നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന് ഞാന്‍
Search the blog
Custom Search
എന്തിനീ ആര്..... എസ്എസ് ? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
എന്തിനീ ആര്..... എസ്എസ് ? എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുഴയില്ലാത്ത പശു മാത്രമോ ഗോ -മാതാവ്.??? ആണെന്ന് വീ ലവ് ശശികല
ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ???
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല
ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !
സംഘികൾക്ക് ഒരു സന്തോഷ വാർത്ത ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ ,,,, മുന്‍പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )
സംഘി തുള്ളല്‍ പാട്ട്
പശു ചരിതം-ഒന്നാം ഖണ്ഡം /
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്),)
..........................
മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!
സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!
നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!
ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!
ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത് കൊന്നിട്ടീടും...!
എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന് മാംസം ക്ഷീണം മാറ്റും..!!
ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ് ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക.....
കാണ്മാനില്ല
https://www.facebook.com/
Mr.Bean യഥാര്‍ത്ഥത്തില്‍ Swami Mr.Binu ആണെന്ന് പുതിയ കണ്ടെത്തലുകള്‍ ....
വിശ്വ വിഖ്യാതനായ കോമഡി കഥാപാത്രമായ മിസ്റ്റര്‍ ബീന്‍ യഥാര്‍ത്ഥത്തില്‍ സ്വാമി മിസ്റ്റര്‍ ബിനു ആണെന്ന് പുതിയ തെളിവുകള്‍ ഉണ്ട് എന്ന്കണ്ടെത്തലുകള്‍..,. ഫേസ്ബുക്കില്‍ മുന്‍പും ഇതുപോലെ ഉള്ള കണ്ടെത്തലുമായി വന്ന " We Love Shashikala Ammayi " എന്ന സങ്കി ബുദ്ധിജീവികളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിസ്റ്റര്‍ ബീന്‍ സിനിമകളില്‍ സംസാരം ഇല്ലാതെ ഒരു ഭാഷയും ഉപയോഗിക്കാതെ ആണ് കഥാപാത്രത്തെ അവതരിപികുന്നത്. അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരന് ആണെന്ന് ഉള്ള കണ്ടെത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആണ് കാര്യങ്ങള്‍ മനസ്സിലായത്.ഇദ്ദേഹം ധരിക്കാറുള്ള വസ്ത്രത്തിന്റെ സാമ്പിള്‍ പരിശോദിച്ചപ്പോള്‍ ഇതിനു 8000 വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നും പുരാതന ഹിന്ദുത്വ വാദികള്‍ ഇടാറുള്ള വസ്ത്രത്തിന്റെ നാറ്റം മണം അടിക്കുന്നുണ്ട് എന്നതും പ്രശസ്തമായ കണ്ടെത്തല്‍ ആണ്. ഇദ്ദേഹത്തിന്റെ ചില മുദ്രകള്‍ പുരാതന കാലത്തുള്ള നര്‍ത്തകിമാര്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതാണ് എന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. നെറ്റി ചുളിച്ചാല്‍ താമര പോലെയുള്ള 'എന്തോ' ഒന്ന് തെളിഞ്ഞു കാണുന്നു എന്നും അത് അല്പം കൂടി ചുളിച്ചാല്‍ താമര തന്നെ എന്നും ഇവരുടെ കണ്ടെത്തലുകള്‍ പറയുന്നു.
ചുളിഞ്ഞ നെറ്റിയിലെ താമര
ഇദ്ദേഹം പുരാതന കാലത്ത് ജനിച്ച ഒരു വ്യക്തി ആണെന്നും കാലക്രമേണ ചില ശക്തികള്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി മിസ്റ്റര്‍ ബീന്‍ ആക്കി മാറ്റി എന്നും യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം സ്വാമി മിസ്റ്റര്‍ ബിനു ആയിരുന്നു എന്നതിന് തെളിവ് ഉള്ളതായും ഇവര്‍ വ്യക്തമാകുന്നു.
ഇതോപോലെ തന്നെ സ്വാത്രന്ത്ര്യ സമര പോരാളികളായ വാരിയം കുന്നത് കുഞ്ഞഹമ്മദ് ഹാജി യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞികണ്ണന്‍ ആശാനും കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂട്ടന് മാരാരും ആണെന്ന് ഉള്ളതിന് ഉടന്‍ തെളിവുകള്‍ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാകുന്നു.അതിനുള്ള CARBON DATING testനടന്നു കൊണ്ടിരിക്കുനുണ്ട് എന്നും ഇവര്‍ പറയുന്നു .
താജ് മഹല്‍ എന്ന ഷാജഹാന് മുംതാസിന് വേണ്ടി പണിത മന്ദിരം യഥാര്‍ത്ഥത്തില്‍ ഷാജഹാനെകാളും 800 വര്‍ഷം പഴക്കം ഉണ്ടെന്നും അത് തേജോ മഹാലയ ക്ഷേത്രം ആണെന്നും മുസ്ലിംകളുടെ പുണ്യ സ്ഥലമായ കഅബ യഥാര്‍ത്ഥത്തില്‍ കാബ ക്ഷേത്രം ആണെന്നും ഈയിടെ ഇവരുടെ കുരു പൊട്ടിയ ഒരു ബുദ്ധിജീവി സങ്കിക്ക് വെളിപാട് ഉണ്ടായതായും ഈ സംഘം വ്യക്തമാകുന്നു. ഇനി അല്പ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ "വ്യത്യസ്തന് " എന്ന ഞാന്‍ വ്യത്യസ്താചര്യന്‍ ആണെന്നും 800 വര്‍ഷത്തെ പഴക്കം എനിക്കുണ്ട് എന്നും എന്റെ സാമ്പിള്‍ പരിശോധനയില്‍ ഇത് വ്യക്തമാകുന്നു എന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കും.. കാരണം പറയുന്നത് ""ബുദ്ധിജീവികളായ" സങ്കികള്‍ ആണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ കരഞ്ഞാലോ :-) . അതിനാല്‍ ഇനി മുസ്ലിം - ക്രിസ്ത്യന്‍ - സുഹ്രുത്തേ നിങ്ങള്‍ ശ്രദ്ധിക്കുക... നിങ്ങളുടെ സാമ്പിള്‍ കൊടുക്കാതിരിക്കുക.. ഇവര്‍ CARBON DATING ചെയ്തു നിങ്ങളെയും 800 വര്‍ഷം പഴയത് ആക്കിക്കളയും... സൂക്ഷിക്കുക...
സ്വാതന്ത്ര്യ ദിനം ആചരിക്കാത്ത സങ്കികള്‍ക്ക് കുരു പൊട്ടിയോ ???
ഇന്ന് സ്വാതന്ത്ര്യ ദിനം. ഇന്ത്യയുടെ ഭരണം ബ്രിട്ടീഷുകാരില്‍ നിന്നും പോരടിച്ചു നേടിയ ദിനം. പല മഹാന്മാരുടെയും പോരാളികളെയും ഓര്‍മ്മ ദിനം. ഗാന്ധിയെയും നെഹ്രുവിനെയും സുഭാഷ്ചന്ദ്രബോസ് നെയും കുഞ്ഞാലി മരക്കരെയും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ്
ഹാജി അവര്‍കള്‍ - അത് പോലെ ഉള്ള ധീര പോരാട്ടക്കാരെ ഇന്ത്യയുടെ അഭിമാന താരങ്ങളെ ഓര്‍ക്കുന്ന ഈ ദിനം. എല്ലാവരും ഇവരെയൊക്കെ ഓര്‍ത്തു ദേശസ്നേഹം കാണിക്കുബോള്‍ ഒരു കൂട്ടം സങ്കികള്‍ ഇന്ത്യന്‍ പതാകയെ അപമാനിക്കുകയും അത് വെറും ഒരു മതത്തിന്റെ ഉള്ളില്‍ ഒതുക്കി സങ്കുചിതമായി ചിന്തിക്കുകയും ചെയ്യുന്നതില്‍ നിന്നും അവരുടെ അല്പത്തരം മനസ്സിലാവും. ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരനായി ഈ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍ ഈ സങ്കികള്‍ക്ക് മാത്രം എന്തേ ഇത് മതാടിസ്ഥാനത്തില്‍ നടത്തുന്ന ഒരു കാര്യം ആയി മാറുന്നു .,. ഇന്ത്യന്‍ പതാകയില്‍ ഒരു ദേവിയുടെ ചിത്രം എന്ന് പറഞ്ഞു ആലേഖനം ചെയ്യാന്‍ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനം ഒരു മതത്തിന്റെ ആഘോഷം അല്ലല്ലോ.. ഇന്ത്യന്‍ പതാക ഒരു മതത്തിന്റെയും അല്ലല്ലോ ..
അനുബന്ധ ചിത്രങ്ങള്‍ :
സ്വാതന്ത്ര്യ സമര കാലത്ത് ഇന്ത്യക്ക് വേണ്ടി പോരടുന്നവരെ ഒറ്റിക്കൊടുത്ത പാരമ്പര്യം ഉള്ള സങ്കികൊമാരങ്ങള്ക്ക് - അവസാനം രാഷ്ട്ര പിതാവ് ആയി ജനം കണ്ട ഗന്ധിജിയെ കൊല്ലുകയും ചെയ്ത ഇവര്‍ക്കെന്ത് സ്വാതന്ത്ര്യ ദിനം - ഇവര്‍ക്കെന്ത് ഇന്ത്യന്‍ പതാക,. . ഇന്ത്യയെ അമ്മ എന്ന് വിളിക്കുകയും എന്നിട്ട് ആ അമ്മയുടെ നെഞ്ചില്‍ ബോംബ് വച്ച് തകര്‍ക്കുകയും ചെയ്തിട്ട് അത് മറ്റുള്ളവരുടെ തലയില്‍ കെട്ടി വെക്കുക എന്ന ഹിന്ദുത്വ-സവര്‍ണ തീവ്രവാദം നടത്തുന്നവര്‍ ആണ് ഇവര്‍.,.
ഇങ്ങനെ ഇന്ത്യന്‍ പതാകയില്‍ മറ്റൊരു ചിത്രം ചേര്‍ത്ത് വച്ച് പ്രദര്‍ശിപ്പിക്കുക എന്നത് തെറ്റായ ഒരു കാര്യം ആയിട്ടും വീണ്ടും ഇതൊക്കെ ചെയ്യുന്നത് എന്ത് യുക്തിയുടെ അടിസ്ഥാനത്തില്‍ ആണ്. മുസ്ലിംകള്ക്കും മറ്റു മതക്കാര്‍ക്കും ഇന്ത്യയില്‍ ഒരു അവകാശവും ഇല്ല എന്ന രീതിയില്‍ പോസ്റ്റുകള്‍ കണ്ടപ്പോള്‍ അവര്‍ക്കില്ലാത്ത അവകാശം ഒറ്റികൊടുപ്പ്കര്ക്ക് ആണോ ഇതിനു അവകാശം എന്ന സംശയം വല്ലാതെ അലട്ടുകയാണ്. മറ്റൊരു പോസ്റ്റില്‍ പതാകയേന്തിയ ഒരു മുസ്ലിം വനിതയുടെ ചിത്രം കണ്ടപ്പോള്‍ ഈ സങ്കികള്‍ക്ക് കുരു പൊട്ടിയത് എന്തിനു എന്നും മനസ്സിലാവുന്നില്ല. പച്ച തെറിയും പൂരപ്പാട്ടും വ്യക്തായ അക്ഷരസ്ഫുടതയോട് കൂടി പുലംബുന്നതും കണ്ട് ജനം ഞെട്ടി. ഇവര്‍ക്ക് ഇത്രയും സംസ്കരശൂന്യര് ആകാന്‍ പറ്റും എന്നത് കണ്ട് ഹിന്ദു സഹോദരന്മാര് വരെ ഞെട്ടി. പക്ഷെ ഇതിനിടക്കും ചില മുസ്ലിം നമധാരികള്‍ ഈ സങ്കികള്‍ക്ക് വേണ്ടി വക്കാലത്തുമായി വന്നത് കണ്ടപ്പോള്‍ ആദ്യ ചിത്രം ഇട്ടപ്പോള്‍ ഇവരൊക്കെ എവിടെ പോയി എന്ന് ആര്‍ക്കും മനസ്സിലവുന്നില്ല...
പതാക ഏന്തിയ മുസ്ലിം വനിത -
(ഇതില്‍ കൊടുത്ത ലിങ്കിലെ ചിത്രങ്ങളുമായി വ്യത്യസ്തന് ഒരു ബന്ധം ഇല്ല.. എല്ലാ ചിത്രങ്ങളും നിയമ വിരുദ്ധവും തെറ്റായതും ആണെന്ന് എല്ലാവരും മനസിലാക്കുക. ഇത് പോലെയുള്ള പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക..)
പേടിപിക്കല്ലേ - ഞങ്ങള്‍ ഇവിടെ കടന്നു വന്നത് ഫാസിസം എന്ന ഭീകരത കണ്ട്കൊണ്ട് തന്നെ
posted by Vava Tnr
ഫാസിസം എന്ന യാഥാർത്ഥ്യം കണ്ട്കൊണ്ട് തന്നെയാണ് ഞങ്ങൾ ഇവിടെ കടന്നു വന്നത്. |
സുഖകരമായ സംഘടനാപ്രവർത്തനം ഞങ്ങളുടെ മനസ്സിൽ ഒരിക്കൽ പോലും വന്നിട്ടില്ല.. ഞങ്ങൾ എതിർക്കുന്നത് ലോകത്തെ തന്നെ ഏറ്റവും വലിയ ഫാസിസ്റ്റ് അർദ്ധ സൈനീക സംഘടനെയും ഫാസിസ്റ്റ് മനസുള്ള അധികാരികളയും ഇതേ സ്വാധീനം വർദ്ധിച്ചുവരുന്ന രാഷ്ട്രീയത്തെയുമാണ് എന്ന പ്രാഥമികമായ തിരിച്ചറിവു പ്രസ്ഥാനത്തിനുണ്ട്. അതുകൊണ്ട് തന്നെ പ്രവർത്തന മണ്ഡലവും പ്രയാസംനിറഞ്ഞതായിരിക്കുമെന്നും വ്യക്തമായ ബോധ്യമുണ്ട്. ഈ യാത്രാസംഘത്തെയും ആശയത്തെയും ഇല്ലായ്മ ചെയ്യണമെന്ന ആഗ്രഹം പലർക്കും ഉണ്ടാകുമെന്നും,അതിനുള്ള ശ്രമങ്ങളും മുറപോലെ നടക്കുന്നുണ്ട് എന്നും അറിയാം.
എന്നാൽ ഒന്നറിയുക തടവറകളും മരണവും ഞങ്ങളെ തെല്ലുപോലും ഭയപ്പെടുത്തിന്നില്ല. മാത്രമല്ല ഈ മാർഗ്ഗത്തിലുള്ള ജീവത്യാഗത്തിനു മറ്റെന്തിനേക്കാൾ മാധുര്യമുണ്ടെന്നു ഞങ്ങൾ തിരിച്ചറിയുന്നു..
നിങ്ങളോടു പറയുവാനുള്ളത്, ഇതൊരു യാത്രാ സംഘമാണ്. അധികാരത്തിന്റെ സിംഹഭാഗങ്ങളിലും ആധിപത്യം ഉറപ്പിച്ച സവർണ്ണ പ്രത്യയശാസ്ത്രത്തെ കടപുഴകി എറിഞ്ഞു പകരം ഇന്ത്യയുടെ യഥാർത്ഥ അവകാശീകൾക്ക് അധികാരം കൈമാറാനുറച്ചു യാത്രചെയ്യുന്ന യാത്രാസംഘം.. ഈ യാത്രയെ താൽകാലികമായിഅ അലൊസരം ശ്രിഷ്ടിക്കാൻ നിങ്ങൾക്ക് കഴിഞ്ഞേക്കാം. എന്നാൽ ഈ യാത്രസംഘത്തിനെതിരെയുള്ള നിങ്ങളുടെ ഓരോ നീക്കവും ഞങ്ങൾക്ക് കൂടുതൽ ഊർജ്ജം നൽകുകയാണ് ചെയ്യുന്നതു. അതു ശാശ്വതമായ ലക്ഷ്യത്തിലേക്കുള്ള ഈ യാത്രക്ക് മുതൽകൂട്ടാകുകയാണ് ചെയ്യുന്നതു.
അതിനുള്ള തെളിവാണ് ഈ കാണുന്ന ജനസഞ്ചയം..
ഇതൊരു ആൾക്കൂട്ടമല്ല.
അധികാരത്തിന്റെയും പണത്തിന്റെയും ദുസ്വാധീനത്തിൽ കൊണ്ടുവരപ്പെട്ട കൊട്ടേഷൻ പ്രകടന തൊഴിലാളികളുമല്ല..
ഈ യാത്രാ സംഘത്തിന്റെ ലക്ഷ്യം മനസ്സിലാക്കിയ, സംഘടനക്കെതിരെയുള്ള ഗൂഡനീക്കങ്ങളെ തിരിച്ചറിഞ്ഞ ഒരു ജനതയുടെ പ്രാതിനിധ്യമാണ് ഈ കാണുന്നതു. ഈ സംഘത്തിലേക്ക് ദിനേനയെന്നോണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നു ഇന്ത്യയുടെ അടിസ്ഥാന ജനത കടന്നുവന്നുകൊണ്ടിരിക്കുന്ന ു. അതുകൊണ്ട് തന്നെ ഈ യാത്രാസംഘത്തെ നിങ്ങൾക്ക് തടഞ്ഞു നിർത്താൻ സാധിക്കില്ലെന്നും, ലക്ഷ്യം നേടും വരെയും ഈ യാത്ര തുടരുമെന്നും ഈ പ്രതിസന്ധിഘട്ടത്തിലും ഞങ്ങളിതാ പ്രഖ്യാപിക്കുന്നു.
ഇല്ല ഈ യാത്രാസംഘത്തെ തടഞ്ഞുനിർത്തുവാൻ നിങ്ങൾക്കാകില്ല..
വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടു കുപ്രസിദ്ധമായ ഫേസ്ബുക്ക് അക്കൗണ്ട് വീണ്ടു പോസ്റ്റുന്നു
ഇസ്ലാമിനും പ്രവാചകനും എതിരെ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതും അതുമായി ബന്ധപെട്ട " Mecca sree kabalishwara temple" (click link and block the page)എന്ന ഫേസ്ബുക്ക് പേജില്‍ വീണ്ടും ഇസ്ലാമിനെതിരെ പോസ്റ്റുകള്‍ . തികച്ചും വര്‍ഗീയമായ അജണ്ടയുമായി പോസ്റ്റുകള്‍ ഇടുന്ന ഈ പേജ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടും വീണ്ടും അതെ അജണ്ടയോട് കൂടി പോസ്റ്റുകള്‍ ഇടുന്നത് ദുരൂഹമാണ്. ഇതിനു പിന്നില്‍ സങ്കികളുടെ ഒരു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ ശരി വെക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിനെതിരെ പൊതു സമൂഹവും മതേതര ജനാധിപത്ത്തില് വിശ്വസിക്കുന്ന ജനങ്ങളും ഇതിനെതിരെ ഒന്നിക്കണം. ഈ ഒരു ഫേസ്ബുക്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ല എങ്കില്‍ വീണ്ടും കൂടുതല്‍ വര്‍ഗീയമായി വിഷലിപ്തമായ വാക്കുകളും പോസ്റ്റുകളും ചിത്രങ്ങളും പച്ച കള്ളത്തരങ്ങളും പോസ്റ്റ് ചെയ്തു ജനങ്ങളില്‍ ഒരു അസ്ഥിരത ഉണ്ടാക്കും - അത് നമ്മള് സമ്മതിച്ചു കൂടാ... സഹോദരന്മാരെ തടയൂ ഈ കാട്ടാളകൂട്ടത്തിന്റെ കിരാത പ്രവര്‍ത്തികള്‍.....,....
പ്രശ്നങ്ങളുടെയും മൂലകാരണം ആയ
മറുനാടന്‍ മലയാളിയുടെ പദ്മനാഭസ്വമി ക്ഷേത്ര റിപ്പോര്‍ട്ടും ചില കമന്റ്സും
പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കെട്ടിടങ്ങളില്‍ ശിവസേനയുടെ ആയുധശേഖരം; നടക്കുന്നതു അനാശാസ്യ പ്രവര്‍ത്തനമോ? ആമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍
READ MORE>>>> http://
ഈ ഒരു പുതിയ കാര്യം റിപ്പോര്‍ട്ട് ചെയ്ത മറുനാടന്‍ മലയാളിക്ക് വ്യത്യസ്തന്റെ അഭിനന്ദനങ്ങള്‍ . വളരെ കാലം ആയി മറച്ചു വെക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ ഇനിയും പുറത്തു കൊണ്ട് വരുവാന്‍ ആശംസകള്‍ നേരുന്നു. പക്ഷെ ഇവിടെ പല മാധ്യമങ്ങള്‍ക്കും ഇവിടെ ഇതൊരു പ്രധാന വാര്‍ത്ത ആവില്ല. അവര്‍ക്ക് നാറാത്ത് ബോംബ് പോലോത്തെ എന്തോ പിടിച്ചതും കിഷില്‍ പോയ ഐ ഡി കാര്‍ഡും മനുഷ്യക്കോലവും ഇതിന്റെയൊക്കെ കൂടെ മുസ്ലിം പേരും കൂടി ചേര്‍ന്നാലേ ഇതൊക്കെ വാര്‍ത്ത ആവുകയുള്ളൂ. പ്രത്യേകിച്ച് ഏഷ്യാനെറ്റ് പോലുള്ള ഹിന്ദുത്വ അജണ്ട കാത്തു സൂക്ഷിക്കാന്‍ നിര്‍ബന്ധിതാര്‍ ആയവര്‍ക്ക് തീരെ സാധിക്കില്ല. സുരേന്ദ്രന്റെ ഇഷ്യൂ വന്നപോള് ജനം അത് തിരിച്ചറിഞ്ഞതും ആണ്. ഇവിടെ ഞാന്‍ മറുനാടന്‍ മലയാളിയില്‍ വന്ന ചില വിലപ്പെട്ട കമന്റ്സ് താഴെ കൊടുക്കുന്നു .. ..
- Krishna Kumar · Top Commenter · College of Engineering, Trivandrum
ഹിന്ദു സമൂഹത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അപചയത്തിന്റെ നേര് ചിത്രം! ബഹുഭൂരിപക്ഷത്തിന്റെയും കാര്യത്തില്‍ ഈശ്വര വിശ്വാസവും ജീവിതവും തമ്മില്‍ ഒരു ബന്ധവുമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. അവനവന്റെ കര്‍മ്മമാണ്, അല്ലാതെ വിശ്വാസവും ഭക്തി പ്രകടനവും ഒന്നുമല്ല ജീവിതത്തിലെ അനുഭവങ്ങളെ നിര്‍ണ്ണയിക്കുക എന്ന ലളിതമായ സത്യം ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും മറന്നിരിക്കുന്നു. ധര്‍മ്മത്തെയും സംസ്കാരത്തേയും ശരിയായി പഠിപ്പിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം അമ്പേ തകര്‍ന്നിരിക്കുന്നു. പിന്തുടരാന് വളരെയൊന്നും മാതൃകകളുമില്ല. കലികാലത്തിന്റെ പ്രത്യേകതയാവാം. അടുത്ത ഏതാനും തലമുറകള്‍ കഴിയുമ്പോളെങ്കിലും സ്ഥിതിക്ക് വ്യത്യാസം വരുമെന്ന് പ്രത്യാശിക്കാം.
- Arun Mathew · Top Commenter
അവിടെ സൂക്ഷിച്ചിരിക്കുന്ന ബോംബ് ഒന്നെങ്കിലും പൊട്ടിയിരുന്നെങ്കിലൊ? കേരളത്തെ രക്ഷിക്കാൻ പിന്നെ ഏതു ദൈവത്തിന് കഴിയും?
സരിതയുടെ പാവാട തുമ്പിൽ രാഷ്ട്രീയം കലക്കി മറിക്കുന്ന മീഡിയ തമ്പുരാക്കന്മാർ ഇതൊന്നും കാണുന്നില്ലല്ലോ..
നിങ്ങൾ അവിടെ വ്യഭിചരിക്കുകയോ കൂട്ടിക്കൊടുക്കുകയോ എന്ത് വേണേലും ചെയ്തോളൂ.. പക്ഷെ ആയുധ ശേഖരവും ബോംബും വെച്ചുള്ള അനാശാസ്യം ഉണ്ടല്ലോ അത് വേണ്ട.. അതിന്റെ പേര് ഭീകരത എന്നാണു..
പണ്ടൊരു കൂട്ടര് ബോംബ് വെച്ച് യോഗ ക്ലാസ്സ് നടത്തി.. ഇപ്പോൾ ഇതാ ഇവിടെ ബോംബ് കൊണ്ട് വ്യഭിചാരവും അനാശാസ്യവും..
അവിടെ യോഗ ക്ലാസ്സ്..... ഇവിടെ വ്യഭിചാരം.... യോഗാ ക്ലാസ്സ്............................ .... വ്യഭിചാരം....... വ്യഭിചാരം... യോഗാ ക്ലാസ്സ്............................ .... ...... .... .... .... ...........
- Vijay Sagar · Top Commenter · IIM Bangalore
- Gireesh Kumar · Follow · Top Commenter · Works atMuscat, Oman
ഇതൊന്നും വായിച്ചു ഭയക്കേണ്ട പ്രിയ സഹോദര Arun Mathew:- ഇതിലെ വാസ്തവം ഇവിടെ ഞാന്‍ കുറിക്കുന്നു. ഇതല്ലാതെ മറ്റൊന്നും ഇല്ല......... ക്ഷേത്രം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വേണ്ടി ഒരു അമിക്യസ്കുരിയെ നിയമിച്ചു അതുവഴി സര്‍ക്കാര്‍ ആഗ്രഹിച്ചത് അമിക്യസ്കുറി എഴുതികൊടുക്കുന്നു. ഇത് പ്രിയ ഹൈന്ദവ സഹോദരങ്ങള്‍ തിരിച്ചറിയണം. നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് മുക്രികള്‍ക്കും, അച്ഛന്മാര്ക്കും സുഖലോലുപതയോടെ ജീവിക്കാന്‍ വേണ്ടി ഇവിടുത്തെ സര്‍ക്കാരുകള്‍ നടത്തുന്ന കള്ളത്തരം ആണ് ഈ പ്രചരണം. അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യതെ കുറിച്ച് ശരിക്കും അന്വേഷിക്കാന്‍ പ്രിയ ഹൈന്ദവ സംഘടനകള്‍ ശ്രമിക്കണം. ഇയാള്‍ സര്‍ക്കാരിന്റെ ചാരന് ആയിരിക്കാം. അല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ നിന്നും അച്ചാരം വാങ്ങി സര്‍ക്കാരിന്റെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കുന്ന ഹൈന്ദവ സംഘടനയെ പുറത്താക്കി സര്‍ക്കാരിനു എളുപ്പത്തില്‍ ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ ഉള്ള വഴിയൊരുക്കാന്‍ ആണ് സുബ്രഹ്മണ്യന് ശ്രമിക്കുന്നത്. ഈ ചെകുത്താനെ സൂക്ഷിക്കുക.
ശിവസേന മഹാരാഷ്ട്രയിലെ ബാല താക്കറെ എന്നാ സാധാരണകാരനായ കാര്ടൂനിസ്റ്റ് മദ്രസികളെയും മലബാരികളെയും ഓടിക്കാൻ തട്ടികൂട്യ ഗുണ്ട പട.കുഴലൂത് ലുങ്ങികളെ ഓടിക് ഇതൈരുന്നു ആദ്യ മുദ്രവാക്യം.പിന്നീട മുസ്ലിങ്ങളുടെയും ബീഹാരികളുടെയും നേരെ തിരിഞ്ഞു.93ഇile ബോംബെ ബ്ലാസ്റിനെ ശേഷം മുല്സിങ്ങളോട് മൃദു സമീപനം.പിന്നെ ച്യോധികാനും പറയാനും ആരുമില്ലാത്ത അതാഴപട്ടിനികരയ ഭയമാരോടെ നേരെയായി കുതിര കേറ്റം.കേരളത്തില തിരുവനന്തപുരവും,പത്തനംതിട്ടയും കുറച്ച പ്രവര്തകരുന്ദ്.ഈ ജില്ലകളില അകത് പോകുന്ന ഗുണ്ടകളെല്ലാം ശിവസേനയുടെ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ്.ഇവനെയൊക്കെ ഉണ്ടാകിയത് മഹാരാഷ്ട്രയിലെ താക്കറെ ആണെന്ന് തോന്നുന്നു.പ്രതേകിച് പണിയൊന്നുമില്ല രാവിലെ ഒരു വണ്ടിയുമെടുത്ത് കുറച്ച എണ്ണം ഇറങ്ങും ഗുണ്ട പിരിവിനു.പലയിടങ്ങളിലും വീട് വെക്കുന്നവരും,കച്ചവടകരുമടക്കമുള്ളവർ മരടികള്ക്പിഴച്ചുണ്ടായ ഈ സാധനങ്ങല്ക് ഭയന്ന് പിരിവു കൊടുക്കാറുണ്ട്.ജയ് മഹാരാഷ്ട്ര എന്ന് പറന്നു മലയാളികളടക്കമുള്ളവരെ കൊന്നു കൊല വിളിച്ച ഗുണ്ട പദൈക് അവസാനം കേരളത്തിലും അനുയൈകൾ.ഇവര്‍ക്ക് കേരളതോടാണോ,അതോ മഹാരാഷ്ട്രയോടാണോ കൂറ്.
വര്‍ഗീയതയും വിദ്ധോഷവുമില്ലാത്ത ഭഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഉണ്ടല്ലോ ഈ ഇന്ത്യാമഹാരാജ്യത്ത് അവര്‍ ശ്രദ്ധിക്കട്ടെ.
- Sureshkumar Karthully · Top Commenter · at Almoayyed airconditioning,bahrain.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി -ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ -എന്നീ ജാതി മതങ്ങളുടെ കൂട്ടായ്മയായി മാറിയിരിക്കുന്നു...കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതില്‍നിന്നും വിഭിന്നമല്ല..തിരഞ്ഞെടുപ്പു വരുമ്പോള്‍ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങുന്നത് നാം കാണാറുള്ളതാണ്..
ലോകത്തിലെവിടെ നോക്കിയാലും ഇങ്ങനെ സംഘടിച്ച് അധികാരം കയ്യാളുന്നിടത്താണ് രൂക്ഷമായ പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സ്വന്തം പിതാവിനേയോ,മാതാവിനേയോ പറ്റി പറഞ്ഞാല്‍ വര്‍ഗ്ഗീയവാദികള്‍ സഹിക്കും..പക്ഷെ സ്വന്തം വര്‍ഗ്ഗത്തെ പറ്റി പറഞ്ഞാല്‍ അവരുടെ രക്തം തിളയ്ക്കും...വര്‍ഗ്ഗീയ സംഘടനകള്‍ ഭരണത്തിലുള്ള സ്വാധീനം നഷ്ടപ്പെടുന്നതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നതുകാണാം..
ഏതുസമയത്തും ഇവിടെ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം..
നൈജീരിയ,സിറിയ,ലിബിയ...ഇതെല്ലാം ഉദാഹരണങ്ങള്‍....-കടുത്ത യാഥാസ്ഥിതികരായ മത വിശ്വാസികളാണ് ഇവിടങ്ങളിലെ ജനങ്ങള്‍.
ഭരണം കൈയ്യടക്കുന്നതിനുവേണ്ടി സാമുദായിക പ്രീണനം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണ് ഇതിനുത്തരവാദികള്‍--
തിരുവനന്തപുരം എം ജി യില്‍ അക്രമം - നാളെ ക്യാമ്പസ് ഫ്രണ്ട് പ്രതിഷേധം - ബി ജെ പി ഹര്‍ത്താല്‍
തിരുവനന്തപുരം എംജി കോളേജിലെ എ ബി വി പി ഗുണ്ട വിളയാട്ടത്തിനെതിരെ ഇന്ന് കാമ്പസ് ഫ്രെന്റ് പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം
|
"തിരുവനന്തപുരത്ത് എംജി കോളേജില്‍ എ.ബി.വി.പി ഗുണ്ടാ വിളയാട്ടം " നാളെ സംസ്ഥാന വ്യാപകമായി കാമ്പസ് ഫ്രണ്ട് പ്രതിഷേധിക്കും ..
ഏരിയാ , കാമ്പസ് തലങ്ങളില്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തും
എ.ബി.വി.പിക്കാരുടെ വിളയാട്ടം സഹിക്കവയ്യാതെ പ്രിന്‍സിപ്പല്‍ നല്കിയ പരാതിയില്‍ കോളജില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. നിരോധനം വകവയ്ക്കാതിരുന്നിതിനെ തുടര്‍ന്ന് മൂന്നുപേരെ പുറത്താക്കുകയും ചെയ്തു. അതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ അക്രമം. കോളജിലെ എ.ബി.വി.പി അതിക്രമങ്ങള്‍ പുറത്തുകൊണ്ടു വന്നത് തേജസ് എന്ന പത്രം ആണ്.അക്രമി സംഘത്തിലെ ഗോകുല്‍, നിഖില്‍, ദിനു, അഖില്‍, അനൂപ്, രാഹുല്‍, വിഷ്ണു, ശ്രീകുമാര്‍ എന്നീ എട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറസ്റിലായിട്ടുണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലാബുകളുടെ ജല്‍ച്ചില്ലുകളും കാന്റീനും കോളജ് പ്രിന്‍സിപ്പല്‍ സുധീന്ദ്രന്‍പിള്ളയുടെ കാറും അടിച്ചുതകര്‍ത്തു. കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന അധ്യാപകരുടെ കാറുകളും തകര്‍ത്തു. അക്രമികള്‍ കോളജിനുള്ളിലേക്ക് പെട്രോള്‍ബോംബും എറിഞ്ഞു.
.എന്നാല്‍ ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എം ജി കോളെജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം എം ജി കോളേജില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം ഉച്ചയോടെ ബോംബെറിഞ്ഞിരുന്നു. കോളേജിന്റെ ലബോട്ടറിയിലും ക്ലാസ് റൂമുകളിലും വിദ്യാര്‍ത്ഥികള്‍ നാടന്‍ ബോംബെറിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.
മുസ്ലിം നാമധരിയായ സന്ഘിനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഹിന്ദുത്വ അജണ്ട -പ്രതിഷേധിക്കുക പ്രതികരിക്കുക
posted by Shajahan Kalathingal
ഒരു fake സങ്കിയുടെ രോധനം... കൂടുതൽ കമന്റ്സ് ഉണ്ടായിരിന്നു ...പക്ഷെ അത് സ്ക്രീൻ ഷോര്‍ട്ട് ആകുംപോയെക്കും ഡിലീറ്റ് ചെയ്തു ഇത്രേ കിട്ടിയിട്ടുള്ളൂ ... എനിക്ക് തോന്നുന്നത് ഇയാൾ ശശികല ടീച്ചറുടെ സങ്ങികൂട്ടതിലുല്ലതാനെന്നാണ ് കാരണം മലപ്പുറം ആണ് ലക്ഷ്യം ഇതിലെ ലിങ്ക് കൂടി ഞാൻ പോസ്റ്റ് ചെയ്യുന്നു കൂടുതൽ എനിക്ക് പറയാൻ കഴിയില്ല ക്ഷമയാനല്ലോ ഇമന്റെ പകുതി ..
വ്യത്യസ്തന് : ഈ അക്കൗണ്ട് ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട് ചെയ്യക. ഇത് മാത്രം അല്ല,ഇതുപോലെ ആണും പെണ്ണും കേട്ട ഹിജടകളായ എല്ലാ സങ്കി കൊമാരങ്ങളുടെയും അക്കൗണ്ട് റിപ്പോര്‍ട്ട് ചെയ്തു ബ്ലോക്ക് ചെയ്യണം. മുസ്ലിം സ്നേഹത്തോടെയും സഹോദര്യതോടെയും ജീവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടയെ നിങ്ങള്‍ ശ്രദ്ധിക്കുക - എതിര്‍ക്കുക- പ്രതികരിക്കുക. അല്ല എങ്കില്‍ നാളെ മഹ്ശറയില്‍ വച്ച് ചോദ്യം ചെയ്യപ്പെടും ...
ഇതുപോലെ ഉള്ള പോസ്റ്റുകളും ഇടുന്ന സന്കികളുടെ അക്കൗണ്ട് - പ്രത്യേകിച്ച് മുസ്ലിം നാമത്തില്‍ ഉള്ള FAKE അക്കൗണ്ട് വ്യത്യസ്തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക.
ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -
ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ് കാണുക -
ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -
ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ് കാണുക -
മദനിക്ക് വേണ്ടി ഇ ടി യുടെ ഒരു കൈ സഹായം - ഏകനായ ദൈവം കരുത്ത് നല്കട്ടെ
ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്...!!!!
ബംഗളൂരു സ്ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്മാന് അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ മഅ്ദനിയേയും അഭിഭാഷകരേയും പി ഡി പി നേതൃത്വത്തേയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും. പുതിയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ട് വിഷയം ധരിപ്പിക്കാനും മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി പി ഡി പി നേതാക്കളും മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും നാളെ കര്‍ണാടകയിലേക്ക് തിരിക്കും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. പി ഡി പി വൈസ് ചെയര്മാന് സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് എന്നിവര്‍ ഇ ടിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയെയും അഭ്യന്തര മന്ത്രിയേയും കാണും.
അല്പം വൈകിയാണ് എങ്കിലും ഇങ്ങനെ ആത്മാര്‍ത്ഥത ഉള്ള ചിലരെങ്കിലും ലീഗില്‍ ഉണ്ടെന്നതില്‍ സന്തോഷം തോനുന്നു. അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ അധികാരവും പവറും ഉപയോഗിക്കുന്ന ലീഗിന് മുന്നേ ചെയ്യാന്‍ പറ്റുമായിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ലീഗിന്റേത് ആണോ എന്നും ഉറപ്പില്ല. പക്ഷെ രാഷ്ട്രീയം നോക്കാതെ മഅദനി സാഹിബിനു വേണ്ടി ഇറങ്ങി തിരിക്കാനുള്ള ആര്‍ജവം പ്രശംസനീയം ആണ്.
പക്ഷെ കേരളത്തിലെ ലീഗ് ന്റെ മറ്റു നേതാക്കള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വേദനാജനകമാണ്. സങ്കി ഭീകരര്‍ പോലും ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിയിട്ടും അതിനെതിരെ കോണ്‍ഗ്രസിനെ വിമര്ഷിക്കുനതിനു പകരം പലരും മൗനം ബജിച്ചത് കണ്ടപ്പോള്‍ വെറുപ്പിനെക്കാള്‍ ഉയര്‍ന്ന ഒരു വികാരം തോന്നിപോയ്തോന്നിപോയി. ഘോര ഘോര പ്രസംഗിച്ചു നടക്കാറുള്ള ഷാജിയെ പോലുള്ളവര്‍ മുസ്ലിംകള്ക്ക് എതിരെ മാത്രമേ പ്രസംഗിക്കുക ഉള്ളു എന്ന് വ്യക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുനത്..
എന്ത് തന്നെ ആയാലും പരമ കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു അദ്ധേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ തടയാന്‍ ആര്‍ക്കാവും.... അള്ളാഹു അനുഗ്രഹികട്ടെ !!!
സങ്കിയുടെ വര്‍ഗീയത ബിരിയാണിയോടും ???
posted by Ashkar Tholicodu
തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ് ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.
ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.
രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ് ബിരിയാണി " വരട്ടെ എന്നാണു
വ്യത്യസ്തന് :
(അടുത്ത ജിഹാദ് : ബിരിയാണി ജിഹാദ് )
ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര് ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക് എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ് " നല്ല രണ്ടു ബീഫ് ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്.....
മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.
സര്‍ക്കാര്‍ മാറിയിട്ട് മാത്രം കാര്യമില്ല - അവരുടെ R.S.S മനസ്സ് ഇല്ലാതാവണം
ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക് വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,..
കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്ക്കാര് അസത്യത്തിന്റെ വാള് മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്.
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍ തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.
കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ് പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ് പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക് വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....
പക്ഷെ ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ് പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക് കാത്തിരിക്കാം .
പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ് ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന് പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന് നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ......
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക...
ഫേസ്ബുക്കില്‍ ഇസ്ലാമിന് എതിരെ ഇല്ലാക്കഥകള്‍ - മുസ്ലിം പേരില്‍ പ്രച്ചരിക്കുനത് വര്‍ഗീയ വാദികളുടെ സൃഷ്ടി
മുസ്ലിം അല്ലാത്ത മുസ്ലിം നാമധാരികളായ സ്ത്രീ - പുരുഷ സംഘം ഫേസ്ബുക്കില്‍ വിളയാട്ടം. മുസ്ലിം പേരുകളില്‍ അക്കൗണ്ട് തുടങ്ങുകയും അതിനു ശേഷം ചില മുസ്ലിം പേജ്കളിലും ഗ്രൂപ്പ്കളിലും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു തുടങ്ങും.. പിന്നീട് മുസ്ലിം ഫ്രണ്ട്സ്നു റിക്വസ്റ്റ് അയക്കുകയും കൂടുതല്‍ ഫേമസ് ആവാനും ശ്രമിക്കും. ഇതിനു ശേഷമാണ് മുസ്ലിമിനും - ഇസ്ലാമിനും ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരെ പോസ്റ്റും ഫോട്ടോസും ചോദ്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങുക. ഒരു കാര്യഗൌരവവും ഇല്ലാത്ത തീര്‍ത്തും ബാലിശവും എന്നാല്‍ മതത്തെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകളും ചോദ്യങ്ങളും ആവും ഇവര്‍ക്ക് പ്രത്യേകം താല്പര്യം. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ചു യുവാക്കളെ പ്രകൊപിപിച്ച് കൂടുതല്‍ കമെന്റ്സ് കിട്ടാനും പ്രശസ്തമാവനും ആണ് ഇവര്‍ ഇങ്ങനെ ചെയ്യുനത്. വ്യക്തമായ പേരോ അഡ്രസ് - വിവരങ്ങളോ ഒന്നും ഇല്ലാതെ ഏതേലും സൈറ്റില്‍ നിനും കോപ്പി ചെയ്ത ഒരു ഫോട്ടോയും പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റി ഇവര്‍ ആര് എസ് എസ് - വി എച്ച് പി ഭീകരര്‍ ഉന്നയിക്കുന്ന ആശയവും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കും. ഇതുപോലെ ഉള്ള ഒരു അക്കൗണ്ട് ഉടമയുടെ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ആണ് താഴെ നിങ്ങള്‍ കാണുന്നത്.. ഫര്‍ദ-അഭായ അണിഞ്ഞു ഒരു പെണ്ണിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആക്കി വച്ചിരിക്കുന്ന ഇവളുടെ ഒരു ചോദ്യത്തില്‍ നിന്നും ഇവളുടെ (ആണാണോ പെണ്ണാണോ എന്ന് തീര്‍ച്ച ഇല്ല - ചിലപ്പോള്‍ രണ്ടും കെട്ടതാവും) ഇരട്ടതാപ്പ് മനസിലാക്കാം...ഇവളുടെ ഉദ്ദേശവും മനസിലാക്കാം -
ഈ പ്രൊഫൈല്‍ കാണുക - നിങ്ങളുടെ അഭിപ്രായം അറിയിക്കുക -
(കൂടുതല്‍ പേരുടെ ലിങ്ക് ഉടന്‍ വരും - പലരും അറസ്റ്റ് ഭയന്ന് അക്കൗണ്ട് ക്ലോസ് ചെയ്തു വരുന്നുണ്ട് എന്ന സന്തോഷ വാര്‍ത്തയും ഉണ്ട്)
ഇനി യഥാര്‍ത്ഥ ഹിന്ദുത്വ വാദികളുടെ ചില അക്കൗണ്ട് കാണാം - അവര്‍ ഇടുന്ന പോസ്റ്റ് - ഫോട്ടോസ് നിങ്ങള്‍ക്കായി... ഇവരെ ബ്ലോക്ക് ചെയ്യാന്‍ ഫേസ്ബുക്ക് ഓപ്ഷന് ഉപയോഗിക്കുക...
ഇവര്‍ ഇസ്ലാമിനും മറ്റു മതങ്ങള്‍ക്കും എതിരെ എത്ര തരംതാണ പോസ്റ്റുകള്‍ ആണ് ഇടുന്നത് എന്നും കാണുക... ഇങ്ങനെ ചെയ്തത് കൊണ്ട് ഇവര്‍ക്ക് എന്താണ് നേട്ടം ????
https://www.facebook.com/abvp.irinjalakuda?fref=ts
https://www.facebook.com/nammalhindukkalraashtrathinrekaavalfadanmaar - ഹിന്ദു രാഷ്ട്രത്തിന്റെ കാവല്‍ ഭടന്മാര് എന്ന് സ്വയം വിശേഷിപിക്കുന്ന ഇവര്‍ ഹിന്ദുക്കളെ ശുധീകരിക്കുകനതിനു പകരം ഇസ്ലാമിനെ എത്ര കണ്ടു അപമാനിക്കാം എന്നും ഇസ്ലാമിന്റെ നിയമങ്ങളെയും ആശയങ്ങളെയും എത്രത്തോളം അപമാനിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്നു
ഇവരുടെ പോസ്റ്റ് കണ്ടാല്‍ മനസ്സിലാകും എത്രത്തോളം വര്‍ഗീയ വാദികള്‍
മനസാക്ഷിക്കുത്തില്ലാതെ ചില വര്‍ഗീയ വാദികള്‍
posted by Rustham R Ranganaathan
ഈ പോസ്റ്റ് ഉണ്ടാക്കിയ പരമനാറി അറിയാന്‍, മരണത്തോട് മല്ലടിച്ചു കിടക്കുന്ന ഷഫീക്ക് എന്ന കുട്ടിയെ പ്രസവിച്ചത് ഒരു ആയിഷ യാണ്, അവളുടെ ഭര്‍താവിന്റെ സുഹൃത്തുമായി പ്രണയ വിവശയായി, ആറു മാസം പ്രായമുള്ള ഷഫീക്കിനെ ഉപേക്ഷിച്ചു രമയായി വേഷം മാറി അവള് വിഷ്ണു എന്ന പുതു കാമുകനൊപ്പം യാത്ര തിരിക്കുകയായിരുന്നു. കാമുകനൊപ്പം രമിക്കുവാന്‍ വേണ്ടി വര്ഷിങ്ങള്ക്കു മുന്‍പ് ഉപേക്ഷിച്ച മകനെ കാണാന്‍ ഈ സ്ത്രീ ഇന്നലെ പോലീസിനോപ്പം ആശുപത്രിയില്‍ എത്തിയപ്പോള്‍ ‘നീ ശവമടക്കിനു വന്നതാനോടീ’ എന്ന് ആക്രോശിച്ചു നാട്ടുകാര്‍ പാഞ്ഞടുത്തപ്പോള്‍ പോലീസാണ് ഇവളെ കൊണ്ട് പോയത്. ഈ വിവരം മറച്ചു പിടിച്ചു ഇത് രമയുടെ മോനാണ് എന്ന് കേട്ടപ്പോഴേക്കും ഹിന്ദു രക്തം തിളപ്പിച്ച് പോസ്റ്റിട്ട പരമനാറി നീയൊക്കെ ഈ നാടിന്റെ ശാപമാണ്. ( പ്രസവിച്ച് ആറ്മാസം കഴിഞ്ഞപ്പോള്‍ ശഫീഖിനെ അടുക്കളയിലുപേക്ഷിച്ച് വിഷ്ണു എന്ന തെമ്മാടിയോടൊപ്പം ചാടിപ്പോയി (ആയിഷ) രമ എന്ന് പേര് മാറ്റിയ പെണ്ണിന് വേണ്ടി ഹിന്ദുത്വം ഇളക്കി വിടുന്ന ആർ എസ് എസ് കാരാ നിങ്ങള്‍ ഹിന്ദു സമുദായത്തെ അവഹേളിക്കരുത്) ഇവിടെ മതമോ, ജാതിയോ അല്ല, മനുഷ്യത്വം ആണ് ചോദ്യം ചെയ്യപ്പെടുന്നത്
ഫേസ്ബുക്കിലൂടെ ഹിന്ദു മതത്തെ അപമാനിക്കുന്നതിനു പിടിക്കപ്പെടുന്നത് ഹിന്ദുവും ക്രിസ്ത്യാനിയും
posted by Ashkar Lessirey
മുസ്ലീങ്ങളൂടെ വികാരം പൊട്ടി ഒലിക്കുന്നത് കണ്ടപ്പോൾ വൃണം പൊട്ടി ഒലിച്ച സംഘികൾക്ക് വേണ്ടി സമർപ്പിക്കുന്നു..
ഇതൊക്കെ പൊട്ടി ഒലിക്കൽ ആരുടെയും കുത്തകയല്ല.. സ്വന്തം മാതാപിതാക്കളെ അവഹേളിച്ചാൽ തന്നെ ഒട്ടുമിക്കവരുടെയും വികാരം പൊട്ടും.. അപ്പോൾ പിന്നെ മുസ്ലീങ്ങൾ സ്വന്തത്തേക്കാളൂം, സ്വന്തം മാതാപിതാക്കളേക്കാളും സ്നേഹിക്കുന്ന അവരുടെ പ്രവാചകനെ അവഹേളിച്ചാൽ വികാരം വരരുത്, വിഷമം തോന്നിപ്പോകരുത് എന്നൊക്കെയാണ് സംഘികൾ ഇപ്പോൾ തിട്ടൂരം ഇറക്കി കൊണ്ടിരിക്കുന്നത്.
മുഹമ്മദ് ഒരു പ്രവാചകനല്ലെന്നോ അല്ലാഹു ഇല്ലെന്നോ ഒക്കെ പറഞ്ഞുകൊണ്ട് നിങ്ങൾ ഒരു നൂറു പോസ്റ്റിട്ടാലും ആരും ഇവിടെ പ്രതിഷേധവുമായി വരില്ല. ഇതൊക്കെ 1400 വർഷങ്ങളായി തുടർന്നു വന്നിട്ടും ഒരു കുഴപ്പവും ഉണ്ടായിട്ടില്ല... എന്നാൽ വിമർശനവും അവഹേളനം ഒന്നല്ല..
" അല്ലാവുവിനെയും പ്രവാജകനെയും പന്നിയോടു യോട് താരതമ്യം ചെയ്യുക . തന്റെ പട്ടിയുടെ പേര് മുഹമ്മദ് . സുജൂദില്‍ നില്ക്കുന്ന ഒരു വെക്തിയെ പ്രവാജകനായി ഉപമിച്ച് നായ വ്യപിച്ചരിക്കുന്ന ഫോട്ടോ, അതിനു തുല്യമായ മായ അനിമേഷന്‍ വര്‍ക്ക്, കാഅബയുടെ മുകളില്‍ വെച്ച് പ്രവാചകാന്‍ സ്വവര്‍ഗരതിയില്‍ ഏര്‍പെടുന്ന മോര്‍ഫിക് ചിത്രം " ഇതൊക്കെയാണോ നിങ്ങളൂടെ നെറികെട്ട വിമർശ്നം ??
അങ്ങ് അറബ് നാട്ടിൽ ചെന്ന് അവരൂടെ എല്ലാ ആനുകൂല്യങ്ങളും പറ്റി അവരുടെ നാട്ടിലെ വലിയ ക്രിമിനൽ കുറ്റങ്ങൾ ആയ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവർ സൂക്ഷിക്കുക, അല്ലാതെ അത്തരം തീവ്രവാദികൾ പിടിക്കപ്പെടുംബോൾ അവർക്ക് വേണ്ടി മറ്റുള്ളവരുടെ മെക്കിട്ട് കേറിയിട്ട് കാര്യമില്ല !
ഇനി ഇസ്ലാമിനെ വിമർശിച്ചാലോ പ്രവാചകനെ അവഹേളിച്ചാലോ ഒന്നും ഇസ്ലാമൊ മുസ്ലീങ്ങളൂടെ വിശ്വാസമോ ഒന്നും ചോർന്നു പോകില്ല.. നിങ്ങളൂടെ മാതാപിതാക്കളെ ആരെങ്കിലും അവഹേളിച്ചാൽ അവർ ആവി ആയി ഇല്ലാതാകാത്തത് പോലെ തന്നെ.. അത്തരം ഓരോ സംഭവങ്ങൾക്ക് ശേഷവും കൂടുതൽ പേർ ഇസ്ലാമിനെ പഠിക്കാൻ ശ്രമിക്കുകയും ഇസ്ലാം വളരുകയും ചെയ്യുകയല്ലാതെ ഒരിക്കലും തളർന്നിട്ടുമില്ല..
താഴേ കൊടുത്തിരിക്കുന്നത് ഇതുപോലെയുള്ള വിവരദോഷികൾ ചെയ്ത പണികൾക്ക് നിങ്ങളുടെ വൃണം പൊട്ടി പരാതി കൊടുത്ത് വാർത്തകളിൽ നിറഞ്ഞ ചുരുക്കം ചില ഉദാഹരണങ്ങൾ മാത്രം.
ഫേസ്ബുക്ക് വര്‍ഗീയത - വീണ്ടും അറസ്റ്റ് - അറസ്റ്റ് കേരളത്തിലെ കാസര്‍ഗോഡ് കുമ്പളയില്‍
ഫേസ്ബുക്ക് വഴി വര്‍ഗീയ വിഷം ചീറ്റുന്ന തരത്തിലുള്ള പോസ്റ്റുകളും ഇസ്ലാം - പ്രവാചകന് മുഹമ്മദ് (സ്വ ) - അള്ളാഹു എന്നിവരെ പറ്റി അശ്ലീലവും അസഭ്യവും നിറഞ്ഞ മുസ്ലിം വികാരത്തെ വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഇട്ടതിനു ഒരാളെ ഇന്ന് കാസര്‍ഗോഡ് വച്ച് പോലീസ് അറസ്റ്റ് ചെയ്തു. കുമ്പള പോലീസ് ആണ് അറസ്റ്റ് ചെയ്തത്. പുത്തിഗെ ഗ്രാമപഞ്ചായത്ത് ഓഫീസിനടുത്ത വി.എം. അരുണ്‍കുമാർ (23) എന്നയാളെയാണ് കുമ്പള സി.ഐ സിബി തോമസ് അറസ്റ്റ് ചെയ്തത്. കൂടുതല്‍ ചോദ്യം ചെയ്തു കൊണ്ടിരിക്കുന്നു .
ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും എന്നാണ് അറിയുന്നത്.
ഇങ്ങനെയുള്ള ചിത്രങ്ങളും വാര്‍ത്തകളും ആണ് ഇയാളുടെ സ്ഥിരം പണി എന്നാണ് അറിഞ്ഞു വരുന്നത്. എങ്ങനെയൊക്കെ മതങ്ങളെ വ്രണപ്പെടുത്താന്‍ പറ്റുമോ അതിനൊക്കെ വേണ്ടി കഠിന ശ്രമത്തിലാണ് ഇയാളെ പോലുള്ള വര്‍ഗീയ കോമരങ്ങള്‍. ,. അറസ്റ്റ് ചെയ്ത ഇയാള്‍ക്കെതിരെ മതവികാരത്തെ വ്രണപ്പെടുത്തി എന്ന കേസ് ആണ് എടുത്തിട്ടുള്ളത്. എട്ടു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റം ആണ് ഇത് . ഇനിയും ചിലര്‍ കൂടി ഉടന്‍ അറസ്റ്റ് ചെയ്യപ്പെടും എന്നാണ് അറിയുന്നത്.
Ren nair (ഒന്നില്‍ കൂടുതല്‍ അക്കൗണ്ട് ഉണ്ട് ),ശശികല ടീച്ചര്‍ തുടങ്ങിയ അനവധി ഫേസ്ബുക്ക് അക്കൗണ്ടും നിരീക്ഷണത്തില്‍ ആണ്. പല അക്കൗണ്ടും സ്ത്രീകളുടെ പേരിലും വ്യാജ പേരിലും ആണ്. ഇതിന്റെ സോര്‍സ് ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍ അഡ്രെസ്സ് ഉപയോഗിച്ച് കണ്ടു പിടിക്കാനുള്ള ശ്രമവും ആരംഭിച്ചതായി അറിയുന്നു. സൈബര്‍ സെല്‍ ഇതിനു വേണ്ടി ഉള്ള പണി തുടങ്ങി കഴിഞ്ഞു എന്നാണ് വ്യക്തമാകുന്നത് .
ഇതിനിടെ മുസ്ലിം പേരുള്ള അക്കൗണ്ടുകളും പരിശോധനക്ക് വിധേയമാക്കാനും തീരുമാനം ഉണ്ട്. ഇത്തരത്തില്‍ ഉള്ളവയില്‍ നിന്നും ഹിന്ദു - ക്രൈസ്റ്റ് - മറ്റു മതങ്ങള്‍ക്ക് എതിരെ വന്ന പോസ്റ്റുകളും അന്വേഷണ വിധേയമാക്കണം എന്ന ആവശ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്. ഈ ഇടെ മുസ്ലിം നാമധാരി ആയ ഒരാളുടെ അക്കൗണ്ടില്‍ ഹിന്ദു മതത്തെ അവഹേളിച്ചു പോസ്റ്റ് ഇട്ടതിനു പിടികൂടിയത് ഒരു ക്രിസ്ത്യന്‍ യുവാവിനെ ആണ്. ഇങ്ങനെ ഉള്ള കുറ്റകൃത്യങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ എല്ലാ ഫേസ്ബുക്ക് ഉപയോക്താക്കളും ജാഗ്രത പുലര്‍ത്തണമെന്ന് എല്ലാ മത ആചാര്യന്മാരും ആഹ്വാനം ചെയ്തിട്ടുണ്ട്.
ഫ്ലാഷ് ന്യൂസ് : നടുവനാട് പ്രദേശത്ത് സംഘര്‍ഷാവസ്ഥ
posted by Hashim Mayan Poyilan
translated by : Abu BI Lal
പള്ളിയുടെ മുന്നില്‍ വെച്ച ഹോണ്‍ അടിച്ച വണ്ടിക്കാരനെ താക്കീത് ചെയ്തതുമായി ബന്ധപ്പെട്ട തുടങ്ങിയ ചെറിയ സംഘര്‍ഷം പോലീസിന്റെ സഹായത്തൽ ഒരു വാൻ സംഭവമായി മാറുകയായിരുന്നു .
സംഭവം ഇങ്ങനെ :- വര്‍ഷം മുന്‍പേ പള്ളിയുടെ മുന്നില്‍ വച്ച (ബന്ഗിന്റെയോ നമസ്ക്കരങ്ങലുടെയോ സമയങ്ങളിൽ ) ഹോര്ണ് അടിച്ച ശല്യമുണ്ടാക്കുന്ന പ്രശ്നം ഉണ്ടായിരുന് ു ... അന് rss പോലുള്ള മുസ്ലിം വിരോധികലയിരുന്നു അതിനു പിന്നിൽ . അന്നത് നിയമ പലകരുടെ നിഷ്പക്ഷമായ ഇടപെടല കൊണ്ട് സമാധാനപരമായി പരിഹരിക്കാൻ കഴിഞ്ഞു ..
ഇപ്രാവശ്യം റമളാൻ തുടങ്ങി ഇന്നേക്ക് ഒരാഴ്ചയോളമായി പള്ളിയുടെ മുന്നില്‍ വെച്ച ഹോര്ണ് അടിക്കുന്ന പ്രവണത പുനരരംഭിചിരിക്കുകയായിരുന്നു . ഇന്ന് പക്ഷേ ഹോണ്‍ ടിക്കുന്നത് RSS മാത്രമല്ല CPM കൂടിയുണ്ട് ..
ഇന്ന് വൈകുന്നേരം മഗ്രിബ് ബാങ്ക് കൊടുക്കുമ്പോ പള്ളിയതുകാരനും ഒരു മുസ്ലിം വിരൊധിയുമയ സിപിഎം കാരൻ പള്ളിയുടെ മുന്നിലൂടെ ഹോണ്‍ ടിച്ചു പിടിച്ചും കൊണ്ട് അങ്ങോട്ടും ഇങ്ങോട്ടും തുടര്‍ച്ചയായി bike ഓടിച്ചു കൊണ്ടേയിരുന്നു ....
ബാങ്കിന് മുന്‍പേ തുടങ്ങിയതാണ് ചങ്ങായി കലാപരിപാടി ..
ബാങ്ക് തീരരയപ്പോ സഹികെട്ട ചിലര്‍ നോമ്പ് തുറ പോലും മറന്നു അവനോടുപോയി കാര്യം പറഞ്ഞു ...
ആ ദേഷ്യത്തിന് എല്ലാവരും പള്ളിയില നിസ്കരതിനായി കയറിയപ്പോ നടുവനട്ടുകാരായ കുറച്ചു cpm പ്രവര്‍ത്തകരുടെ പിന്ബലതോടുകൂടി അവൻ പള്ളിയുടെ മുന്നില്‍ നിര്തിയിട്റ്റ് ഹോണ്‍ അടിക്കലായി ....
നിസ്ക്കാരം കഴിഞ്ഞിറങ്ങിയ ചിലര്‍ horn അടി നിർതനമെന്നവഷ്യപ്പെട്ടു ...
അവരോട CPM മര്ധനത്തിന്റെ ഭാഷയില മറുപടി നല്കി .. പോലീസ് സ്ഥലത്തെത്തി .
പോലീസിന്റെ മുന്നിലും ഹോണ്‍ അടി നിലച്ചില്ല .....
പോലീസ് ചെയ്തത് അതിലും വര്ഘീയപരം ....
ലാത്തി വീശി നിസ്ക്കരിക്കാൻ വന്ന മുസ്ലിമ്ഗല്ക് നേരെ മാത്രം ...
വൃധരെയടക്കം , അതിലെ യാത്ര ചെയ്യുകയായിരുന്ന (21th to ശിവപുരം shortcut road ആണിത് ) ഒന്നുമറിയാത്ത യാത്രക്കരെയടക്കം പോലീസ് കൈകാര്യം ചെയ്ത് വാനിൽ കയറ്റി സ്റ്റേഷനില്‍ എത്തിച്ചു ...
അതിലൂടെ പോലീസ് ഒരുക്കിയത് പ്രശ്നക്കര്ക്ക് രക്ഷപ്പെടാനുള്ള പഴുതയിരുന്നു ..... നിടിയഞ്ഞിരം ഭാഗത്തേക്ക് രക്ഷപ്പെട്ട അക്രമികൾ റഫീക്ക് എന്ന് പേരുള്ള ഒരു രാഷ്ട്രീയവും അറിയാത്ത ഒരാളെ പേര് ചോദിച് വളരെ മൃഗീയമായി ആക്രമിച്ചു ...
അള്ളാഹു സാക്ഷി ....... അല്ലാഹുവിന്റെ ഭവനങ്ങളിൽ അല്ലാഹുവിനുള്ള ആരാധനക്ക് വിഘ്നം സ്രിഷ്ടിക്കുന്നവാൻ അക്രമിയനു .... {2:112}
അക്രമികളെ എക്കാലവും വിഹരിക്കുവാൻ അല്ലഹ് അനുവദിക്കില്ല .......
പള്ളിയതുകരാ ..... നീ ബൈക്ക് കൊണ്ട് പോകുന്ന നീണ്ടു വിശാലമായ റോഡിലൂടെ 'പാണ്ടി ലോറിയും ,' ഒക്കെ ഓടുന്നുണ്ട് എന്ന് ഒര്മിക്കുന്നത് നല്ലത് ......
ഒരാളുടെയും നാശത്തിനായി പ്രര്തിക്കരുത് എന്ന് വിശ്വസിക്കുന്നവരാണ് മുസ്ലിംകള് ...... അള്ളാഹു നിനക്കുള്ള വിഹിതം പെട്ടെന്ന് തന്നെ തരുമരകട്ടെയ് .... Aameen
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)