Search the blog

Custom Search

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...

കുറേ കാലമായല്ലോ മുസ്ലിം ലോകം പാലസ്തീനു വേണ്ടി കരഞ്ഞ്‌ പ്രാർത്ഥിക്കാൻ തുടങ്ങീട്ട്‌...
എന്തേ ഒരുത്തരം ഇല്ലാത്തത്‌????
പൊതുവേ മുസ്ലിം ലോകത്തിനൊരു ധാരണയുണ്ട് ... എങ്ങനെയും ജീവിച്ചിട്ട്, എന്തെങ്കിലുമൊക്കെ ചൈതിട്ട് കൈ നീട്ടി അങ്ങ് ''അവനെ മാത്രം വിളിച്ച് പ്രാർഥിച്ചാൽ'' പടച്ചോൻ ആകാശത്തൂന്ന് കൈ താഴെക്കിട്ട് എല്ലാം ശെരിയാക്കി തരുമെന്ന് ... ആ ധാരണ നാലാക്കി മടക്കി പൊകറ്റിലിടാതെ മുസ്ലിം ലോകം നേരെയാവുമെന്നു തോന്നുന്നില്ല ...
ഒരു നിമിഷം നാം ഒന്നാലോചിച്ച് നോക്കുക ..
ഒരു യാത്രാ മധ്യേ സ്വന്തം കുഞ്ഞിനു പരിക്ക്‌ പറ്റി എന്ന് കരുതുക... ചികിൽസക്കാണെങ്കിൽ കയ്യിൽ പണമില്ല...സഹായിക്കാൻ കണ്ട് നിൽക്കുന്നവർ ആരും വരുന്നില്ല .. നിങ്ങൾ സുഹൃത്തുക്കളോടും, ബന്തുക്കളോടും, അയൽ വാസികളോടുമെല്ലാം സഹായത്തിനായി വിളിച്ച് കേഴുന്നു...
അവരെല്ലാം വീട്ടിൽ ഇരുന്ന് ഫേസ്‌ ബുക്കിലൂടെ നിങ്ങൾക്ക്‌ വേണ്ടി പ്രാർഥിക്കുന്നു, പലരും വൈകാരികമായി തന്നെ ആമീൻ പറയുന്നു, നിങ്ങളുടെ പിഞ്ച്‌ കുഞ്ഞിന്റെ അപകടം പറ്റി ചോരയൊലിക്കുന്ന ചിത്രം പരമാവധി ഷെയർ ചൈത്‌ 1,56,873 ലൈക്കുകളും,89,73,453 ആമീനുകളും വാരിക്കൂട്ടുന്നു...

ഈ ഒരു അവസ്ഥയല്ലേ സത്യത്തിൽ മുസ്ലിം ലോകത്തിന്റെ ഫലസ്തീൻ സ്നേഹം...
കുതിരയെ കെട്ടിയിടാതെ പ്രാർത്തിക്കുന്ന വിഡ്ഢിയുടെ അവസ്ഥ ...
കെ എഫ്‌ സിയും, മക്ഡൊനാൾഡും പള്ള നിറച്ചും നിന്ന് കോളയും കുടിച്ച്‌ ഏമ്പക്കവും വിട്ട്‌ കുടവയറും ഊശാൻ താടിയും തടവിക്കൊണ്ട്‌ കുറേ മുത്തവമാർ അഞ്ച് പൈസ ചിലവില്ലാത്ത പ്രാർഥനകളും ആമീനുകളും ദിവസവും ഫലസ്തീൻ മക്കൾക്ക് ഡെഡികേറ്റ് ചെയ്യുന്നു ... വല്ലതും ചെയ്യാൻ അധികാരമുള്ളവൻ സ്വന്തം സുഖം മാത്രം നോക്കുന്നു ..

മുസ്ലിം ഉമ്മത്തിന് രണ്ടല്ല മൂന്നാണ് പുണ്യ ഗേഹങ്ങൾ എന്ന് അറിയാഞ്ഞിട്ടാണോ കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ
ജൂത പട്ടാളം തെമ്മാടിത്തരം നടത്തിയത് കേട്ടിട്ടും കണ്ടിട്ടും കണ്ട ഭാവം നടിക്കാത്ത ഒരു ചെറുവിരൽ പോലും അനക്കാതെ ഇരു ഹറമുകളുടെയും സൂക്ഷിപ്പുകാർ എന്ന് അഭിമാനം കൊള്ളുന്ന രാജ കുമാരന്മാർ പട്ടുമെത്തയിൽ പള്ളിയുറങ്ങുന്നത് ???...

വേട്ടക്കാരന് ഇന്ദനം നല്കുകയും ഇരകള്ക്ക് വേണ്ടി കണ്ണീരു പൊഴിക്കുകയും ചെയ്യുന്ന കാപട്യം റബ്ബ് തിരിച്ചറിയില്ലെന്നാണോ ???
ഇസ്രായേൽ എന്ന തെമ്മാടി രാഷ്ട്രം കളിക്കുന്നത് അവർ സ്വന്തമായി നേടിയെടുത്ത ശാസ്ത്ര സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് ...
ശാസ്ത്രത്തെ പരിഹസിച്ചും കൊഞ്ഞനം കാട്ടിയും സായിപ്പ് എറിഞ്ഞു തരുന്ന എച്ചിലും നക്കി പല്ലിൽ കുത്തി പള്ളിമൂലയിലിരുന്നു തക്ബീര് വിളിച്ച് കൊണ്ടിരുന്നാൽ ഉണ്ട പുഴുങ്ങി തരാമെന്നു പടച്ച റബ്ബിന്റെ വാകദാനമൊന്നുമില്ല ..
ആകാശത്തേക്ക് കൈ നീട്ടി പ്രാർഥിച്ചോണ്ടിരുന്നാൽ മാത്രം സാങ്കേതിക വിദ്യകളും അറിവുകളും ഉയര്ച്ചയും കിട്ടുമെന്നും ധരിക്കേണ്ട ...
ആധുനിക ശാസ്ത്രത്തെയും, ശാസ്ത്രഞ്ഞരെയും പരിഹസിക്കുകയും അവർ വല്ലതും കണ്ടെത്തിക്കഴിയുംപോൾ ഇത് ഞമ്മളെ കിത്താബിൽ പണ്ടേ പറഞ്ഞിട്ടുള്ളതാ എന്ന് ബഡായി പറയുകയും ചെയ്യുന്ന നേരംകൊണ്ട് നിസ്സാരമായ പല കർമ്മ ശാസ്ത്ര അഭിപ്രായ വെത്യാസങ്ങളുടെ പേരിലും സംഘടനാ വെറിയുടെ പേരിലും പരസ്പരം നടത്തുന്ന പോരടികളും കിട മത്സരങ്ങളും മാറ്റി നിർത്തി ഇനിയങ്ങൊട്ട് ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്നും , ഒരുകാലത്ത് മുസ്ലിം ഉമ്മത്തിന്റെ കരങ്ങളിൽ ഭദ്രമായിരുന്നതും പിടിപ്പുകേടുകൊണ്ട് പിന്നീട് കൈമോശം വന്നു പോയതുമായ ശാസ്ത്ര ലോകത്തിന്റെ നായകത്വം തിരിച്ചു പിടിക്കുന്നതിലൂടെ മാത്രമേ നഷ്ടപ്പെട്ടു പോയ പ്രധാപവും നായകത്വവും വീണ്ടെടുക്കാൻ കഴിയുകയുള്ളൂവെന്നും എന്ന് ഈ സമുദായം തിരിച്ചരിയുന്നുവോ അന്നേ ഇനി രക്ഷയുള്ളൂ .....
ചെയ്യേണ്ട കാര്യങ്ങൾ ചെയ്യേണ്ട സമയത്ത് വേണ്ട വിധം ചെയ്യുക ... എന്നിട്ട് പ്രാർഥിക്കുക സർവ്വ ശക്തൻ ഒരിക്കലും കൈവെടിയില്ല .........
In sha allah..

ഏഷ്യാനെറ്റിനു എന്ത് മദനി... അല്ലെ ???


ഇതാ ഇപ്പോള്‍ 11/07/2014 -- 01:50 ദുബായ് ടൈം ... മുകളില്‍ കാണുന്നത് ഏഷ്യാനെറ്റിന്റെ പേജ് ലെ ഈ സമയത്തെ അപ്ഡേറ്റ്... മദനിക്ക് ജാമ്യം കിട്ടിയിട്ട് അര മണിക്കൂര്‍ ... ഇതുവരെ ആ വാര്‍ത്ത ഇവര്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല എന്നാ ദുഃഖ വാര്‍ത്ത‍ അറിയിക്കാന്‍ ആഗ്രഹിക്കുന്നു.. ബ്രസീല്‍ ന്റെ തോല്‍വിയും അര്‍ജെന്റിന ജയിച്ചതും ഉടനടി റിപ്പോര്‍ട്ട്‌ ചെയ്തവര്‍ക്ക് ഈ വാര്‍ത്ത‍ കൊടുക്കാന്‍ എന്തെ മടി ??? പ്രതികരിക്കൂ സഹോദരങ്ങളെ .... നിങ്ങള്‍ ലൈക്‌ അടിച്ചവര്‍ ആണെങ്കില്‍ ഉടനടി അണ്‍ ലൈക്‌ ചെയ്യണമെന്നു അഭ്യര്ത്തികുന്നു ..... 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി


Israel Sderot Cinema. Israelis bringing chairs to the hilltops of Sderot to watch bombs fall on Gaza. Clapping and celebrating every time they hear a blast. Shame..


Confirmed by Al-Jazeera. 

ഈ ചിത്രത്തില്‍ നിങ്ങള്ക്ക് എന്താണ് കാണാന്‍ സാധിക്കുനത്
സഹോദരങ്ങളെ ഇവര്‍ ഈ ഇരിക്കുനത് കടലിന്റെ ഭംഗി ആസ്വദിക്കാന്‍ അല്ല...
ആകാശത്തിലെ നക്ഷത്ര കൂട്ടങ്ങളെ കാണാനും അല്ല... 
ഇവര്‍ ഈ ഒത്തു കൂടി ഇരിക്കുന്ന ഇസ്രയേല്‍ നിന്നുള്ള മനുഷ്യത്വം ഇല്ലാത്തവര്‍ ഇരിക്കുന്നത് ഗാസയിലേക്ക് വീഴുന്ന ഡ്രോണ്‍ ബോംബുകള്‍ കണ്ടു ആസ്വദിക്കാന്‍ ആണെന്ന് കേള്കുമ്പോള്‍ നിങ്ങള്‍ ഒരു പക്ഷെ സംശയിച്ചേക്കാം.. പക്ഷെ ഇത് അല്‍ - ജസീറ ചാനല്‍ സ്ഥിരീകരിച്ചിട്ടുള്ളത് ആണ്..

 

കണ്ടില്ലേ സഹോദരങ്ങളെ ഇതാണ് ലോക മനസ്സാക്ഷി.. 

ഇറാഖിലെ അമേരിക്കന്‍ ഒത്താഷക്കാരായ ശിയക്കള്‍ക്ക് വേദനിക്കുമ്പോള്‍ മാത്രം വരുന്ന യു എന്നും അവരുടെ ശിങ്കിടികളും ഐക്യമെന്നു പറഞ്ഞു വരുന്ന ലോക നേതാക്കളും ആരും ഇവിടേയ്ക്ക് തിരിഞ്ഞുനോകുനില്ല.. 

കാരണം ശത്രു ഭാഗത്ത് ഇസ്രയേല്‍ ഭീകരര്‍ ആണെന്ന പേടി ഒന്ന് മാത്രം.... 
മുസ്ലിം രാജ്യങ്ങള്‍ പോലും അതിനു നേരെ കണ്ണടച്ച് ഇരിക്കുന്നു എന്നത് ആണ് ഏറ്റവും വേദനാജനകം .... 


ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹ്..... ഹസ്ബുനല്ലാഹി വാ നി'മല്‍ വകീല്‍ .........................................................

അല്‍ അഖ്‌സയും ബാബരിയും തിരിച്ചു പിടിക്കുന്ന നാള്‍

From the album: Timeline Photos
By ഇന്ത്യന്‍ മുസ്ലിങ്ങളുടെ സമ്പൂര്‍ണ്ണ ശാക്തീകരണം.
ബാബരി തകര്‍ത്തവര്‍ അതിനെ രാമക്ഷേത്രമെന്നുവിളിച്ചു, തകര്‍ക്കുന്നത് നോക്കിനിന്നവര്‍ അതിനെ തര്‍ക്കമന്ദിരം എന്നും വിളിച്ചു. അത് നാലര നൂറ്റാണ്ടുകാലം മുസ്ലിംകള്‍ ആരാധന നടത്തിയ പള്ളിയാനെന്നു വിളിച്ചു പറഞ്ഞവരെ എല്ലാവരും ചേര്‍ന്ന് തീവ്രവാദികളെന്നു വിളിച്ചു..... 

ഡിസംബര്‍ 6, ഒരു പള്ളിയുടെ മാത്രം ഓര്‍മദിനം അല്ല. തകര്കപെട്ട നിയമ വ്യവസ്ഥയുടെയും കിനാവ്‌ കാണുന്ന നീതിയുടെയും ഓര്‍മ്മകള്‍ കൂടിയാണ്. ബാബരി തകര്‍ത്ത് രണ്ടായിരം മുസ്ലികളെ കൊന്നോടുക്കികൊണ്ട് മുംബയില്‍ ആഘോഷിച്ച താക്കറെയെ എങ്ങനെയാണ് മീഡിയയും ഇന്ത്യന്‍ ജനാതിപത്യ സംവിധാനവും പരിപാലിച്ചത്. മുസ്ലിംകളെ കടലിലിറങ്ങാന്‍ അനുവധികുകയില്ലെന്നു പരസ്യമായി പറയുന്ന തൊഗാഡിയയും, ഏറ്റവും വലിയ കലാപകാരി മോഡിയും, മുസ്ലിം രക്തത്തിലൂടെ രഥയാത്രനടത്തിയ അദ്വാനിയും എല്ലാം എങ്ങനെയാണ് പരിപാലിക്കപെടുന്നത്. കുറ്റവാളികളെ പിടിച്ചു ശിക്ഷിക്കുന്നതിനു പകരം അവര്‍ക്ക് അധികാരം നല്‍കി ആദരിക്കുന്ന ദയനീയ കാഴ്ച്ച. 

ലോകമുസ്ലിംകള്‍ നേരിടുന്ന നീതി നിഷേധത്തിന്റെ പ്രതീകമാണ്
അല -അഖ്‌സ. ചതിയിലൂടെയും ആക്രമണത്തിലൂടെയും ചിലര്‍ കൈവഷപെടുത്തിയ അഖ്‌സ പുണ്ണ്യ ഗ്രഹവും ഖുദ്സ് എന്ന പുണ്ണ്യ ഭൂമിയും. ലോകത്ത് ആസന്നമായ ഒരു മുസ്ലിം ഉഴര്‍ത്തെഴുന്നേല്പ് അഖ്‌സയുടെ വിമോചനം എന്നത് ലക്ഷ്യമാക്കികൊണ്ടുല്ലതായിരിക്കും... അതിനായുള്ള മാറ്റങ്ങള്‍ നാം ലോകത്ത് കണ്ടുകൊണ്ടിരിക്കുന്നു. ആ ഉഴര്‍ത്തെഴുന്നേല്പ് ഇന്ത്യയില്‍ പ്രതിഫലിക്കുമ്പോള്‍ ബാബരിയും സ്വതന്ത്രമാകും, അവിടെ ബാങ്കോലികള്‍ വീണ്ടും സജീവമാകും. ഇന്ഷഅല്ലാഹ്.

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "



അന്ന് സുവരെസ്‌ എന്ന ഫുട്ബോള്‍ തരാം മറ്റൊരു താരത്തെ കടിച്ചപ്പോള്‍ വേദനിച്ച യുവത്വമേ ..നെയ്മാര്‍ വീണു ഉറക്കെ കരഞ്ഞപ്പോള്‍ കണ്ണ് നിറഞ്ഞ ഫുട്ബോള്‍ പ്രേമികളെ ..... രാത്രി മുഴുവന്‍ ഉറക്കമിളച്ചു അതിനെ പറ്റി കമ്മന്റ് എഴുതി അസഭ്യം വര്‍ഷിച്ച കൌമരമേ... എന്തെ നിനക്ക് ഗാസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് മാറ്റി കളയാന്‍ തോനുന്നു... " അയ്യോ ...എനിക്ക് ഇതൊന്നും കാണാന്‍ വയ്യേ " എന്ന് മുട്ടുന്യായങ്ങള്‍ പറഞ്ഞു ഒഴിഞ്ഞു മാറാന്‍ നോക്കുന്നു.... എന്തേ നിനക്ക് അതിനെ പറ്റി ഒരു കമന്റ്‌ എഴുതാന്‍ പോലും സമയം ഇല്ലാതായോ ??? അവര്‍ക്ക് വേണ്ടി ഐക്യം പ്രകടിപിക്കാന്‍ നിന്റെ കൈകള്‍ ഉയരുന്നില്ലേ???

എന്നാല്‍ നീ ഓര്‍ത്തു കൊള്ളുക... നാളെ നീ മരണപ്പെട്ടാല്‍ നിന്നോട് ഈ ചോദ്യം ചോദിക്കപ്പെടാതെ നിനക്ക് മോചനം ഇല്ല... എന്തെന്നാല്‍ " നീ നിന്റെ കൌമാരം എന്തിനു വേണ്ടി ചിലവഴിച്ചു ??? ആ കുഞ്ഞുങ്ങള്‍ അവിടെ പിടഞ്ഞു മരിക്കുമ്പോള്‍ നീ എന്തേ പന്തിനെ പിന്നാലെ ഓടുന്നവനെ നോക്കി ആര്‍പ് വിളിച്ചിരുന്നു.. ഫ്രീ കിക്ക്‌ വരുമ്പോള്‍ പെനല്‍റ്റി ഷൂട്ട്‌ വരുമ്പോള്‍ നീ ആവേശഭരിതനവുന്നു... അത് നഷ്ടപ്പെടുമ്പോള്‍ തീരാ ദുഖിതനാവുന്നു... പക്ഷെ ഗോള്‍ അടിക്കുന്ന ലാഘവത്തോടെ ഗസ്സയിലെക്ക് ഇസ്രയേല്‍ ഭീകരന്മാര്‍ ഡ്രോണ്‍ ബോംബുകള്‍ വര്ഷിക്കുമ്പോള്‍ നീ അത് എന്തേ കേട്ടില്ല ??? നിന്റെ ടി വി യുടെ ശബ്ദം അല്പം കുറച്ചു വച്ചിരുന്നെങ്കില്‍ നിനക്ക് ആ ശബ്ദം കേള്‍ക്കാന്‍ പറ്റുമായിരുന്നു... അവര്‍ക്ക് വേണ്ടി ഒരു തുള്ളി കണ്ണുനീര്‍ പോയിക്കാന്‍ എങ്കിലും കഴിയുമായിരുന്നു.. എന്തേ നീ അത് ചെയ്തില്ല " എന്ന് ചോദിക്കുമ്പോള്‍ നീ എന്ത് ഉത്തരം പറയും സഹോദരാ ??? 

ഒരു തെറ്റ് കണ്ടാല്‍ അത് കൈ കൊണ്ട് എതിര്‍ക്കുക ... അതിനു സാധിക്കത്തവന്‍ വായ കൊണ്ട് എതിര്‍ക്കുക... അതിനും സാധിക്കത്തവന്‍ ആ തെറ്റിനെ മനസ്സ് കൊണ്ടെങ്കിലും വെറുത്തു കൊള്ളട്ടെ ...എന്നല്ലേ നമ്മളെ നമ്മുടെ പ്രവാചകന്മാര്‍ പടിപിച്ചത് .... 

അധര്‍മ്മം കണ്ടാല്‍ അതിനെ എതിര്‍ത്ത് ധര്‍മത്തിന്റെ വഴിയിലേക്ക്‌ അതിനെ എത്തിക്കണം എന്നും പഠിച്ചതല്ലേ നമ്മള്‍....

എന്നിട്ടും എന്തേ നിങ്ങള്‍ അമാന്തിക്കുന്നു ????

ഉയരട്ടെ നിങ്ങളുടെ പ്രതിഷേധം... ഇസ്രയേല്‍ ചാരന്‍ " മാര്‍ക്ക്‌ സുക്കന്‍ബര്‍ഗ്" ഫേസ്ബുക്ക് തുടങ്ങിയത് എന്തിനു വേണ്ടി തന്നെ ആയാലും ആ ഫേസ്ബുക്ക് ഉപയോഗിച്ച് എങ്കിലും നമ്മള്‍ നമ്മുടെ പ്രതിഷേധം അറിയിക്കണം... അതാണ്‌ നമ്മുടെ കടമ...

" പലസ്തീനിനു.... ഗാസയ്ക്ക്... എന്‍റെ ഐക്യദാര്‍ഢ്യം "


ഗസാ മക്കള്‍ക്ക്‌ വേണ്ടി .....

മുഹമ്മദ് ഷഫീക്ക് ഷാ
Yesterday at 12:09am


ഇസ്രയേല്‍ നേതൃത്വത്തെ ഭീതിപ്പെടുത്താനും എല്ലാ മുന്നൊരുക്കങ്ങളും സ്വീകരിക്കാനും മാത്രം വലിയ മഹാരാഷ്ട്രമായി ഗസ്സ മാറിയോ എന്ന് നമുക്കറയില്ല. കരയുദ്ധത്തിന് മുന്നോടിയായി ഇസ്രയേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ എഫ്-16 ഇനത്തില്‍ പെട്ട പോര്‍വിമാനങ്ങള്‍ ഉപയോഗിച്ച് നിരവധി ആക്രമണങ്ങള്‍ അവര്‍ നടത്തി. കരുതല്‍ സേനയില്‍ നിന്ന് നാല്‍പതിനായിരം പേരെ വിളിപ്പിക്കുകയും ചെയ്തു. മുന്‍ യുദ്ധങ്ങളിലെ അനുഭവങ്ങള്‍ ഇസ്രയേല്‍ നേതൃത്വത്തിന് നന്നായിട്ടറിയാം. അവരുടെ ലക്ഷ്യങ്ങള്‍ നേടാന്‍ സാധിച്ചില്ലെന്നു മാത്രമല്ല രാഷ്ട്രീയമായും സൈനികമായും അവര്‍ക്ക് ദോഷമാണത് ഉണ്ടാക്കിയത്. എന്നാല്‍ അതിലെല്ലാം ഗസ്സയിലെ നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നതും വസ്തുതയാണ്.
ഈജിപ്തും ഇസ്രയേലും ഒന്നിച്ച് ഉപരോധം ഏര്‍പ്പെടുത്തി പട്ടിണിയില്‍ കഴിയുന്ന ഗസ്സയിലെ ഹമാസിനും മറ്റ് പോരാട്ട ഗ്രൂപ്പുകള്‍ക്കും ഈ ഏറ്റുമുട്ടലിലും അവരെ പരാജയപ്പെടുത്താനാവില്ല. ഉപരോധം ഇല്ലാതാക്കി കിട്ടുന്നതിന് പഠിച്ച പണി പതിനെട്ടും പയറ്റിയവരാണ് ഗസ്സക്കാര്‍. യാതൊരു ഉപാധികളുമില്ലാതെ ഭരണം അബ്ബാസിന് കൈമാറിയത് പോലും അതിനായിരുന്നു. എന്നാല്‍ അവര്‍ക്ക് മേലുള്ള ഉപരോധവും പട്ടിണിയും തുടരുകയാണ്. അവിടത്തെ നാല്‍പതിനായിരത്തോളം ഉദ്യോഗസ്ഥര്‍ക്ക് ഏഴ് മാസമായി ശമ്പളം പോലും ലഭിച്ചിട്ടില്ല. വിശുദ്ധ റമദാനില്‍ പോലും അവരോട് ഒരിറ്റ് കാരുണ്യമോ അനുകമ്പയോ കാണിച്ചിട്ടില്ല.
എല്ലാ തരത്തിലുള്ള ദ്രോഹങ്ങളും അടിച്ചേല്‍പ്പിച്ച് ഗസ്സയെ അന്ധകാരത്തിലേക്ക് തള്ളിവിടുന്നത് അവരുടെ പ്രതിരോധത്തെ തളര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ്. ഇസ്രയേല്‍ കയ്യേറ്റങ്ങളില്‍ നിന്ന് തങ്ങളുടെ അഭിമാനത്തിനും അന്തസിനും വേണ്ടിയുള്ള ന്യായമായ പ്രതിരോധമാണ് അവര്‍ നടത്തുന്നത്. ഹമസിന്റെയും ജിഹാദുല്‍ ഇസ്‌ലാമിയുടെയും മറ്റ് പോരാട്ട ഗ്രൂപ്പുകളുടെയും ആവനാഴിയില്‍ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് നമുക്കറിയില്ല. തെല്‍അവീവിലും ജറൂസലേമിലും എത്താന്‍ ശേഷിയുള്ള മിസൈലുകള്‍ നിരവധി ഇസ്രയേല്‍ കുടിയേറ്റക്കാരെ അവിടം വിടാന്‍ പ്രേരിപ്പിക്കുമെന്നത് നേരത്തെയുള്ള രണ്ട് അനുഭവങ്ങളിലൂടെ വ്യക്തമായതാണ്. അയണ്‍ ഡോം ഒരുക്കുന്ന രക്ഷാകവചം അവര്‍ക്ക് മതിയാവില്ല. പോരാട്ട ഗ്രൂപ്പുകള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ തൊടുത്ത നൂറോളം മിസൈലുകളില്‍ അറുപത് എണ്ണം മാത്രമാണ് അയണ്‍ ഡോമിന് തടയാനായത്. മറ്റുള്ളവ അസ്ഖലാനിലും ഉസ്ദൂദിലും എത്തുന്നതില്‍ വിജയിച്ചു എന്നാണ് മനസിലാക്കേണ്ടത്.
ചില മിസൈലുകളെ തടഞ്ഞു നിര്‍ത്താന്‍ അയണ്‍ ഡോമിന് സാധിക്കുന്നുണ്ട് എന്നത് മുന്നൊരുക്കങ്ങൡ നിന്ന് ഇസ്രയേലിനെ ഒരിക്കലും തടയുന്നില്ല. ഗസ്സയില്‍ നിന്ന് കുടിയേറ്റ കേന്ദ്രങ്ങളുടെ ഉള്ളറകളില്‍ എത്താന്‍ ശേഷിയുള്ള പോരാളികളുടെ മിസൈലുകള്‍ ഇസ്രയേല്‍ സൈനികര്‍ക്കിടയില്‍ പോലും സംസാരവിഷയമാവാറുണ്ട്. തെക്കന്‍ ലബനാനിലെ ഹിസ്ബുല്ലയില്‍ നിന്നാണ് ഹമാസ് ഈ സാങ്കേതിക പരിജ്ഞാനം നേടിയെടുത്തത്. ഗസ്സയുടെ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ നിന്ന് ഗിലാഡ് ഷാലിതിനെ റാഞ്ചാന്‍ സാധിച്ചത് അതിന്റെ ആദ്യ നേട്ടമായിരുന്നു.
ഈജിപ്ത് ഭരണകൂടം നയതന്ത്രപരമായി ഇസ്രയേലിന്റെ സഖ്യം തന്നെ. ഈജിപ്ത് ഇന്റലിജന്‍സ് മേധാവി നടത്തിയ രഹസ്യ സന്ദര്‍ശനം അതാണ് ശക്തിപ്പെടുത്തുന്നത്. ഈജിപ്ത് സ്വീകാര്യനായ മധ്യസ്ഥനാകുന്നത് അസാധ്യമാണ്. അവരുടെ ഈ റോളിനെ സംശയത്തോടെയാണ് കാണേണ്ടത്. കാരണം അവരില്‍ വേരുറച്ചിരിക്കുന്ന ഹമാസ് വിരോധം തന്നെ. ഹമാസിന്റെ ഇഖ്‌വാന്‍ അനുകൂല നിലപാടും പുറത്താക്കപ്പെട്ട ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിക്ക് നല്‍കുന്ന പിന്തുണയുമാണ് അതിന്റെ കാരണം. ഗസ്സയെയും അതിലുള്ളവരെയും ഒരിക്കലും രക്ഷപ്പെടാനാവാത്ത വിധം കടലിലാഴ്ത്താനാണ് അവര്‍ മോഹിക്കുന്നത്. ഇസ്ഹാഖ് റാബീന്റെയും ഇപ്പോഴത്തെ ഇസ്രയേല്‍ നേതൃത്വത്തിന്റെയും മോഹവും അത് തന്നെ. തന്റെ മോഹങ്ങള്‍ പൂര്‍ത്തീയാക്കാനാകാതെ റാബീന്‍ മരിച്ചു. ഗസ്സ പ്രതിരോധത്തിലുറച്ചും വെല്ലുവിളിയായും നിലനില്‍ക്കെ തന്നെ അവശേഷിക്കുന്നവരും മരിക്കും.
ഈ ഭരണകൂടങ്ങള്‍ ഗസ്സയിലേക്കുള്ള മുഴുവന്‍ തുരങ്കങ്ങളും തകര്‍ത്തു. ഇസ്രയേല്‍ അതിക്രമങ്ങളെ നേരിടാനും സ്വന്തം ജനതക്ക് വേണ്ടി പ്രതിരോധിക്കാനുമുള്ള അത്യാധുനിക ആയുധങ്ങള്‍ കടത്തുന്നതിന് ഉപയോഗിച്ചിരുന്ന തുരങ്കങ്ങളും അക്കൂട്ടത്തിലുണ്ട്. റഫ അതിര്‍ത്തി ഈ വര്‍ഷത്തിന്റെ തുടക്കം മുതല്‍ അടഞ്ഞാണ് കിടക്കുന്നത്. അതിനിടയില്‍ വളരെ അടിയന്തിരമായ ഘട്ടങ്ങളില്‍ ഏതാനും മണിക്കൂര്‍ മാത്രമാണ് അത് തുറന്നിട്ടുള്ളത്. എന്നാല്‍ തന്നെ അതിലൂടെ കടന്ന് പോകുന്നവരെ അങ്ങേയറ്റം നിന്ദിക്കുകയും അപമാനിക്കുകയും ചെയ്താണ് കടത്തി വിട്ടിട്ടുള്ളത്. റഫ അതിര്‍ത്തിയിലല്ലാതെ ലോകത്തൊരിടത്തും ഇത്തരം പീഢനങ്ങള്‍ ഞാന്‍ കണ്ടിട്ടില്ല. ഇത്തരത്തില്‍ പെരുമാറാന്‍ മാത്രം എന്താണ് അവര്‍ ഈജിപ്ത് ഭരണകൂടത്തോട് ചെയ്തതെന്നും എനിക്കറിയില്ല.
ഹുസ്‌നി മുബാറകിനെയും അദ്ദേഹത്തിന്റെ നയങ്ങളെയും ഞാന്‍ വിമര്‍ശിച്ചു. ഇപ്പോഴും വിമര്‍ശിക്കുന്നു. അതങ്ങനെ തുടരുകയും ചെയ്യും. എന്നാല്‍ അയാളുടെ ഭരണകൂടം ഒരൊറ്റ തുരങ്കം പോലും തകര്‍ത്തിട്ടില്ല. ആയുധങ്ങളും സൈനിക ഉപകരണങ്ങളും സമ്പത്തും കടത്തുന്നതിന് അതിര്‍ത്തി തുറന്നിടുകയും ചെയ്തു. സ്വന്തം ജനതയോട് അദ്ദേഹം കാണിച്ച അക്രമങ്ങളുടെയും പീഡനങ്ങളുടെയും ഇസ്രയേലുമായുള്ള അദ്ദേഹത്തിന്റെ ബന്ധത്തിന്റെ പേരിലുമായിരുന്നു ഞാന്‍ അദ്ദേഹത്തെ വിമര്‍ശിച്ചിരുന്നത്. നിലവിലെ ഭരണകൂടം ഇസ്രയേല്‍ ബന്ധം നിലനിര്‍ത്തുന്നു എന്ന് മാത്രമല്ല ഒന്ന് കൂടി ശക്തിപ്പെടുത്തിയിരിക്കുന്നു.
ഈജിപ്ത് തങ്ങള്‍ക്കെതിരെ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധം എടുത്തു കളയാത്ത കാലത്തോളം അവരുടെ മധ്യസ്ഥത ഹമാസ് അംഗീകരിക്കരുത്. റഫ അതിര്‍ത്തി വര്‍ഷം മുഴുവന്‍ തുറന്നിടുകയും ഗസ്സയുടെ മക്കളായി മനുഷ്യരായി കണ്ട് പെരുമാറുകും ചെയ്യട്ടെ. നെതന്യാഹു ഭരണകൂടത്തോടും ഇതേ നിലപാട് തന്നെയാണ് സ്വീകരിക്കേണ്ടത്. പോരാട്ട ഗ്രൂപ്പുകളുടെ അടിത്തറ തകര്‍ക്കുമെന്നാണ് നെതന്യാഹു വെല്ലുവിളിച്ചിരിക്കുന്നത്. എന്ത് അടിത്തറയാണ് അവിടെ തകര്‍ക്കാനുള്ളത്? അംബരചുംബികളായ കെട്ടിടങ്ങളോ, ആണവ റിയാക്ടറുകളോ അതുമല്ലെങ്കില്‍ വിമാനങ്ങളും ടാങ്കുകളും പീരങ്കികളും നിര്‍മിക്കാനുള്ള ഫാക്ടറികളോ? അതൊന്നുമല്ലെങ്കില്‍ ഇന്ധനക്ഷാമം കൊണ്ട് പ്രവര്‍ത്തനം നിര്‍ത്തിവെച്ച വൈദ്യുത നിലയങ്ങളാണോ, അതല്ല തുരുമ്പെടുത്തു തുടങ്ങിയ ജലശുദ്ധീകരണ ഫാക്ടറിയാണോ തകര്‍ക്കുമെന്ന് ഭീഷണി മുഴക്കുന്നത്?
ഈ യുദ്ധത്തിന് ശേഷം ഗസ്സയില്‍ എന്ത് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത് എന്നാണ് നെതന്യാഹുവിനോട് നമുക്ക് ചോദിക്കാനുള്ളത്. ഗസ്സയില്‍ നിലനില്‍ക്കാന്‍ അയാളൊരിക്കലും ധൈര്യപ്പെടില്ല. പിന്നെ ഹമാസിന്റെ കഥ കഴിച്ച ശേഷം ആര് അവിടം ഭരിക്കും? പ്രസിഡന്റ് അബ്ബാസിന് ആ വിടവ് നികത്താനാവുമോ? അദ്ദേഹത്തിന്റെ ഭരണകൂടവും സുരക്ഷാ സേനയും പഴയകാല നടപടികള്‍ ഗസ്സയില്‍ ആവര്‍ത്തിക്കുമോ?
ഗസ്സയില്‍ എനിക്ക് ബന്ധുക്കളുണ്ട്. അവരില്‍ ചിലര്‍ ഹമാസ് പ്രവര്‍ത്തകരാണ്. ഫത്ഹില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും ഇതര പോരാട്ട ഗ്രൂപ്പുകളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവരും അവരിലുണ്ട്. എന്നാല്‍ സുരക്ഷയും നിയമവും നടപ്പാക്കുന്നതില്‍ ഹമാസ് പോലീസ് വിജയമാണെന്നതില്‍ അവര്‍ക്ക് ആര്‍ക്കും എതിരഭിപ്രായമില്ല. അനുരഞ്ജനത്തിലൂടെ ഫലസ്തീന്‍ ഭരണകൂടത്തിലേക്ക് മടങ്ങുന്നതും അരാജകത്വം ഉണ്ടാകുന്നതുമാണ് അവര്‍ ഭയക്കുന്നത്.
പ്രതിരോധത്തിന്റെ കഥ കഴിക്കുക എന്ന മുമ്പ് പരാജയപ്പെട്ട ലക്ഷ്യം നേടുന്നതില്‍ ഇത്തവണ നെതന്യാഹു വിജയിക്കുമോ എന്നതില്‍ നാം സംശയിക്കുന്നു. പ്രതിരോധമെന്നത് ഓരോ ഫലസ്തീനിയുടെയും ജീനില്‍ ഉള്‍ചേര്‍ന്നിട്ടുള്ളതും പാരമ്പര്യത്തിലൂടെ അവര്‍ കൈമാറി വന്നതുമാണ്. ഫലസ്തീന്‍ ജനത അവരുടെ അന്തസിന് വേണ്ടി വിപ്ലവം നയിക്കും. ഇസ്രയേല്‍ ആക്രമണത്തെ ചെറുക്കുന്നതിന് രക്തസാക്ഷികളെ സമ്മാനിക്കുകയും ചെയ്യും. അതേസമയം പ്രസിഡന്റ് അബ്ബാസ് ഇസ്രയേല്‍ പത്രം ഒരുക്കുന്ന സമാധാന സമ്മേളനത്തില്‍ സംസാരിക്കുയായിരിക്കും. അദ്ദേഹത്തിന്റെ 'വിശുദ്ധ'മായ സുരക്ഷാ സഹകരണം രക്തസാക്ഷിയായ മുഹമ്മദ് അബൂ ഖദീറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാന്‍ പോകുന്നതിന് പോലും അനുവദിക്കുന്നില്ല. എത്ര ദുഷിച്ച സഹകരണമാണിത്!
ഗസ്സക്കാര്‍ ചങ്കൂറ്റത്തോടെയും ധീരതയോടെയും സ്വയം പ്രതിരോധിക്കും. മറ്റാരുടെയെങ്കിലും സഹായമോ അമേരിക്കയുടെ കല്‍പ്പനക്കനുസരിച്ച് അവര്‍ക്ക് ആയുധം വാങ്ങാന്‍ എത്തുന്ന ഡോളറുകളോ അവര്‍ കാത്തുനില്‍ക്കുന്നില്ല. ഇസ്രയേല്‍ അതിക്രമത്തിന്റെയും അറബികളുടെ ലജ്ജാകരമായ മൗനത്തിന്റെയും പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗം അവര്‍ക്ക് മുന്നിലില്ല. മുമ്പ് നടത്തിയ എല്ലാ ആക്രമണങ്ങളിലേയും പോലെ ഇസ്രയേലിന്റെ പുതിയ ആക്രമണത്തിന്റെ ചാരക്കൂനയില്‍ നിന്നും തലയുയര്‍ത്തി അവര്‍ പുറത്തു വരും. ത്യാഗത്തിന്റെയും അനുഗ്രഹത്തിന്റെയും ഈ വിശുദ്ധമാസത്തില്‍ നോമ്പെടുക്കുന്നവരും വിശ്വാസികളുമായ അവരെ അല്ലാഹു ഒരിക്കലും കൈവിടില്ല



What if your neighborhood was a giant prison ????

Posted by If Americans Knew

The ADL posted the graphic on the left to their Twitter account, and it's been retweeted 37 times. In response, @selfagency created the graphic on the right, which has now been retweeted 1,022 times. Every time propaganda is countered with facts, people of conscience are making their voices heard. Please share if you agree with the graphic on the right! 


Asianet style of repoting - Cartoon


Asianet - ല്‍ വന്‍ ബ്ലോക്കിംഗ് - ഫേസ്ബുക്ക് പേജ് "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ "

Asianet - ല്‍ വന്‍ ബ്ലോക്കിംഗ് . 

Asianet  ന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ പോസ്റ്റുകള്‍ക്ക്‌ എതിരെ കമെന്റ്റ്‌ ചെയ്യുന്നവരെ വന്‍ തോതില്‍ ബ്ലോക്ക്‌ ചെയ്യുന്നു. ഈ ഇടെ ആയി വാര്‍ത്തകള്‍ക്ക്‌ വേണ്ടി മാത്രം വര്തയുണ്ടാക്കുന്ന ഏഷ്യാനെറ്റ്‌ ന്റെ പല വാര്‍ത്തകള്‍ക്കും എതിരെ ജി സി സി രാജ്യങ്ങളില്‍ ഉയര്‍ന്ന വന്‍ പ്രതിഷേധങ്ങള്‍ കൊണ്ട് ഏഷ്യാനെറ്റിന്റെ rating  വന്‍ തോതില്‍ കുറവ് വന്നു എന്നാണ് വാര്‍ത്തകള്‍ സൂചിപിക്കുനത്. ചിലരെ വാനോളം ഉയര്‍ത്തിയും ചിലരെ തരം താത്തി താറടിച്ചു കാണിച്ചും ചിലര്‍ക്ക് പ്രശസ്തി നേടിക്കൊടുക്കാന്‍ ഉറച്ചും ഏഷ്യാനെറ്റ്‌ കാണിക്കുന്ന ഈ നെറികേട് പലപ്പോഴും ഇസ്ലാമിക സമൂഹത്തിനു നേരെ ആണ് എത്തി നില്‍ക്കുന്നത്. ഇവരുടെ വാര്‍ത്താ ലേഖകര്‍ ചോദിക്കുന്ന ചോദ്യങ്ങളും ആ രീതിയില്‍ ഉള്ളതാണ്. ഇതിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി കമെന്റ്റ്‌ ഇടുന്ന സഹോദരന്മാരെ ആണ് കൂടുതലായും ബ്ലോക്ക്‌ ചെയ്യുന്നത്. പൊതുവേ ബി ജെ പി - സംഘപരിവാര്‍ ചായ്‌വ് കാണിക്കുന്ന ഏഷ്യാനെറ്റിനെ എല്ലാവരും ഒഴിവാക്കി തുടങ്ങിയിരിക്കുന്നു... 



ഇപ്പോയിതാ "ഞങ്ങൾക്ക് വേണ്ടാ ഏഷ്യാനെറ്റ്‌ " ഫേസ് ബുക്ക്‌ പേജ് തുടങ്ങിയിരിക്കുന്നു .. പേജിൽ ഏകദേശം 8000 ആളുകള് പ്രതിഷേധം അറിയിച്ചു .

തെമ്മാടി ചാനലിനെതിരെ ഉള്ള കാമ്പയിനിൽ നിങ്ങളും പങ്കാളികളാവുക ..പേജിൽ ലൈക്‌ അടിക്കുക. പരമാവധിഷെയർ ചെയ്യുക ലിങ്ക് ഇതാ താഴെ









Do not share this video...


സോഷ്യല്‍ മീഡിയകളില്‍ ഒരു വീഡിയോ പരക്കുന്നുണ്ട്..
പ്രവാചകനെ തെറിവിളിച്ച ഒരാളെ കൊണ്ട് മാപ്പ് പറയിക്കുന്ന രംഗം..
ഇങ്ങനെ മാപ്പ് പറയിച്ചു റെക്കോര്ഡ് ചെയ്ത് ഷെയര്‍ ചെയ്ത് അര്മ്മാതിക്കുന്നത് സംഘപരിവാറിന്റെ രീതികള്‍ ആണ്.. ഒരിക്കലും മുസ്ലീങ്ങള്‍ക്ക് യോജിച്ച രീതിയല്ല. നിയമപരമായി കാര്യങ്ങള്‍ നീങ്ങുന്നുന്ടെങ്കില്‍ പിന്നെ ഇതിന്‍റെ ആവശ്യവുമില്ല. മാപ്പ് പറഞ്ഞ ആളെ പിന്നെ ക്രൂഷിക്കാൻ പാടില്ല.. മാപ്പ് അപേക്ഷിച്ചാല്‍ മാപ്പ് ആക്കുക, അതാണ്‌ പ്രവാചകന്‍ കാണിച്ചു തന്ന രീതി.
അയാൽ മാപ്പ് പറഞ സ്ഥിതിക്ക് ഈ മാസത്തിന്റെ മഹതം മനസ്സിലാക്കി കൊണ്ട് മുസ്ലിം സുഹൃത്തുക്കൾ അയാൾക് മാപ് കൊടുക്കുക. പലരും പല തരം തെറികളും പറഞ്ഞാണ് ഷെയര്‍ ചെയ്യുന്നത്. നിങ്ങള്‍ ഇവിടെയിരുന്നു തെറി പറഞ്ഞാല്‍ അയാള്‍ക്ക് കിട്ടുന്ന ശിക്ഷ കൂടില്ല.. നിങ്ങളുടെ നോമ്പ് ചിലപ്പോള്‍ നഷ്ടപ്പെട്ടു എന്നും വരും.
ഷെയര്‍ ചെയ്തവര്‍ അത് ഡിലീറ്റ് ചെയ്യണമെന്നും, മറ്റുള്ളവരെ അതില്‍ നിന്ന് പിന്തിരിപ്പികണം എന്നും അപേക്ഷിക്കുന്നു

ഷാജിയെ പിടിച്ച ദുബായ് മുസ്ലിം സഹോദരന്മാരോട് ......

ഷാജിയെ നിങ്ങള്‍ കയ്യോടെ പൊക്കി... നല്ല കാര്യം . അയളിപോ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന് കേള്‍ക്കുന്നു . സത്യം ആണോ എന്ന് അറിയില്ല . പക്ഷെ ചോദിക്കാനുള്ളത് എന്താണ് എന്ന് വച്ചാല്‍ തെറ്റാണെങ്കിലും രണ്ടു കമന്റുകള്‍ ഇട്ടതിന്റെ പേരില്‍ ആണ് അയാളെ നിങ്ങള്‍ പിടിച്ചത്. അതും അയാളുടെ അക്കൗണ്ടില്‍ ഉള്ള വിവരങ്ങള്‍ വച്ച് ... പക്ഷെ നിരന്തരം മുസ്ലിം ഉമ്മതിനെയും ഇസ്ലാമിനെയും നബി യെയും അല്ലാഹുവിനെ തന്നെയും കളിയാക്കുനതും തെറി വിളിക്കുനതുമായ എത്രയേറെ പോസ്റ്റുകള്‍ നിരന്തരം വരുന്നു.. അത് മിഡില്‍ ഈസ്റ്റ്‌ രാജ്യങ്ങളില്‍ നിന്നും. ദുബായ്, സൗദി എന്നിവിടങ്ങളില്‍ നിന്നും ആണ് കൂടുതലും. ദുബൈയില്‍ ആര്‍ എസ് എസ് ന്റെ ചിലര്‍ ഇതിനു വേണ്ടി മാത്രമായി കളിക്കുന്നും ഉണ്ട്. പക്ഷെ എല്ലാം കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ആണെന്ന് മാത്രം . നിങ്ങള്ക്ക് ഇതേ ആവേശം എന്തെ അതില്‍ കാണുനില്ല. നിങ്ങളുടെ ഈ ധൈര്യം അവിടെയാണ് കാണിക്കേണ്ടത്. അവരാണ് യഥാര്‍ത്ഥത്തില്‍ ഇസ്ലാമിന്റെ ശത്രുക്കള്‍.
 പിന്നെ ഒരു ഓഡിയോ കേട്ടു . ഷാജിയെ ഫോണില്‍ വിളികുനതും വീടിലെ സ്ത്രീകളെ പറ്റി പറഞ്ഞു ഭീഷണി പെടുത്തുന്നതും.. ഇതൊന്നും ഇസ്ലാമിക പ്രവര്‍ത്തകര്‍ക്കും മുസ്ലിമ്കള്‍ക്കും യോജിച്ചവ അല്ല.. ഇസ്ലാമില്‍ അത്രീകള്‍ക്ക് കൊടുത്ത പരിഗണന വലുതാണ്‌. യുദ്ധത്തില്‍ പോലും സ്ത്രീകളെയോ കുഞ്ഞുങ്ങളെയോ വൃദ്ധന്‍മാരെയോ ആക്രമിക്കുന്നത് തെറ്റാണു എന്ന് പടിപിച്ച നബിയുടെ അനുയായികള്‍ ആണ് നമ്മള്‍..

ചുണ ഉണ്ടേല്‍ ഈ ഷാജിയെ പിടിച്ചവര്‍ ചെയ്യേണ്ടത് കള്ള അക്കൗണ്ട്‌ ഉപയോഗിച്ച് ഇസ്ലാമിനെ നിരന്തരം അപമാനിക്കുന്ന നബിയെ ചീത്ത പറയുന്ന അല്ലാഹുവിനെ കളിയാക്കുന്ന ഈ നപുംസകങ്ങളെ കണ്ടു പിടിച്ചു നിയമത്തിനു മുന്നില്‍ കൊണ്ട് വാ....


ആരാണ് യഥാര്‍ത്ഥ ഭീകരര്‍ ???



ഹമസിനോട് പക വീട്ടാന്‍ ഒന്നും അറിയാത്ത ഒരു പതിനാറുകാരന്‍ പയ്യനെ  പച്ചയ്ക്ക് കത്തിച്ചു കൊന്നു കളഞ്ഞ ഇവരെയല്ലേ ഭീകരന്മാര്‍ എന്നും തീവ്രവാദികള്‍ എന്നും വിളിക്കേണ്ടത്...ഈ ഇസ്രായേല്‍ ചെറ്റകളെ എന്ത് പേരിട്ടു വിളിച്ചലാണ് മതിയാവുക.??? 

ഇറാഖിലെ പോരാളികളെ തീവ്രവാദിയെന്നു വിളിച്ച ആളുകള്‍ എന്തെ ഇത് കാണുനില്ല ???? മനസ്സിലകുനില്ല ഈ വ്യത്യസ്തന് !!!

ഫേസ്ബുക്കിലെ നബി നിന്ദ : പ്രതിയെ കൊണ്ട് മാപ്പ് പറയിച്ചു...വീഡിയോ കാണുക



റമദാന്‍ മാസത്തിന്റെ പുണ്യത്തിന്റെ പേരില്‍ എല്ലാവരും സംയമനം പാലിക്കുക... നബി തിരുമേനിയെ പറ്റി തെറി രൂപത്തില്‍ കമെന്റ്‌ ഇട്ട ഷാജി ജോര്‍ജ്ജ് ദുബായ് മലയാളിയെ ബര്‍ ദുബായിലെ മുസ്ലിം സഹോദരന്മാര്‍ പൊക്കി.. അവനെ കൊണ്ട മാപ്പ് പറയിച്ചു. അല്‍ഹംദു ലില്ലഹ്... തെറി പറയുന്ന രൂപത്തില്‍ ഉള്ള കമെന്റ്റ്‌ ഇടാതിരിക്കാന്‍ ശ്രദ്ധിക്കുക... കാരണം നമ്മള്‍ക അതിനുള്ള അനുവാദം ഇല്ല. നമ്മള്‍ സത്യാ വിശ്വാസികള്‍ ആണ്... Jesus എന്നും ഈസാ നബിയെന്നും പറയുമ്പോള്‍ അല്ലാഹുവിന്റെ സമാധാനം അദ്ധേഹത്തിന്റെ മേല്‍ ഉണ്ടാവട്ടെ (May peace be upon Him) എന്നാണ് മുസ്ലിംകള്‍ പറയാറുള്ളത്‌.. കാരണം അത് നമ്മുടെയും നബി ആണ് .... 

ഇയാളുടെ ഫേസ്ബുക്ക് അക്കൗണ്ട്‌ ഇപ്പോള്‍ ഡി- ആക്ടിവേറ്റ് ചെയ്തതായി കാണുന്നു... 

എന്തായാലും ഈ ഒരു തെറ്റ്  ചെയ്ത സഹോദരന് അള്ളാഹു പൊറുത്തു  കൊടുക്കട്ടെ ... ഇസ്ലാമിന്റെ വഴിയിലേക്ക്‌ വരാനുള്ള ഒരു ഹിദായത്ത്‌ അവനു അള്ളാഹു നല്‍കട്ടെ... 

ഇനി ഇതിന്റെ പേരില്‍ മറ്റു പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് റമളാന്‍ മാസമാണ്.... ശ്രദ്ധിക്കുക......




ISIS ISIL இராக் தீவிரவாதிகளா அல்லது தீமையை அழிப்பவர்களா IRAQ ISIS ISIL TAMIL


See here what is happening in IRAQ ... this video will help you to know the change in Iraq.. The ISIL and their power and way of style.....Even American "Lions" acts like "Cats" now. 

In Iraq, Sunni militants from ISIS have reportedly seized the country's largest oil refinery, in the town of Baiji. Two weeks ago they launched a ruthless insurgency campaign, capturing key cities and large swathes of land. They still have Baghdad in their sights.

ജന്മഭൂമി ഫലിതങ്ങള്‍

Posted by Ashkar Lessirey

ഇന്നത്തെ ജന്മഭൂമി ഫലിതങ്ങള്‍.. 

ഇന്നിറങ്ങിയ ഓരോ പത്രത്തിലും ഇറാക്ക് സംഭവത്തെ പറ്റി വ്യത്യസ്ഥ കഥകള്‍ ആയിരുന്നു വന്നതെങ്കിലും ഏറ്റവും കോമഡി ജന്മഭൂമിയില്‍ വന്നതാണ്..
ആദ്യം തന്നെ മോഡിയുടെ കൂടെ കാശ്മീരില്‍ ആയിരുന്ന ഡോവലിനെ ഒറ്റയടിക്കാന് അച്ച് നിരത്തി ഡമാസ്കസ്സില്‍ എത്തിച്ചത് 

ഡമാസ്കസ് ഇറാക്കില്‍ എല്ല എന്നത് വേറെ തമാശ !
അമേരിക്കന്‍ പടക്കപ്പലുകള്‍ പോലും അവിടെ ഉണ്ടായിട്ടും ഒട്ടും അനങ്ങാതിരുന്ന വിമതരെയാണത്രേ ശക്തിപ്രകടനതിലൂടെ പേടിപ്പിച്ചത് !തട്ടികൊണ്ടുപോയ ഉടനെ വില്‍ക്കാന്‍ ആയിരുന്നത്രെ പരിപാടി.. ബോംബ്‌ ഏറ്റു തകരാന്‍ പോയ ആശുപത്രിയില്‍ നിന്ന് അവരെ രക്ഷിച്ച് വിമാനത്താവളം വരെ എത്ത്തിച്ചതായിരിക്കും വില്‍ക്കാന്‍ ഉള്ള പരിപാടി !
മൊബൈലും മരുന്നുമൊക്കെ ആയിരുന്നത്രെ ഭീകരര്‍ ഇത്രയും പേരെ "ബന്ദികളാക്കി" വച്ച് ഡിമാന്റ് ചെയ്തത്.. എന്നിട്ടും ഭീകരര്‍ ആ നേഴ്സുമാരുടെ കയ്യിലുള്ള മൊബൈല്‍ ഒന്ന് തട്ടിപ്പറിക്കുക പോലും ചെയ്തില്ല എന്നതാണ് തമാശ.. പോരാത്തതിന് അതില്‍ അവര്‍ക്ക് വെട്ടിലേക്ക് വിളിക്കാനും സൌകരിയം ചെയ്തുകൊടുത്തു.. പോരാത്തതിന് രീചാര്‍ജും !


ഭീകരര്‍ മോസ്യൂളിലെ താവളത്തില്‍ നിന്ന് ഒഴിഞ്ഞു പോകണം എന്നായിരുന്നത്രേ ഇന്ത്യയുടെ നിലപാട്, അമേരിക്കന്‍/ ഇറാക്കി സര്‍ക്കാര്‍ പോലും ഒരു ചുക്കും അവിടെ ചെയ്യാനാകാതെ ഇരിക്കുമ്പോഴാണ് ഇവിടെന്നുള്ള ആജ്ഞ കേള്‍ക്കാന്‍ പോകുന്നത് !


ഏറ്റവും കോമഡി ഭീകരരുടെ വേഷത്തില്‍ എത്തിച്ച് അവരെ അവിടെ നിന്ന് രക്ഷിച്ചു കൊണ്ടുപോയത് ഇന്ത്യന്‍ കമാന്റോകള്‍ ആണെന്നതാണ്.. ഇറാക്കി സര്‍ക്കാരിന് പോലും നിയന്ത്രണം നഷ്ടപ്പെട്ടു അങ്ങോട്ട്‌ ചെല്ലാന്‍ പോലും ആകാതെ ഇരിക്കുമ്പോഴാണ് ഇങ്ങ് ഇന്ത്യയില്‍ നിന്ന് കമാന്റോകള്‍ അവിടെ ഭീകരരുടെ വേഷത്തില്‍ അറബിയൊക്കെ സംസാരിച്ച് രക്ഷിക്കാന്‍ പോയത് 

ഇന്ത്യന്‍ കമാന്റോകള്‍ ഭീകരരായി അഭിനയിക്കുമ്പോള്‍ നേഴ്സുമാര്‍ പറയുന്നത് ഇന്ത്യന്‍ കമാന്റൊകള്‍ക്കും, കമാന്റോകള്‍ പറയുന്നത് നേഴ്സുമാര്‍ക്കും മനസ്സിലായിരുന്നില്ല. അതിന് ഭീകരനായി അഭിനയിച്ച മറ്റൊരു ഭീകര ഡോക്റ്റര്‍ തര്‍ജ്ജുമ ചെയ്യാന്‍ ഉണ്ടായിരുന്നു. മുറിയന്‍ ഇംഗ്ലീഷില്‍ സംസാരിച്ചു അറബിയിലേക്ക് തര്‍ജ്ജുമ ചെയ്തു കൊടുത്തത് ഇങ്ങേരായിരുന്നു.. ബസ്സില്‍ ഭീകരര്‍ അടക്കം മുഴുവന്‍ ഇന്ത്യക്കാര്‍ ആയിരുന്നിട്ടും അവര്‍ അറബിയില്‍ ആയിരുന്നു സംസാരിച്ചിരുന്നത്. അത്രക്കും സൂക്ഷ്മതയായിരുന്നു. 

നാളെ ഇതൊക്കെ തെളിവായി മറ്റു പല കാര്യത്തിനും ഉപയോഗിക്കും. നേരത്തെ പറഞ്ഞ കൂട്ടത്തില്‍ അജിത്‌ ടോവലിന്റെ നേട്ടങ്ങളില്‍ ഒരു പൊന്‍തൂവല്‍ ആയി ഈ സംഭവവും സ്ഥാനം പിടിക്കും. മോഡി മോഡിയായത് ഇജ്ജാതി നുണക്കഥകള്‍ കൊണ്ടായിരുന്നു എന്നതും മറക്കണ്ട..

പിന്നെ നേഴ്സുമാര്‍ അല്ലാത്ത ബാക്കിയുള്ള ഇന്ത്യക്കാരെ ഇതുപോലെ എന്തുകൊണ്ട് രക്ഷിച്ചില്ല എന്ന് ആരും ചോദിക്കരുത് 

എന്തായാലും നല്ല ഭാവിയുണ്ട്, മേജര്‍ രവിയുടെ വരെ ഭാവനയെ കടത്തി വെട്ടുന്ന തിരക്കഥ ആയിപ്പോയി

ഏഷ്യാനെറ്റ്‌ ഈ ചിത്രം തരുന്ന സന്ദേശം എന്ത് ???

post by Iqbal Muhammad

ഇന്നത്തെ ഏഷ്യാനെറ്റിൽ വന്ന വാർത്ത.. നോമ്പ് സമയത്ത് പൊതു സ്ഥലത്ത് ഭക്ഷണം കഴിച്ചതിനു 49 പേരെ പിടികൂടി.. കൂടെ ഒരു പോലീസുകാരൻ ഒരാളെ കൈകൾ പിറകിൽ കെട്ടി പിടിച്ചു കൊണ്ട് പോകുന്ന ചിത്രവും.. കൂടെ കൊടുത്ത ചിത്രം എവിടെയോ കണ്ടത് പോലെ ഒരു ഓർമ വന്നത് കൊണ്ട് ആ ഇമേജ് യു ആർ എൽ വെച്ച് ഒന്ന് ഗൂഗിൾ ചെയ്ത് നോക്കി.. ദേ കിടക്കുന്നു, ഒരു വർഷത്തോളം മുംബ് പോലീസുകാരെ ആക്രമിച്ച് ഒരു പോലീസുകാരൻ കൊല്ലപ്പെട്ടപ്പോ അതിന്റെ പേരിൽ എത്യോപ്പിയക്കാരായ അനധികൃത താമസക്കാരെ റിയാദിൽ നിന്നും അറസ്റ്റ് ചെയ്ത് കൊണ്ട് പോകുന്ന ചിത്രം..!!! എന്താ ലെ..!!! റമദാനിലെ സൗദി പോലീസിന്റെ ക്രൂരത..!!!
വാൽകഷ്ണം:
ഏഷ്യാനെറ്റ്‌ ഈ ചിത്രം ഈ വാർത്തയുടെ കൂടെ കൊടുത്തതിന്റെ പൊരുൾ അറിയാൻ അരിയാഹാരം കഴിക്കുന്ന ആർക്കും എളുപ്പം സാധിക്കും..!!!


ചിത്രം കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക : Ethiopian in Saudi arabia

അവര്‍ എത്തുന്നു നാളെ....അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......ചിത്രങ്ങള്‍ കാണുക



ഇര്‍ബില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ 46 നേഴ്സിംഗ് സോദരിമാര്‍

അവര്‍ എത്തുന്നു നാളെ. പണവും മറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരുടെ മനസ്സ് മാറ്റി മോഡി-സുഷമ - ഉമ്മന്‍ചാണ്ടി സ്തുതി പാടിച്ചില്ല എങ്കില്‍ ......

അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......

ഇവര്‍ പറയട്ടെ മാധ്യമത്തിന്റെ ശ്രിഷ്ടിയെ പറ്റി ... ഇല്ലാക്കഥകള്‍ മെനയുന്ന റിപ്പോര്‍ട്ടര്‍മാരെ പറ്റി.. ചുമ്മാ തട്ടിവിടുന്ന നുണക്കഥകള്‍ അല്ല യഥാര്‍ത്ഥ സത്യം എന്ന കാര്യം ഈ സഹോദരിമാര്‍ തിരിച്ചറിഞ്ഞു കയിഞ്ഞതാണ്. അവരുടെ സത്യവസ്ഥയെ പറ്റി അവരെ പറയാന്‍ അനുവദിചെങ്കില്‍ ലോകത്തിനു മനസ്സിലാകും "തീവ്രവാദി" എന്ന് വിളിക്കുന്ന  യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ പോരാളികള്‍ എങ്ങനെ ഉള്ളവര്‍ ആണെന്.. അവരുടെ മാന്യതയെ പറ്റി, അവരുടെ സത്യത്തെ പറ്റി.. മനോരമയും ഏഷ്യാനെറ്റും പറഞ്ഞ നുണക്കഥകള്‍ അല്ല സത്യം എന്ന്. 

Mujeeb Rahman Malappuram പറഞ്ഞത്  കൂടി നോക്കുക : (ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു കാര്യം കൂടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്നു, സംഭവിക്കാൻ ഉള്ള സാധ്യ്ത.
ഇനി ഒരു നെറികെട്ട കളി കളിക്കാൻ സഘികൾ തുനിയും ഇത്രെയും ആയ സ്ഥിതിക്ക്...
നാളെ വരാൻ പോകുന്ന നഴ്സുമാരിൽ എല്ലാവര്‍ക്കും പത്തോ ഇരുപതോ ലക്ഷം സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും. നിങ്ങള്‍ നോക്കിക്കൊള്ളൂ നാളെ കൊച്ചിയില്‍ ഇറങ്ങുന്ന നെഴ്സുകള്‍ മോഡി സ്തുതി കൊണ്ട് മൂടുകയായിരിക്കും. (സത്യം പറയാനുള്ള ചാന്‍സ് 1% മാത്രമാണ്).
കണാം കാത്തിരുന്നു കാണാം..

 #Reena Philip ചേച്ചി പറയുന്നു : 
"സ്വന്തം രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളിയ സർക്കാരിന് അന്യ ദേശത്തു കുടുങ്ങിയവരെ ഓർത്തു ബേജാർ .ഇന്ന് വരെ ഗുജറാത്തിലും മുസാഫിർപൂരിലും ഉള്ളവരെ പുനരധിവസിപ്പിക്കാൻ പോലും കഴിയാത്തവർ ആണ് യുദ്ധം ഉണ്ടാക്കാൻ പോണത്." 
"അവർ കൊല്ലപ്പെട്ടാൽ ആ പേര് പറഞ്ഞു ഇവിടെ നിന്നും സഹായിച്ച അൽ ഖായിദ എന്ന് പറഞ്ഞു വേണേൽ കുറെ മുസ്ലീങ്ങളെ കഴുവിൽ ഏറ്റും . വിലകയറ്റത്തിൽ നിന്നും തീവ്ര ദേശീയത ഇളക്കി വിട്ടു ശ്രദ്ധ തിരിക്കും ."

എന്നിട്ടും കളിയറിയാതെ കാര്യമറിയാതെ സംഘപരിവാറിന്റെ കുഞ്ഞുങ്ങള്‍ ഇന്നും മോഡിയുടെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ എന്ന രീതിയില്‍ ഉള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വേദന തോനുന്നു.. 

മതിലുകള്‍ അതിരുകളല്ല.... അവരുടെ ആവേശത്തിന് മുന്നില്‍...


Palestinians attempts to cross a section of Israeli Wall in Al-Ram Town after being banned from crossing Qalandiya checkpoint on their way for the first Friday prayers in Ramadan

പലസ്തീന് സ്വന്തമായിരുന്ന രാജ്യത്തിലെക്ക് കടക്കാന്‍ ഇസ്രായേല്‍ സയണിസ്റ്റ് ഏര്‍പെടുത്തിയ മതില്‍ ഞങ്ങള്‍ക്ക്‌ ഒരു തടസ്സമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലസ്തീന്‍ യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നു.... ഇതാ നമ്മള്‍ വരവായി തിരിച്ചടിക്കാനുള്ള പടയോരുക്കവുമായി.... ഉടന്‍ പ്രതീക്ഷിക്കുക സയണിസ്റ്റ് തീവ്രവാദികളെ.... കാലം സാക്ഷി ചരിത്രം സാക്ഷി വിജയം ഞങ്ങള്‍ നേടുക തന്നെ ചെയ്യും ... 

കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക :  Free Palestine
https://www.facebook.com/freepalestine.reistance?ref=stream

முஸ்லிம்கள்



நெருக்கடி காலங்களில் இந்தச் சமயத்தில் முஸ்லிம்கள் மேற்கொள்ள வேண்டிய நிலைபாடு மிக முக்கியம் வாய்ந்தது. அல்லாஹ்வின் தூதர் (ஸல்) அவர்கள் இக்கட்டான காலத்தில் என்ன நிலைபாடு எடுத்தார்கள். எப்படி தங்கள் நடவடிக்கைகளை அமைத்துக் கொண்டார்கள் என்பதை நாம் பார்க்க வேண்டும். 

இன்று இந்தியா மதச் சுதந்திரம், கருத்துச் சுதந்திரம் உள்ள நாடு என்று சொல்லப்படுகிறது. ஆனால் முஸ்லிம்களின் கருத்துச் சுதந்திரத்திற்கு மட்டும் கழுத்துச் சுறுக்கு இடப்படுகிறது. பலருக்கும் முஸ்லிம்களின் மதச் சுதந்திரத்தில் மட்டும் மாச்சரியங்கள் ஏற்பட்டு விடும். 

இதே நிலை அன்றைய மக்காவிலும் இருந்தது. மக்காவின் மதச் சடங்குகளைத் தாண்டி வெளியிலுள்ள வணக்க வழிபாடு முறைகள் எதனையும் எதிர்க்கும் பழக்கம் மக்காவாசிகளுக்கு இருந்ததில்லு. இறை பக்தர்களும், வியாபாரிகளுமாக வெளிநாட்டுக்காரர்கள் அதிகம் வந்து போகின்ற ஊராக மக்கா இருந்ததால் கலாச்சார சகிப்புத்தன்மை இயல்பாகவே அங்குள்ள மக்களுக்கு இருந்தது.

புனித கஅபா ஆலயம் உள்ள பகுதியில் உரிமை மீறல்களையும், ரத்தம் சிந்துவதையும் அவர்கள் அனுமதிக்கப்படவில்லை. அதனால்தான் பலதெய்வக் கொள்கையை ஏற்றுக்கொள்ளாமல் இருந்த வரகா இப்னு நவ்ஃபல், ஸைத் இப்னு கத்தாப் போன்ற வேற்று மதப் பண்டிதர்கள் எந்த வித அச்சமில்லாமல் மக்காவில் சுதந்திரமாக வாழ முடிந்தது. அப்படியானால் முஹம்மது (ஸல்) அவர்களின் புதிய மார்க்கத்தை மட்டும் அவர்கள் பயங்கரமாக எதிர்த்தது ஏன்?

முஹம்மது (ஸல்) அவர்கள் கொண்டுவந்த மார்க்கத்தில் இருந்த அதிக முக்கியத்துவத்தை அவர்கள் ஆரம்பத்திலேயே உணர்ந்தார்கள். தங்கள் சமூக அந்தஸ்து தகர்ந்து போகும் என்று அஞ்சினார்கள். அதனால்தான் அவர்கள் அண்ணலாரையும், அவர்தம் தோழர்களையும் ஏற்க மறுத்தார்கள். அவர்களுக்கு சொல்லொணா துயரங்களைக் கொடுத்தார்கள்.

இன்று இந்தியாவில் முஸ்லிம்களை மட்டும் எதிரிகள் அதிகமாக குறி வைப்பதும் இதே காரணத்திற்காகத் தான். இஸ்லாம் தழைத்தோங்கி விட்டால், முஸ்லிம்கள் அனைத்து உரிமைகளையும் பெற்று சம உரிமைகளுடன் வாழ ஆரம்பித்து விட்டால் அவர்களது குடுமிகள் ஆட்டம் கண்டு விடும் என்று அஞ்சிகிறார்கள். 

மக்காவுக்கு சிறுது தூரத்தில் மக்கள் நடமாட்டம் அதிகமில்லாத ஓரிடத்தில் முஸ்லிம்கள் ஒரு தடவை கூட்டமாக தொழுகையில் ஈடுபட்டிருந்ததை குறைஷிகள் பார்த்தவுடன் அவர்களைத் தாக்கினார்கள். ஆட்கள் குறைந்த பலஹீனமான நிலையில் முஸ்லிம்கள் கையில் கிடைத்ததைக் கொண்டு திருப்பித் தாக்கினார்கள். ஸஅத் இப்னு அபீவக்காஸ் (ரலி) ஒட்டகத்தின் நாடி எழும்பைக் கொண்டு எதிரிகளை தாக்கினார்கள். 

ஒரு சமூகத்தின் மேல் தொடர்ந்து நடத்தப்படும் துன்புறத்தல்களும், புறக்கணிப்புகளும் அதன் தனித்துவம் பாழ்படுத்துவதற்கு காரணமாகிவிடும். அச்சம் என்பது அடிமைத்தனத்தின் பாதையை திறந்து கொடுக்கும்.

அதனால்தான் அண்ணலார் அவர்தம் தோழர்களை சுதந்திரமாக வாழ வைக்க முயற்சி எடுத்துதார்கள். எதிரிகளின் விமர்சனங்களையும், கிண்டல்களையும் கண்டு பயந்து ஒதுங்கி நிற்காமல் மக்காவிலேயே அவ்வப்பொழுது பதிலடி கொடுத்துக்கொண்டிருந்தார்கள். 

தங்கள் உரிமைகள் எதனையும் எம்பெருமானார் (ஸல்) அவர்கள் விட்டுக் கொடுக்கவில்லை. குறைஷிகளின் பிடியிலிருந்து கஅபாவில் வைத்து மக்கள் கேட்கும்படி குர்ஆனை உரக்க ஓதினார்கள். பகிரங்கமாக பல பேர் பார்க்கும் வண்ணம் தொழுதார்கள்.

நிராகரிப்பாளர்களுக்கு பலமான பதிலடிகள் அடங்கிய குர்ஆன் பாகங்கள் இறங்கிய காலகட்டமாக இருந்தது அது. ஊர்க்காரர்களின் வெறுப்புக்கு அஞ்சி இந்த வசனங்களையெல்லாம் பகிரங்கப்படுத்தாமல் மூடி வைத்திருக்கலாம். அப்படிப்பட்ட வீழ்ச்சி நேரிடக்கூடாது என்று அல்லாஹ் அண்ணலாருக்கு கட்டளை பிறப்பித்தான்,

(நபியே! நம் வசனங்களை அவர்கள் செவிமடுப்பதில்லையே எனச் சடைந்து) வஹீ மூலம் உமக்கு அறிவிக்கப்பட்டவற்றில் சிலவற்றை விட்டுவிட எண்ணவோ, “அவர் மீது ஒரு பொக்கிஷம் இறக்கப்பட வேண்டாமா? அல்லது அவருடன் ஒரு மலக்கு வர வேண்டாமா?” என்று அவர்கள் கூறுவதினால் உம் இதயம் (சஞ்சலத்தால்) இடுங்கியிருக்கவோ கூடும்; நிச்சயமாக நீர் அச்சமூட்டி எச்சரிப்பவரேயன்றி வேறில்லை; அல்லாஹ் எல்லா பொருட்களின் மீதும் பொறுப்பாளனாக இருக்கிறான். (அல் குர்ஆன் - 11:12)

இறுதித் தூதர் (ஸல்) அவர்கள் பலஹீனமாக இருந்த மக்கா வாழ்க்கையில் தங்கள் சக்திக்கேற்ப சத்தியத்தின் பாதையில் மக்கள் அழைத்து மார்க்கத்தைப் பாதுகாத்தார்கள். மதீனா சென்றதும் தங்கள் பலத்தை ஒன்று திரட்டி எதிரியுடன் பொருதினார்கள். 

ஆக, எந்நிலையிலும் நமது கலாச்சாரத்தையும், உரிமைகளியும் விட்டுவிடக் கூடாது, எதிரிகளின் அச்சுறுத்தல்களுக்கு அடிபணிவது அடிமைத்தனத்திற்கு இட்டுச் செல்லும் என்பதையும் நாம் மறந்து விடக் கூடாது. இதுதான் முஸ்ளிம்களின் நிலைபாடாக இருக்கவேண்டும்.

സംഘി പ്രവാസിയുടെ ഇസ്ലാമിക വീക്ഷണം

posted by Sajid Ponnad
"ഒരു സത്യം പറയട്ടെ മുസ്ളീം മതം എവിടെ വേരുറക്കുന്നോ ആ രാജ്യത്തിന്റെ അസ്തിവാരം കണ്ടിട്ടേ ഈ മതവും,മതവിശ്വാസികളും അടങ്ങുകയൊള്ളൂ.ഇത് പറയുന്ന എന്നെ എതിര്‍ക്കാം പക്ഷേ ആ സത്യം മൂടിവെക്കാന്‍ കഴിയില്ല കാരണം ഈ സത്യം പകല്‍ വെളിച്ചം പൊലെ സത്യമാണ് "
ഈ പറഞ്ഞ മഹാന്‍ # praveen ജോലി ചെയുന്നത് കുവൈത്തില്‍ , ഒരു ഇസ്ലാമിക രാജ്യം ..
ഒരു മുസ്ലിം ആയത് കൊണ്ട് ജോലിയില്‍ പ്രതേക പരിഗണന ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആര്‍ക്കും ലഭിക്കില്ല .. 
അവിടെ ഭാഗ്യവും തലവിധിയും പോലെ നല്ല നല്ല ജോലികള്‍ കിട്ടും ,

ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യന്‍ എന്നോ നോക്കാതെ ജോലി കൊടുക്കകയും ഒരു അവഗണനയും കിട്ടാതെ നല്ല രീതിയില്‍ തന്നെ എല്ലാവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്ത് തന്റെ കുടുംബത്തെ നോക്കുന്നു ..

നിര്‍ഭാഗ്യമെന്നു പറയട്ടെ ..
ഈ ഗള്‍ഫ്‌ രാജ്യങ്ങളെ പറ്റി വൃത്തികെട് പറയുകയും അവിടത്തെ പറ്റി കുറ്റങ്ങള്‍ മാത്രം ഫേസ്ബുക്കില്‍ പറഞ്ഞു നടക്കുന്നവരില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ ജോലി ചെയുന്നവര്‍ തന്നെ ആണ് ,

ഭാരതം എന്‍റെ പെറ്റമ്മ എന്നാ അതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ പറയട്ടെ ..

പ്രവീണ്‍ എന്നാ സുഹുര്‍ത്തെ ...

താങ്കള്‍ ഭാരതം എന്ന , അഴിമതിയുടെ , വംശീയ അതിക്ഷേപത്തിന്റെ , ബലാല്‍സംഘങ്ങളുടെ ,വര്‍ഗീയ വെറിയുടെ ,കോര്‍പറേറ്റുക്കാരുടെ , പട്ടിനിയുടെ , കൊലപാതകികളുടെ , രാഷ്ട്രീയ പെക്കുത്തിന്റെ, ഒരു പെണ്ണിനെ ഒറ്റക് കണ്ടാല്‍ കാമം മൂക്കുന്ന മനുഷ്യരുടെ , ഇനിയും എഴുതാത്ത ഒരുപാട് പേക്കൂത്തുകള്‍ അരങ്ങുവാഴുന്ന രാജ്യത്ത് നിന്ന് തന്നെ അല്ലെ കുവത്തിലെക് വീമാനം കയറിയത് ,
ആ രാജ്യത്ത് ഉണ്ടോ ഈ പറഞ്ഞ കാര്യങ്ങള്‍ ??
ലെന്‍സ്‌ വെച്ച് നോക്കി കണ്ടു പിടിക്കാന്‍ പറ്റിയാല്‍ ആയി ഒന്ന് ,

അമേരിക്കന്‍ കണ്ണുകള്‍ വഴുതി പോകുന്ന എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളും നാള്‍ക്നാള്‍ മുന്നേറുമ്പോള്‍ എല്ലാം കൊണ്ടും വീര്‍പ്പ്മുട്ടിയ ഒരു രാജ്യത്ത് നിന്ന് ഒരു രാജ്യസ്നേഹി ഗള്‍ഫ്‌ രാജ്യങ്ങളെ ഇല്ലാതാക്കുന്നു ..
ആദ്യം ഇന്ത്യ എന്ന പെറ്റമ്മയുടെ കുറവുകള്‍ ഇല്ലാതാക്കു ..
എന്നിട്ട് പോരെ പോറ്റമ്മയെ കുറ്റം പറയാന്‍

എന്നിട്ടാണോ സഹോദര അവിടെ അസ്ഥിവാരംകാണുന്നത് ???
ഉളുപ്പില്ലേ നിനക്ക് ??

ഒരു സങ്ങി ആവുന്നത് തെറ്റല്ല ... ഇത് പോലെ നാണം ഇല്ലാത്ത വാക്കുകള്‍ ചര്‍ധിക്കുന്നതും തെറ്റല്ല ..
സങ്ങികളുടെ മുഖലക്ഷ്ണമാണ് വിവരകേട്‌ പറയല്‍ ..

ഒരു കാര്യം പകല്‍ പോലെ സത്യാമാണ് , ഗള്‍ഫ്‌രാജ്യത്തെ പറ്റി 
ഇല്ലാത്തത് പറഞ്ഞുനടക്കുന്ന സങ്ങികളില്‍ പലതും അവിടത്തെ അന്നം കൊണ്ട് വയര്‍ ഫുള്‍ ആക്കുന്നവന്‍ ആണ് ..

( നോമ്പ് ആയത് കൊണ്ട് തെറി വിളിയില്‍ അല്‍പ്പം കരുണ കാണിക്കണം , ഇത് ചൈനയല്ല

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌,

ഇറാഖില്‍ അകപ്പെട്ടുകിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണ്‌. ഇപ്പോള്‍ അവരില്‍ ഒരാളുമായി സംസാരിച്ചിരുന്നു. നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്നും ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെ് അവരുടെ സ്ഥിതി വഷളാക്കരുത്. അവര്‍ക്ക് എല്ലാ പരിചരണങ്ങളും ഭക്ഷണവും എല്ലാം യഥാസമയം എത്തിക്കുന്നുണ്ട് വിമതര്‍. അവര്‍ക്ക് ഒരു ഉപദ്രവും ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരിക്കുന്നതായി സംസാരിച്ച നഴ്സ് അറിയിച്ചു. എന്നും, ദയവുചെയ്ത് ഇത് ഉടനടി നിര്‍ത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കുവേണ്ടി പരതിനടക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കളും ദയവു ചെയ്ത് കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച
ഒരിക്കല്‍ക്കൂടി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്കൂപ്പുകളല്ല ആ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മലയാളികള്‍ക്കും ആവശ്യം. അവരുടെ സുരക്ഷയാണ്‌. അതിനെ ഹനിക്കുന്ന ഒന്നും ചെയ്യാതിരിക്കുക.
നിങ്ങളുടെ പരിചയത്തിലുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഈ വിവരം ഷെയര്‍ ചെയ്യുക.
------------------------------
ഇനി ഇന്ന് മാധമങ്ങളില്‍ വന്ന വാര്‍ത്തകളും ശ്രദ്ധിക്കുക.. നേഴ്സുമാര്‍ തങ്ങുന്ന ആശുപത്രി ഇറാക്കി സൈന്യം ആക്രമിക്കുന്ന സൂചന കിട്ടിയ "ഭീകരര്‍" അവരുടെ സുരക്ഷക്ക് വേണ്ടി ഭൂകര്‍ഭ അറകളിലേക്ക് മാറ്റി. പിന്നീട് അവരെ അവിടെ നിന്നും ഒഴിപ്പിച്ച് നെഴ്സുമാരെ വാഹനത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.. പുറപ്പെടുന്നതിനു മുന്പ് ഇറാക്കി സൈന്യം ആശുപത്രി ആക്രമിച്ചതില്‍ ചെറിയ പരിക്ക് ചിലര്‍ക്ക് പറ്റുന്നു. . 
നോമ്പിന്റെ മാസമായിട്ടും യാത്രയില്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും ജൂസും എല്ലാം കൊടുക്കുന്നു. സുരക്ഷക്കായി അവരുടെ വാഹനത്തിനു അകമ്പടിയായി ആയുധം ഏന്തിയ ഒരു വാഹനവും പോകുന്നു. അവസാനം കരമാര്‍ഗ്ഗം യാത്ര ചെയ്ത് ഇപ്പോള്‍ എയര്‍ പോര്‍ട്ടിലേക്കും എത്തിക്കുന്നു.

ഒരു ചുക്കും ചെയ്യാത്ത നമ്മുടെ സര്‍ക്കാരിന്റെ ഇമേജ് നന്നാക്കാനും വിമതരെ ഒന്നുകൂടെ "ഭീകരര്‍" ആക്കാനും ഉള്ള ശ്രമത്തില്‍ നാട്ടിലെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉണ്ടാക്കിയ ഭീകര തലക്കെട്ടുകള്‍ ഇപ്പോള്‍ അന്യനാട്ടില്‍ ഉള്ള നെഴ്സുമാരെ തന്നെ ബാധിക്കുന്നു !
മേജര്‍ രവിയുടെ പടങ്ങള്‍ കാണാത്ത "ഭീകരര്‍" ആയത് കൊണ്ട് മാധ്യമങ്ങള്‍ക്ക് വേണ്ട മസാല കിട്ടിയില്ല. അതുകൊണ്ട് കൂടുതല്‍ എഴുതി പേടിപ്പിക്കാനുള്ള വകുപ്പും കിട്ടിയില്ല. പക്ഷെ ദയവു ചെയ്ത് നിങ്ങള്‍ രക്ഷിചില്ലെങ്കിലും ആ നിരപരാധികളുടെ ജീവിതം അപകടത്തില്‍ ആക്കരുത് !!

അച്ചേ ദിന്‍ " ആനേ വാലേ ഹേ ...... "

കാര്‍ട്ടൂണ്‍ posted by : 



പുകവലിയുടെ ഇസ്ലാമിക വിധി എന്താണ് ? ഹറാമാണോ?

ചോദ്യം: പുകവലിയുടെ ഇസ്ലാമിക
വിധി എന്താണ് ? ഹറാമാണോ?
_________________________________

മറുപടി നല്കിയത് അബ്ദുല് മജീദ് ഹുദവി, അബ്ദുല് വഹാബ്
ഹൈതമി

മറുപടി
********************

അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ്സര്വ്വസ്തുതിയും,
പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്
വര്ഷിച്ചുകൊണ്ടിരിക്കട്ടെ.
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട്
വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ്
ശരീഅതിന്റെ പൊതുവായ
നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന
കല്ല്, മണ്ണ്, വിഷം തുടങ്ങിയവ
എല്ലാ വസ്തുക്കളും എത്ര
കുറച്ചാണെങ്കിലും നിഷിദ്ധമാണ്
(ഫത്ഹുല്മുഈന് )
അപ്പോള്
പുകവലി കാരണം ഏതെങ്കിലും തരത്തില്
ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്
കര്മ്മശാസ്ത്ര വീക്ഷണ പ്രകാരം അത്
നിഷിദ്ധവും കുറ്റകരവുമാണ്.
നിലവിലെ സാഹചര്യത്തില്
പുകവലിയെ വിലയിരുത്തുമ്പോള്
പൊതുവില് അത് നിഷിദ്ധമാണ് എന്ന്
തന്നെ പറയേണ്ടിവരും.
പുകവലി ഉല്പന്നങ്ങളുടെ ഉപയോഗം മാരകമായ
അസുഖങ്ങള്ക്ക് വഴിയൊരുക്കുമെന്നത്
ഇന്ന് ഏറെ വ്യക്തമാണല്ലോ.
ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ്
പുകവലി. കോടിക്കണക്കിന് രൂപ
പ്രതിദിനം ഇതിന്
വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ
മരണങ്ങള്ക്കും മാരകമായ
അസുഖങ്ങള്ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്.
1964-2004 കാലയളവില് 12 മില്യണ്
മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന്
കണക്കുകള് സാക്ഷ്യപ്പെടുത്തുന്നു.
ചിലര്ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു
ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച്
മഹാനായ ഇബ്നുഹജര് (റ)നോട് ഒരാള്
ചോദിച്ചു. പുതുതായി വന്ന
ഇതിനെക്കുറിച്ച് പഠനം നടത്തിയ
ശേഷം മഹാനവര്കള്
ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന്
അത്
നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.
(ഫതാവാ)
പുകവലി ഒരാള്ക്ക്
വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന്
ഉറപ്പായാല് തീര്ച്ചയായും അത്
അയാള്ക്ക് ഹറാം തന്നെയാണെന്ന് ഇതില്
നിന്ന് മനസ്സിലാക്കാവുന്നതാണ്.
നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്)
അവര്ക്ക് ഹലാലാക്കുകയും ചീത്ത
കാര്യങ്ങളെ (ഖബാഇസ്) അവര്ക്ക്
നിഷിദ്ധമാക്കുകയും ചെയ്യുന്ന
പ്രവാചകരെ പിന്തുടരുന്നവര് എന്ന സൂറുതല്
അഅ്റാഫിലെ സൂക്തത്തിന്റെ വെളിച്ചത്തിലും പല
പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്.
സാമാന്യ
ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്റെ ഗണത്തില്
ഉള്പ്പെടുത്തുകയില്ലെന്നും ഖബാഇസിന്റെ ഗണത്തിലേ ഉള്പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ.
സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത്
ചെയ്യുന്നതില്നിന്ന്
പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത്
മോശമാണെന്ന്
സ്വയം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവ്
തന്നെയാണ്. ചുരുക്കത്തില്
പുകവലി നിരുല്സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ
വസ്തുക്കളുടെ ഗണത്തില്
എണ്ണപ്പെടേണ്ടതും തന്നെയാണ്.
വ്യക്തിപരമായി അത്
ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന
സാഹചര്യത്തില് അത് ഉപയോഗിക്കല്
ഹറാം തന്നെയാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്
തുണക്കട്ടെ.

link

Related Posts Plugin for WordPress, Blogger...