെയ്ത തെറ്റ് പോലും കണ്ടു പിടിക്കപെട്ടിട്ടില്ല!
കേരളത്തില്‍ മാത്രം മൊത്തം 56 ആളുകളെ UAPA നിയമം ചുമത്തി അറസ്റ്റ് ചെയ്യുകയുണ്ടായി! അതില്‍ 56 പേരും മുസ്ലീങ്ങള്‍ എന്നതാണ് ആശ്ചര്യം!
അപ്പോള്‍ ഈ നിയമം മുസ്ലീങ്ങള്‍ക് എതിരെ ഉള്ളത് ആണ് എന്ന് ന്യായം ആയും സംശയിക്കേണ്ടി ഇരിക്കുന്നു 

എന്നാല്‍ കാലാ കാലങ്ങളില്‍ രാജ്യത്തിന്റെ അങ്ങോളം ഇങ്ങോളം സ്ഫോടനം നടത്തി വര്‍ഗീയകലാപങ്ങാല്‍ ഉണ്ടാക്കുകയും സൈന്യത്തില്‍ തന്നെ നുഴഞ്ഞു കയറി സൈനികാ ആയുധങ്ങള്‍ മോഷ്ടിച്ചു മക്ക മസ്ജിതിലും അജ്മീരിലും മറ്റും സ്ഫോടനം നടത്തി നിരപരാതികളെ കൊന്നൊടുക്കുന്ന സംഘപരിവാര്‍ ഭീകരക്കെതിരെ ഒരു UAPA യും ചുമത്താന്‍ ഇവിടെ നിയമം ഇല്ല!
കണ്ണൂരും മറ്റും ആയുധങ്ങള്‍ കുന്നു കൂട്ടി ശക്തി കാണിക്കുന്ന സിപിഎം പ്രേവര്തക്ര്‍ക്കും ഇല്ല UAPA 

അപ്പോള്‍ മുസ്ലീങ്ങള്‍ മാത്രം ആണ് ഈ കരി നിയമത്തില്‍ പെട്ട് ഒരിക്കലും പുറത്തു വാരാത്ത വിതം കഷ്ട്ടപെടെണ്ടാവര്‍ എന്ന് നിങ്ങള്‍ അങ്ങ് തീരുമാനിച്ചു ..പക്ഷെ...

പക്ഷെ ഇതുപോലുള്ള കരി നിയമങ്ങള്‍ ന്യൂനപക്ഷ്ങ്ങല്ക് മാത്രം ആണ് പ്രേയോഗികുന്നത് അതിനെ എതിര്‍ത്ത് തോല്പ്പികുക തന്നെ ചെയ്യും...
അതിന്റെ പ്രേതിഭലം ചിലപ്പോള്‍ മരണം ആയിരിക്കാം....

എന്നാലും..............

ഗ്ലോബലുകാരന്റെ ചൊറിച്ചിൽ

posted by :  Najmudheen CT

സുകുമാരൻ നായര് നല്ല ഉദ്യോഗസ്തനാണോ മോശക്കാരനാണോ എന്നത് തീരുമാനിക്കേണ്ടത് ഗ്ലോബലുകാരനല്ലല്ലോ. ഒരു ആരോപണം ഇവിടെ നിലനില്ക്കുന്നു. അതിന്റെ നിജസ്ഥിതി പരിശോധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. തേജസ്‌ പത്രം ഇതുവരെ വാര്ത്ത പിൻവലിക്കുകയോ തിരുത്ത് കൊടുക്കുകയോ ചെയ്തിട്ടില്ല. മുസ്ലികളുടെ മനോഭാവമാണ് പ്രശ്നമെന്ന് പറഞ്ഞു എന്ന പരാമര്ശം എൻ സി എച് ആർ ഒ യും പിൻവലിച്ചിട്ടില്ല. അതോടൊപ്പം ഇയാൾ മറ്റൊര...ുത്തന്റെ ഭാര്യുമായി പൊറുതിയുന്ടെന്ന ആരോപണം നിലനില്ക്കുന്നു. എല്ലാം അന്യ്ഷിച്ചു തെളിയും വരെ കാത്തിരിക്കാന്പോലും ഗ്ലോബലുകാര്ക്കെന്തേ സമയമില്ലാത്തതു. സമൂഹത്തിൽ ഫിത്നയും ഫസാദും ഉണ്ടാകുന്ന ഭയമാണോ നിങ്ങള്ക്ക്. അങ്ങനെയെങ്കില വേറെ എത്ര ഫിത്നയും ഫസാദും ഒതുക്കണം നിങ്ങൾ ആദ്യം. പള്ളിയും മദ്രസകളും പൂട്ടിയും ഉളിഹിയ്യത്തിന്റെ പ്രശ്നം പറഞ്ഞു മുസ്ലിം സമൂഹത്തിന്റെ  ഇടയിൽ കൊലപാതകം നടത്തി അറുത്ത ഉളിഹിയ്യത്തിന്റെ മാംസം വാങ്ങാൻ ആളെക്കിട്ടാതെ മാംസം മുഴുവൻ കുഴിച്ചു മൂടിയാതൊക്കെ മറന്നോ നിങ്ങൾ. മുസ്ലിം ചെറുപ്പക്കാർ സങ്കടിക്കുന്നതും ശക്തി സംഭരിക്കുന്നതും എന്ന്മുതലാ നിങ്ങള്ക്ക് ഹരാമായത്? ചേകനൂർ കേസിൽ എസ ഡി പി ഐ ക്കാരെ യല്ല അന്യേഷണ സംഘം പൊക്കിയത്. ഇസ്മായീൽ വഫ എന്ന നിങ്ങളുടെ നേതാവ് ടൈഗർ സുന്നി ഉണ്ടാക്കിയതും പല വഅള് നടക്കുന്ന സ്ഥലത്തും എ പി ഇ കെ പ്രശ്നം പറഞ്ഞു ഉറുമിയും വാളും കത്തിയും പിടിചിരുന്നതും ഒക്കെ നിങ്ങൾ മറന്നോ? അതിന്റെ പത്രക്കട്ടിങ്ങുകൾ എല്ലാവരും വലിച്ചെറിഞ്ഞു എന്ന് നിങ്ങൾ കരുതരുത്. അന്ന് ഹലാലായ കാര്യം പിന്നീട് നിങ്ങള്ക്ക് ഹരാമാകാൻ പുതിയ ഖുർആൻ വല്ലതും ഇറങ്ങിയോ? അന്ന് ടൈഗറിൽ ഉണ്ടായിരുന്നവർ ഒക്കെയും ഇപ്പോഴും നിങ്ങളുടെ കൂടെ തന്നെ ഉണ്ടല്ലോ. അപ്പൊ പിന്നെ ഒരു സുകുമാരാൻ നായരുടെ മേല ആരോപണം വരുമ്പോഴെക്കു ഇത്ര ചൊറിച്ചിൽ ഇളകാൻ എന്താ കാരണം. ആരോപണം വന്നു കഴിഞ്ഞു. അത് പറഞ്ഞവർ പിവളിക്കാത്ത കാലത്തോളം അയാൾക്ക്‌ ആ സങ്കടനകൽക്കെതിരെ കേസ് കൊടുക്കാം. ആ പത്രത്തിനെതിരെ മാന നഷ്ട കേസുകൊടുക്കാം. ഇതൊന്നും അറിയാത്ത മണ്ടനല്ല അയാള് എന്ന് എല്ലാവര്ക്കും അറിയാം. ഞാൻ കേസ് കൊടുക്കും എന്ന് പറയുന്നു. ഈകാര്യം പുറത്തുവന്നിട്ടു രണ്ടാഴ്ചയിൽ കൂടുതലായല്ലോ. എന്തെ ഇത്ര താമസം? തേജസിലെ ഒരു പയ്യനാണ് അതിനു പിന്നിലെന്നാണ് തോന്നുന്നത് എന്നെന്തിനാ അയാള് പറയുന്നത്. തേജസ്‌ പത്രത്തിൽ വാര്ത്ത വന്നാൽ പത്രമാണ്‌ അതിനുത്തരവാദി. അയാള്ക്കറിയാം ഇത് വലിയ വിഷയമായാൽ കൂടുതൽ നാറും. അപ്പോൾ പിന്നെ വല്ല ഗ്ലോബലുകാരെയും പിടിച്ചു രംഗത്തിരക്കുന്നതാ ബുദ്ധി എന്ന് അയാള് സ്വയം മനസ്സിലാക്കിക്കാനും. ചൊറിച്ചിലിന്റെ കാരണം കടെത്തുക ചികിത്സിക്കുക.See More

ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..!


posted by :Ullath Parayum

ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

Photo: ഒരു കൂട്ടക്കൊലയുടെ നാലാം വർഷം..! 

ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..!ബീമാപള്ളിയിൽ‍ നടന്ന പോലീസ് അഴിഞ്ഞാട്ടത്തിനു, നിരപരാധികളെ കൂട്ടക്കൊല ചെയ്ത ആ ഭീകര ദിനത്തിന് നാളെ (മെയ് 17 ) വർ‍ഷം നാല് പിന്നിടുമ്പോള്‍, കേരളീയരായ സാംസ്കാരിക മഹോന്നതർ‍ എന്ന്‌ വിടുവായത്തം പറയുന്നവർ‍ അറിയാൻ‍ ആഗ്രഹിക്കാത്ത അറിഞ്ഞിട്ടും ശ്രദ്ധിക്കാത്ത ഇന്നും ഹൃദയത്തില്‍ കനലെരിയുന്ന കുറെ മനുഷ്യരുടെ വേദനക്ക് കാരണക്കാരായ പോലീസുകാരായ കൊലയാളികൾ‍ എന്നാണിനി ശിക്ഷിക്കപ്പെടുക.! 

പാർ‍ട്ടി കോടതികൾ‍ സ്ഥാപിച്ചു തങ്ങൾ ‍ചെയ്യുന്ന വിശുദ്ധകൊലകളൊഴിച്ച്‌ ബാക്കി കൊലപാതകങ്ങളിൽ‍ മനുഷത്വമില്ലന്നു നിർ‍വചിച്ച്‌ ഹർ‍ത്താലുകളും അക്രമവും‍ ഒരുക്കുന്ന കേരളത്തിലെ രാഷ്ട്രീയക്കാർ‍ക്കും, അല്ലെങ്കില്‍ മതവും വിശ്വാസവും, സംസ്കാരവും ഭിന്നിപ്പിച്ചു വളർ‍ത്തുന്നതില്‍ ആനന്ദം കാണുന്ന കൂമ്പടഞ്ഞ മനുഷത്വമുള്ള കേരളീയനു/രാഷ്ട്രീയ നേത്രിത്വങ്ങൾക്ക് തീരദേശികളായ പാവപ്പെട്ട ആ ആറുപേരുടെ ആത്മാക്കൾ‍ ദുരാത്മാക്കൾ‍ മാത്രമായി മാറിയോ.?

ഒരു കുരങ്ങനെ അടിച്ച്കൊന്നാൽ, മയിലിനെ പട്ടിപിടിച്ചാല്‍ അല്ലെങ്കില്‍ വെള്ളിമൂങ്ങക്ക്‌ കെണിവച്ചാല്‍ വിഭ്രമവും ബേജാറും അനുഭവിച്ച്‌ പാഞ്ഞണയുന്ന നമ്മുടെ സാഹിത്യ-പരിസ്ഥിതി സ്വപ്നജീവികളെയും ചാനൽ‍ കുമാരീ കുമാരന്മാരെയും ബീമാപള്ളിയിൽ എവിടെയും അന്ന് ആ നിഷ്ടൂര പോലീസ് അഴിഞ്ഞാട്ട സമയങ്ങളില്‍ ആരും കണ്ടില്ല. ആറു മനുഷ്യജീവനുകൾ‍ അതും ബീമാപള്ളിപോലൊരു തീര പ്രദേശത്തു‍ അവിടെ നടന്ന കൂട്ടക്കൊല ഒരു സംഭവമോ അല്ലെങ്കില്‍ ആ പ്രദേശം കേരളത്തിലല്ല എന്ന്‌ വൈകാരിക തോന്നലോ ആയി മാറിയതു ഒരുനടുക്കത്തോടെ അവിടത്തെ നിവാസികൾ കണ്ടു. 

ഇതൊരു ആപൽ‍ക്കരമായ അയിത്താധിഷ്ടിത സാംസ്കാരിക കാപട്യമാണു. ശരിയായ മാനവിക പൗരസമൂഹം കെട്ടിപ്പെടുക്കാൻ ശ്രമിച്ച്‌ ജീവിക്കുന്നവർ‍ എന്ന്‌ ധരിപ്പിച്ച്‌ വിശ്വസിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്ന ആര്‍ക്കും ഇതു ഭൂഷണമല്ല. ബീമാപള്ളി വെടിവെപ്പ്‌ കേസില്‍ മാത്രം നീതിയുടെ കോടതിയും, നിർ‍വഹണത്തിന്‍റെ പോലീസിനെയും സർ‍ക്കാരുകളെയും ഒരിടത്തും നാം കണ്ടില്ല. 

പോലീസിനെതിരെ നരനായാട്ടിനു കേസെടുക്കണമെന്ന്‌ പറഞ്ഞ ജില്ലാകോടതിയും എങ്ങുമെത്താതെ ഫയലുകള്‍ ക്ളോസ്‌ ചെയ്യുന്നതാണ് കേരളം പിന്നീട് കണ്ടത്. 

വെടിയേറ്റുമരിച്ചവരുടെ എഫ്‌.ഐ.ആർ‍ ജാതകം നോക്കിയ ഏമാന്മാർ‍ നാട്ടുകാർ പോലീസിനെ ആക്രമിച്ചെന്നും വർ‍ഗീയ കലാപത്തിനു ശ്രമിച്ചെന്നും വരുത്തിത്തീർ‍ത്ത്. ഇനി ഒരുപക്ഷേ ആ വെടിയേറ്റുമരിച്ച പാവങ്ങൾ‍ സ്വയം ആത്മഹത്യാ ചെയ്തന്നായിരിക്കും ഭാവി കേരളം പാടിപ്പറയുക. കാരണം അതൊരു വര്‍ഗ്ഗീയലഹളയാക്കാൻ ‍പോലീസും മനോരമ പോലുള്ള കേരളത്തിലെ ചില വർ‍ഗ്ഗീയ ഭാസിസ്റ്റ് പത്രങ്ങളൊക്കെ ശ്രമിച്ചിട്ടും കലാപമെന്ന്‌ സ്ഥാപിക്കാനോ കലാപത്തിൽ പരുക്കേറ്റ ഒരാളെ സൃഷ്ടിക്കാനോ അവർക്ക്കഴിഞ്ഞില്ല. ലോഞ്ചർ‍ ബോംബുകള്‍ വരെ പോലീസിനെ അക്രമിച്ചവരുടെ കൈവശം ഉണ്ടായിരുന്നുവെന്നാണ് മലയാള മനോരമ പോലുള്ള പത്രങ്ങളും മറ്റും എഴുതിയത്. ഈ വലിയ വർ‍ഗീയ കലാപത്തില്‍ പരിക്ക് പറ്റിയവര്‍ എവിടെ എന്ന് ചോദിക്കാനുള്ള തിരിച്ചറിവ് ആ പത്രങ്ങള്‍ പ്രകടിപ്പിച്ചുമില്ല . കേരളത്തിലെ ഏത് ആശുപത്രികളിലാണ് അവരെ ചികിത്സിച്ചതെന്നും.!

ഇനിയുള്ളതു സർ‍ക്കാർ‍ ഇരന്ന്‌ വാങ്ങിയ, ലക്ഷ്യങ്ങള്‍ ആദ്യമേ നിർ‍ണ്ണയിക്കപ്പെട്ട പുറത്തു വിടാതെ ആരെക്കയോ ഇന്നും അടയിരിക്കുന്ന ജുഡിഷ്യൽ അന്വേഷണ റിപ്പോര്‍ട്ടാണ്. അതിന്‍റെ ഭാവി ആദ്യമേ തന്നെ നിശ്ചയിച്ച്‌ കഴിഞ്ഞിട്ടുണ്ടാവണം. ഇന്ത്യയില്‍ നടന്നിട്ടുള്ള ഇത്തരം അന്വേഷണങ്ങളിൾ ‍നിന്നും നമ്മുടെ അനുഭവമതാണു. അത് കൊണ്ട് തന്നയാണ് ബീമാപള്ളി വെടിവെപ്പ് ജുഡിഷ്യൽ‍ റിപ്പോര്‍ട്ട് ഇന്നും വെളിച്ചം കാണാത്തതും.!

പക്ഷെ ബീമാപള്ളി വെടിവെപ്പും അനുബന്ധ സംഭവങ്ങളെക്കുറിച്ചും അന്വേഷണം നടത്തിയ ജില്ലാ ജഡ്ജി കെ. രാമകൃഷ്ണൻ ‍കമീഷൻ‍ മുമ്പാകെ കലക്ടര്‍ സമർ‍പ്പിച്ച കാര്യവിവര പത്രികയിൽ പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വിവരങ്ങള്‍ അക്കമിട്ട് നല്‍കിയിട്ടുണ്ട്. ബീമാപള്ളിയിലെ വെടിവെപ്പും ബലപ്രയോഗവും കലക്ടർ‍ ഉൾ‍പ്പെടെയുള്ള എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റുമാരുടെ അനുവാദം തേടാതെ പൊലീസ് ഏകപക്ഷീയമായി നടത്തിയതാണെന്ന ഞെട്ടിക്കുന്ന വിവരമാണ് അതിലൊന്ന്.

ബീമാപള്ളി കൂട്ടക്കൊല നടക്കുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതരായിരുന്നു. പണ്ട് നാടുവാഴി തമ്പ്രാക്കന്മാരുടെ കാലത്ത് പോലീസിന്റെ നിയമ വിരുദ്ധമായ ചെയ്തികൾ‍ക്ക് നേരിട്ട് ഇരയായിട്ടുള്ളവരത്രേ അവർ. ആ സമയത്ത് അവരുടെ നേതാക്കളിൽ പലരും അത്തരം പോലീസുകാരുടെ കൈത്തരിപ്പു നേരിട്ട് അനുഭവിച്ചവരും. അത്തരം പഴയ ചിന്തകളുമായി വാഴുന്ന പോലീസ് ഏമാന്മാർ‍ അവരുടെ കൈത്തരിപ്പു തീര്‍ക്കാൻ‍ നിരപരാധികളായ ഒരു ജനതയുടെ നെഞ്ചകം തന്നെ തിരഞ്ഞടുത്തത് പീഡിപ്പിക്കപ്പെടുന്നവന്റെ അത്താണിയായി നിലനില്‍ക്കുന്നു എന്നവകാശപ്പെടുന്ന ഒരു പ്രത്യശാസ്ത്രം കേരളത്തില്‍ ഭരണത്തിലുള്ളപ്പോഴായിരുന്നു‍ എന്നുള്ളത് ഒരു ദുരന്തമായി അവശേഷിക്കുന്നു.

'നിന്ദ ഏറ്റുവാങ്ങുന്നവര്‍ സ്വര്‍ഗ്ഗീയ പൌരത്വമുള്ള വിശുദ്ധരുടെ മഹിമയുള്ളവരാണെന്നു' മണ്‍മറഞ്ഞുപോയ ഒരു സാഹിത്യ വിമര്‍ഷകൻ‍ പറഞ്ഞിരുന്നു. അതു ശരിയാണെങ്കിൽ‍ ബീമാപള്ളി നിവാസികൾ‍ ഒരു പടികൂടി മുന്നിലാണു. ഒരു കാരണവുമില്ലാതെ തങ്ങളിൽ‍ നിന്നു ആറു പേരെ നഷ്ടപ്പെടുകയും അമ്പത് പേരിലേറെപ്പേർ‍ക്ക്‌ മാരക പരിക്കേല്‍ക്കുകയും ചെയ്തിട്ടും, വിശുദ്ധരെന്ന്‌ കരുതപ്പെട്ടിരുന്ന സാംസ്കാരിക-പത്ര-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ഗംഭീര അശ്ളീല മൗനത്തെക്കാള്‍ സംയമനവും വിവേകവും പുലര്‍ത്തി അവരെ ബീമാപള്ളി മക്കൾ‍ അപമാനിച്ചു.!

നിയമം കുറ്റവാളികളായ പോലീസുകാര്‍ക്ക് ശിക്ഷ നല്‍കുമായിരിക്കാം. പക്ഷെ അനാഥമാക്കപ്പെട്ട ആ ആറു കുടുമ്പങ്ങളുടെയും പോലീസിന്റെ കാടത്തത്തില്‍ പരിക്കേറ്റു ജീവിതം വഴി മുട്ടി കഴിയുന്ന മറ്റു മനുഷ്യരുടെയും കണ്ണ് നീര്‍ ഇനി എന്നാണു ഉണങ്ങുക.

വെടിവെപ്പില്‍ മരിച്ചവരുടെ ബന്ധുക്കള്‍ക്കും പരിക്കേറ്റ ചിലർ‍ക്കും ഭരണകൂടം വാഗ്ദാനം ചെയ്ത സർ‍ക്കാര്‍ ജോലി ഒന്നുപോലും ഇതുവരെ ആർ‍ക്കും ലഭിക്കാത്ത സാഹചര്യത്തിൽ‍ പ്രത്വേകിച്ചും.!

നിഷ്ടൂരമായ ഒരു കൂട്ടക്കൊലയുടെ പോലീസിലെ കാരണക്കാർ‍ ശിക്ഷിക്കപ്പെടുന്ന ആ ദിനങ്ങള്‍ ഇനി എന്നാണ്. അതിനു വേണ്ടി ആരാണിനി ശബ്ദമുയര്‍ത്തുക. 

കയ്യില്‍ വെട്ടി പരിക്കേൽ‍പ്പിക്കുന്നവൻ രാജ്യദ്രോഹിയും പാകിസ്ഥാൻ‍ചാരനും, മുഖത്തു വെട്ടി കൊല്ലുന്നവൻ‍ രാജ്യ സനേഹിയും ഈ രാജ്യം ഭരിക്കെണ്ടവനും ആയി തീരുമാനിക്കപ്പെടുന്ന ഈ മണ്ണില്‍ ഇനിയെന്നാണ് ആ ദിനമുണ്ടാവുക..

രണ്ടു ലക്ഷവും, വീടും പിന്നെ ശറഫുദ്ധീന്റെ ഫോണ്‍കോളും


posted by Salim Uliyil
PICTURE BY : Faisal Arafa Ermalam
കണ്ണൂര്‍ നാറാത്ത് യോഗ പരിശീലന ക്യംപില്‍ പങ്കെടുക്കുകയായിരുന്ന 21 പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ യു.എ.പി.എ എന്ന കാടന്‍ കരനിയമ പ്രകാരം അറസ്്റ്റു ചെയ്തതില്‍ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ അതൊന്ന് തണുപ്പിക്കാന്‍ പോലീസ് മാധ്യമങ്ങളെ ഉപയോഗിച്ച് പല കഥകളും മെനയാന്‍ തുടങ്ങി. ഇറാന്‍ ബന്ധത്തോടൊപ്പം, ബംഗളുരു സ്‌ഫോടനം, ഹൈദരാബാദ് സ്‌ഫോടനം എന്നിവയില്‍ ബന്ധിപ്പിക്കാന്‍ നിരന്തര ശ്രമവും നടത്തി. എന്നാല്‍ eല്ല അപസര്‍പ്പകകഥകളും ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു. പിന്നീട് ജയിലിലുള്ളവരെ ബന്ധപ്പെട്ട് രണ്ടു ലക്ഷവും, വീടും നല്‍കാമെന്ന വാഗ്ദാനം നല്‍കി മാപ്പുസാക്ഷിയാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. എന്നാല്‍ തടിയന്റവിട നസീറുമാരെ പോപുലര്‍ ഫ്രണ്ടില്‍ നിന്നും കിട്ടിയില്ല എന്ന് മാത്രമല്ല ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഉത്തരേന്ത്യന്‍ പോലീസിനു പഠിക്കുന്നവര്‍ ഇളഭ്യരാവുകയും ചെയ്തു. ഇതിനിടെ എന്‍.സി.എച്.ആര്‍.ഒ വസ്തുതാന്വേഷണ സംഘം അന്വേഷണ ഉദ്യോഗസ്ഥനോട് കാര്യങ്ങള്‍ ആരാഞ്ഞപ്പോള്‍ ഉദ്യോഗസ്ഥന്‍ മുസ്‌ലിങ്ങളായ അവരുടെ മനോഭാവമാണ് പ്രശ്‌നമെന്നാണ് മറുപടി പറഞ്ഞത്. മുമ്പും പലപ്പോഴും ഈ ഏമാന്‍ മുസ്‌ലിം വിരുദ്ധ മനോഭാവം വച്ചു പുലര്‍ത്തിയിട്ടുണ്ട് എന്നാണ് വാര്‍ത്തകളിലൂടെ അറിയാന്‍ കഴിഞ്ഞത്. മുമ്പ് കാശ്മീര്‍ വിഷയം സംബന്ധമായി മദ്രസ പഠനത്തെ പരമാര്‍ശിച്ച് നടത്തിയ അഭിപ്രായപ്രകടനം, സ്വഭാവികമായി പുതുതായും തുടര്‍ച്ചയായും മുസ്‌ലിം വിരുദ്ധമായ അഭിപ്രായ പ്രകടനങ്ങള്‍ ഇയാളില്‍ നിന്നും വരുമ്പോള്‍ കൂടെ ചേര്‍ക്കുക സ്വാഭാവികമാണ്. എന്നാല്‍ നാറാത്ത് 21 മുസ്‌ലിം ചെറുപ്പക്കാരെ പിടിച്ചുകൊണ്ടുപോയി യു.എ.പി.എ ചാര്‍ത്തിയതിനെതിരെ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നും പ്രതിഷേധം വ്യപകമായിട്ടുണ്ട്. ഇതിന് തടയിടുക എന്ന ലക്ഷ്യമാണ് ശറഫുദ്ധീന്‍ എന്ന പേരുകാരന്‍ നടത്തിയ ഫോണ്‍സംഭാഷണം. ഇത് ആര്‍ക്ക് വേണ്ടി, എന്തിനുവേണ്ടി എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ഈ ചോദ്യകര്‍ത്താവ് പോലീസുദ്യോഗസ്ഥന്റെ മുസ്‌ലിങ്ങളുടെ മനോഭാവം എന്ന പുതിയ സംഭവം പരാമര്‍ശിച്ചതേയില്ല. നേരും നെറിയും ശറഫുദ്ധീന് ഉണ്ടെങ്കില്‍ വസ്തുതാന്വേഷണ സംഘത്തോടും കാര്യങ്ങള്‍ അന്വേഷിക്കാമായിരുന്നു. മുസ്‌ലിം സമുദായത്തിലെ ആര്‍ജ്ജവമുള്ള സംഘടനകള്‍ ഒന്നടങ്കം കരിനിയമത്തിനെതിരെ രംഗത്തുവരുമ്പോള്‍ അവരില്‍ തന്നെ കുത്തിത്തിരിപ്പുണ്ടാക്കുക എന്ന ഉദ്ദേശമാണ് ഈ ഫോണ്‍കോളിന്റെ ലക്ഷ്യമെന്നാണ് മനസിലാക്കാന്‍ കഴിയുന്നത്. കാന്തപുരത്തിന്റെ ആള്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഫോണ്‍കോളിന്റെ ഉടമസ്ഥന്‍ നാറാത്തെ നിരപരാധികളെ കുറിച്ച് തെറ്റായ വിവരം നല്‍കിയ ലീഗിനെ മഹത്വനല്‍ക്കരിക്കുന്നു. യു.എ.പി.എ പോലുള്ള നിയമത്തെ ശക്തിയുക്തം എതിര്‍ക്കുന്ന ബഹുമാന്യ പണ്ഡിതന്‍ കാന്തപുരത്തിന്റെ അനുയായിയാണോ ശറഫുദ്ധീന്‍ എന്ന ചോദ്യത്തോടൊപ്പം മുപ്പത് വെള്ളിക്കാശിന് വേണ്ടി ഐബിക്കു പണിയെടുക്കുകയാണോ എന്ന സംശയവും സ്വാഭാവികമായി ഉയരുകയാണ്. കൂടെക്കിടക്കുകയും, കൂട്ടിക്കൊടുക്കുകയും ചെയ്യുന്ന ഇത്തരം ഞാഞൂലുകളെ സമൂഹം പുറം കാലുകൊണ്ട് തട്ടിത്തെറിപ്പിക്കുന്ന കാലം അതിവിദൂരമായിരിക്കില്ല തീര്‍ച്ച.


മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ





" ഈ രാജ്യത്തെ ഏറ്റവും പ്രഗത്ഭരും സത്യസന്ധരുമായ ഉദ്യോഗസ്ഥന്മാരുടെ ചുമതലയില്‍ ഒരു അന്വേഷണസംഘത്തെ തീരുമാനിക്കുക. എനിക്ക് ഇന്ത്യയിലോ പുറത്തോ ഉള്ള ഏതെങ്കിലും തീവ്രവാദികളുമായോ വ്യക്തികളുമായോ സംഘടനകളുമായോ, സ്ഫോടനങ്ങളിലോ പ്രത്യക്ഷമായോ പരോക്ഷമായോ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അവര്‍ വിശദമായി അന്വേഷിക്കട്ടെ. രാജ്യദ്രോഹത്തിന്റെയാ തീവ്രവാദപ്രവര്‍ത്തനങ്ങളുടെയോ ഒരു നേരിയ കണിക എങ്കിലും കണ്ടെത്തിയാല്‍ പിന്നീട് വിശദമായ ചര്‍ച്ചക്കൊന്നും നില്‍ക്കാതെ എത്രയും വേഗം എന്നെ തൂക്കി കൊല്ലുക..!! 


മഅദനി രാഷ്ട്രപതിക്കയച്ച കത്തിലെ വരികൾ

comment : ഈ ധീരതയെ സമ്മതിക്കണം. ഒരാള്‍ക്കും ഉണ്ടാവാത്ത ഈ ഒരു ചങ്കുറ്റം ....

reporter t v report 

UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍ (ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)


posted - video by Open eye





UAPA സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ഭീകരമായ നിയമം: കെ എസ് ഹരിഹരന്‍
(ഇടതുപക്ഷ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി)



SEE THIS VIDEO :

http://www.facebook.com/photo.php?v=10151444474315949&set=vb.410387479002131&type=2&theater

നാറാത്ത് സംഭവം: വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി

posted by National Confederation of Human Rights Organisation

കണ്ണൂര്‍: നാറാത്ത് തണല്‍ ട്രസ്റ്റ് കെട്ടിടത്തില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുത്ത സംഭവത്ത ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയോടെയാണ് ദേശീയ സെക്രട്ടറി റെനി ഐലിന്റെ നേതൃത്വത്തിലുള്ള സംഘം നാറാത്തെത്തിയത്. തണല്‍ ട്രസ്റ്റിന്റെ നിര്‍മാണം നടന്നുകൊണ്ടിരിക്കുന്ന കെട്ടിടം, പരിസരത്തെ വീട്ടുകാര്‍, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ വി മേമി, വാര്‍ഡ് മെംബര്‍ കെ വി സലാം ഹാജി, മയ്യില്‍ എസ്.ഐ സുരേന്ദ്രന്‍ കല്യാടന്‍, നാറാത്ത് മഹല്ല് കമ്മിറ്റി അംഗങ്ങള്‍, ഫലാഹ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മുസ്തഫ മാസ്റ്റര്‍, തണല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ് അംഗങ്ങള്‍, റിമാന്റില്‍ക്കഴിയുന്ന പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ ബന്ധുക്കള്‍ എന്നിവരില്‍ നിന്ന് തെളിവെടുത്തു. ഇവരില്‍ നിന്നെല്ലാം വിവരങ്ങള്‍ ശേഖരിച്ചു. എന്‍.സി.എച്ച്.ആര്‍.ഒ ദേശീയ എക്‌സിക്യുട്ടീവ് അംഗങ്ങളായ പ്രഫ. എ മാര്‍ക്‌സ്(ചെന്നൈ), ജി സുകുമാരന്‍(പുതുച്ചേരി), കേരളാ സംസ്ഥാന സമിതിയംഗം അഡ്വ. എം എ ഷുക്കൂര്‍, മാധ്യമപ്രവര്‍ത്തകന്‍ ശബീര്‍ മംഗലാപുരം, ആക്റ്റിവിസ്റ്റ് കെ എം വേണുഗോപാല്‍ കണ്ണൂര്‍ തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്നത്.



ഫോട്ടോ:നാറാത്ത് സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(എന്‍.സി.എച്ച്.ആര്‍.ഒ)യുടെ നേതൃത്വത്തിലുള്ള വസ്തുതാന്വേഷണ സംഘം പരിസരവാസികളില്‍ നിന്ന് തെളിവെടുക്കുന്നു

COMMITTEE FOR THE RELEASE OF POLITICAL PRISONERS ORGANIZED

posted by Repeal Draconian Laws
Photo: COMMITTEE FOR THE RELEASE OF POLITICAL PRISONERS
185/3, FOURTH FLOOR, ZAKIR NAGAR,NEW DELHI-110025

                                                                                                                                  29/04/2013

Release All Activists of the PFI Charged Under UAPA and Sedition Immediately and Unconditionally!
Protest Against the Criminalisation of Muslim Youth!
Scrap UAPA and All Draconian Laws!  


On the 23 April 2013, around 11 in the morning, twenty one activists aged 20-25 of the Popular Front of India (PFI) were arrested from a building that was under construction at Naraath, Kannur district, Kerala. The arrest as reported in the press was done under the leadership of DySP P.Sukumaran of the Kerala police. After the 21 activists were taken away from the site of the arrest, the police claimed to have seized two country bombs, one sword and materials that can be used for making country bombs along with literature of Popular Front of India and Social Democratic Party of India(SDPI). All these were displayed before the media at the site. 

After the much publicised display of seizure materials before the media the police was quick to slap Sec 18 of the draconian UAPA as well as 153-B of the Sedition Act on the 21 activists. These draconian clauses were beside the sections slapped under the arms/explosives act and on unlawful assembly. The police also declared that they are looking into the ‘terror links’ of these activists. And that they will raid every office of the PFI throughout the State. Some sections of the media even went ahead to say that the possible links of these activists with the recent blast that took place near the BJP office in Bangalore is also being looked into by the police. And as this is being written the Karnataka police have already stated the possible role of SDPI in the Bangalore blast.

The first and foremost question that comes up is the haste with which the police evoked draconian laws such as UAPA and Sedition act on the activists of PFI for possessing a couple of bombs and some literature which was already in the public domain as it was distributed among the people inthe campaign against the growing threat of Hindu communal fascism. This is typical of the modus operandi of all investigating agencies that enthusiastically implicate Muslim youth in every blast case or conspiracy or waging war against the state that one has witnessed in the states of UP, Rajasthan,Gujarat, Madhya Pradesh, Karnataka, Andhra Pradesh etc. It is significant that the arrests and sudden evoking of the UAPA is happening in Kannur district of Kerala known for violent partisan clashes between rival political parties (be it CPM, BJP/RSS, Congress) trying desperately to gain supremacy over their adversaries. As long as it is a fight between CPM and the RSS/BJP/Bajrang Dal/VHP combine as opposing parties, the rules of the game are simple. One can hear constant appeals from the ‘civil society’ for ‘peace’ and ‘harmony’ and the need to move away from the politics of an eye for an eye. It generally becomes a discourse on violence in abstract without any critical reference to the context (socio-politico-economic) in which this is being addressed. The need to shun violence completely from politics is foregrounded against the vote bank politics indulged in by the Congress, CPM, BJP or the UDF and LDF. Beyond that there is not even any inkling of a ‘terror plot’ let alone the question of ‘waging war’ against the state. But it goes without saying that there has been no dearth of reports of capture of bombs and weapons from the office of the CPM save incidents of RSS/BJP activists dying while moving with / making bombs in the same district.

Once there has been assertion from the side of the Muslims in terms of open and militant campaigns against the growing trends of Hindu communal fascism in the State in particular and the Indian subcontinent in general, the discourse of the ‘politics of peace’ has taken a different turn. Sooner than later one is witness to the state sponsored discourse on Kerala becoming a hub of ‘Islamic terror’ and highly publicised/sensationalised arrests of youth alleged to have been involved in ‘terror plots’. Beyond that, if any such‘plots’ ever got proved before the court of law was not of much interest for‘literate Keralam’. The PFI neatly fits into the logic of this narrative of the imminent ‘Islamic threat’ as any such mobilisation of the minorities away from or other than the established permutation and combination of the electoral donkey in UDF and LDF will disturb the electoral applecart of the Congress, CPM or even the BJP which is yet to make its electoral presence in Kerala.

It is still vivid in our memories that when the IT Cell, of the Kerala Special Branch Police’s illegal swoop into the mails of more than 250-odd Keralites in the state (most of them Muslims) was exposed before the public, instead of taking action on the officers responsible for such incriminating acts from the investigating agencies, the police threatened their own officer who stood against such acts of impunity and arrested the lawyer who was giving legal advice to the conscientious officer. The media house that carried the story was threatened and the leading journalist who published the story was not spared.

The timing of such sensationalised arrests and the spawning of speculation of a larger plot with the entry of the Karnataka police and reports in the media of the ‘involvement’ of the SDPI in the Bangalore bomb blast before the BJP office all indicate the same old game plan of an increasingly criminalised and communalised police and investigating agencies of India. As we have time and again mentioned the UAPA sanctions the perception ofthe reality as authentic not the reality itself. So for a motivated (on communal lines) police officer to quickly assume that the youth arrested from the building in Naraath can’t be but a ‘terrorist’ or can only think and act in an ‘unlawful’ manner or are capable of ‘waging war against the state’ fits perfectly with the ideology of the perception as reality and hence the arrests and knee jerk reaction of slapping UAPA and charges of sedition on the twenty one of them. A considerable section of the media which hatches such spurious stories only mystifies the perceptive reality and does not make any responsible effort to disentangle the often muddled versions of the investigating agencies and the police covering up their acts of impunity under the garb of the so-called ‘war against terror’.

It is high time that the UAPA and all such anti-people, draconian laws which criminalise all forms of dissent/political expression of the vast sections of the people be scrapped forthwith. We at the CRPP strongly condemn such motivated arrests of activists of people’s movements and stand for their right to freedom of expression and dissent. Since the motivation to slap charges of UAPA and Sedition on the PFI activists is political it becomes important to demand the unconditional release of all the activists as to expect a ‘fair’ trial for them would be live in a mystified world. The CRPP calls upon all the freedom loving and democratic people of the subcontinent to join hands to defeat these criminal, communal and fascist designs of the Indian state and its counterpart in the UDF-led Kerala government.

In Solidarity,
SAR Geelani
President

Amit Bhattacharyya
Secretary General

MN Ravunni
Vice President

P Koya
Vice President

Rona Wilson
Secretary, Public Relations
COMMITTEE FOR THE RELEASE OF POLITICAL PRISONERS (CRPP) 

On the 23 April 2013, around 11 in the 
morning, twenty one activists aged 20-25 of the Popular Front of India (PFI) were arrested from a building that was under construction at Naraath, Kannur district, Kerala. The arrest as reported in the press was done under the leadership of DySP P. Sukumaran of the Kerala police. After the 21 activists were taken away from the site of the arrest, the police claimed to have seized two country bombs, one sword and materials that can be used for making country bombs along with literature of Popular Front of India and Social Democratic Party of India(SDPI). All these were displayed before the media at the site. 

After the much publicized display of seizure materials before the media the police was quick to slap Sec 18 of the draconian UAPA as well as 153-B of the Sedition Act on the 21 activists. These draconian clauses were beside the sections slapped under the arms/explosives act and on unlawful assembly. The police also declared that they are looking into the ‘terror links’ of these activists. And that they will raid every office of the PFI throughout the State. Some sections of the media even went ahead to say that the possible links of these activists with the recent blast that took place near the BJP office in Bangalore is also being looked into by the police. And as this is being written the Karnataka police have already stated the possible role of SDPI in the Bangalore blast.

The first and foremost question that comes up is the haste with which the police evoked draconian laws such as UAPA and Sedition act on the activists of PFI for possessing a couple of bombs and some literature which was already in the public domain as it was distributed among the people inthe campaign against the growing threat of Hindu communal fascism. This is typical of the modus operandi of all investigating agencies that enthusiastically implicate Muslim youth in every blast case or conspiracy or waging war against the state that one has witnessed in the states of UP, Rajasthan,Gujarat, Madhya Pradesh, Karnataka, Andhra Pradesh etc. It is significant that the arrests and sudden evoking of the UAPA is happening in Kannur district of Kerala known for violent partisan clashes between rival political parties (be it CPM, BJP/RSS, Congress) trying desperately to gain supremacy over their adversaries. As long as it is a fight between CPM and the RSS/BJP/Bajrang Dal/VHP combine as opposing parties, the rules of the game are simple. One can hear constant appeals from the ‘civil society’ for ‘peace’ and ‘harmony’ and the need to move away from the politics of an eye for an eye. It generally becomes a discourse on violence in abstract without any critical reference to the context (socio-politico-economic) in which this is being addressed. The need to shun violence completely from politics is foregrounded against the vote bank politics indulged in by the Congress, CPM, BJP or the UDF and LDF. Beyond that there is not even any inkling of a ‘terror plot’ let alone the question of ‘waging war’ against the state. But it goes without saying that there has been no dearth of reports of capture of bombs and weapons from the office of the CPM save incidents of RSS/BJP activists dying while moving with / making bombs in the same district.

Once there has been assertion from the side of the Muslims in terms of open and militant campaigns against the growing trends of Hindu communal fascism in the State in particular and the Indian subcontinent in general, the discourse of the ‘politics of peace’ has taken a different turn. Sooner than later one is witness to the state sponsored discourse on Kerala becoming a hub of ‘Islamic terror’ and highly publicized sensationalised arrests of youth alleged to have been involved in ‘terror plots’. Beyond that, if any such‘plots’ ever got proved before the court of law was not of much interest for‘literate Keralam’. The PFI neatly fits into the logic of this narrative of the imminent ‘Islamic threat’ as any such mobilisation of the minorities away from or other than the established permutation and combination of the electoral donkey in UDF and LDF will disturb the electoral applecart of the Congress, CPM or even the BJP which is yet to make its electoral presence in Kerala.

It is still vivid in our memories that when the IT Cell, of the Kerala Special Branch Police’s illegal swoop into the mails of more than 250-odd Keralites in the state (most of them Muslims) was exposed before the public, instead of taking action on the officers responsible for such incriminating acts from the investigating agencies, the police threatened their own officer who stood against such acts of impunity and arrested the lawyer who was giving legal advice to the conscientious officer. The media house that carried the story was threatened and the leading journalist who published the story was not spared.

The timing of such sensationalized arrests and the spawning of speculation of a larger plot with the entry of the Karnataka police and reports in the media of the ‘involvement’ of the SDPI in the Bangalore bomb blast before the BJP office all indicate the same old game plan of an increasingly criminalized and communalised police and investigating agencies of India. As we have time and again mentioned the UAPA sanctions the perception ofthe reality as authentic not the reality itself. So for a motivated (on communal lines) police officer to quickly assume that the youth arrested from the building in Naraath can’t be but a ‘terrorist’ or can only think and act in an ‘unlawful’ manner or are capable of ‘waging war against the state’ fits perfectly with the ideology of the perception as reality and hence the arrests and knee jerk reaction of slapping UAPA and charges of sedition on the twenty one of them. A considerable section of the media which hatches such spurious stories only mystifies the perceptive reality and does not make any responsible effort to disentangle the often muddled versions of the investigating agencies and the police covering up their acts of impunity under the garb of the so-called ‘war against terror’.

It is high time that the UAPA and all such anti-people, draconian laws which criminalise all forms of dissent/political expression of the vast sections of the people be scrapped forthwith. We at the CRPP strongly condemn such motivated arrests of activists of people’s movements and stand for their right to freedom of expression and dissent. Since the motivation to slap charges of UAPA and Sedition on the PFI activists is political it becomes important to demand the unconditional release of all the activists as to expect a ‘fair’ trial for them would be live in a mystified world. The CRPP calls upon all the freedom loving and democratic people of the subcontinent to join hands to defeat these criminal, communal and fascist designs of the Indian state and its counterpart in the UDF-led Kerala government.

In Solidarity,

SAR Geelani

President

Amit Bhattacharyya
Secretary General

MN Ravunni
Vice President

P Koya
Vice President

Rona Wilson
Secretary, Public Relations


LIKE US 

TO READ THIS KIND OF POSTS... like this Facebook page

https://www.facebook.com/RepealDraconianLaws


link

Related Posts Plugin for WordPress, Blogger...