Search the blog

Custom Search

അവര്‍ എത്തുന്നു നാളെ....അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......ചിത്രങ്ങള്‍ കാണുക



ഇര്‍ബില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്ന നമ്മുടെ 46 നേഴ്സിംഗ് സോദരിമാര്‍

അവര്‍ എത്തുന്നു നാളെ. പണവും മറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കി അവരുടെ മനസ്സ് മാറ്റി മോഡി-സുഷമ - ഉമ്മന്‍ചാണ്ടി സ്തുതി പാടിച്ചില്ല എങ്കില്‍ ......

അവര്‍ യാഥാര്‍ത്ഥ്യം പറയുകയാണേല്‍ ......

ഇവര്‍ പറയട്ടെ മാധ്യമത്തിന്റെ ശ്രിഷ്ടിയെ പറ്റി ... ഇല്ലാക്കഥകള്‍ മെനയുന്ന റിപ്പോര്‍ട്ടര്‍മാരെ പറ്റി.. ചുമ്മാ തട്ടിവിടുന്ന നുണക്കഥകള്‍ അല്ല യഥാര്‍ത്ഥ സത്യം എന്ന കാര്യം ഈ സഹോദരിമാര്‍ തിരിച്ചറിഞ്ഞു കയിഞ്ഞതാണ്. അവരുടെ സത്യവസ്ഥയെ പറ്റി അവരെ പറയാന്‍ അനുവദിചെങ്കില്‍ ലോകത്തിനു മനസ്സിലാകും "തീവ്രവാദി" എന്ന് വിളിക്കുന്ന  യഥാര്‍ത്ഥത്തില്‍ ഇറാഖിന്റെ പോരാളികള്‍ എങ്ങനെ ഉള്ളവര്‍ ആണെന്.. അവരുടെ മാന്യതയെ പറ്റി, അവരുടെ സത്യത്തെ പറ്റി.. മനോരമയും ഏഷ്യാനെറ്റും പറഞ്ഞ നുണക്കഥകള്‍ അല്ല സത്യം എന്ന്. 

Mujeeb Rahman Malappuram പറഞ്ഞത്  കൂടി നോക്കുക : (ഫേസ്ബുക്ക് പോസ്റ്റ്‌ )

ഒരു കാര്യം കൂടി എല്ലാവരെയും ഓര്മ്മിപ്പിക്കുന്നു, സംഭവിക്കാൻ ഉള്ള സാധ്യ്ത.
ഇനി ഒരു നെറികെട്ട കളി കളിക്കാൻ സഘികൾ തുനിയും ഇത്രെയും ആയ സ്ഥിതിക്ക്...
നാളെ വരാൻ പോകുന്ന നഴ്സുമാരിൽ എല്ലാവര്‍ക്കും പത്തോ ഇരുപതോ ലക്ഷം സമ്മാനം വാഗ്ദാനം ചെയ്തിട്ടുണ്ടാവും. നിങ്ങള്‍ നോക്കിക്കൊള്ളൂ നാളെ കൊച്ചിയില്‍ ഇറങ്ങുന്ന നെഴ്സുകള്‍ മോഡി സ്തുതി കൊണ്ട് മൂടുകയായിരിക്കും. (സത്യം പറയാനുള്ള ചാന്‍സ് 1% മാത്രമാണ്).
കണാം കാത്തിരുന്നു കാണാം..

 #Reena Philip ചേച്ചി പറയുന്നു : 
"സ്വന്തം രാജ്യത്തെ പൗരന്മാരെ കൊന്നു തള്ളിയ സർക്കാരിന് അന്യ ദേശത്തു കുടുങ്ങിയവരെ ഓർത്തു ബേജാർ .ഇന്ന് വരെ ഗുജറാത്തിലും മുസാഫിർപൂരിലും ഉള്ളവരെ പുനരധിവസിപ്പിക്കാൻ പോലും കഴിയാത്തവർ ആണ് യുദ്ധം ഉണ്ടാക്കാൻ പോണത്." 
"അവർ കൊല്ലപ്പെട്ടാൽ ആ പേര് പറഞ്ഞു ഇവിടെ നിന്നും സഹായിച്ച അൽ ഖായിദ എന്ന് പറഞ്ഞു വേണേൽ കുറെ മുസ്ലീങ്ങളെ കഴുവിൽ ഏറ്റും . വിലകയറ്റത്തിൽ നിന്നും തീവ്ര ദേശീയത ഇളക്കി വിട്ടു ശ്രദ്ധ തിരിക്കും ."

എന്നിട്ടും കളിയറിയാതെ കാര്യമറിയാതെ സംഘപരിവാറിന്റെ കുഞ്ഞുങ്ങള്‍ ഇന്നും മോഡിയുടെ കിരീടത്തിലെ ഒരു പൊന്‍ തൂവല്‍ എന്ന രീതിയില്‍ ഉള്ള പോസ്റ്റുകള്‍ കാണുമ്പോള്‍ വേദന തോനുന്നു.. 

മതിലുകള്‍ അതിരുകളല്ല.... അവരുടെ ആവേശത്തിന് മുന്നില്‍...


Palestinians attempts to cross a section of Israeli Wall in Al-Ram Town after being banned from crossing Qalandiya checkpoint on their way for the first Friday prayers in Ramadan

പലസ്തീന് സ്വന്തമായിരുന്ന രാജ്യത്തിലെക്ക് കടക്കാന്‍ ഇസ്രായേല്‍ സയണിസ്റ്റ് ഏര്‍പെടുത്തിയ മതില്‍ ഞങ്ങള്‍ക്ക്‌ ഒരു തടസ്സമല്ല എന്ന് ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് പാലസ്തീന്‍ യുവാക്കള്‍ മതില്‍ ചാടിക്കടക്കുന്നു.... ഇതാ നമ്മള്‍ വരവായി തിരിച്ചടിക്കാനുള്ള പടയോരുക്കവുമായി.... ഉടന്‍ പ്രതീക്ഷിക്കുക സയണിസ്റ്റ് തീവ്രവാദികളെ.... കാലം സാക്ഷി ചരിത്രം സാക്ഷി വിജയം ഞങ്ങള്‍ നേടുക തന്നെ ചെയ്യും ... 

കൂടുതല്‍ ചിത്രങ്ങള്‍ക്കും വാര്‍ത്തകള്‍ക്കും ലൈക്‌ അടിക്കുക :  Free Palestine
https://www.facebook.com/freepalestine.reistance?ref=stream

முஸ்லிம்கள்



நெருக்கடி காலங்களில் இந்தச் சமயத்தில் முஸ்லிம்கள் மேற்கொள்ள வேண்டிய நிலைபாடு மிக முக்கியம் வாய்ந்தது. அல்லாஹ்வின் தூதர் (ஸல்) அவர்கள் இக்கட்டான காலத்தில் என்ன நிலைபாடு எடுத்தார்கள். எப்படி தங்கள் நடவடிக்கைகளை அமைத்துக் கொண்டார்கள் என்பதை நாம் பார்க்க வேண்டும். 

இன்று இந்தியா மதச் சுதந்திரம், கருத்துச் சுதந்திரம் உள்ள நாடு என்று சொல்லப்படுகிறது. ஆனால் முஸ்லிம்களின் கருத்துச் சுதந்திரத்திற்கு மட்டும் கழுத்துச் சுறுக்கு இடப்படுகிறது. பலருக்கும் முஸ்லிம்களின் மதச் சுதந்திரத்தில் மட்டும் மாச்சரியங்கள் ஏற்பட்டு விடும். 

இதே நிலை அன்றைய மக்காவிலும் இருந்தது. மக்காவின் மதச் சடங்குகளைத் தாண்டி வெளியிலுள்ள வணக்க வழிபாடு முறைகள் எதனையும் எதிர்க்கும் பழக்கம் மக்காவாசிகளுக்கு இருந்ததில்லு. இறை பக்தர்களும், வியாபாரிகளுமாக வெளிநாட்டுக்காரர்கள் அதிகம் வந்து போகின்ற ஊராக மக்கா இருந்ததால் கலாச்சார சகிப்புத்தன்மை இயல்பாகவே அங்குள்ள மக்களுக்கு இருந்தது.

புனித கஅபா ஆலயம் உள்ள பகுதியில் உரிமை மீறல்களையும், ரத்தம் சிந்துவதையும் அவர்கள் அனுமதிக்கப்படவில்லை. அதனால்தான் பலதெய்வக் கொள்கையை ஏற்றுக்கொள்ளாமல் இருந்த வரகா இப்னு நவ்ஃபல், ஸைத் இப்னு கத்தாப் போன்ற வேற்று மதப் பண்டிதர்கள் எந்த வித அச்சமில்லாமல் மக்காவில் சுதந்திரமாக வாழ முடிந்தது. அப்படியானால் முஹம்மது (ஸல்) அவர்களின் புதிய மார்க்கத்தை மட்டும் அவர்கள் பயங்கரமாக எதிர்த்தது ஏன்?

முஹம்மது (ஸல்) அவர்கள் கொண்டுவந்த மார்க்கத்தில் இருந்த அதிக முக்கியத்துவத்தை அவர்கள் ஆரம்பத்திலேயே உணர்ந்தார்கள். தங்கள் சமூக அந்தஸ்து தகர்ந்து போகும் என்று அஞ்சினார்கள். அதனால்தான் அவர்கள் அண்ணலாரையும், அவர்தம் தோழர்களையும் ஏற்க மறுத்தார்கள். அவர்களுக்கு சொல்லொணா துயரங்களைக் கொடுத்தார்கள்.

இன்று இந்தியாவில் முஸ்லிம்களை மட்டும் எதிரிகள் அதிகமாக குறி வைப்பதும் இதே காரணத்திற்காகத் தான். இஸ்லாம் தழைத்தோங்கி விட்டால், முஸ்லிம்கள் அனைத்து உரிமைகளையும் பெற்று சம உரிமைகளுடன் வாழ ஆரம்பித்து விட்டால் அவர்களது குடுமிகள் ஆட்டம் கண்டு விடும் என்று அஞ்சிகிறார்கள். 

மக்காவுக்கு சிறுது தூரத்தில் மக்கள் நடமாட்டம் அதிகமில்லாத ஓரிடத்தில் முஸ்லிம்கள் ஒரு தடவை கூட்டமாக தொழுகையில் ஈடுபட்டிருந்ததை குறைஷிகள் பார்த்தவுடன் அவர்களைத் தாக்கினார்கள். ஆட்கள் குறைந்த பலஹீனமான நிலையில் முஸ்லிம்கள் கையில் கிடைத்ததைக் கொண்டு திருப்பித் தாக்கினார்கள். ஸஅத் இப்னு அபீவக்காஸ் (ரலி) ஒட்டகத்தின் நாடி எழும்பைக் கொண்டு எதிரிகளை தாக்கினார்கள். 

ஒரு சமூகத்தின் மேல் தொடர்ந்து நடத்தப்படும் துன்புறத்தல்களும், புறக்கணிப்புகளும் அதன் தனித்துவம் பாழ்படுத்துவதற்கு காரணமாகிவிடும். அச்சம் என்பது அடிமைத்தனத்தின் பாதையை திறந்து கொடுக்கும்.

அதனால்தான் அண்ணலார் அவர்தம் தோழர்களை சுதந்திரமாக வாழ வைக்க முயற்சி எடுத்துதார்கள். எதிரிகளின் விமர்சனங்களையும், கிண்டல்களையும் கண்டு பயந்து ஒதுங்கி நிற்காமல் மக்காவிலேயே அவ்வப்பொழுது பதிலடி கொடுத்துக்கொண்டிருந்தார்கள். 

தங்கள் உரிமைகள் எதனையும் எம்பெருமானார் (ஸல்) அவர்கள் விட்டுக் கொடுக்கவில்லை. குறைஷிகளின் பிடியிலிருந்து கஅபாவில் வைத்து மக்கள் கேட்கும்படி குர்ஆனை உரக்க ஓதினார்கள். பகிரங்கமாக பல பேர் பார்க்கும் வண்ணம் தொழுதார்கள்.

நிராகரிப்பாளர்களுக்கு பலமான பதிலடிகள் அடங்கிய குர்ஆன் பாகங்கள் இறங்கிய காலகட்டமாக இருந்தது அது. ஊர்க்காரர்களின் வெறுப்புக்கு அஞ்சி இந்த வசனங்களையெல்லாம் பகிரங்கப்படுத்தாமல் மூடி வைத்திருக்கலாம். அப்படிப்பட்ட வீழ்ச்சி நேரிடக்கூடாது என்று அல்லாஹ் அண்ணலாருக்கு கட்டளை பிறப்பித்தான்,

(நபியே! நம் வசனங்களை அவர்கள் செவிமடுப்பதில்லையே எனச் சடைந்து) வஹீ மூலம் உமக்கு அறிவிக்கப்பட்டவற்றில் சிலவற்றை விட்டுவிட எண்ணவோ, “அவர் மீது ஒரு பொக்கிஷம் இறக்கப்பட வேண்டாமா? அல்லது அவருடன் ஒரு மலக்கு வர வேண்டாமா?” என்று அவர்கள் கூறுவதினால் உம் இதயம் (சஞ்சலத்தால்) இடுங்கியிருக்கவோ கூடும்; நிச்சயமாக நீர் அச்சமூட்டி எச்சரிப்பவரேயன்றி வேறில்லை; அல்லாஹ் எல்லா பொருட்களின் மீதும் பொறுப்பாளனாக இருக்கிறான். (அல் குர்ஆன் - 11:12)

இறுதித் தூதர் (ஸல்) அவர்கள் பலஹீனமாக இருந்த மக்கா வாழ்க்கையில் தங்கள் சக்திக்கேற்ப சத்தியத்தின் பாதையில் மக்கள் அழைத்து மார்க்கத்தைப் பாதுகாத்தார்கள். மதீனா சென்றதும் தங்கள் பலத்தை ஒன்று திரட்டி எதிரியுடன் பொருதினார்கள். 

ஆக, எந்நிலையிலும் நமது கலாச்சாரத்தையும், உரிமைகளியும் விட்டுவிடக் கூடாது, எதிரிகளின் அச்சுறுத்தல்களுக்கு அடிபணிவது அடிமைத்தனத்திற்கு இட்டுச் செல்லும் என்பதையும் நாம் மறந்து விடக் கூடாது. இதுதான் முஸ்ளிம்களின் நிலைபாடாக இருக்கவேண்டும்.

സംഘി പ്രവാസിയുടെ ഇസ്ലാമിക വീക്ഷണം

posted by Sajid Ponnad
"ഒരു സത്യം പറയട്ടെ മുസ്ളീം മതം എവിടെ വേരുറക്കുന്നോ ആ രാജ്യത്തിന്റെ അസ്തിവാരം കണ്ടിട്ടേ ഈ മതവും,മതവിശ്വാസികളും അടങ്ങുകയൊള്ളൂ.ഇത് പറയുന്ന എന്നെ എതിര്‍ക്കാം പക്ഷേ ആ സത്യം മൂടിവെക്കാന്‍ കഴിയില്ല കാരണം ഈ സത്യം പകല്‍ വെളിച്ചം പൊലെ സത്യമാണ് "
ഈ പറഞ്ഞ മഹാന്‍ # praveen ജോലി ചെയുന്നത് കുവൈത്തില്‍ , ഒരു ഇസ്ലാമിക രാജ്യം ..
ഒരു മുസ്ലിം ആയത് കൊണ്ട് ജോലിയില്‍ പ്രതേക പരിഗണന ഗള്‍ഫ്‌ രാജ്യങ്ങളില്‍ ആര്‍ക്കും ലഭിക്കില്ല .. 
അവിടെ ഭാഗ്യവും തലവിധിയും പോലെ നല്ല നല്ല ജോലികള്‍ കിട്ടും ,

ഹിന്ദുവെന്നോ മുസ്ലിം എന്നോ ക്രിസ്ത്യന്‍ എന്നോ നോക്കാതെ ജോലി കൊടുക്കകയും ഒരു അവഗണനയും കിട്ടാതെ നല്ല രീതിയില്‍ തന്നെ എല്ലാവരും ഗള്‍ഫ്‌ രാജ്യങ്ങളില്‍ ജോലി ചെയ്ത് തന്റെ കുടുംബത്തെ നോക്കുന്നു ..

നിര്‍ഭാഗ്യമെന്നു പറയട്ടെ ..
ഈ ഗള്‍ഫ്‌ രാജ്യങ്ങളെ പറ്റി വൃത്തികെട് പറയുകയും അവിടത്തെ പറ്റി കുറ്റങ്ങള്‍ മാത്രം ഫേസ്ബുക്കില്‍ പറഞ്ഞു നടക്കുന്നവരില്‍ ഭൂരിഭാഗവും ഗള്‍ഫില്‍ ജോലി ചെയുന്നവര്‍ തന്നെ ആണ് ,

ഭാരതം എന്‍റെ പെറ്റമ്മ എന്നാ അതെ ബഹുമാനത്തോടെയും സ്നേഹത്തോടെയും തന്നെ പറയട്ടെ ..

പ്രവീണ്‍ എന്നാ സുഹുര്‍ത്തെ ...

താങ്കള്‍ ഭാരതം എന്ന , അഴിമതിയുടെ , വംശീയ അതിക്ഷേപത്തിന്റെ , ബലാല്‍സംഘങ്ങളുടെ ,വര്‍ഗീയ വെറിയുടെ ,കോര്‍പറേറ്റുക്കാരുടെ , പട്ടിനിയുടെ , കൊലപാതകികളുടെ , രാഷ്ട്രീയ പെക്കുത്തിന്റെ, ഒരു പെണ്ണിനെ ഒറ്റക് കണ്ടാല്‍ കാമം മൂക്കുന്ന മനുഷ്യരുടെ , ഇനിയും എഴുതാത്ത ഒരുപാട് പേക്കൂത്തുകള്‍ അരങ്ങുവാഴുന്ന രാജ്യത്ത് നിന്ന് തന്നെ അല്ലെ കുവത്തിലെക് വീമാനം കയറിയത് ,
ആ രാജ്യത്ത് ഉണ്ടോ ഈ പറഞ്ഞ കാര്യങ്ങള്‍ ??
ലെന്‍സ്‌ വെച്ച് നോക്കി കണ്ടു പിടിക്കാന്‍ പറ്റിയാല്‍ ആയി ഒന്ന് ,

അമേരിക്കന്‍ കണ്ണുകള്‍ വഴുതി പോകുന്ന എല്ലാ ഗള്‍ഫ്‌ രാജ്യങ്ങളും നാള്‍ക്നാള്‍ മുന്നേറുമ്പോള്‍ എല്ലാം കൊണ്ടും വീര്‍പ്പ്മുട്ടിയ ഒരു രാജ്യത്ത് നിന്ന് ഒരു രാജ്യസ്നേഹി ഗള്‍ഫ്‌ രാജ്യങ്ങളെ ഇല്ലാതാക്കുന്നു ..
ആദ്യം ഇന്ത്യ എന്ന പെറ്റമ്മയുടെ കുറവുകള്‍ ഇല്ലാതാക്കു ..
എന്നിട്ട് പോരെ പോറ്റമ്മയെ കുറ്റം പറയാന്‍

എന്നിട്ടാണോ സഹോദര അവിടെ അസ്ഥിവാരംകാണുന്നത് ???
ഉളുപ്പില്ലേ നിനക്ക് ??

ഒരു സങ്ങി ആവുന്നത് തെറ്റല്ല ... ഇത് പോലെ നാണം ഇല്ലാത്ത വാക്കുകള്‍ ചര്‍ധിക്കുന്നതും തെറ്റല്ല ..
സങ്ങികളുടെ മുഖലക്ഷ്ണമാണ് വിവരകേട്‌ പറയല്‍ ..

ഒരു കാര്യം പകല്‍ പോലെ സത്യാമാണ് , ഗള്‍ഫ്‌രാജ്യത്തെ പറ്റി 
ഇല്ലാത്തത് പറഞ്ഞുനടക്കുന്ന സങ്ങികളില്‍ പലതും അവിടത്തെ അന്നം കൊണ്ട് വയര്‍ ഫുള്‍ ആക്കുന്നവന്‍ ആണ് ..

( നോമ്പ് ആയത് കൊണ്ട് തെറി വിളിയില്‍ അല്‍പ്പം കരുണ കാണിക്കണം , ഇത് ചൈനയല്ല

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌

കേരളത്തിലെ എല്ലാ മാധ്യമസുഹൃത്തുക്കളും അറിയുന്നതിന്‌,

ഇറാഖില്‍ അകപ്പെട്ടുകിടക്കുന്ന മലയാളി നഴ്സുമാര്‍ സുരക്ഷിതരാണ്‌. ഇപ്പോള്‍ അവരില്‍ ഒരാളുമായി സംസാരിച്ചിരുന്നു. നാട്ടിലെ മാധ്യമങ്ങള്‍ തെറ്റായ വാര്‍ത്തകള്‍ കൊടുക്കുന്നുണ്ടെന്നും ഇത് തങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെ് അവരുടെ സ്ഥിതി വഷളാക്കരുത്. അവര്‍ക്ക് എല്ലാ പരിചരണങ്ങളും ഭക്ഷണവും എല്ലാം യഥാസമയം എത്തിക്കുന്നുണ്ട് വിമതര്‍. അവര്‍ക്ക് ഒരു ഉപദ്രവും ഉണ്ടാകില്ലെന്നും അവര്‍ ഉറപ്പുകൊടുത്തിരിക്കുന്നതായി സംസാരിച്ച നഴ്സ് അറിയിച്ചു. എന്നും, ദയവുചെയ്ത് ഇത് ഉടനടി നിര്‍ത്തണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചിരിക്കുന്നു. ചൂടുള്ള വാര്‍ത്തകള്‍ക്കുവേണ്ടി പരതിനടക്കുന്ന എല്ലാ മാധ്യമസുഹൃത്തുക്കളും ദയവു ചെയ്ത് കാര്യങ്ങള്‍ ഊതിപ്പെരുപ്പിച്ച
ഒരിക്കല്‍ക്കൂടി മാധ്യമങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. നിങ്ങളുടെ സ്കൂപ്പുകളല്ല ആ നഴ്സുമാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും മലയാളികള്‍ക്കും ആവശ്യം. അവരുടെ സുരക്ഷയാണ്‌. അതിനെ ഹനിക്കുന്ന ഒന്നും ചെയ്യാതിരിക്കുക.
നിങ്ങളുടെ പരിചയത്തിലുള്ള മാധ്യമസുഹൃത്തുക്കള്‍ക്ക് ഈ വിവരം ഷെയര്‍ ചെയ്യുക.
------------------------------
ഇനി ഇന്ന് മാധമങ്ങളില്‍ വന്ന വാര്‍ത്തകളും ശ്രദ്ധിക്കുക.. നേഴ്സുമാര്‍ തങ്ങുന്ന ആശുപത്രി ഇറാക്കി സൈന്യം ആക്രമിക്കുന്ന സൂചന കിട്ടിയ "ഭീകരര്‍" അവരുടെ സുരക്ഷക്ക് വേണ്ടി ഭൂകര്‍ഭ അറകളിലേക്ക് മാറ്റി. പിന്നീട് അവരെ അവിടെ നിന്നും ഒഴിപ്പിച്ച് നെഴ്സുമാരെ വാഹനത്തില്‍ സുരക്ഷിതമായ സ്ഥലത്തേക്ക് കൊണ്ടുപോകുന്നു.. പുറപ്പെടുന്നതിനു മുന്പ് ഇറാക്കി സൈന്യം ആശുപത്രി ആക്രമിച്ചതില്‍ ചെറിയ പരിക്ക് ചിലര്‍ക്ക് പറ്റുന്നു. . 
നോമ്പിന്റെ മാസമായിട്ടും യാത്രയില്‍ അവര്‍ക്ക് വേണ്ട ഭക്ഷണവും ജൂസും എല്ലാം കൊടുക്കുന്നു. സുരക്ഷക്കായി അവരുടെ വാഹനത്തിനു അകമ്പടിയായി ആയുധം ഏന്തിയ ഒരു വാഹനവും പോകുന്നു. അവസാനം കരമാര്‍ഗ്ഗം യാത്ര ചെയ്ത് ഇപ്പോള്‍ എയര്‍ പോര്‍ട്ടിലേക്കും എത്തിക്കുന്നു.

ഒരു ചുക്കും ചെയ്യാത്ത നമ്മുടെ സര്‍ക്കാരിന്റെ ഇമേജ് നന്നാക്കാനും വിമതരെ ഒന്നുകൂടെ "ഭീകരര്‍" ആക്കാനും ഉള്ള ശ്രമത്തില്‍ നാട്ടിലെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഉണ്ടാക്കിയ ഭീകര തലക്കെട്ടുകള്‍ ഇപ്പോള്‍ അന്യനാട്ടില്‍ ഉള്ള നെഴ്സുമാരെ തന്നെ ബാധിക്കുന്നു !
മേജര്‍ രവിയുടെ പടങ്ങള്‍ കാണാത്ത "ഭീകരര്‍" ആയത് കൊണ്ട് മാധ്യമങ്ങള്‍ക്ക് വേണ്ട മസാല കിട്ടിയില്ല. അതുകൊണ്ട് കൂടുതല്‍ എഴുതി പേടിപ്പിക്കാനുള്ള വകുപ്പും കിട്ടിയില്ല. പക്ഷെ ദയവു ചെയ്ത് നിങ്ങള്‍ രക്ഷിചില്ലെങ്കിലും ആ നിരപരാധികളുടെ ജീവിതം അപകടത്തില്‍ ആക്കരുത് !!

അച്ചേ ദിന്‍ " ആനേ വാലേ ഹേ ...... "

കാര്‍ട്ടൂണ്‍ posted by : 



പുകവലിയുടെ ഇസ്ലാമിക വിധി എന്താണ് ? ഹറാമാണോ?

ചോദ്യം: പുകവലിയുടെ ഇസ്ലാമിക
വിധി എന്താണ് ? ഹറാമാണോ?
_________________________________

മറുപടി നല്കിയത് അബ്ദുല് മജീദ് ഹുദവി, അബ്ദുല് വഹാബ്
ഹൈതമി

മറുപടി
********************

അല്ലാഹുവിന്റെ തിരുനാമത്തില്, അവനാണ്സര്വ്വസ്തുതിയും,
പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്
അല്ലാഹുവിന്റെ അനുഗ്രഹങ്ങള്
വര്ഷിച്ചുകൊണ്ടിരിക്കട്ടെ.
ബുദ്ധിക്കോ ശരീരത്തിനോ ബുദ്ധിമുട്ട്
വരുത്തുന്നവയൊക്കെ നിഷിദ്ധമാണെന്നാണ്
ശരീഅതിന്റെ പൊതുവായ
നിയമം. ശരീരത്തിനോ ബുദ്ധിക്കോ ബുദ്ധിമുട്ടുണ്ടാക്കുന്ന
കല്ല്, മണ്ണ്, വിഷം തുടങ്ങിയവ
എല്ലാ വസ്തുക്കളും എത്ര
കുറച്ചാണെങ്കിലും നിഷിദ്ധമാണ്
(ഫത്ഹുല്മുഈന് )
അപ്പോള്
പുകവലി കാരണം ഏതെങ്കിലും തരത്തില്
ബുദ്ധിമുട്ടുണ്ടാകുന്നുണ്ടെങ്കില്
കര്മ്മശാസ്ത്ര വീക്ഷണ പ്രകാരം അത്
നിഷിദ്ധവും കുറ്റകരവുമാണ്.
നിലവിലെ സാഹചര്യത്തില്
പുകവലിയെ വിലയിരുത്തുമ്പോള്
പൊതുവില് അത് നിഷിദ്ധമാണ് എന്ന്
തന്നെ പറയേണ്ടിവരും.
പുകവലി ഉല്പന്നങ്ങളുടെ ഉപയോഗം മാരകമായ
അസുഖങ്ങള്ക്ക് വഴിയൊരുക്കുമെന്നത്
ഇന്ന് ഏറെ വ്യക്തമാണല്ലോ.
ഇന്ന് സമൂഹത്തെ ബാധിച്ച വിപത്താണ്
പുകവലി. കോടിക്കണക്കിന് രൂപ
പ്രതിദിനം ഇതിന്
വേണ്ടി ചെലവഴിക്കപ്പെടുന്നു. ദാരുണമായ
മരണങ്ങള്ക്കും മാരകമായ
അസുഖങ്ങള്ക്കും പുകവലിയുടെ അമിതോപയോഗം കാരണമായിട്ടുണ്ട്.
1964-2004 കാലയളവില് 12 മില്യണ്
മരണം പുകവലി കാരണമായി സംഭവിച്ചിട്ടുണ്ടെന്ന്
കണക്കുകള് സാക്ഷ്യപ്പെടുത്തുന്നു.
ചിലര്ക്ക് മാത്രം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു
ചെടി ഭക്ഷിക്കുന്നതിനെക്കുറിച്ച്
മഹാനായ ഇബ്നുഹജര് (റ)നോട് ഒരാള്
ചോദിച്ചു. പുതുതായി വന്ന
ഇതിനെക്കുറിച്ച് പഠനം നടത്തിയ
ശേഷം മഹാനവര്കള്
ഇങ്ങനെ മറുപടി കൊടുത്തു: ബുദ്ധിമുട്ടുളളവന്
അത്
നിഷിദ്ധവും അല്ലാത്തവന്അനുവദനീയവുമാണ്.
(ഫതാവാ)
പുകവലി ഒരാള്ക്ക്
വ്യക്തിപരമായി ബുദ്ധിമുട്ടുണ്ടാക്കും എന്ന്
ഉറപ്പായാല് തീര്ച്ചയായും അത്
അയാള്ക്ക് ഹറാം തന്നെയാണെന്ന് ഇതില്
നിന്ന് മനസ്സിലാക്കാവുന്നതാണ്.
നല്ല സാധനങ്ങളൊക്കെ (ത്വയ്യിബാത്)
അവര്ക്ക് ഹലാലാക്കുകയും ചീത്ത
കാര്യങ്ങളെ (ഖബാഇസ്) അവര്ക്ക്
നിഷിദ്ധമാക്കുകയും ചെയ്യുന്ന
പ്രവാചകരെ പിന്തുടരുന്നവര് എന്ന സൂറുതല്
അഅ്റാഫിലെ സൂക്തത്തിന്റെ വെളിച്ചത്തിലും പല
പണ്ഡിതരും പുകവലിയെ നിഷിദ്ധമാക്കുന്നുണ്ട്.
സാമാന്യ
ബുദ്ധിയുള്ളവരൊക്കെ പുകവലിയെ ത്വയ്യിബാതിന്റെ ഗണത്തില്
ഉള്പ്പെടുത്തുകയില്ലെന്നും ഖബാഇസിന്റെ ഗണത്തിലേ ഉള്പ്പെടുത്തൂവെന്നതും വ്യക്തമാണല്ലോ.
സ്വയം പുകവലിക്കുന്നവരും തങ്ങളുടെ മക്കളെ അത്
ചെയ്യുന്നതില്നിന്ന്
പിന്തിരിപ്പിക്കുന്നതും വിരോധിക്കുന്നതും അത്
മോശമാണെന്ന്
സ്വയം അംഗീകരിക്കുന്നുവെന്നതിന്റെ തെളിവ്
തന്നെയാണ്. ചുരുക്കത്തില്
പുകവലി നിരുല്സാഹപ്പെടുത്തപ്പെടേണ്ടതും മോശമായ
വസ്തുക്കളുടെ ഗണത്തില്
എണ്ണപ്പെടേണ്ടതും തന്നെയാണ്.
വ്യക്തിപരമായി അത്
ഉപദ്രവമുണ്ടാക്കുന്നുവെന്ന് വരുന്ന
സാഹചര്യത്തില് അത് ഉപയോഗിക്കല്
ഹറാം തന്നെയാണ്.
നല്ലത് ചെയ്യാനും തിന്മ വെടിയാനും നാഥന്
തുണക്കട്ടെ.

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.

posted by Navas Jane

ആറ്റ്നോറ്റുണ്ടായ ഖിലാഫത്ത്.
-----------------------------------------
ഖിലാഫത്ത് എന്ന് കേട്ടാല്‍ പാശ്ചാത്യ ശക്തികളുടെ നട്ടെല്ലിലൂടെ ഒരു കൊള്ളിയാന്‍ മിന്നും. കഴിഞ്ഞ നാല് നൂറ്റാണ്ടുകളായി ഇത്തരമൊരു സ്റ്റേറ്റ് ഉണ്ടാവാതിരിക്കാനാണ് അവര്‍ ആളും അര്‍ത്ഥവും കൊണ്ട് കൊന്നും ചത്തും കൊലവിളിച്ചും തല കുത്തി നിന്ന് ശ്രമിച്ചു കൊണ്ടിരുന്നത്.
ഖിലാഫത്ത് എന്താണെന്ന് അറിയാത്തവര്‍ക്കായി ഒരു ചെറു വിവരണം. അതിരുകളോ, ദേശീയതയോ, ഗോത്രീയതയോ, വംശീയതയോ ഇല്ലാത്ത ഒരു ആഗോള ഇസ്ലാമിക് സ്റ്റേറ്റ് ആണ് ഖിലാഫത്ത്. അവിടെ പാസ്പ്പോര്‍ട്ട് വിശ്വാസം മാത്രമാണ്. പ്രവാചകന് ശേഷം അബൂബക്കര്‍, ഉമര്‍ (റ അ) തുടങ്ങിയ നാല് ഖലീഫമാരും, ഒരു ചെറിയ ഇടവേളക്ക് ശേഷം ഉമര്‍ ബിന്‍ അബ്ദുല്‍ അസീസും കാഴ്ചവെച്ച ഭരണ മാതൃകയിലേക്കുള്ള ഒരു തിരിച്ചു പോക്ക് മുസ്ലിംകള്‍ക്ക് എന്നും ഒരു യൂഫോറിയ ആണ്. പശ്ചിമേഷ്യയില്‍ ഒരു പ്രശ്നമുണ്ടായാല്‍ തുര്‍ക്കി പ്രധാനമന്ത്രിയോട് ഖിലാഫത്ത് പ്രഖ്യാപിക്കാന്‍ ഓണ്‍ലൈനിലൂടെ ആവശ്യപ്പെടാറുണ്ട് അറബി യുവാക്കള്‍. എന്‍റെ ഓണ്‍ലൈന്‍ ജീവിതത്തില്‍ ഏറ്റവുമധികം ജനങ്ങള്‍ ഉര്‍ദോഗാനോട് ഖലീഫയാവാന്‍ ആവശ്യപ്പെട്ടത് രണ്ടവസരത്തിലാണ്. ഒന്ന് ശിമോന്‍ പെരസിനോട് ദേവോസിലെ ലോക സാമ്പത്തിക ഉച്ചകോടിയില്‍ വെച്ച് അദ്ദേഹം മുഖത്ത് നോക്കി "നിനക്ക് കുഞ്ഞുങ്ങളെ കൊല്ലാന്‍ നല്ലവണ്ണം അറിയാം, നിങ്ങള്‍ വയസ്സനാണ്, ചെയ്ത് പോയ കുറ്റകൃത്യങ്ങളുടെ കുറ്റബോധമാണ് നിങ്ങളുടെ ശബ്ദം ഉയര്‍ത്തുന്നത്" എന്ന് പറഞ്ഞപ്പോഴും, ഗാസയിലേക്ക് നവി മര്‍മ്മര എന്ന കപ്പലയച്ച് ഉപരോധം പൊളിക്കാന്‍ ശ്രമിച്ചപ്പോഴുമാണ്. എന്നാല്‍ ഉര്‍ദുഗാന് ഖലീഫയാവാനുള്ള മൂഡ്‌ ഉണ്ടായിരുന്നില്ല.
ഒടുവില്‍ നൂറ്റാണ്ടുകള്‍ കാത്തിരുന്ന ഖലീഫ ഇറാക്കിലെയും സിറിയയിലെയും രക്തപ്പുഴകളില്‍ നിന്ന് സ്വയം ഉയര്‍ന്നു വന്നു. ഇബ്രാഹിം അവാദ് അല്‍ ഖുറൈഷി എന്ന അബൂബക്കര്‍ അല്‍ ബഗ്ദാദി സമര്‍പ്പിച്ചത് കുറ്റമറ്റ ഒരു സീവി ആയിരുന്നു. ഖലീഫമാരെപ്പോലെ കണ്ണഞ്ചിപ്പിക്കുന്ന യുദ്ധ വിജയങ്ങള്‍. ഖാലിദ് ബിന്‍ വലീദിനെ അനുസ്മരിപ്പിക്കുന്ന തരത്തില്‍ അമേരിക്കന്‍ പരിശീലനവും ആയുധങ്ങളും കിട്ടിയ മുപ്പതിനായിരം സൈന്യത്തെ വെറും മണിക്കൂറുകള്‍ കൊണ്ട് എണ്ണൂറു പേര്‍ ആധികാരികമായി അടിയറവ് പറയിച്ച അത്ഭുതം. അമീര്‍ ആവട്ടെ ഖുറൈഷിയും, പ്രവാചക പരമ്പരയില്‍ പെട്ടവനും. തന്‍റെ ഗോത്രവും അതിലെ ഏതാനും ആയിരം പേരും എന്ന് മാത്രം ചിന്തയുള്ള അടിമുടി ഗോത്ര സ്വഭാവമുള്ള അശാഇറുകളും, നക്ഷബന്ദി സൂഫികളും, അറബ് ദേശീയതയില്‍ അഭിരമിക്കുന്ന സോഷ്യലിസ്റ്റുകളായ ബഅസികളും ബാഗ്ദാദി പട തെളിച്ചു വന്നപ്പോള്‍ പിന്നില്‍ അണിനിരന്നു. പത്രസമ്മേളനം നടത്തുന്നത് മാത്രം ജോലിയാക്കിയ ഇറാക്കിലെ സുന്നികളുടെ പണ്ഡിത സഭ ഹൈഅത്തുല്‍ ഉലമാഇല്‍ മുസ്ലിമൂനും പിന്നില്‍ അണിനിരന്ന് ഇപ്പോള്‍ നടക്കുന്നത് ഒരു ജനകീയ വിപ്ലവമാണെന്ന് പ്രഖ്യാപിച്ചു.
അപ്പോഴാണ് നാടകീയമായി ഖിലാഫത്ത് പ്രഖ്യാപിക്കപ്പെടുന്നത്. ISIL ല്‍ നിന്നും തികച്ചും വിഭിന്നമായ ലക്ഷ്യങ്ങളുള്ള പോരാട്ട ഗ്രൂപ്പുകള്‍ മുറുമുറുക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ ഇവര്‍ക്ക് ഇതിനെന്ത് യോഗ്യത എന്ന് ചോദിക്കാന്‍ തുടങ്ങി. ഖിലാഫത്ത് പ്രഖ്യാപിച്ചിട്ട് രണ്ടു ദിവസം കഴിഞ്ഞിട്ടും സിറിയയിലെ റിബല്‍ മിലീഷ്യകള്‍ ഭൂരിഭാഗവും അനുസരണ പ്രതിജ്ഞ ചെയ്തിട്ടില്ല. അമേരിക്കന്‍, ഗള്‍ഫ് ഏകാധിപതികളുടെ പിന്തുണയുള്ള ഫ്രീ സിറിയന്‍ ആര്‍മിയും, ജൈഷ് അല്‍ ഇസ്ലാമിയും ഈ ഖിലാഫത്തിനെ അംഗീകരിക്കില്ല എന്ന് പ്രഖ്യാപിച്ചു. അല്‍ഖായിദയുടെ ചില അംഗങ്ങള്‍ അംഗീകരിച്ചു എന്നല്ലാതെ നേതാവ് ഐമന്‍ സവാഹിരി ഇതുവരെ മിണ്ടിയിട്ടില്ല (അല്‍ഖായിദയുടെ അടിസ്ഥാന ലക്ഷ്യമാണ്‌ ഇന്നലെ വന്ന ദൌല ചുളുവില്‍ ഹൈജാക്ക് ചെയ്തത്)
ഇന്നലെ സ്വയം പ്രഖ്യാപിത ഖലീഫ ഇബ്രാഹിം ലോകമാകെയുള്ള കൊക്കെഷ്യന്‍, ഇന്ത്യന്‍, യൂറോപ്യന്‍, അറബ്, ചൈനീസ്, യെമനി, ആഫ്രിക്കന്‍ തുടങ്ങി സകല മുസ്ലിംകളോടും പുതിയ രാജ്യത്തേക്ക് കുടിയേറാനും ഇസ്ലാമിക ആഗോള രാഷ്ട്ര നിര്‍മ്മാണത്തില്‍ പങ്കാളികളാവാനും അഭ്യര്‍ഥിച്ചു ഇന്റര്‍നെറ്റില്‍ വിളംബരം ഇറക്കി.
"O Muslims everywhere, glad tidings to you and expect good. Raise your head high, for today – by Allah’s grace – you have a state and khilāfah, which will return your dignity, might, rights, and leadership. It is a state where the Arab and non-Arab, the white man and black man, the easterner and westerner are all brothers. It is a khilāfah that gathered the Caucasian, Indian, Chinese, Shāmī, Iraqi, Yemeni, Egyptian, Maghribī
(North African), American, French, German, and Australian. Allah brought
their hearts together, and thus, they became brothers by His grace, loving each other for the sake of Allah, standing in a single trench, defending and guarding each other, and sacrificing themselves for one another. Their blood mixed and became one, under a single flag and goal, in one
pavilion, enjoying this blessing, the blessing of faithful brotherhood."

ഗംഭീരം!! പക്ഷേ അല്ലെങ്കില്‍ തന്നെ മതപരം എന്നതിലുപരി രാഷ്ട്രീയ മേധാവിത്വത്തിനും എണ്ണക്കും വേണ്ടിയുള്ള ജീവന്മരണ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഗോത്രങ്ങളും ബഅസ് പാര്‍ട്ടിയും അടങ്ങുന്ന അതിശക്തമായ ദേശീയ ബോധവുമുള്ള ഇറാക്കികള്‍ എങ്ങനെ ഇതംഗീകരിക്കും? ഖിലാഫത്ത് എന്ന് കേട്ടാല്‍ ഞെട്ടിത്തരിക്കേണ്ട പാശ്ചാത്യ ശക്തികള്‍ കരുതലോടെ എന്നാല്‍ പുറത്തേക്ക് ഭയമൊട്ടുമില്ലാതെ പ്രതികരിച്ചതിനു കാരണം മറ്റൊന്നുമല്ല. അറബികള്‍ ഒരു ഖിലാഫത്ത് ഉള്‍കൊള്ളാനുള്ള മാനസികാവസ്ഥയിലല്ല എന്നവര്‍ക്ക് നന്നായി അറിയാം. ജാഹിലിയ്യ കാലഘട്ടത്തെക്കാള്‍ മോശമായ അവസ്ഥയിലാണ് അവരുടെ പുരാതനമായ പ്രാദേശിക ഗോത്രീയതയും ആധുനികമായ ദേശീയത എന്ന പേരില്‍ അറിയപ്പെടുന്ന ഗോത്രീയതയും. ഏകാധിപതികളായ അറബ് ഭരണാധികാരികള്‍ ഖിലാഫത്തിനെതിരെ ഇന്നലെ വരെ തങ്ങളുടെ ശത്രുവായിരുന്ന വിഭാഗങ്ങള്‍ക്ക് വരെ ബില്ല്യണ്‍ കണക്കിന് ഡോളര്‍ നല്‍കാന്‍ തുടങ്ങി. ഭൂഗോളത്തിലെ ഏറ്റവും പുതിയ രാജ്യത്തിന്‍റെ പടയാളികള്‍ ബാഗ്ദാദ് വളഞ്ഞാല്‍ സിറിയയിലെ ബഷ്ശാരുള്‍ ആസദും ഇറാനിലെ ഖുമൈനികളും ഗള്‍ഫ്, വടക്കേ ആഫ്രിക്കന്‍ ഏകാധിപതികളും ഇസ്രയേലും ഭായി ഭായി ആയി ബിരിയാണി തിന്നുന്ന "മഹനീയമായ" കാഴ്ച നമുക്ക് കാണാം. 
നടക്കാന്‍ പോവുന്നത് ISIL എന്ന പേരില്‍ അറിയപ്പെട്ട പുതിയ ഖിലാഫത്തിലെ അംഗങ്ങളും ലോകത്തുള്ള ബാക്കിയുള്ള എല്ലാ ശക്തികളും തമ്മില്‍ നടക്കാന്‍ പോവുന്ന രക്തരൂക്ഷിതമായ യുദ്ധമാണ്. അതിന്‍റെ ഫലം ആരും പ്രതീക്ഷിച്ചത് പോലെയായിരിക്കില്ല എന്നുറപ്പാണ്. ബാഗ്ദാദിയുടെ ഖിലാഫത്ത് നശിപ്പിക്കപ്പെട്ട യുദ്ധ ഭൂമിയിലെ രക്തം ഉണങ്ങുന്നതിന് മുന്‍പ് തന്നെ കൂടുതല്‍ ശക്തമായ ഒരു ആഗോള മൂമെന്റ്റ് വരും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല.
ഭാവി കൂടുതല്‍ ഇരുളടഞ്ഞതായി മാറിക്കൊണ്ടിരിക്കുന്നു.

മരുഭൂമിയിൽ നിന്നൊരു ഹീറോ..

posted by  Noushad Kakkad Mk

മരുഭൂമിയിൽ നിന്നൊരു ഹീറോ..

80 വർഷങ്ങൾക്കു മുന്പ് അമേരിക്കയിൽ ഒരു ബിൽ വന്നു. ‘സന്പൂർണ്ണ മദ്യ നിരോധനം’. നിയമം നടപ്പിലാക്കാൻ സർക്കാർ ഉത്തരവിട്ടു. പോലീസ് നിയമപാലനത്തിന് രംഗത്തെത്തി. മദ്യപിക്കുന്നവരെയും മദ്യം വിൽക്കുന്നവരെയും തടവിലിടാൻ തുടങ്ങി. നിയമം നടപ്പിലാക്കാൻ മില്ല്യൺ കണക്കിന് ഡോളറുകളും ചെലവഴിച്ചു. പതിനായിരക്കണക്കിന് മദ്യപന്മാരെ കൊണ്ട് അമേരിക്കൻ ജയിലുകൾ നിറഞ്ഞു. പതിനായിരകണക്കിന് ആളുകൾ നിയമപാലനത്തിൻറെ പേരിൽ കൊല്ലപ്പെട്ടു. എന്നിട്ടും ജനങ്ങൾ കുടി നിർത്തിയില്ല. ഒടുവില് നാല് വർഷങ്ങൾക്കു ശേഷം ശക്തമായ ഭരണസംവിധാനമുള്ള അമേരിക്കൻ ഭരണകൂടം മദ്യപന്മാർക്ക് മുന്പിൽ മുട്ടുകുത്തി. ബിൽ പിൻവലിച്ചു. അമേരിക്കയിൽ വീണ്ടും മദ്യം അനുവദനീയം !!!

ഇനി നിങ്ങൾ 1400 വർഷങ്ങൾകു മുന്പ് മദീനയിലെക്കൊന്നു എത്തി നോക്കുക. അവിടെയതാ പ്രവാചകൻ മുഹമ്മദ് മദ്യം നിരോധിച്ചു കൊണ്ട് ഉത്തരവിടുന്നു. ഉത്തരവ് കേൾക്കേണ്ട താമസം ജനം തങ്ങളുടെ കയ്യിലുള്ള മദ്യസംഭരണികൾ മുഴുവനും ഒഴുക്കിക്കളയുന്നു. മദീനയുടെ മണൽതരികളിലൂടെ മദ്യം പുഴപോലെ ഒഴുകി. നിയമം നടപ്പിലാക്കാൻ പോലീസ് സംവിധാനങ്ങളില്ല. തോക്കും പീരങ്കിയും ഉപയോഗിച്ചില്ല. ഒരു ദിനാർ പോലും ചെലവഴിച്ചുമില്ല. പക്ഷെ പ്രവാചകൻറെ ഒരൊറ്റ വാക്കിൽ മദ്യം നിരോധിക്കപ്പെട്ടു. മദ്യം ഒഴിച്ചുകൊണ്ടിരുന്ന അനസ് എന്ന സഹാബി ഉത്തരവ് കേട്ടതും മദ്യച്ചഷകം ദൂരേക്ക് വലിച്ചെറിഞ്ഞു, മദ്യം കുടിച്ചുകൊണ്ടിരുന്നവർ ഉത്തരവ് കേട്ടതും തുപ്പിക്കളഞ്ഞു… അതെ, സന്പൂർണ്ണ മദ്യനിരോധനം !! “ഞാൻ മരിച്ചാൽ എൻറെ ശവം മുന്തിരി വള്ളിയുടെ ചുവട്ടിൽ കുഴിച്ചിടണം, അങ്ങനെ അതിൻറെ ലഹരി എനിക്കാസ്വദിക്കാമല്ലോ” എന്ന് പറഞ്ഞിരുന്ന ആ ജാഹിലിയ്യാ(അരാജക) സമൂഹത്തെ “ഞാൻ മദ്യം ഒഴിച്ചിടത്ത് വളർന്ന പുല്ലു തിന്ന എൻറെ ആടിൻറെ പാലുപോലും ഇനിയെനിക്ക് വെറുപ്പാണ്” എന്ന് പറയാൻ മാത്രം പരിവർത്തനം ഉണ്ടാക്കിയ പ്രവാചകൻ.. ലോകത്ത് അദ്ദേഹത്തോളം പരിവർത്തനം ഉണ്ടാക്കിയ ഒരു മനുഷ്യനും ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മുന്നൂറോളം ബിംബങ്ങളെ ആരാധിച്ചിരുന്ന ഒരു സമൂഹത്തെ പ്രവാചകൻ കറകളഞ്ഞ ഏകദൈവവിശ്വാസികളാക്കി മാറ്റി. വ്യഭിചാരം നിറഞ്ഞുനിന്നിരുന്ന ഒരു സമൂഹത്തിൽ നിന്നാണ് ആദ്യരാത്രിയിൽ മണിയറയിൽ നിന്നും പോർക്കളത്തിലേക്ക് ഇറങ്ങിയോടിയ ഹൻളലയെ പോലുള്ളവരെ പ്രവാചകൻ സൃഷ്ടിച്ചത്. നഗ്നത കളിയാടിയിരുന്ന ഒരു സമൂഹം, ആണും പെണ്ണും നഗ്നരായി കഅ്ബ പ്രദക്ഷിണം ചെയ്തിരുന്ന ഒരു സമൂഹം, അവരെയാണ് പ്രവാചകൻ ശരീരംമുഴുവൻ മറയ്ക്കുന്നവരാക്കി മാറ്റിയത്. അതെ, വ്യഭിചാരവും കൈക്കൂലിയും പലിശയും മാരണവും കള്ളക്കച്ചവടവും എന്നുവേണ്ട എല്ലാ തിന്മകളും അദ്ദേഹം നിരോധിച്ചു.

പെൺകുട്ടികൾ ജനിച്ചാൽ ജീവനോടെ കുഴിച്ചുമൂടിയിരുന്ന സമൂഹത്തെക്കൊണ്ട് “പ്രവാചകരേ, എൻറെ ഭാര്യ ഗർഭിണിയാണ്, പെൺകുഞ്ഞാവാൻ പ്രാർഥിക്കണേ” എന്ന് പറയുന്നവരാക്കി മാറ്റിയ പ്രവാചകൻ. പെൺഭ്രൂണഹത്യകൾ ദിവസേന ശരാശരി ആയിരക്കണക്കിനു നടക്കുന്ന നാടുകളിൽ കഴിയുമോ അദ്ദേഹം കൊണ്ടുവന്നത് പോലുള്ള ഒരു പരിവർത്തനം സാധ്യമാക്കാൻ? സ്ത്രീയെ രണ്ടാംതരമായി മാത്രം കണ്ടിരുന്ന ഒരു സമൂഹത്തോട് “ഇഹലോകത്തെ വിഭവങ്ങളിൽ ഏറ്റവും ശ്രേഷ്ടം സൽവൃത്തയായ സ്ത്രീയാണെന്ന്” പറഞ്ഞ പ്രവാചകൻ സ്ത്രീകളിൽനിന്ന് ആയിഷയും സഫിയ്യയെയും പോലുള്ള നേതൃത്വങ്ങളെ ഉയർത്തിയെടുത്തു.
അടിമകളെ നാൽക്കാലികളെപോലെ കണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നു പ്രവാചകൻറെ മുന്പ്. അവകാശങ്ങൾ നിഷേധിക്കപ്പെട്ട മൃഗതുല്യരായി കരുതിയിരുന്ന ആ അടിമകളിൽ നിന്നാണ് ബിലാലിനെയും അമ്മാറിനെയും പോലുള്ള നേതാക്കന്മാരെ പ്രവാചകൻ ഉണ്ടാക്കിയെടുത്തത്. ഉന്നതകുലജാതരും ധനികരുമായിരുന്ന അബുബക്കറിനെയും ഉസ്മാനെയും പോലുള്ള തൻറെ ശിഷ്യന്മാർക്കൊപ്പം അടിമകളെയും പ്രവാചകൻ ഒപ്പം ഇരുത്തി. അബുബക്കറും ഉമറുമടങ്ങുന്ന ഒരു സൈന്യത്തിന് ഉസാമ എന്ന കറുത്ത അടിമയെ സേനാധിപനാക്കിക്കൊണ്ട് പ്രവാചകൻ ഞെട്ടിച്ചത് ചരിത്രത്തെ തന്നെയാണ്. മക്ക പ്രവാചകന് മുന്നിൽ കീഴടങ്ങിയപ്പോൾ ഖുറൈശികളുടെ അഭിമാന സ്തംഭം ആയ കഅ്ബക്ക് മുകളിൽ കയറി ബാങ്ക് കൊടുക്കാൻ പ്രവാചകൻ നിയോഗിച്ചത് കറുത്തവനായ, എത്യോപ്യക്കാരനായ, അടിമയായിരുന്ന ബിലാലിനെയാണ്. കഅ്ബക്ക് മുകളിൽ കയറാന് ബിലാലിന് തൻറെ തോൾ കാണിച്ചുകൊടുത്തു കൊണ്ട് “എൻറെ തോളിൽ ചവിട്ടിക്കയറു ബിലാൽ” എന്നുപറഞ്ഞ് സാമൂഹികസമത്വം വിളംബരം ചെയ്തു പ്രവാചകൻ.

ഇന്നത്തെ രാഷ്ട്രീയപാർട്ടികളെപ്പോലെ നിസ്സാര കാര്യങ്ങൾക്ക് യുദ്ധം ചെയ്തിരുന്ന ഗോത്രവൈരാഗ്യം നിറഞ്ഞുനിന്ന ഒരു സമൂഹമായിരുന്നു പ്രവാചകനിയോഗത്തിന് മുന്പ്. എന്നാൽ ശേഷമോ, ഒരു യുദ്ധത്തിൽ മുറിവേറ്റു മരണാസന്നനായി ദാഹിച്ചവശനായി കിടക്കുന്ന യോദ്ധാവിനു വെള്ളം കൊടുത്തപ്പോൾ തൻറെ അടുത്ത് ദാഹിച്ചവശനായി കിടക്കുന്ന മറ്റൊരു യോദ്ധാവിനെ നോക്കി “ആദ്യം എൻറെ സഹോദരന് വെള്ളം കൊടുക്കൂ, എന്നിട്ട് മതി എനിക്ക്” എന്ന് പറയുന്ന സാഹോദര്യത്തിൻറെ ഉത്തമമാതൃകകളായ മനുഷ്യർ.. പ്രവാചകനല്ലാതെ ആർക്കെങ്കിലും ഇതുപോലൊരു പരിവർത്തനം കൊണ്ടുവരാൻ സാധിച്ചിട്ടുണ്ടോ? ഉക്കാള് ചന്തയിലെ ഗുസ്തിപിടിത്തക്കാരനും മദ്യപനും സത്യനിഷേധിയുമായിരുന്ന ഉമർ ഇബ്നുൽ ഖത്താബിനെ “യുഫ്രട്ടീസിൻറെ തീരത്ത് ഒരു പെണ്ണാട് കൂട്ടംതെറ്റിപ്പോയാൽ പോലും ഞാൻ അതിന് ഉത്തരം പറയേണ്ടി വരുമല്ലോ” എന്ന് പറഞ്ഞു വിലപിച്ച സൂക്ഷ്മതയുള്ള നീതിമാനായ ഭരണാധികാരിയായ ഖലീഫ ഉമർ ആക്കി മാറ്റിയ പ്രവാചകൻ. ഈ ഉമറിൻറെ ഭരണം ആണ് പിന്നീട് നെപ്പോളിയനും ഗാന്ധിജിയും പോലും ആഗ്രഹിച്ചത്. ഒരു പ്രവാചകശിഷ്യൻ പോലും ലോകത്തിന് ഉത്തമമാതൃകയാവുന്നു. പ്രാകൃതരും ഇടയന്മാരും ആയിരുന്ന അറബികളെ നാല് ഉപഭൂഘണ്ഡങ്ങൾ അടക്കി ഭരിക്കുന്നവരാക്കി മാറ്റിയ പ്രവാചകൻ. നിരക്ഷരരായ ഒരു ജനതയെക്കൊണ്ട് ലോകത്തിനു പുതിയ നാഗരികതയും ശാസ്ത്രശാഖകളും പഠിപ്പിച്ചുകൊടുത്ത പ്രവാചകൻ. മക്കയുടെ അജ്ഞതയിൽ മരുഭൂമിയുടെ ചുട്ടുപൊള്ളുന്ന മണൽതിട്ടയിൽ പിറന്ന ഒരു അനാഥബാലൻ എങ്ങനെയാണ് ലോകത്തെ മാറ്റിമറിച്ചത് എന്ന് കാണുക. അറേബ്യയുടെ കിരീടം വെക്കാത്ത ഭരണാധികാരിയായിട്ടു കൂടി ഒരു അംഗരക്ഷകരെ പോലും വയ്ക്കാതെ കുടിലിൽ കഴിഞ്ഞുകൊണ്ട് ഭരണാധികാരികൾക് ഉത്തമമാതൃക കാട്ടിയ മാനവരാശിയുടെ നേതാവ്.

വെറും ഇരുപത്തിമൂന്നു വർഷത്തെ തൻറെ പ്രവാചകജീവിതം കൊണ്ട് അദ്ദേഹം ലോകത്ത് വരുത്തിയ മാറ്റങ്ങളുടെ ചെറിയൊരു ഭാഗം മാത്രമാണ് മുകളിൽ വിവരിച്ചത്. ഇന്നത്തെപ്പോലെ ഫോണും മറ്റു മീഡിയകളും ഒന്നുമില്ലാത്ത കാലമാണെന്നും ഓർക്കുക. ഇനി പറയൂ. അദ്ദേഹത്തിൻറേതിന് തുല്ല്യമായ മാറ്റങ്ങൾ കൊണ്ടുവന്ന, അല്ലെങ്കിൽ അതിൻറെ ഒരംശമെങ്കിലും പരിവർത്തനം സാധ്യമാക്കിയ ഒരാളുടെ പേരെങ്കിലും ഉദാഹരണ സഹിതം പറയാൻ കഴിയുമോ? ലോകത്തെ സ്വാധീനിച്ച നൂറു വ്യക്തിത്വങ്ങളെ കുറിച്ചുള്ള തൻറെ പുസ്തകത്തിൽ നബിയുടെ പേരാണ് മൈക്കൽ എച്ച് ഹാർട്ട് ഒന്നാമതായി തെരഞ്ഞെടുത്തത്. നബിയുടെ ആദർശം പിൻപറ്റാത്ത കാർലൈൽ, ഗാന്ധിജി, ലാമാർട്ടിൻ എന്നിവർ പോലും അദ്ദേഹത്തെ വാനോളം പുകഴ്ത്തുന്നത് കാണുക. “സ്വന്തം കൈകൊണ്ടു തുന്നിയ വസ്ത്രങ്ങൾ ധരിച്ചിരുന്ന ഈ മനുഷ്യൻ അനുസരിക്കപ്പെട്ടതു പോലെ ലോകത്ത് കിരീടം വെച്ച ഒരു ചക്രവർത്തിയും അനുസരിക്കപ്പെട്ടിട്ടില്ല. പരുഷവും കർക്കശവുമായ പരിശോധനയുടെ 23 വർഷങ്ങൾകുള്ളിൽ, ഞാൻ തേടിയ ഒരു യഥാർത്ഥ ഹീറോയെ ഞാൻ കണ്ടെത്തുന്നു.”.(തോമസ് കാർലൈൽ)
വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയുന്നത ി നും അപ്പുറത്താണ് അദ്ദേഹത്തിൻറെ മഹത്വം. കേട്ടിരുന്നു, നബി മുത്താണെന്ന്. അല്ല.. നബി മുത്തല്ല, മുത്തുരത്നമാണ്

നല്ല നാള്‍ വരവായി.... പക്ഷെ ആര്‍ക്ക്‌ ?

നല്ല നാള്‍ വരവായി!!!! ....... ശുഭ ദിനങ്ങള്‍ വരവായി!!!!! ...... ഹോ എന്തൊരു ബഹളമായിരുന്നു... നല്ല നാള്‍ വരുമെന്ന് ഉറപ്പായി... പക്ഷെ അത് ആര്‍ക്കെന്ന് മാത്രം ഇനി നോക്കിയാല്‍ മതി . മോഡി വരുന്നതോട് കൂടി പൊതു ജനം ഒരുപാടു പ്രതീക്ഷ വച്ചതായിരുന്നു. അയാളെ എതിര്‍ത്തവര്‍ പോലും രഹസ്യമായി പറയുന്നുണ്ടായിരുന്നു - " ചിലപ്പോള്‍ അയാള്‍ നല്ല ഭരണം കാഴ്ച വെക്കും" എന്ന്. പക്ഷെ പ്രതീക്ഷകളെ അസ്ഥാനത്താക്കി കാര്യങ്ങള്‍ തകിടം മറിയുന്ന കാഴ്ചയാണ് കണ്ടു വരുന്നത്. പാവങ്ങളുടെ വയറ്റത്തടിച്ചു കൊണ്ട് വിലക്കയറ്റം രൂക്ഷമാക്കാന്‍ ഉതകുന്ന എല്ലാ പണികളും തുടങ്ങി. ട്രെയിനിലെ പുകയെക്കാള്‍ ഇപ്പോള്‍ അതില്‍ യാത്ര ചെയ്യുന്നവരുടെ നെഞ്ചില്‍ ആണ് പുകയുന്നത്. അത്രയും കൂടി യാത്രാക്കൂലി. അപ്പോള്‍ പറഞ്ഞു സൗകര്യം വര്‍ധിപ്പിക്കാന്‍ ആണെന്ന്. തുടര്‍ന്ന് പഞ്ചസാരയും കൂടി കൈപ്പടിച്ചു. കുത്തനെ വിലകൂട്ടി ചായക്കടക്കാരന്‍ തന്നെ ചായക്കടക്കാരുടെ കരണത്തടിച്ചു.
30/06/2014
                                                           മോഡി വന്നാല്‍ പെട്രോള്‍ വിലനിയന്ത്രണം കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയും  എന്നൊക്കെ വീമ്പ്‌ അടിച്ചു നടന്നിട്ട് ഒരു ചുക്കും നടന്നില്ലെന് മാത്രമല്ല പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് വില കുത്തനെ കൂടി കൊണ്ടിരിക്കുന്നു. എങ്ങനെയാണ് മോഡിക്ക് കുത്തകകളുടെ കയ്യില്‍ നിന്നും എടുത്ത് കളയാന്‍ സാധിക്കുക. വികസനം മുഘമുദ്ര ആക്കിയ മോഡി സര്‍കാരിന് ഈ കുത്തക മുതലാളിമാര്‍ ഇല്ലാതെ എങ്ങനെ വികസിപിക്കാന്‍ സാധിക്കും. വോട്ട് ചെയ്യാന്‍ മാത്രം പാവങ്ങളും അതിനു ശേഷം കുത്തകകളുടെ പണിയാളുകള്‍ ആയി മാറുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാറിനെകാള്‍ അതപതിച്ച ഭരണത്തിലേക്ക് ആണ് മോഡി സര്‍ക്കാര്‍ പാഞ്ഞടുക്കുന്നതു.
                                            
  സ്വിസ് ബാങ്കിലെ കള്ളപ്പണം തിരിച്ചു കൊണ്ട് വന്നു ഇന്ത്യയെ അമുല്‍ കുടിപിച്ചു പരിപോഷിപ്പിക്കും എന്ന് പറഞ്ഞു ഇതും പാഴ്വാക്കായി. എല്ലാ അയല്‍രാജ്യങ്ങളിലെയും ഭരണകര്‍ത്താക്കളും ഒത്തു ചേര്‍ന്ന് ഒരു വന്‍ മാറ്റം ഉണ്ടാക്കാനാണ് മോഡിജിയുടെ പ്ലാന്‍ എന്ന് ചിന്തിച്ചവര്‍ക്കും തെറ്റി. ശ്രിലങ്കയിലെ ഇന്ത്യന്‍ തടവുകാരെ ഇറക്കി കൊണ്ട് വന്നപ്പോള്‍ എല്ലാരും ഒന്ന് ഞെട്ടിയെങ്കിലും സമുദ്ര അതിര്‍ത്തി ലഘിചെന്നു പറഞ്ഞു ശ്രിലങ്ക വീണ്ടും ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നു.
                                      
   ചെറിയൊരു ഗുജറാത്ത്‌ പോലും നേരാവണ്ണം ഭരിക്കാന്‍ കഴിയാതിരുന്നു മോഡിക്ക് ഇത്രയൊക്കെയേ പറ്റുള്ളൂ എന്ന് സന്ഘികളും രഹസ്യം പറഞ്ഞു തുടങ്ങി. പക്ഷെ ഇപ്പോയും മോഡി മാജിക്‌ വരും എന്ന് പകല്‍ കിനാവ്‌ കാണുന്ന സന്ഘി കുഞ്ഞുങ്ങളും കുറവല്ല. മോഡിയെ പറ്റി വിമര്‍ശിച്ചാല്‍ വീട്ടില്‍ കേറി വെട്ടും എന്ന് പറയുന്ന സന്ഘിയുടെ പോസ്റ്റ്‌ കാണാതെയല്ല ഈ പോസ്റ്റ്‌ ഇവിടെ ഇടുന്നത്. ഒരു ഇന്ത്യക്കാരന്‍ എന്നാ നിലക്ക് എന്റെ പ്രതിഷേധം ഇങ്ങനെയെങ്കിലും അറിയിചില്ലേല്‍ ഇന്ത്യക്കാരന്‍ എന്ന് പറഞ്ഞിട്ട് എന്ത് കാര്യം ... അല്ലെ ?
ഒരു സങ്കിയുടെ സംസ്കാരം
ശ്രീജ നെയ്യാറ്റിങ്കരയുടെ ഇൻബൊക്സിൽ ചാർതിയ യവന്റെ ഒരു മംഗ്ലീഷ് ...
തെറി അഭിഷെകം നടതി എറിഞു വീഴ്താം എന്നത് സങ്കികളുടെ സ്ഥിരം ഏർപാടാണ്...



മഹാ നായ മോഡി ജി - പ്രത്യേകതകള്‍










1..ടെലഫോണ്‍ കണ്ടുപിടിച്ച അലക്സാണ്ടര്‍ ഗ്രഹാം ബെല്‍ ആദ്യമായി അത് പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ അദ്ദേഹത്തിന് മോഡിയുടെ മൂന്ന് മിസ്ഡ് കോള്‍ വന്നു കിടപ്പുണ്ടായിരുന്നു.


2. മോഡി പേപ്പര്‍ മടക്കി എയറോപ്ലെയിന്‍ ഉണ്ടാക്കാറില്ല - അദ്ദേഹം എയറോപ്ലെയിന്‍ പേപ്പര്‍ പോലെ മടക്കാറാണ് പതിവ്.

3. മോഡിയുടെ സ്വീകരണമുറിയില്‍ ഒരു കടുവയുടെ പ്രതിമയുണ്ട്. സത്യത്തില്‍ അതൊരു പ്രതിമയല്ല, മൂപ്പരെ പേടിച്ച് അനങ്ങാതിരിക്കുന്ന ഒരു ജീവനുള്ള കടുവ തന്നെയാണ്.


4. മോഡിയും സൂപ്പര്‍മാനും തമ്മില്‍ ഒരിക്കല്‍ വഴക്കുണ്ടായി. തോല്‍ക്കുന്നയാള്‍ ശേഷിക്കുന്ന കാലം പാന്‍റിനു മുകളില്‍ ജട്ടി ഇടണമെന്നായിരുന്നു പന്തയം.

5. മോഡിക്ക് ഒരിക്കലും ഹാര്‍ട്ട് അറ്റാക്ക് ഉണ്ടാകില്ല, കാരണം അദ്ദേഹത്തെ "അറ്റാക്ക്" ചെയ്യാനും മാത്രം മണ്ടനല്ല ഹൃദയം.

7. ഒരിക്കല്‍ മോഡി ഒരു കുതിരയുടെ താടിക്കിട്ട് ഒരു തട്ടുകൊടുത്തു. അങ്ങനെയാണത്രേ ഭൂമിയില്‍ ജിറാഫുകള്‍ ഉണ്ടായത്.

8. മോഡി പുഷ്-അപ് എടുക്കുമ്പോള്‍ സത്യത്തില്‍ അദ്ദേഹം കൈകുത്തി മുകളിലേക്കുയരുകയല്ല ചെയ്യുന്നത്, അദ്ദേഹം ഭൂമിയെ താഴേക്കമര്‍ത്തുകയാണ്.

10. നൂറാം നിലയില്‍ നിന്നും വീണ coin മോഡി എത്ര തിരഞ്ഞിട്ടും കണ്ടില്ല! കാരണം മോഡി coin താഴെ ഇതും മുന്‍പേ തിരച്ചില്‍ തുടങ്ങിയിരുന്നു.

11. കാളയെ കറന്നു പത്തു ലിറ്റര്‍ പാല് ഡെയിലി മോഡി എടുക്കാര്‍ ഉണ്ടായിരുന്നു..

12. മോഡി ഒരിക്കലും ഉറങ്ങാറില്ല, അടുത്ത പ്രഭാതമാകുന്നത് വരെ കണ്ണടച്ചു കാത്തിരിക്കാറെ ഉള്ളൂ.

13. മോഡി കുളിക്കാന്‍ കൊണ്ടു വച്ച പാത്രം പിന്നീട് മലമ്പുഴ ഡാം എന്ന് അറിയപ്പെട്ടു......!!

மோடி அலை'யின் எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !



மோடி அலை'யின்
எழுச்சி : 3 மாதங்களில் 44,982 நபர்களுக்கு ஆயுத பயிற்சி !

'டைம்ஸ் ஆப் இந்தியா' செய்தி !!

முஸ்லிம் சமூகம் தற்காத்துக் கொள்வது எப்படி?


வகுப்பு வெறியை தூண்டி, மதக்கலவரங்களை ஏற்படுத்தி, நாட்டை துண்டாட நினைக்கும் சக்திகள், அதற்கு 'மோடி அலை' என பெயர் சூட்டி மகிழ்கின்றன.

மோடி அலையின் எழுச்சி காரணமாக கடந்த 3 மாதங்களில் மட்டும் 44,982 நபர்கள், RSS'ன் ஆயுத பயிற்சி (சாகா) பெற்றுள்ளதாக 'டைம்ஸ் ஆப் இந்தியா' தெரிவித்துள்ளது.

2,000 குழுக்களாக பிரிக்கப்பட்டு பயிற்சியளிக்கப்பட்டுள்ளதாகவும்,

உத்தரப்பிரதேசத்தில் மட்டும் 8,417 இளைஞர்கள் இப்பயிற்சிகளைப் பெற்றுள்ளதாகவும் அச்செய்தி விவரிக்கிறது.

നീതിപീഠം എന്തിനു ഇങ്ങനെ കണ്ണടച്ച് പുറംതിരിഞ്ഞ് നില്‍കുന്നു...


തിരഞ്ഞെടുപ്പ്‌ കഴിയാന്‍ കാത്തു നിന്നതോ ഈ മൂരികള്‍

എന്താടോ താനൊന്നും നന്നാവാത്തത്??? പറഞ്ഞിട്ട് കാര്യമില്ല . എന്തിന്റെയോ വാല്‍ പന്തീരായിരം കൊല്ലം പി.വി.സി കുഴലില്‍ ഇട്ടാലും നിവരില്ല എന്നാണല്ലോ.. പാവപ്പെട്ട ജനത്തിന്റെ ഉന്നമനത്തിനുവേണ്ടി പിന്നോക്കക്കാരുടെ ഉന്നമനത്തിനായി എന്ന മുദ്രാവാക്യം ഏറ്റെടുത്ത്‌ ചിലരെങ്കിലും ഇറങ്ങിയപ്പോള്‍ അവരെ ജനം സ്വീകരിക്കുന്നുണ്ട് എന്ന ബോധം വന്ന ചിലര്‍ക്ക് ഇളകിയ ഹാല്‍ - അതാണ്‌ നമ്മള്‍ കേരളത്തില്‍ രണ്ടു ദിവസമായി കണ്ടത്. എന്തിനെന്നില്ലാതെ തുടങ്ങിയ അക്രമം അതിന്റെ തോത് വര്‍ദ്ധിപ്പിക്കാന്‍ കടകമ്പോളങ്ങള്‍ തീയിട്ടു നശിപിക്കുകയും വാഹനങ്ങള്‍ തല്ലി തകര്‍ക്കുകയും ചെയ്യുന്നത് എന്തിനു വേണ്ടി. ഈ പോക്ക് എങ്ങോട്ട് ?? സാധാരണക്കാരന്‌ വേണ്ടി പ്രവര്‍ത്തിക്കാന്‍ ഈ സമൂഹത്തില്‍ വിലക്കുണ്ടോ?? നിങ്ങളുടെ പണക്കാരായ നേതാക്കന്മാര്‍ക്ക് വേണ്ടി നിങ്ങള്‍ എന്തിനു സ്വയം നശിക്കുന്നു.. ചിന്തിക്കൂ സുഹ്രത്തെ .... മനസ്സിലാക്കൂ സഹോദരന്മാരെ .... 

എസ്.ഡി.പി.ഐയെ അടിച്ചൊതുക്കും:മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ്‌ 
-കെ എം സൂപി. 

ഇതെന്താണ് - ഇന്ത്യയില്‍ ഇപ്പോയും ബ്രിട്ടീഷ്‌ ഭരണമാണോ അടിച്ചൊതുക്കാന്‍??? 


മൊട്ടാമ്പ്രത്ത് SDPI പ്രവര്‍ത്തകനായ തൌഫീക്കിന്റെ ഗാര്‍മെന്റ്സ് ഷോപ്പ് ഇന്നലെ രാത്രി അക്രമികള്‍ തീ വെച്ച് നശിപ്പിച്ചു. ഷോപ്പ് പൂര്‍ണ്ണമായും കത്തി നശിച്ചു. സംഭവത്തിനു പിന്നില്‍ ആരാണെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും ലീഗ് പ്രവര്‍ത്തകരിലേക്കാണ് സംശയം നീളുന്നത്. ഒരു വര്ഷം മുന്‍പ് ഇതേ ഷോപ്പ് തീ വെച്ച് നശിപ്പിക്കാനുള്ള ശ്രമം ഉണ്ടായിരുന്നു. ലീഗ്കാരായിരുന്നു അന്നത്തെ സംഭവത്തിനു പിന്നില്‍ . തൊട്ടടുത്തെ ലീഗ് പ്രവര്‍ത്തകന്‍ സതാരിന്റെ പെയിന്റു കടയും ഇന്നലെ രാത്രി തീവെച്ചു നശിപ്പിക്കപ്പെട്ടു . രണ്ടു സംഭവത്തിനു പിന്നിലും ആരെന്നു വ്യക്തമല്ല. ഇലക്ഷന്‍ കഴിഞ്ഞു കണ്ണൂര്‍ ജില്ലയില്‍ തളിപ്പറമ്പ് കേന്ദ്രീകരിച്ചു ആരംഭിച്ച സംഘര്‍ഷം സമാധാനം നിലനില്‍കുന്ന മാടായി പ്രദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ചില അക്രമികളുടെ ശ്രമത്തിന്റെ ഭാഗമാണിതെന്ന് കരുതുന്നു .
പത്താം തിയ്യതി വോട്ടെടുപ്പ് ദിവസം കള്ളവോട്ട് തടഞ്ഞു എന്നാരോപിച്ച് SDPI പ്രവര്‍ത്തകനായ ഫസലിനെ നിരവധി ക്രിമിനല്‍ കേസിലെ പ്രതിയായ കപ്പാലം മക്കി ഷബീറിന്റെ നേതൃത്വത്തില്‍ മാരകമായി അക്രമിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഫസല്‍ ഇപ്പോള്‍ മംഗലാപുരത്താണ്‌. അന്ന് രാത്രി തന്നെ ഒരു പ്രകോപനവും ഇല്ലാതെ കപ്പാലത്തെ SDPI ഓഫീസ് ആക്രമിച്ച ലീഗുകാര്‍ ഓഫീസ് മുഴുവര്‍ അടിച്ചു തകര്‍ത്തു തീവെച്ച് നശിപ്പിച്ചിരുന്നു. പിറ്റേ ദിവസങ്ങളിലായി പല SDPI പ്രവര്‍ത്തകരുടെയും വീടിനു നേരെ കല്ലേറുണ്ടായി. സിപിഎം പ്രവര്‍ത്തകരുടെ കട വീടുകള്‍ ഓഫീസുകള്‍ എന്നിവ ആക്രമിക്കപ്പെട്ടു. എല്ലാത്തിന്റെയും പിന്നില്‍ ലീഗ്മി പ്രവര്‍ത്തകരായിരുന്നുനിഞ്ഞാന്ന് രാത്രി തളിപ്പറമ്പിലെ ലീഗ് മണ്ഡലം ഓഫീസ് അജ്ഞാതാര്‍ അക്രമിച്ചിരുന്നു. അതിനെതിരെ ഇന്നലെ ലീഗ് നടത്തിയ പ്രകടനത്തിനിടെ തളിപ്പറമ്പിലെ ഇരുപതോളം കടകള്‍ ആക്രമിക്കപ്പെട്ടു . നാല് SDPI പ്രവര്‍ത്തകരെയും ആക്രമിച്ചു. തളിപ്പറമ്പില്‍ നിരോധനാജ്ഞ തുടരുകയാണ് . അപ്പോഴാണ്‌ അക്രമം വ്യാപിപ്പിക്കാനുള്ള ശ്രമം നടന്നത്.

തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....


ബാബരി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട് കോബ്ര പോസ്റ്റിന്റെ വെളിപ്പെടുത്തല്‍ ചര്‍ച്ചയായതോടെ മുസ്്‌ലിലീഗ് റാവുവിന് മരണാനന്തര ബഹുമതിക്ക് എന്ത് പുരസ്‌കാരം നല്‍കണമെന്ന് ആലോചിക്കുന്ന തിരക്കിലായിരിക്കും. മോഡിഫോബിയ പിടിപ്പെട്ടവര്‍ ഇനി എന്ത് കസര്‍ത്തുകളാണാവോ കാണിക്കാന്‍ പോകുന്നത്. ഇന്ത്യന്‍ ജനാധിപത്യത്തിനു ആഘാതമാണ് മോഡിയുടെ വരവെങ്കില്‍ അതിന്റെ അടിവേര് 1992ല്‍ തന്നെ റാവു അറുത്ത് മാറ്റിയിരുന്നു..

കോണ്‍ഗ്രസിനു ഇന്ത്യയെ രക്ഷിക്കാന്‍ കഴിയുമെന്നത് വെറുംമിഥ്യയാണ്. മോഡിയുടെ വരവ് തടയുന്നത് പോലെ തന്നെ തടയേണ്ടതാണ് കോണ്‍ഗ്രസിന്റെ വരവും.....
ഭയരഹിതമായ ഇന്ത്യക്ക് ജനാധിപത്യ സംരക്ഷണത്തിനു എസ്.ഡി.പി.ഐക്ക് വോട്ടു ചെയ്യുക....






ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങള്‍

_________________________________________________________________________________
കണ്ടിരിക്കേണ്ട ഒരു ചർച്ച.. ഭീകരരെ സൃഷ്ടിക്കുന്ന മാധ്യമങ്ങളെ ശരിക്കും മനസ്സിലാക്കുക..
" പത്രക്കാര്‍ ഇത് അറിയാതെ ചെയ്യുന്നല്ല -
പാലമെന്റ്റ് ആക്രമണ കേസില്‍ നടന്ന കളികള്‍ എന്തായിരുന്നു എന്ന് ദല്‍ഹിയിലെ എല്ലാ സീനിയര്‍ പത്ര പ്രവര്‍ത്തകര്‍ക്കും അറിയാവുന്ന രഹസ്യമാണ്. പക്ഷെ അത് എഴുതാനുള്ള ധൈര്യം അപൂര്‍വ്വം ചില പത്ര പ്രവര്‍ത്തകര്‍ക്കെ ഉള്ളൂ. ഇനി അഥവാ അങ്ങനെ ഒരു റിപ്പോര്‍ട്ട് എഴുതിയാല്‍ പിന്നെയും അവരെ ജോലിയില്‍ നിര്‍ത്തുന്ന എത്ര പത്രങ്ങള്‍ ഉണ്ടാവും എന്ന ചോദ്യവും ഉണ്ട്.
തീവ്രവാദികളെ പടിച്ചു നടത്തുന്ന പ്രസ്‌ കൊണ്ഫരന്സിനു പോലും ചുരുക്കം ചില റിപ്പോര്‍ട്ടര്‍ മാരെ പോകാറുള്ളൂ . ബാക്കിയുള്ളവര്‍ വെബില്‍ കിട്ടുന്ന റഫറന്‍സുകള്‍ ഉപയോഗിക്കുന്നു. കാരണം ഈ വിഷയത്തിലൊന്നും തന്നെ ആരും ചോദ്യം ചെയ്യാന്‍ വരില്ല എന്ന് എല്ലാവര്ക്കും അറിയാം. "
"എല്ലാ ബോംബ്‌ സ്ഫോടനത്തിന് ശേഷവും ഒരു ഫോറന്‍സിക്‌ റിപ്പോര്‍ട്ട് ഉണ്ടായിരിക്കും. മാലേഗാവ്‌, ഹൈദരാബാദ്‌, മക്കാ മസ്ജിദ്‌, അജ്മീര്‍ ദര്‍ഗ്ഗ സ്ഫോടനങ്ങള്‍ നടത്തിയത് വലതു പക്ഷ തീവ്രവാദികളാണ്. ഹൈദരാബാദ്‌ സ്ഫോടനത്തിന് ശേഷം പൊട്ടാത്ത ഒരു ബോംബ്‌ ബാക്കി ആയിരുന്നു. അതില്‍ ഒരു സിം ഉണ്ടായിരുന്നു. സിം കാര്‍ഡ്‌ അന്വേഷണം ലോക്കല്‍ പോലീസിനെ ആണ് അവിടെ ഭരിക്കുന്ന കോണ്ഗ്രസ് ഏല്‍പ്പിച്ചത്. പൊട്ടിയ ബോംബിനെ കുറിച്ചുള്ള അന്വേഷണം ഏല്‍പ്പിക്കുന്നത് സി ബി ഐ യെയും. എന്ത് കൊണ്ടിത് മറിച്ചു ചെയ്യുന്നില്ല?
സി ബി ഐ ആയിരുന്നു ബാക്കിയായ ഫോറന്‍സിക്‌ വസ്തുക്കളെ കുറിച്ച് യഥാര്‍ത്ഥത്തില്‍ അന്വേഷിക്കെണ്ടിയിരുന്നത് . അന്ന് സിം കാര്‍ഡ്‌ ജാര്‍ഖണ്ടിലെ ഒരു കടയില്‍ നിന്നുമാണ് വാങ്ങിയത് എന്ന് സി ബി ഐ ഉദ്യോഗസ്ഥന്‍ പറഞ്ഞ ഉടനെയാണ് സര്‍ക്കാര്‍ ആ സിം കാര്‍ഡ് അന്വേഷണം ധൃതി പ്പെട്ടു ഒരു ലോക്കല്‍ പോലീസിനെ എല്പ്പികുന്നത്. അതിനു രാഷ്ട്രീയ കാരണങ്ങള്‍ ഉണ്ടായിരുന്നു.
ഇത്തരം കേസുകളിലെ പൊതു സവിശേഷത കുറ്റസമ്മത മൊഴി മാത്രമാണ് പോലീസ്‌ ഹാജരാക്കാരുള്ളൂ. നല്ല വക്കീലിനെ വച്ചവര്‍ക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു. ദരിദ്രരായ, അല്ലെങ്കില്‍ നിരക്ഷരരായ വരാണ് ശിക്ഷിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും."

പ്രവാചകനെയും ഇസ്ലാമിനെയും അപമാനിക്കാന്‍ കച്ചകെട്ടുന്നവര്‍


എന്താണെന്ന് അറിയില്ല ചിലര്‍ക്ക് ഇടയ്ക്കിടെ ഇസ്ലാമിനെയും മുസ്ലിമിനെയും അവരുടെ കരളിന്റെ കഷണമായ പ്രവാചകനെയും അപമാനിക്കാന്‍ ഉള്ള ആവേശം ഇടയ്ക്കിടെ ഉയര്‍ന്നു വരുന്നത്.??? ഇതിനെതിരെ എന്തൊക്കെ പ്രതിഷേധം വന്നിട്ടും കേസ് വരെ കൊടുത്തിട്ടും അതിനെയൊക്കെ പുല്ലു വില കല്പിച്ചു വീണ്ടും ഇങ്ങനെ തുടരാന്‍ ഉള്ള ആര്‍ജവം എവിടെ നിന്ന് വരുന്നു എന്ന് മനസ്സിലാവില്ല... യൂണിറ്റി ഓഫ് കേരള പീപ്പിള്‍ എന്ന പേരില്‍ ഉള്ള അക്കൗണ്ട്‌ പോസ്റ്റ്‌ ചെയ്ത ഫോട്ടോയില്‍ ആണ് ഇത്തരത്തിലുള്ള ഒരു സംഭവം. ചില പോസ്റ്റുകള്‍ക്ക് കമെന്റ്റ്‌ ആയും ഈ ഫോട്ടോ ഇട്ടതായും കാണാന്‍ സാധിച്ചു... പ്രതികരിക്കുക.... 


ഇതാണ് നുമ്മ പറഞ്ഞ " തീവ്രവാദി "

നാലു പാകിസ്ഥാന്‍ ഭീകരര്‍ അറസ്റ്റില്‍...രണ്ടു ദിവസം മുമ്പ് എല്ലാമാധ്യമങ്ങളും കൊട്ടിഘോഷിച്ച ഒരു വാര്‍ത്ത‍...പാകിസ്താന്‍ സ്വദേശികളെ രാജസ്ഥാനില്‍ നിന്നും ദല്‍ഹി പോലീസ് പിടികൂടിയെന്ന വാര്‍ത്ത‍ നാമെല്ലാം ശ്രവിച്ചതും കണ്ടതുമാണ്..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു എന്നും വാര്‍ത്തകള്‍...പിന്നാലെ വന്നു കേരളത്തിലെ അഭ്യന്തര മന്ത്രി "ചെന്നിത്തലയുടെ" പ്രസ്താവന..
ഈ ഭീകരര്‍ കേരളത്തില്‍ വന്നിരുന്നു പക്ഷേ ഞാന്‍ അത് ആരോടും പറയാതിരുന്നതാണ് എന്നെല്ലാം തട്ടിവിട്ടു നമ്മുടെ ഏഭ്യന്തരന്‍...കേരളത്തിലെ മുസ്ലിം ചെറുപ്പക്കാരെ തീവ്രവാദികളായി പൊതു സമൂഹത്തില്‍ ചിത്രീകരിക്കപ്പെടാന്‍ അഭ്യന്തര മന്ത്രിയുടെ ഈ പ്രസ്താവന തന്നെ ധാരാളം..ചെന്നിത്തലയുടെ പ്രസ്താവന കല്ലുവെച്ച നുണയാണ് എന്നുള്ളതിന് രണ്ടു ദിവസം വേണ്ടി വന്നില്ല തെളിയാന്‍...നാലു പാകിസ്താന്‍ ഭീകരവാദികളില്‍ മൂന്നു തീവ്രവാദികളെ ഇന്നലെ ദല്‍ഹി പോലീസ് വിട്ടയച്ചു...ഈ വാര്‍ത്ത‍ ഒരു മാധ്യമങ്ങളും കണ്ടില്ല കേട്ടില്ല..ദല്‍ഹിയിലെ സുഹൃത്തിനെ കാണാന്‍ എത്തിയ യുവാക്കളെ കള്ളക്കേസില്‍ കുടുക്കി തീവ്രവാദികള്‍ ആക്കാനുള്ള പോലീസിന്‍റെ നീക്കത്തെ പ്രധിരോധിച്ചത് അവിടത്തെ നാട്ടുകാരും ബന്ധുക്കളുമാണ്..അഭ്യസ്തവിദ്യരായ മുസ്ലിം യുവാക്കളെ പിടിച്ചു കൊണ്ട് പോയി തീവ്രവാദികളാക്കി കരിനിയമങ്ങള്‍ ചാര്‍ത്തി ജയിലില്‍ അടക്കുകയെന്ന ഗൂഡ ലക്ഷ്യമാണ്‌ ഇവിടെ പൊളിഞ്ഞു വീണത്‌..മുസ്ലിം സമുദായത്തെ തീവ്രവാദികളാക്കാനുള്ള രമേശ്‌ ചെന്നിത്തലയുടെ ത്വര കേരളം ഇതിനു മുമ്പ് കണ്ടതാണ്..കോയമ്പത്തൂര്‍ സ്ഫോടനക്കേസ്സില്‍ നിരുപാധികം വിട്ടയച്ച അബ്ദുള്‍ നാസര്‍ മഅദനി ബംഗലുരു സ്ഫോടനക്കേസ്സില്‍ പ്രതിയാണെന്ന് ആദ്യം പറഞ്ഞത് ഈ രമേശ്‌ ചെന്നിത്തല തന്നെയായിരുന്നു..അന്ന് മഅദനി പറഞ്ഞിരുന്നു ചെന്നിത്തലക്ക് നരേന്ദ്ര മോഡിയുടെ ഭാഷ്യമാണ്..മുസ്ലിം സമുദായത്തോടുള്ള അന്ധമായ വിരോധമാണ് പ്രകടമാക്കുന്നത് എന്നും...കാലം അതെല്ലാം തെളിയിച്ചു കൊണ്ടിരിക്കുന്നു.....
ഈ ഭീകരര്‍ കേരളത്തില്‍ എവിടെയാണ് വന്നതെന്ന് കേരളത്തിലെ ജനങ്ങളോട് തുറന്നു പറയാനുള്ള ബാധ്യത കേരളത്തിലെ അഭ്യന്തര മന്ത്രി കാണിക്കണം...അത് അറിയാനുള്ള അവകാശം കേരളത്തിലെ ജനങ്ങള്‍ക്കുണ്ട്..........യഥാര്‍ത്ഥ തീവ്രവാദികളെ പിടികൂടു..അതിനു വേണ്ടി കേരളത്തിലെ ജനങ്ങള്‍ നിങ്ങളോട് കൂടെയുണ്ടാകും..നിരപരാധികളെ വേട്ടയാടരുത്..

"പെണ്‍പിള്ളേരെ കണ്ട്ക്കാ" - കേരളത്തിലെ പുതിയ ആഭാസം

കൊലവെരിയും ആഷിക്കിയും ഹിറ്റ്‌ ആയതോടുകൂടി എങ്ങനെ എങ്കിലും തന്നെയും നാല് ആളുകള്‍ അറിയണം എന്ന ആഗ്രഹത്തോട് കൂടി കുറച്ചു തലതിരിഞ്ഞു പോയ പെണ്‍ പിള്ളേര്‍ ഉണ്ടാക്കി ഇപ്പോള്‍ ഫേസ്ബുക്ക്-വാട്സ്അപ്പ് വഴി പ്രചരിക്കുന്ന "പെണ്‍പിള്ളേരെ കണ്ട്ക്കാ" എന്ന ആഭാസ ഗാനം എന്താണ് ഉദ്ദേശിക്കുന്നത്. പെണ്ണിന്റെ മാന്യതയും സൗമ്യതയും മാറ്റി തന്റെ സൗന്ദര്യം കാണാന്‍ ആണിനെ ക്ഷണിക്കുന്ന ഈ വൃത്തികെട്ട രീതി ഭാരത സ്ത്രീയുടെ ഭാവ ശുദ്ധിക്ക് ചേര്‍ന്നതോ?? പുതിയ ട്രെന്‍ഡ് വിറ്റ് കാശാക്കാന്‍ സിനിമാക്കാര്‍ കൂടി ഇറങ്ങിയെന്നു കേട്ടപ്പോള്‍ ആ പെണ്‍ പടക്ക് ഉണ്ടായ സന്തോഷം ഒരു ദുരന്തത്തിലേക്ക് വഴി തെളിക്കുന്നത് ആണെന്ന് മനസ്സിലാക്കേണ്ടത് അത്യാവശ്യം ആണ്. കാരണം അസഭ്യതയുടെ മൂര്‍ച്ച കൂട്ടി ഇതിലും അശ്ലീലമായ ഗാനം ഇനിയും ഉടലെടുക്കും എന്നത് തീര്‍ച്ച. അതും ഈ സോഷ്യല്‍ മീഡിയ വഴി പ്രച്ചരിപിച്ചു തരംഗം ആക്കാന്‍ അണിയറക്കാര്‍ ഏതറ്റംവരെയും പോകാന്‍ ശ്രമിക്കും.ഇത് നമ്മുടെ പുതു  തലമുറയിലെ കുഞ്ഞുങ്ങളുടെ ചുണ്ടില്‍ വരെ നിറഞ്ഞു നില്കും. ഇങ്ങനെ ഒരു തലമുറയുടെ മുഴുവന്‍ ചുണ്ടിലും അസഭ്യത തട്ടിക്കളിച്ചു അവരുടെ മനസ്സില്‍ അത് സഭ്യത ആയി മാറും. 

"മാതാപിതാക്കള്‍ ദയവു ചെയ്തു ഒരു കാരണ വശാലും ഈ വൃത്തികെട്ട പാട്ടുകള്‍ മക്കള്‍ക്ക്‌ കേള്‍ക്കാന്‍ ഇടയുണ്ടാക്കരുത്. ഈ രീതിയില്‍ ഉള്ള അശ്ലീല-അസഭ്യ ഗാനങ്ങള്‍ക്ക് എതിരെ പ്രതികരിക്കുകയും വേണം. "

മീഡിയ വണ്‍ പോലെയുള്ള ചാനല്‍ ഇതിനെ സപ്പോര്‍ട്ട് ചെയ്യരുത് .... ഒരു ചാനലും ഈ അസഭ്യതക്ക് കൂട്ട് നില്കരുത് ....ഇതിനു പ്രചാരണം നല്‍കരുത് ..... 

മനോരമ കളി തുടങ്ങി;അൽ മൊയ്തുവിനു എതിരെ ???

മനോരമ കളി തുടങ്ങി 
അൽ മൊയ്തു ഇറങ്ങിയ മുതൽ കാത്തിരിക്കുകയായിരുന്നു.. 

എന്തേ ഇത്ര വൈകി എന്നാലോചിച്ച് ഇരിക്കുകയായിരുന്നു.. എന്തായാലും മനോരമക്ക് വാർത്തകൾ എങ്ങനെ ഉണ്ടാക്കാം എന്ന് എഴുതാം എന്ന് നല്ല പോലെ അറിയാം.. അവിടെയും ഇവിടേയും തൊടാതെ, എന്നാൽ മനസ്സിലാകേണ്ടവർക്ക് മനസ്സിലാകുന്ന രീതിയിൽ, പരാതി അങ്ങോട്ട് പോകാൻ പോലും പറ്റാത്ത വളരെ വിദഗ്ദമായ ശൈലിയിലൂടെ ഫീഷണിപ്പെടുത്താൻ. ഇന്റെലിജിൻസിനെ കളിയാക്കുന്നത് ക്രിമിനൽ കുറ്റമാണോ അച്ചായാ ? അല്ലാ.. അതിൽ തുടക്കം മുതൽ ഒടുക്കം വരെ കളിയാക്കുന്നത് ആരെയാണെന്ന് മനോരമക്കെന്നല്ല കണ്ടവർക്കും നല്ലപോലെ അറിയാം, അതുകൂടെ
കൊടുത്തിരുന്നെങ്കിൽ കുറച്ചും കൂടെ വായിക്കാൻ ഗുമ്മ് ഉണ്ടാകുമായിരുന്നു. ഹും.. പിന്നെ വേറൊരു ചാൻസ് കൂടെയുണ്ട്, നിങ്ങടെ പത്രത്തിൽ വരുന്നതൊക്കെ ശുദ്ധമായ ISI മാർക്കുള്ള ഔദ്യോഗിക ഇന്റലിജൻസ് വാർത്തകൾ ആണെന്നാണോ ഉദ്ദേശിച്ചത് ? 

ഇനി നിരീക്ഷണ ഫീഷണികൊണ്ടൊന്നും വല്ല്യ കാര്യമില്ല. ഇമ്മാതിരി ഉമ്മാക്കികൾ കാണിച്ച് ഒരോത്തർ വരുമെന്ന് അറിഞ്ഞ് കൊണ്ടു തന്നെയാണ് ഈ പണിക്ക് ഇറങ്ങിത്തിരിച്ചത്. പിന്നെ, നിരീക്ഷണം.. ഇതൊക്കെ ഇറങ്ങുന്നതിനും എത്രയോ മുൻപേ തന്നെ അത് തുടങ്ങിയതാണ്, ഐബി സുഹൃത്തുക്കളെ നേരിലും ഫോണിലും വീട്ടിലുമൊക്കെ ആയി കണ്ടതുമാണ് 

പിന്നെ ഒരു കാര്യം കൂടെ, നിരീക്ഷണം നിർത്തി ഫീകരന്മാരെ അകത്താക്കാൻ തീരുമാനിച്ചാൽ ഇതുമായി സഹകരിച്ച എല്ലാവരേയും ഒരുമിച്ച് പരിഗണിക്കണം എന്ന് അപേക്ഷിക്കുന്നു.. മാമുക്കോയ, ശശി കലിംഗ മുതൽ, പ്രോൽസാഹിപ്പിച്ച് ബൈറ്റ് തന്ന കമൽ, സിദ്ദീക്ക്, സുരാജ് വെഞ്ഞാറമൂട്, പിടി കുഞ്ഞുമുഹമ്മദ്, ജോയ്മാത്യൂ എന്നിവരെ കൂടെ ഉണ്ടെങ്കിൽ അകത്തിരുന്ന് അടുത്ത ഫീച്ചർ ഫിലിം തന്നെ പ്ലാൻ ചെയ്യാമായിരുന്നു 

തെമ്മാടികൾ വാഴുന്ന എല്ലാ കാലങ്ങളിൽ സത്യം വിളിച്ചു പറയുന്നതായിരുന്നു ഏറ്റവും കൊടിയ പാപം !

THINK ! Its not illegal YET !

അൽ മൊയ്തു ഇനിയും കാണാത്തവർക്കായി ഇതാ സുവർണ്ണാവസരം 

"ദേശവിരുദ്ധത" അടങ്ങിയ പുസ്തകം ആദായ വില്പനയ്ക്ക്


ദേശവിരുദ്ധത വളർത്തുന്നുവെന്നാരോപിച്ചു 14പുസ്തകങ്ങള്‍ വമ്പിച്ച ആദായ വിലയില്‍ നിങ്ങള്‍ക്കും സ്വന്തമാക്കാം.. 1150രൂപ മുഖ വിലയുള്ള 13പുസ്തകങ്ങള്‍ 780രൂപക്ക് എസ്.ഐ.ഓ തൃശൂര്‍ ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ നിന്ന് സ്വന്തമാക്കാം...!!!


'പ്രതികൂട്ടിലെ പതിനാല് പുസ്തകങ്ങള്‍ " എന്നാ തലകെട്ടില്‍ വെള്ളിയാഴ്ച 5മണിക്ക് സാഹിത്യ അക്കാദമിയിലെ അന്താരാഷ്ട്ര പുസ്തകോത്സവ വേദിക്കരികെ സംഘടിപ്പിക്കുന്ന പ്രദര്‍ശനത്തില്‍ പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ടി.എന്‍.ജോയ് ആദ്യ പ്രതി ഏറ്റുവാങ്ങി ഉത്ഘാടനം ചെയുമെന്നു എസ്.ഐ.ഓ ജില്ല പ്രസിഡന്റ്‌ അംജദ് അലി അറിയിച്ചു.


NB:ക്ഷമിക്കണം... ഒരു പുസ്തകം ആവിശ്യക്കാര്‍ ഏറിയതിനാല്‍ "ഔട്ട്‌ ഓഫ് സ്റ്റോക്ക്‌ " ആണ് എന്ന് അറിയിക്കുന്നു !!

link

Related Posts Plugin for WordPress, Blogger...