Search the blog

Custom Search
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
പോരാടുന്നവര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൈ ഇല്ലാത്തവന്‍ കളിയാക്കുന്നു നിനക്ക് വിരലില്ലെന്നു - ഹി ഹി ഹി

മദനി നിയമ സഹായ നിധി എന്നൊരു കമ്മിറ്റി എന്‍ ഡി എഫ് ഉണ്ടാക്കിയിട്ടില്ല..!! മദനി നിയമ സഹായ സമിതി ആയിരുന്നു..!!
അന്ന് പള്ളികളില്‍ അതിനു വേണ്ടി പിരിച്ചു തുക അതാതു പള്ളികളിലെ ഇമാമിന്റെയും മറ്റു രണ്ടു സാക്ഷികളുടെയും സാനിധ്യത്തിൽ എന്നി തിട്ടപ്പെടുത്തി ഒപ്പ് വെച്ച് നോട്ടീസ് പതിച്ചിരുന്നു അപ്പോൾ തന്നെ..
പിരിച്ചു കിട്ടിയ തുക മദനിയുടെ ഭാര്യ സൂഫിയ മദനിയുടെയും ഗ്രോ വസുവിന്റെയും പേരില് ജോയിന്റ് അക്കൌണ്ടിൽ ബാങ്കിൽ നിക്ഷേപിച്ചു..സൂഫിയ മദനിയുടെ അറിവില്ലാതെ ഒരു ന് അയ പൈസയും ബാങ്കിൽ നിന്ന് പുറത്തു പോവില്ല എന്ന് ചുരുക്കം..
മദനി ജയിൽ മോചിതാൻ ആയപ്പോൾ പത്ര സമ്മേളനം വിളിച്ചു കണക്കുകൾ ബോധിപ്പിച്ചി ആ കമ്മിറ്റി പിരിച്ചു വിട്ടു..
"ഇനി സൂഫിയ മദനി ഫണ്ട് മുക്കി എന്ന് "മുക്കി ശീലമുള്ളവര" പറയാതിരുന്നാൽ മതി"



മുസാഫര്‍ നഗര്‍ ഫണ്ടിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മറു ചോദ്യങ്ങളും പരിഹസ്യങ്ങലുമായി ചില മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കാണുന്നു.മദനി നിയമ സഹായ സമിതിയുടെ പേരില്‍ എന്‍ ഡി എഫ് പിരിച്ച പണം എവിടെ പോയി എന്നും , നിങ്ങള്‍ സമിതിയുടെ പണം മുക്കിയത് കൊണ്ടല്ലേ മദനി ജസ്റ്റിസ്‌ ഫോറത്തില്‍ ഉള്പെടുതാതിരുന്നത് എന്നും ഉള്ള ചോദ്യം അതിലൊന്നാണ്. മദനിയെ അകാരണമായി അറസ്റ്റ് ചെയ്ത കോയമ്പത്തൂര്‍ ജയില കൊണ്ട് പോയി ഇട്ടപ്പോള്‍ അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്ത ലീഗ് ആ കേസ് വളരെ ഭംഗിയായി നടത്തിയ മദനി നിയമ സഹായ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ നട്ടം തിരിയുന്ന ലീഗുകാരന്റെ നില തെറ്റിയ മാനസികാവസ്ഥ യെ ഓര്‍മ്മിക്കുന്നു..
സ്വന്തം നേതാക്കളുടെ കൊല്ലരുതായ്മയെ ന്യായീകരിക്കാതെ നീതിയുടെ പക്ഷത് നിന്നുകുടെ ലീഗ് സുഹ്ര്തുക്കളെ ?..


പിന്നെ മറ്റൊരു കാര്യം.. പ്രൊഫസർ കൊയക്കു മുമ്പിലിരിക്കൻ ധൈര്യമുള്ള, നിലവാരമുള്ള ,ഒരാളെ നൽകാമെങ്കിൽ കോയ സാഹിബും നല്കും മറുപടി..

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ജനങ്ങളുടെ ആവശ്യം നേരിട്ടറിയുന്ന " റീഹാബ് ഇന്ത്യ ഫൌണ്ടേഷന്‍ " - യഥാര്‍ത്ഥ മാതൃക



--------------------------

One of the most serious problems in India is access to clean drinking water and sanitation. Nearly 226 million people in the Country do not have access to safe drinking water. 

Drinking water project - installation of hand pumps at the Bhanskadi Village in Jhalwar District of Rajasthan. 

"Water is critical for sustainable development, including environmental integrity and the alleviation of poverty and hunger, and is indispensable for human health and well-being."

United Nations




Congratulations Mr. Mohammed Shafi , kotta,Rajasthan.

ഇതൊരു നല്ല തുടക്കമാവട്ടെ ..............................

വര്ഗീയത തുപ്പുന്ന ശംഖു പരിവാരത്തിനും......
അഴിമതിയിൽ മുങ്ങിയ കൊണ്ഗ്രസിന്നും ഒരു ബതലായി ഇന്ത്യയിൽ ഒരു പുത്തൻ കാറ്റ് ആഞ്ഞു വീശട്ടെ .......!!!!



രാജസ്ഥാനിൽ SDPI ക്ക് മികച്ച നേട്ടം
ആദ്യ തെരഞ്ഞെടുപ്പിൽ നേടിയത് 13545
രാജസ്ഥാന്‍ കോട്ട ാര്‍ത്തില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിയ്ക്ക്
: രാജസ്ഥാന്‍ കോട്ട ാര്‍ത്ത് ിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്നാം സ്ഥാം എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥിക്ക്. രാജസ്ഥാന്‍ സംസ്ഥാ പ്രസിഡന്റ് മുഹമ്മദ് ഷാഫിയാണ് ബി.ജെ.പിയുടെയും കോണ്‍ഗ്രസിന്റെയും മുതിര്‍ന്ന തോക്കള്‍ക്കെതിരെ ജവിധി തേടിയത്. ബി.ജെ.പി സ്ഥാാര്‍ത്ഥി 14861 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഇവിടെ വിജയിച്ചത്. അതേസമയം 13545 വോട്ടുകള്‍ ടിേ ിര്‍ണായക സ്വാധീം എസ്.ഡി.പി.ഐയ്ക്ക് ഉറപ്പിക്കാായി. ആദ്യമായാണ് എസ്.ഡി.പി.ഐ സ്ഥാാര്‍ത്ഥി ഇവിടെ മത്സരിക്കുന്നത്. ജങ്ങളില്‍ ിന്ന് ല്ല പ്രതികരണമാണ് എസ്.ഡി.പി.ഐയ്ക്ക ലഭിച്ചത്. അഞ്ചു വര്‍ഷം കൂടുന്നതിനുസരിച്ച് രാജസ്ഥാില്‍ കോണ്‍ഗ്രസും ബി.ജെ.പിയും മാറി മാറി ഭരണത്തിലിരുന്നിട്ടും യാതൊരു വികസവും ഈ മണ്ഡലത്തില്‍ ഉണ്ടായിട്ടില്ല. വരും കാലങ്ങളില്‍ രാജസ്ഥാില്‍ എസ്.ഡി.പി.ഐയ്ക്ക് രാഷ്ട്രീയ സ്വാധീമുണ്ടാക്കാാകുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍

കുറ്റിപ്പുറത്തെ വിജയം ആവേശകരം - തുടര്‍ വിജയങ്ങള്‍ ഉടന്‍ !!!!

കുറ്റിപ്പുറത്ത് ദേശീയ പാത സർവേ നടപടികൾ നിർത്തിവെച്ചു. 

എസ്.ഡി.പി.ഐ യുടെയും വെല്‍ഫെയര്‍ പാര്‍ട്ടിയുടെയും ആഭിമുഖ്യത്തില്‍ ഉള്ള ആക്ഷൻ കൌണ്‍സിലിന്റെ നേതൃത്തത്തിൽ നാട്ടുകാർ നടത്തിയ പ്രതിഷേധത്തെ തുടർന്നാണ്‌ നടപടികൾ നിർത്തിവെച്ചത്..

സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം .....!!!


സ്ഥാനാര്‍ത്ഥിത്വം പിൻവലിക്കാൻ എസ് ഡി പി ഐ സ്ഥാനാർത്ഥിക്ക് 5 കോടി രൂപയും ഒരു Red Beacon വാഹനവും വാഗ്ദാനം ......രാജസ്ഥാനിലെ കോട്ട മണ്ഡലത്തിലെ എസ് ഡി പി ഐ സ്ഥാനാർത്ഥി മുഹമ്മദ്‌ ഷാഫിക്കാണ് നിലവിൽ കോട്ട MLA ആയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മനോഹരമായ വാഗ്ദാനം .....എസ് ഡി പി ഐ ഈ വാഗ്ദാനത്തെ പത്ര സമ്മേളനം വിളിച്ച് പുച്ഛിച്ച് തള്ളുകയും തെരഞ്ഞെടുപ്പ് കമ്മീഷനു പരാതി നല്കുകയും ചെയ്യും.പണാധിപത്യ രാഷ്ട്രീയം വാങ്ങിയും കൊടുത്തും കളിക്കുന്നവോടും ജയിക്കുന്നവരോടും എസ് ഡി പി ഐ ക്ക് പറയാനുള്ളത് ഇത് ജനുസ്സ് വേറെയാണ്. നിങ്ങളുടെ ആലയിൽ പണിതെടുത്ത രാഷ്ട്രീയ അടിത്തറയിലല്ല എസ് ഡി പി ഐ നിലകൊള്ളുന്നത്....ഞങ്ങൾക്കറിയാം ജനങ്ങളുടെ മനസ്സില്‍ ഞങ്ങളുടെ വിലയെന്താണെന്ന്.അതുകൊണ്ട് ഞങ്ങള്‍ക്കൊന്നേ നിങ്ങളോട് പറയാനുള്ളൂ,പണാധിപത്യത്തിന്റേയും ക്ഷമാപണത്തിന്റേയും കുടുംബാധിപത്യത്തിന്റേയും രാഷ്ട്രീയം അവസാനിപ്പിച്ച് തുല്യനീതിയിലധിഷ്ടിതമായ ഒരു രാഷ്ട്രീയ സംസ്കാരം ഇന്ത്യാ രാജ്യത്ത് രൂപപ്പെടുന്നത് വരെ നേരിന്റെ പോരാട്ടവീധിയിൽ അനീതിക്കെതിരെ മുൻനിരയിൽ തന്നെ സോഷ്യല്‍ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ ഉണ്ടാകുമെന്ന് ഉറപ്പ് നല്കുന്നു.......

സോഷ്യല്‍ മീഡിയയിലെ വര്‍ഗീയത നിരീക്ഷിക്കാന്‍ ദുബായ് പോലീസ് ; ആര്‍ എസ് എസ് അനുബന്ധ സംഘടനയും നിരീക്ഷണത്തില്‍


സോഷ്യല്‍ മീഡിയ വഴി ഇസ്ലാമിനെയും സ്ത്രീകളേയും അപമാനിക്കുകയും ഇല്ലാകഥകള്‍ മെനയുകയും ചെയ്യുന്നവരെ നിരീക്ഷിക്കാന്‍ ദുബായ് പോലീസ് തീരുമാനിച്ചു. യു എ ഇ യിലെ ഏതെങ്കിലും IP അഡ്രസ്‌(Internet Protocol Address) വഴി ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന എല്ലാവരെയും സസൂക്ഷ്മം നിരീക്ഷിച്ച് പിടികൂടാനും ജയില്‍ ശിക്ഷയും പിഴയും അടക്കമുള്ള ശിക്ഷ നല്‍കാനും ആണ് തീരുമാനം. ചില സംഘങ്ങള്‍ ദുബായ് അടക്കമുള്ള യു എ ഇ യുടെ എമിരേറ്റ്സില്‍ നിന്നും ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്നതായി വന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍  ആണ് തീരുമാനം. ചിലര്‍ക്ക് താക്കീതു നല്‍കി വിട്ടയക്കുകയും ചില അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യുകയും ചെയ്തിട്ടുണ്ട് . ഇതുപോലെ ഉള്ള വെബ്സൈറ്റ് / ഫേസ്ബുക്ക് / ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകല്‍ ശ്രദ്ധയില്‍ പെടുന്നവര്‍ ഒന്നുകില്‍ താഴെ കമന്റ്‌ ചെയ്യുകയോ അല്ലെങ്കില്‍ ദുബായ് ഗവണ്മെന്റ്‌ ന്റെ '' അല്‍ അമീന്‍ '' (Al Ameen) സര്‍വീസ് ഉപയോഗിക്കാന്‍ സാധിക്കുനതാണ്. തെറ്റായ വിവരങ്ങളോ അനാവശ്യമായി മറ്റുള്ളവരെ കുടുക്കണം എന്ന രീതിയില്‍ നല്‍കുന്ന വിവരങ്ങള്‍ക്കും വലിയ പ്രശ്നങ്ങള്‍ നേരിടേണ്ടി വരും എന്നതിനാല്‍ വ്യക്തമായ ഇന്‍ഫോര്‍മേഷന്‍ മാത്രം നല്കാന്‍ ശ്രമിക്കുക. മാത്രമല്ല യു എ ഇ  യിലുള്ള കേസ് മാത്രമേ നല്‍കാനും പാടുള്ളൂ ... 


ചില വര്‍ഗീയ - വിധ്വംസക സംഘടനകളുടെ ക്യാമ്പുകളും പ്രവര്‍ത്തനങ്ങളും നിരീക്ഷിക്കാനും ആര്‍ എസ് എസ് ന്റെ അനുബന്ധ സംഘടനകളുടെ ശാഖ പോലുള്ള പ്രവര്‍ത്തനം "അല്‍-ബാറാഹ","അല്‍-ഖുസൈസ്‌ " , "നൈഫ്‌ " തുടങ്ങിയ സ്ഥലങ്ങളില്‍ നടക്കുന്നതായും വിവരം കിട്ടിയിട്ടുണ്ട്. ഇതിന്റെ സംഘാടകരെ നിരീക്ഷിക്കാനും പദ്ധതി ഉള്ളതായി അറിയുന്നു.

നേരിട്ട് ഇന്‍ഫോര്‍മേഷന്‍ നല്കാന്‍  സാധിക്കാത്തവര്‍ താഴെ ആ അക്കൗണ്ട്‌ന്റെ ലിങ്ക് ഷെയര്‍ ചെയ്യുക. ഇതുപോലെ യു എ ഇ യില്‍ നടക്കുന്ന ശാഖാ പ്രവര്‍ത്തനങ്ങളുടെ വിവരങ്ങളും ചേര്‍ക്കാന്‍ മറക്കാതിരിക്കുക...

പോപുലര്‍ ഫ്രണ്ടിനെതിരേ മാധ്യമങ്ങള്‍ക്ക് ഒരു വിവരവും നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും

പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ തീവ്രവാദസംഘടനയായി ചിത്രീകരിക്കാന്‍ ഉതകുന്ന ഒരു വിവരവും മാധ്യമങ്ങള്‍ക്കു നല്‍കിയിട്ടില്ലെന്ന് എന്‍.ഐ.എയും ഐ.ബിയും പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യ(പി.സി.ഐ.)യില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. ചില ഇംഗ്ലീഷ്, ഹിന്ദി പത്രങ്ങളില്‍ വന്ന വാര്‍ത്തകള്‍ക്കെതിരേ കഴിഞ്ഞവര്‍ഷം പ്രസ് കൗണ്‍സിലില്‍ മൊത്തം പത്ത് പരാതികളാണു പോപുലര്‍ ഫ്രണ്ട് സമര്‍പ്പിച്ചിരുന്നത്. അഞ്ചെണ്ണം ജൂലൈ 16ന് പ്രസ് കൗണ്‍സില്‍ തീര്‍പ്പാക്കി. ബാക്കിയുള്ളവയിലാണ് ഇന്നലെ വാദം കേട്ടത്. 
സണ്‍ഡേ ഗാര്‍ഡിയന്‍, ഏഷ്യന്‍ ഏജ്, പയനിയര്‍ തുടങ്ങിയ പത്രങ്ങളില്‍ വന്ന വാര്‍ത്തകളായിരുന്നു പരാതിക്ക് ആധാരം. വാര്‍ത്തകള്‍ എന്‍.ഐ.എയും ഐ.ബിയുമാണ് നല്‍കിയതെന്നായിരുന്നു പ്രസ് കൗണ്‍സിലില്‍ അന്വേഷണ കമ്മീഷന് ഈ പത്രങ്ങള്‍ നല്‍കിയ മറുപടി. തുടര്‍ന്നാണ് ഐ.ബിക്കും എന്‍.ഐ.എക്കും പ്രസ് കൗണ്‍സില്‍ നോട്ടീസയച്ചത്. 

''
എന്‍.ഐ.എയും ഐ.ബിയും തന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലെന്നു പറഞ്ഞ് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ ഉത്തരവാദിത്തം അവര്‍ തന്നെ നിഷേധിച്ചുകഴിഞ്ഞ

ഇതാണ് യഥാര്‍ത്ഥ ജന പ്രധിനിധി - ഇതാണ് നമ്മള്‍ ആഗ്രഹിച്ചത്‌

ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ സമ്മേളനത്തിനിടെ പ്രതിപക്ഷത്തെ കോണ്ഗ്രസ്സിന്റെ കൗണ്‍സില്‍ മെമ്പര്‍മാര്‍ സോണിയാഗാന്ധിയുടെ ജാഥയില്‍ പങ്കെടുക്കാന്‍ കൂട്ട അവധിയെടുത്ത് പോയപ്പോള്‍ പ്രതിപക്ഷ ബെഞ്ചില്‍ ഏകയായി ഇരിക്കുന്ന SDPI കൗണ്‍സില്‍ മെമ്പര്‍ നാസ്നി ബീഗം .
ബാന്ഗ്ലൂര്‍ കോര്‍പ്പറേഷന്‍ മീറ്റിങ്ങില്‍ നിന്നുള്ള കാഴ്ച 


( The show must go on: With Congress councillors leaving for Mandya to attend Sonia Gandhi's rally, alone Independent SDPI councilor Nazni Begam sits in the Opposition benches of the BBMP council in Bangalore on Monday. Photo: K. Murali Kumar )

ഇങ്ങനെയുള്ള ഒരു ജന പ്രധിനിധിയെ ആണ് നമുക്ക് ആവശ്യം... ഇനിയും അനേകായിരം നാസ്നി ബീഖങ്ങള്‍ ഉണ്ടാകട്ടെ !!!

നമുക്ക് മഅദനിയോടു ഐക്യപ്പെടാം


 
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

അബ്ദുൽ നാസിർ മഅ്ദനിയുടെ രണ്ടാം ജയിൽവാസത്തിനു ഇന്ന് മൂന്നേകാല്‍ വർഷം ആയി. കോയമ്പത്തൂരിനു സമാനമായ മറ്റൊരു കെയ്സിൽ കേവലം ആരോപണങ്ങളുടെ പേരിൽ ഒരു മൂന്നേകാല്‍ വർഷം കൂടി ജയിലിൽ കഴിയേണ്ടി വരുന്ന ഈ മനുഷ്യൻ ഇതിനകം പന്ത്രണ്ടര വർഷം ജയിലിൽ തെറ്റ് ചെയ്യാതെ അല്ലെങ്കിൽ ആരോപിക്കപ്പെട്ട കുറ്റങ്ങൾ തെളിയിക്കപ്പെടാതെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടി വന്നു ! ആരോപിക്കപ്പെട്ട കെയ്സുകൾ ഒരിക്കൽ പോലും തെളിയിക്കാൻ കഴിയില്ലെന്ന് അന്വേഷിക്കുന്ന എയ്ജെൻസികൾ തന്നെ അടക്കം പറയുന്ന കെയ്സിൽ ശിക്ഷ വാങ്ങി കൊണ്ടുക്കാൻ കഴിയാത്തവർ മഅ്ദനിയുടെ വിഷയത്തിൽ കണ്ടുപിടിച്ച വിദ്യയാണ് വിചാരണത്തടവ് !
പൊതുജീവിതത്തിൽ ഇത്രയധികം ആരോപണങ്ങൾ നേരിടേണ്ടി വന്ന ഒരു മനുഷ്യൻ ഒരു പക്ഷേ, ചരിത്രത്തില തന്നെ അപൂർവ്വമായിരിക്കും ? എന്തൊക്കെ കള്ളങ്ങൾ ! ഒരു കള്ളം സമർഥിക്കാൻ നൂറു കള്ളങ്ങൾ !
മറവിയുടെ മാറാല ബാധിച്ചിട്ടില്ലാത്തവർ കഴിഞ്ഞ കാലങ്ങളിൽ ഇദ്ദേഹത്തിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങൾക്കു പിന്നീട് എന്ത് സംഭവിച്ചുവെന്നും എത്ര വലിയ കള്ളങ്ങളാണ് അണ്ണാക്ക് തൊടാതെ പലരും നമ്മെ വിഴുങ്ങാൻ പ്രേരിപ്പിച്ചതെന്നും ചിന്തിച്ചിട്ടുണ്ടോ ?
എന്തിനേറെ, അദ്ദേഹത്തിന്‍റെ വലതു കാൽ നഷ്ടപ്പെട്ടത് ബോംബ്‌ സംസ്കാരം രക്തത്തിൽ അലിഞ്ഞുചേർന്ന ഈ കക്ഷി കയ്യിൽ ബോംബ്‌ കൊണ്ട് നടക്കുമ്പോൾ വീണു പൊട്ടുകയും കാലു നഷ്ടപ്പെടുകയായിരുന്നുവെന്നും നമ്മെ വിശ്വസിപ്പിക്കാൻ ഒരു കൂട്ടർ ശ്രമിച്ചില്ലേ ?
ഭൂലോക തീവ്രവാദി എന്ന് വിശേഷിപ്പിക്കപ്പെടുന്ന ബിൻലാദിനുമായി വരെ ഇദ്ദേഹത്തെ ബന്ധിപ്പികാൻ എന്തിനു ഹൈദരാബാദിൽ വെച്ച് അദ്ദേഹം ബിൻലാദിനെ കണ്ടു എന്ന് യാതൊരു ഉളുപ്പുമില്ലാതെ ഒരു സംസ്ഥാനത്തിന്‍റെ ഭരണം നിയന്ത്രിച്ച മുഖ്യമന്ത്രി വിളിച്ചു പറഞ്ഞില്ലേ ? തീർന്നോ, തീവ്രവാദികൾ കാണ്ടഹാറിലേക്ക് വിമാനം തട്ടിക്കൊണ്ടു പോയപ്പോൾ തീവ്രവാദികൾ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ടു എന്ന് ഇന്ത്യയുടെ ഒരു സഹമന്ത്രി പത്രസമ്മേളനം നടത്തി വിളിച്ചു പറഞ്ഞു!
ബാംഗ്ലൂർ കെയ്സിലും സംഭവിച്ചത് എന്താണ് ? നമ്മുടെ സാമാന്യബുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്ന ആരോപണങ്ങളുടെ പേരിലല്ലേ അദ്ദേഹത്തെ തടവിൽ വെച്ചിരിക്കുന്നത്? ഇരുപത്തിനാലു മണിക്കൂറും സർക്കാർ സുരക്ഷയുള്ള ഒരു വ്യക്തി അംഗരക്ഷകരുടെ അകമ്പടിയിൽ മറ്റൊരു സംസ്ഥാനത്ത് പോയി തീവ്രവാദി കെയ്സിൽ പങ്കെടുത്തുവെങ്കിൽ അതിന്‍റെ പേരിൽ ആദ്യം ജയിലിൽ അടക്കേണ്ടത് അതിനു അദ്ദേഹത്തിന് സൗകര്യം ഒരുക്കിയ അന്ന് സംസ്ഥാനത്തിന്റെ ആഭ്യന്തരം നിയന്ത്രിച്ചിരുന്നവരെ അല്ലേ ? (ഈ സംഭവത്തിന്‌ സാക്ഷിയായി എന്ന് പറയപ്പെടുന്നവര്‍ തന്നെ പിന്നീട് തങ്ങള്‍ ഒരു മൊഴി കൊടുത്തില്ല എന്നാണു വെളിപ്പെടുത്തിയത് എന്നത് വേറെ കാര്യം!)
മഅ്ദനി നസീറുമായി കൂടിക്കാഴ്ച നടത്തി എന്നതിന് സാക്ഷി മൊഴി രേഖപ്പെടുത്തിയ ജോസ് എന്ന വ്യക്തിയും കന്നഡ ഭാഷയില്‍ ഒരു മൊഴി എഴുതിയുണ്ടാക്കി തന്നെ നിർബന്ധിച്ചു ഒപ്പിടുവിച്ച് വാങ്ങുകയായിരുന്നുവെന്നും പറഞ്ഞില്ലേ ?
പ്രിയപ്പെട്ടവരേ ഇവിടെ നമുക്ക് മഅ്ദനിയുടെ രാഷ്ട്രീയവും അദ്ദേഹവുമായുള്ള അഭിപ്രായവ്യത്യാസങ്ങളും മറക്കാം. ഒരു മനുഷ്യന്‍റെ അന്യായമായ വിചാരണത്തടവ് എന്ന പേരിലുള്ള ഈ ശിക്ഷയെ അപലപിക്കാം. അതിനെതിരെ ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് കരുത്തു പകരണം. ഇത് ഇവിടം കൊണ്ട് അവസാനിക്കണം; ഒരു മനുഷ്യനും വരുംനാളിൽ ഇത്തരം ക്രൂരതക്ക് ഇരയാവാൻ പാടില്ല. തെറ്റ് ചെയ്തെങ്കിൽ അദ്ദേഹം ശിക്ഷിക്കപ്പെടട്ടെ പക്ഷെ, ഇനിയും ഈ വിചാരണത്തടവ് നീണ്ടു പോവാൻ നാം അനുവദിച്ചു കൂടാ.
എല്ലാവരും LIKE ചെയ്തും ഷെയെര്‍ ചെയ്തും ഈ പെയ്ജിലേക്ക് കൂട്ടുകാരെ ക്ഷണിച്ചും സഹകരിക്കുക. സുപ്രീം കോടതി കാണട്ടെ, ജനങ്ങളുടെ ജനാധിപത്യപരമായ പ്രതിഷേധം. മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലകൊള്ളുക.

മദനി സാഹിബിന്റെ മക്കളുടെ പ്രതിഷേധം



ഉമര് മുഖ്താരിന്റെയും ,അയ്യൂബിയുടെയും നിലയ്ക്കാത്ത നിലവിളിക്ക്‌ കരുത്തു പകരാൻ അനന്തപുരിയിൽ 
ഒഴുകിയെത്തുന്ന പതിനായിരങ്ങൾ തീര്ക്കുന്ന പ്രതിഷേതം ഒരുക്കുന്നത് പുതിയൊരു പോരാട്ടത്തിന്റെ 
പോർക്കളം ആണ് .ആ പ്രിയ മക്കളുടെ കണ്ണീരിനു സ്വാന്തനം പകരാൻ പോരാട്ട ഭൂമികയിലേക്ക് കേരളത്തിന്റെ 
പൊതുബോധം ഒന്നായി ഒഴുകിയെത്തുന്നു .ഭരണകൂടങ്ങളും ,ഫാഷിസവും ഒന്നിച്ചു വില പറഞ്ഞെടുത്ത 
പതിനാലു വര്ഷത്തെ തങ്ങളുടെ പ്രിയ പിതാവിന്റെ ജീവിതത്തിനു വില വാങ്ങാനല്ല .ഒത്തിരി രോഗങ്ങളുമായി 
തടവറയിൽ എരിഞ്ഞു തീരുന്ന പിതാവിന്റെ ഇനിയുള്ള ജീവിതം തിരിച്ചു പിടിക്കാൻ ആണത്.
പ്രതിശേതത്തിന്റെ അഗ്നി ജ്വാലകൾ അനന്തപുരിയിൽ തീകാറ്റായി ആഞ്ഞടിക്കുന്നു .
തുല്യതയില്ലാത്ത ഭരണകൂട ,ഫാഷിസ ഭീകരതയ്ക്ക് എതിരെ അണപൊട്ടിയ 
ജനരോക്ഷം അനന്തപുരിയിൽ ജന സാഗരം തീര്ക്കുന്നു .മദനിയുടെ ജീവന് 
വേണ്ടി മദനിയുടെ മക്കളോട് ഐക്യദാർഡ്യം പ്രകടിപ്പിച്ചു നാടിന്റെ 
നാനാ ഭാഗത്ത് നിന്നും ഒഴുകിയെത്തുന്ന പതിനായിരങ്ങള്ക്ക് അഭിവാദ്യങ്ങൾ.....





മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക

മഅദനി : മക്കളുടെ ഉപവാസം ചരിത്രവിജയമാക്കുക
``````````````````````````````````````````````````````````````
കൊല്ലം: പതിറ്റാണ്ടിലതികമായി ഭരണകൂടഭീകരതയാൽ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെമര്ധിധ ജനതതിയുടെ സമരനായകനും,പിഡിപി ചെയർമാനുമായ ജനാബ്:അബ്ദുൾനാസർ മഅദനിക്ക്‌ നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് അദ്ദേഹത്തിന്റെ പൊന്നോമന മക്കളായ ഉമർമുക്താരും,സലാഹുദ്ധീൻഅയ്യൂബിയും ഒക്ടോബർ ഇരുപത്തിഎട്ടാം തിയ്യതി തിരുവനന്തപുരത്ത് സെക്രട്ടറിയേട്ടിനു മുന്നില്നടത്തുന്ന ഉപവാസസമരത്തിനു പിഡിപിയുടെ പരിപൂർണ്ണമായ പിന്തുണയും,ഐക്ക്യധാർഡ്യവും ഉറപ്പാക്കുന്നതിലേക്കായി പാര്ട്ടിയുടെ മുഴുവൻഘടഘങ്ങളും,നേതാക്കളും,പ്രവര്ത്തകരും അടിയന്തിരമായി രംഗത്തിരങ്ങണമെന്നും, പരമാവതി പ്രവര്ത്തകരും അനുഭാവികളും എത്തിചേരുന്നതിനും പ്രതേശങ്ങളിൽ ആവ്ശ്യാനുസരണമായ പ്രജാരണ പ്രവർത്തനങ്ങൾ നല്കുന്നതിനും ശ്രദ്ധാപൂര്‍വമായ ഇടപെടലുകൾ അതാതു കമ്മിറ്റികളിൽ നിന്നുണ്ടാകണമെന്നും പാര്ട്ടി സെൻട്രൽആക്ഷൻകമ്മിറ്റിക്കു വേണ്ടി അറിയിക്കുന്നു.

സാബുകൊട്ടാരക്കര
സങ്കടനാകാര്യ ജെനറൽ സെക്രട്ടറി 
പിഡിപി

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം : വിവാദ പുസ്തകം ഇവിടെ വായിക്കാം.

അസവര്‍ണ്ണര്‍ക്ക് നല്ലത് ഇസ്ലാം: വിവാദ പുസ്തകം ഇവിടെ വായിക്കാം. 

തക്ബീര്‍ എന്ന മുദ്രാവാക്യം


സവർണ്ണ ഫാഷിസ്റ്റ് മേധാവിത്വത്തിന്റെ പൂന്നൂൽ ബന്ധനം പൊട്ടിച്ച് എറിയാനുള്ള മർദ്ദിദന്റെ കാഹള ധ്വനിയാണ് തക്ബീർ,

പാർട്ടി കോട്ടകളിൽ സെക്യുലർ തമ്പുരാക്കന്മാർ കുരുക്കിയ ചങ്ങലകൾ പൊട്ടിച്ച് മലബാറിലെ മാപ്പിള വിളിക്കുന്ന ഇങ്കിലാബാണ് തക്ബീർ,

സ്വയം ദൈവമാർഗ്ഗത്തിൽ സമർപ്പിക്കാനുള്ള വിശ്വാസിയുടെ
ഉജ്ജ്വലമായ പ്രഖ്യാപനമാണ് തക്ബീർ,

തിന്മയുടെ അച്ചുതണ്ടിനെതിരെ ശക്തമായി എറിയാനുള്ള നന്മക്കു വേണ്ടിയുള്ള സൈറനാണ് തക്ബീർ,

ഹാർദമായ സ്നേഹത്താൽ പരസ്പരം കെട്ടിപിടിക്കുന്ന സഹോദരന്മാരുടെ 
പ്രചോദനമാണ് തക്ബീർ, 

സന്തോഷത്തിന്റെ പുഞ്ചിരിയാൽ ധീരമായി ഏറ്റുവിളിക്കുന്ന
വിമോചന മുദ്രാവാക്യമാണ് തക്ബീർ,

അതെ 'വസന്തത്തിലേക്കുള്ള ആഹ്വാനമാണ് ബലി പെരുനാളിലെ തക്ബീർ'.



post courtesy : Muhammed Shihad

കാരായിക്ക് അഴിക്കാന്‍ ചങ്ങല ഇനിയും ബാക്കി -(ഇത് ഷഹീദ് ഫസല്‍ വക )

ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ

കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക്‌ ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ്‌ ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...

ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... തീവ്രഭീകരു എഴുതുന്നത്‌



അങ്ങിനെ ബട്ക്കല്‍ ചേട്ടനും ഞമ്മളെത്തേടി വന്നു... 

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... 

എവിടെയായിരുന്നു ചേട്ടാ ഇത്രയുംകാലം..ഞങ്ങള്‍ എത്രകാലമായി കാത്തിരിക്കുന്നു.. സിമിചേട്ടന്‍ ,തടിയന്റവിട നസീര്‍ക്ക ,താലിബാന്‍'ക്ക ,അല്ക്വയ്ദ ഭായ് ,ഹവാല പണം ,ആയുധ കപ്പൽ ,,വിദേശ സഹായം മാറാട്‌ കൂട്ടകൊല, ഇസ്രയൽ എംബസി സ്ഫോടനം , കോഴിക്കോട്ടെ ഇരട്ട സ്ഫോടനം,ലവ് ജിഹാദ്‌ ,കാശ്മീര്‍ റിക്രൂട്ട്മെന്റ് ,ആസാം കലാപം , 
ഇതെല്ലാം എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ N I A ചേട്ടന്‍ കണ്ടെത്തിയത് എന്നിട്ടും ചേട്ടന്‍ വന്നില്ല.ഫ്രീഡം പരേഡ്‌ നടക്കുമ്പോള്‍ ചേട്ടന്‍ വന്നിട്ട് ഞങ്ങളെ വന്നൊന്നു കാണാന്‍ തോന്നിയില്ലല്ലോ..ഇതിനുമാത്രം എന്തു തെറ്റാ ഞങ്ങള്‍ ചെയ്തത്..ഞങ്ങള്‍ പിണക്കാ..മുണ്ടൂല..എങ്കിലും മറക്കാന്‍ കഴിയുന്നില്ല ചേട്ടാ നമ്മുടെ ആ പഴയകാലം. ഞമ്മളും,സിമിയും നസീറും താലിബും അല്ഖ്വയും കൂടി ഹവാലപ്പണം വാങ്ങി അസാമില്‍ കലാപം കഴിച്ച് വരുന്ന നേരത്ത് ഇസ്രയേല്‍ എംബസ്സിക്ക് മുകളില്‍ ബോംബിട്ട് കളിച്ചതും ബാകിവന്ന ബോംബ്‌ കോഴിക്കോട് കൊണ്ടിട്ടതും അത് രണ്ടിടത്ത് പൊട്ടിയതും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു..അന്ന് വഴിതെറ്റി ചേട്ടന്‍ കാശ്മീരില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരുമായിരുന്നോ..സോറി ചേട്ടാ സോറി NIA ചേട്ടന് ഞങ്ങളെ വല്യ ഇഷ്ട്ടമാണ് ഞങ്ങളുടെ എല്ലാകാര്യത്തിലും ചേട്ടന് വല്യ ഉത്സാഹമാണ് ,പിന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ട് NIA ചേട്ടന്‍ അടുത്തുതന്നെ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ,ദേശവിരുദ്ധ കുറ്റവും ചാര്‍ത്തുമെന്നു പറഞ്ഞിട്ടുണ്ട്.ആ മംഗളമുഹൂര്‍ത്തത്തില്‍ 'ബട്ക്കലേട്ടന്‍ എന്തായാലും വരണം ഞങ്ങള്‍ കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കാത്തിരിക്കും വരില്ലേ നീ ...നിര്‍ത്തുന്നു 

സ്നേഹപൂര്‍വ്വം നിന്റെ തീവ്രഭീകരു.. 

post courtesy : Nawazrahman Nawaz


മലപ്പുറത്തെ പച്ചക്കൊടിയില്‍ അല്പം ചുവപ്പ് കലര്‍ന്നപ്പോള്‍ - :-൦

മലപ്പുറം ജില്ലയുടെ പച്ചക്കൊടിയില്‍ ഇന്നൊരു ചുവപ്പ് കൂടി കലരുന്നത് കണ്ടിട്ട് ഞെട്ടിപ്പോയ ചില പച്ചക്കൊടിക്കാരുടെ വെടി പറച്ചില്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടത് കണ്ടപ്പോള്‍ എന്തോ ഒരു സംശയം.



"സംഭവം നടക്കണം" പക്ഷെ " നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല " ഇനി ആരേലും ചെയ്യാന്‍ തുനിഞ്ഞാല്‍ സമ്മതിക്കുകയും ഇല്ല.... ഇതാണ് അവസ്ഥ.. ചര്‍ച്ചക്ക് വന്ന എല്ലാവരും ഒരേ  സ്വരത്തില്‍ പറയുന്നു " മലപ്പുറത്തെ കീറി മുറിക്കണം - എന്നാലേ വികസനം വരുകയുള്ളു.. പക്ഷെ അത് ഒരു സ്വതീനവും ഇല്ലാത്ത സുടാപിക്കാര്‍ പറഞ്ഞിട്ട് ആവരുതെന്ന്. അല്ല കുഞ്ഞപ്പന്റെ മക്കളെ ഇത് നിങ്ങള്‍ പറയതോണ്ടാല്ലേ അവര് പറഞ്ഞത്. അവര്‍ പറഞ്ഞത് കൊണ്ടല്ലേ ജനം അറിഞ്ഞത്. ജനം മനസ്സിലകിയത് കൊണ്ടല്ലേ ഇന്ന് ഹര്‍ത്താല്‍ ഇത്ര കണ്ടു വിജയം ആകുവാന്‍ ഈ സ്വാധീനം ഇല്ലാത്ത പോളിയോ പിടിച്ച പാര്‍ടിക്ക് സാധിച്ചത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ വിളറി പിടിച്ചു നടക്കാതെ രണ്ടത്താണി പറഞ്ഞത് പോലെ വിഭജനതിനുള്ള കാര്യങ്ങള്‍ നോക്ക്. അല്ലാതെ ഈഗോ കാണിച്ചു നിങ്ങളെ ഇത്രയും കാലം വോട്ട് ചെയ്തു വിജയിപിച്ച മലപ്പുറത്തെ ജനങ്ങളെ ദ്രോഹിക്കല്ലേ. അവര്‍ക്കും വേണം ഒരു വികസനം. അവരും ആഗ്രഹിക്കുന്നു ഒരു മാറ്റം.. ഇനി അവര്‍ക്ക് വേണ്ട മാറ്റം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ മാറ്റും. പകരം അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന സ്വാധീനം ഇല്ലാത്തവര്‍ക്ക്‌ സ്വാധീനം ഉണ്ടാക്കി ഉന്നതിയില്‍ എത്തിക്കും.. കാരണം ഇത് ജനാധിപത്യം ആണ്.. ജനതിനാണ് ആധിപത്യം . പച്ചക്കൊടിക്കല്ല .... പച്ചക്കൊടി പാറിയ സ്ഥലത്ത് നാളെ പച്ച ചെങ്കൊടി പാറുന്നത് നിങ്ങള്‍ കാണേണ്ടി വരും .....
അതിനുള്ള തെളിവുകള്‍ ആണ് മുകളിലുള്ള  ചിത്രങ്ങള്‍ 


"ചുവപ്പ്" കലര്‍ന്ന മുസ്ലിം ലീഗിന്റെ "പതാക"

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് .

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് 

അറിഞ്ഞും അറിയാതെയും സാമ്രാജ്യത്വ ഫാസിസ്റ്റ് പ്രചാരണങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ആഗോള ഇടതുപക്ഷ രാജ്യങ്ങളും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകള്‍ 

ഇന്ത്യയില്‍ പലപ്പോഴും ഫാസിസത്തിന്റെ പ്രചാരണങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് സാമ്രാജ്യത പ്രചാരണങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു അവരുടെ പ്രചാരണങ്ങള്‍ പാര്‍ട്ടി പത്രത്തിന്റെയും പാര്‍ട്ടി അണികളുടെയും നിലപാടുകള്‍ ആയി മാറുന്നത്..

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെതിരെയുള്ള പട്ടാള അട്ടിമറി , പട്ടാളം നടത്തുന്ന കൂട്ടക്കൊല എന്നീ വിഷയങ്ങളില്‍ ഈജിപ്തിലെ പാട്ടാള ഭരണകൂടതിനോപ്പം നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ പാര്‍ട്ടി പത്രത്തില്‍ നിന്ന് പാര്‍ട്ടി ബു ജീവികളില്‍ നിന്ന് വ്യത്യസ്തമായി ആഗോള ഇടതുപക്ഷം എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്..

അത്തരം നിലപാടുകളില്‍ ശ്രദ്ധേയമായ ഒരു നിലപാടാണ് വെനിസുലന്‍ പ്രസിഡന്റിനെ നിലപാടിനെ വിലയിരുത്തേണ്ടത്..

link

Related Posts Plugin for WordPress, Blogger...