Search the blog

Custom Search

മുസ്ലിം നാമധരിയായ സന്ഘിനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഹിന്ദുത്വ അജണ്ട -പ്രതിഷേധിക്കുക പ്രതികരിക്കുക





ഒരു fake സങ്കിയുടെ  രോധനം... കൂടുതൽ കമന്റ്സ് ഉണ്ടായിരിന്നു ...പക്ഷെ അത് സ്ക്രീൻ ഷോര്ട്ട് ആകുംപോയെക്കും ഡിലീറ്റ് ചെയ്തു ഇത്രേ കിട്ടിയിട്ടുള്ളൂ ... എനിക്ക് തോന്നുന്നത് ഇയാൾ ശശികല ടീച്ചറുടെ സങ്ങികൂട്ടതിലുല്ലതാനെന്നാണ് കാരണം മലപ്പുറം ആണ് ലക്‌ഷ്യം ഇതിലെ ലിങ്ക് കൂടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു കൂടുതൽ എനിക്ക് പറയാൻ കഴിയില്ല ക്ഷമയാനല്ലോ ഇമന്റെ പകുതി .. 









വ്യത്യസ്തന്‍ : ഈ അക്കൗണ്ട്‌ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യക. ഇത് മാത്രം അല്ല,ഇതുപോലെ ആണും പെണ്ണും കേട്ട ഹിജടകളായ എല്ലാ സങ്കി കൊമാരങ്ങളുടെയും അക്കൗണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തു ബ്ലോക്ക്‌ ചെയ്യണം. മുസ്ലിം സ്നേഹത്തോടെയും സഹോദര്യതോടെയും ജീവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടയെ നിങ്ങള്‍ ശ്രദ്ധിക്കുക - എതിര്‍ക്കുക- പ്രതികരിക്കുക. അല്ല എങ്കില്‍ നാളെ മഹ്ശറയില്‍ വച്ച് ചോദ്യം ചെയ്യപ്പെടും ... 

ഇതുപോലെ ഉള്ള പോസ്റ്റുകളും ഇടുന്ന സന്കികളുടെ അക്കൗണ്ട്‌ - പ്രത്യേകിച്ച് മുസ്ലിം നാമത്തില്‍ ഉള്ള FAKE അക്കൗണ്ട്‌ വ്യത്യസ്തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക.

ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -

ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ്‌ കാണുക -



മദനിക്ക് വേണ്ടി ഇ ടി യുടെ ഒരു കൈ സഹായം - ഏകനായ ദൈവം കരുത്ത്‌ നല്‍കട്ടെ

ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്...!!!!

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ മഅ്ദനിയേയും അഭിഭാഷകരേയും പി ഡി പി നേതൃത്വത്തേയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും. പുതിയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ട് വിഷയം ധരിപ്പിക്കാനും മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി പി ഡി പി നേതാക്കളും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും നാളെ കര്‍ണാടകയിലേക്ക് തിരിക്കും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് എന്നിവര്‍ ഇ ടിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയെയും അഭ്യന്തര മന്ത്രിയേയും കാണും.
                                       
ല്പം വൈകിയാണ് എങ്കിലും ഇങ്ങനെ ആത്മാര്‍ത്ഥത ഉള്ള ചിലരെങ്കിലും ലീഗില്‍ ഉണ്ടെന്നതില്‍ സന്തോഷം തോനുന്നു. അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ അധികാരവും പവറും ഉപയോഗിക്കുന്ന ലീഗിന് മുന്നേ ചെയ്യാന്‍ പറ്റുമായിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ലീഗിന്റേത് ആണോ എന്നും ഉറപ്പില്ല. പക്ഷെ രാഷ്ട്രീയം നോക്കാതെ മഅദനി സാഹിബിനു വേണ്ടി  ഇറങ്ങി തിരിക്കാനുള്ള ആര്‍ജവം പ്രശംസനീയം ആണ്.
പക്ഷെ കേരളത്തിലെ ലീഗ് ന്റെ മറ്റു നേതാക്കള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വേദനാജനകമാണ്. സങ്കി ഭീകരര്‍ പോലും ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിയിട്ടും അതിനെതിരെ കോണ്‍ഗ്രസിനെ വിമര്ഷിക്കുനതിനു പകരം പലരും മൗനം ബജിച്ചത് കണ്ടപ്പോള്‍ വെറുപ്പിനെക്കാള്‍ ഉയര്‍ന്ന ഒരു വികാരം തോന്നിപോയ്‌തോന്നിപോയി. ഘോര ഘോര പ്രസംഗിച്ചു നടക്കാറുള്ള ഷാജിയെ പോലുള്ളവര്‍ മുസ്ലിംകള്‍ക്ക് എതിരെ മാത്രമേ പ്രസംഗിക്കുക ഉള്ളു എന്ന് വ്യക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുനത്.. 

എന്ത് തന്നെ ആയാലും പരമ കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു അദ്ധേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ തടയാന്‍ ആര്‍ക്കാവും.... അള്ളാഹു അനുഗ്രഹികട്ടെ !!!


സങ്കിയുടെ വര്‍ഗീയത ബിരിയാണിയോടും ???


posted by Ashkar Tholicodu


തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ്‌ ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.

ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.

രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ്‌ ബിരിയാണി " വരട്ടെ എന്നാണു



വ്യത്യസ്തന്‍ : 


(അടുത്ത ജിഹാദ്‌ : ബിരിയാണി ജിഹാദ്‌ )

ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര്‍ ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്‍റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക്‌ എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്‌ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ്‌ " നല്ല രണ്ടു ബീഫ്‌ ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്..... 

മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.

വാര്‍ത്താ ചാനലുകള്‍ക്കും സെന്‍സര്‍ നിര്‍ബന്ധമാക്കേണ്ടി വരുന്ന കാലം - കഷ്ടം തന്നെ !!!

posted by Edasserikkaaran Jamal Perunthalloor

ഇതൊരു പിതാവിന്‍റെ ആശങ്ക !!!!



ഇന്നു വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ വിളിച്ചുഭാര്യയോടു കുശലാന്യേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട്‌ ചോദിച്ചു .

മുത്തുട്ടി എവിടെ ? (ഷമീമുദ്ധീൻ എന്നു പേരുള്ള എന്റെ നാല് വയസ്സുകാരനായ മോൻ)
'അവൻ ടി വി കാണുന്നു' അവളുടെ മറുപടി .
അവനു ഫോണ്‍ ഒന്ന് കൊടുക്ക്‌ എന്നു പറഞ്ഞപ്പോൾ ഭാര്യ അവനു ഫോണ്‍ കൊടുത്തു .
സ്കൂളിലെ വിശേഷം ചോദിച്ചതിനുശേഷം ഞാൻ അവനോടു ചോദിച്ചു നിനക്ക് പഠിക്കാനില്ലെ?
അവൻ പറയുകയാ G K കൂടുതൽ അറിയാൻ മിസ്സ്‌ പറഞ്ഞു വാർത്തകൾ കാണാൻ,ഞാൻ വാർത്ത കാണുകയായിരുന്നു .


ഞാനാകെ വിമ്ബ്രഞ്ചിതനായിപ്പോയി,ഞാൻ ചോദിച്ചു ഹും വാർത്ത കണ്ടില്ലേ ഇനീ പോയിരുന്നു പഠിക്കു .
അപ്പോളാ അവന് ഒരു സംശയം 'ഉപ്പച്ചി ഈ മുഖ്യമന്ത്രി ആരാണ് ?
ഞാൻ : ഉമ്മൻചാണ്ടി
മോൻ :അതല്ല ഉപ്പച്ചി ഈ ഉമ്മൻചാണ്ടി ആരാണ് ?
ഞാൻ :കേരളത്തിന്റെ മുഖ്യമന്ത്രി
മോൻ :അപ്പൊ സരിത ആന്റിയോ ?
ഞാൻ :ങേ ... സരിത ആന്റിയോ ,അതാരാ ?
മോൻ :ഞാൻ കണ്ട വാർത്തയിൽ കൂടുതലും പറഞ്ഞ പേരുകൾ ഈ രണ്ടു പേരും ആയിരുന്നു,നാളെ വാർത്ത കണ്ട വിവരം എനിക്ക് G K യുടെ മിസ്സിനോട് പറയാനാ ,
ഞാൻ : നമ്മുടെ മുഖ്യമന്ത്രിയുടെ പിണക്കത്തിലുള്ള അമ്മായിയുടെ മോളാണ് സരിത ആന്റി .എന്നു ഞാൻ കള്ളം പറഞ്ഞു ഉമ്മാക്ക് ഫോണ്‍ കൊടുക്കാൻ പറഞ്ഞു .


എന്നിട്ട് ഞാൻ അവളോട്‌ പറഞ്ഞു ഒരിക്കലും വീട്ടിൽ കുട്ടികളുന്ടാകുമ്പോൾ വാർത്ത വെക്കരുത് ..!
അവന്റെ മിസ്സിനോട് നീ വിളിച്ചുപറയണം ഈ സമയത്ത് പിള്ളേരെകൊണ്ട് വാർത്ത കേൾപ്പിക്കാൻ പറയരുതെന്ന് .
കാരണം കുട്ടികൾക്ക് G K യല്ല വാർത്തയിൽ നിന്നും കിട്ടുക ബയോളജിയാകും .
ശരിയാ എന്നും പറഞ്ഞു അവൾ ടി വി ഓഫ് ചെയ്തു മോനെ റൂമിലേക്ക്‌ പറഞ്ഞയച്ചു .

                  


# വന്നു വന്നു വാർത്തപൊലും പതിനെട്ടുവയസ്സിനുശേഷം കേള്കേണ്ട ഗതികേടായി കുട്ടികൾക്ക്

ദഅവത്ത് നാം മറക്കുന്ന ബാദ്ധ്യത - Zakeen ന്റെ വീഡിയോ




ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു.


ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .


ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?



" കാലം തന്നെയാണ്‌ സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. "
[Quran 103:1-3]



" അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? "
[Quran 41:33]



" യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. "
[Quran 16:125]




Visit us and follow us:

link

Related Posts Plugin for WordPress, Blogger...