Search the blog

Custom Search
ക്രൂരതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ക്രൂരതകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കപട മതേതരന്മാരും ഫേസ്ബുക്ക് കപടതകളും

കുറെ കാലമായി മുഖപുസ്തകത്തില്‍ ഒരു മുസ്ലിം നാമധാരി കിടന്നു കളിക്കുന്നു... വളരെ താത്വികമായ ബുദ്ധിപരമായ വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എങ്കിലും ഇയാളുടെ വിചാരം താന്‍ എന്തോ ആണെന്നൊക്കെ ആണ്. അങ്ങനെയാണ്  ഇയാളുടെ പ്രൊഫൈല്‍ നോക്കിയത്. മറ്റുള്ളവ എല്ലാം അറിയാമെന്കിലും സ്വന്തമായി അറിയുന്നത് ഇത് മാത്രം :

ഇയാളുടെ പേര് ഷിയാസ് കെ എച്ച് . മുസ്ലിം പേരും ഒരു കൊച്ചിനെ കളിപിക്കുന്ന ഫോട്ടോയും അല്ലാതെ വേറെ ഒരു ഇന്‍ഫര്‍മേഷനും ഇല്ല . ഇടുന്ന ഫോട്ടോസും പോസ്റ്റും ഇസ്ലാമിക വിരുദ്ധം മാത്രമാണ് എങ്കിലും ഇടയ്ക്കിടെ മുസ്ലിം ആണെന്ന് തോന്നിക്കാന്‍ ഇസ്ലാമിക പോസ്റ്റും ഇടുന്നുണ്ട്.. മോഡിയെ (നരഭോജി) അങ്ങേയറ്റം അംഗീകരിക്കുന്ന ഈ മഹാന്‍ ഇസ്ലാമിലെ ആചാരങ്ങളെ അവഹെളിക്കുനതോടോപ്പം ഹിന്ദുത്വ വാദികളെയും അവരുടെ അനാചാരങ്ങളെയും കൊള്ളയും കൊലയും ഇയാള്‍ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല ഇടയ്ക്കിടെ അത് കൈ കൊട്ടി പ്രോത്സഹിപ്പികുകയും ചെയുനത് കാണാം. എടോ ഷിയാസ് കെ എച്ച്  മോനെ ... മുസ്ലിം നാമം ഉപയോഗിച്ചു എന്ന് വച്ച് ഒരാള്‍ മുസ്ലിം ആകില്ല.. ഇസ്ലാമിന് എതിരെ പ്രവര്ത്തിക്കുനവന്‍ അത് മുസ്ലിം ആയാല്‍ പോലും ഇസ്ലാമിന്റെ ശത്രു ആണ് ,,,  ഇനി ഒരു ഹിന്ദു സഹോദരന്‍ ഇസ്ലാമിനെ എതിര്‍കുന്നില്ല എങ്കില്‍ അദ്ദേഹം എല്ലാവരെയും തുല്യരായി കാണുന്നു എങ്കില്‍ ഒരിക്കലും ഇസ്ലാമിന്റെ ശത്രുവും അല്ല.. ഇനിയെങ്കിലും പൊയ്മുഖം കളഞ്ഞു നേരായ രീതിയില്‍ സ്വന്തം നാമത്തില്‍ എതിര്‍ക്കു.. ആണത്തം കൈ വിടുന്ന ഹിന്ദുത്വ വാദികളുടെ ഈ തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക. 

 ഷിയാസ് കെ എച്ച് അവസാനം ഇട്ട പോസ്റ്റ്‌ കണ്ടുനോക്കു... ഒരു അടിസ്ഥാനവും ഇല്ലാത്ത ഓരോ വിഡ്ഢിത്തം... 


മുസ്ലിം അടക്കമുള്ള പ്രവാസികള്‍ മുസ്ലിം രാജ്യങ്ങളില്‍ ജോലി ചെയ്തു കോടിക്കണക്കിനു രൂപ മാസംതോറും ഇന്ത്യയിലേക്ക്‌ പ്രത്യേകിച്ച് കേരളത്തിലേക്ക്‌ ഒഴുകുന്നതോന്നും ഇയാള്‍ കണ്ടു കാണില്ല.. മുസ്ലിംകള്‍ പരിപാവനമായി കാണുന്ന പരിശുദ്ധ ഹജ്ജ്‌ കര്‍മം എന്ത് കൊണ്ട് ഇയാള്‍ക്ക് ഇത്രെയേറെ മനോവിഷമം ഉണ്ടാകുന്നു എന്നും മനസ്സിലവുനില്ല. ഇയാളുടെ ഈ പോസ്റ്റിനു ഒരു കമന്റ്‌ കിട്ടിയത് ഇങ്ങനെ :

Sulaiman S Hameed വളരെ നല്ല അഭിപ്രായം ഷിയാസ് ............ഞാന്‍ കുറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയമാണ്‌ .............എന്‍റെ അമ്മ വിദേശത്താണ് ഇടക്കിടെ അമ്മയെ സന്ദര്‍ശിക്കുന്നതും ഇന്ത്യന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകും so അമ്മയുടെ ഒരു ബ്രാഞ്ച് ഇവിടെ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാം ....IDEA തന്നതിന് BIG TANKS ............ഒരു സംശയം കൂടി പെടുക്കുമ്പോള്‍ (മൂത്രിക്കുംപോള്‍ ) വെള്ളം പുറത്തോട്ടു പോകുന്നു എന്തെങ്കിലും പ്രതിവിധി യുണ്ടോ ?
6 hours ago · Unlike · 8


റൈറ്റ് തിന്കെര്സ് എന്ന ഗ്രൂപ്പില്‍ ടിയാന്‍ ഇത് പോസ്റ്റ്‌ ചെയ്തിടുണ്ട്.. നിങ്ങള്‍ ഇയാളെ മാക്സിമം റിപ്പോര്‍ട്ട്‌ ചെയ്യുക... ഇയാളെ പോലുള്ള കപടന്മാരെ എതിര്‍ക്കുക... 

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ!!!

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ

അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ... അല്ല പിന്നെ...


post courtesy : Mtp Rafeek

ടി പി യും സരിതയും പിന്നെ ഷുക്കൂറും - അനീതിയുടെ തുടര്‍ക്കഥ

അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ്‌ ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ്‌ ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി. 
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ്‌ ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ്‌ - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
 ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല   തീര്‍ച്ച !!!

ചവിട്ടു കിട്ടിയ സഖാവും പീഡിതനായ മദനിയും


ഒരു ദിഫിക്കാരന്റെ പറയാന്‍ പറ്റാത്ത അവയവത്തിന് ബൂടിട്ട കാലുകള്‍ കൊണ്ട് ഒരു ചവിട്ടും ലാത്തി കൊണ്ടൊരു കുത്തും കിട്ടിയപ്പോള്‍ വമ്പിച്ച കോലാഹലവും സസ്പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളും നടക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ മുറിവേറ്റ സഖാവിന് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്നു. മാനുഷിക അവകാശങ്ങളുടെ ഒരു കഥയും പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ് നില്‍കുന്നത്. എന്ത് തെമ്മടിതവും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയോ.. ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് ഒരുപാട്‌ ഇതുപോലുള്ള പ്രക്ഷോഭങ്ങള്‍ അങ്ങ് കര്‍ണാടക ജയില്‍ നു മുന്നില്‍ ഉയരുമായിരുന്നു. അവിടെ ഒരു പാവം മനുഷ്യന്‍ അങ്ങേ അറ്റം പീഡിതനായി ആരാരാലും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. ഒന്നര കാലും താങ്ങാന്‍ ആവുന്നതിലും അധികം പ്രമേഹവും തളര്‍ച്ചയും ക്ഷീണവും ആയി ഒരു മനുഷ്യന്‍ ആ ജയിലുകള്‍ക്ക് ഉള്ളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പകലും രാത്രിയും ഒരേ പോലെ മുഖത്തേക്ക് ലൈറ്റ് അടിച്ചു കൊണ്ട് ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ക്രൂരമായ ചെയ്തികള്‍ ചെയ്യുന്ന പോലീസ് - സര്‍ക്കാര്‍ ക്രൂരതകള്‍. ,. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും എന്തെ സഖാവെ നിന്റെ ചോര തിളകുനില്ല... എന്തെ സഖാവേ നിന്റെ ശബ്ദം ഉയരുനില്ല. ഒരു ലക്ഷം ഇല്ലെങ്കിലും പത്തായിരം ആളെയെങ്കിലും കൂട്ടി ഒരു ഉപരോധം ഏര്‍പെടുത്തി ഇതിനെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്ക്ക് ആവ്നില്ലലോ. എന്തെ നിന്റെ രക്തത്തിലെ ചോരയ്ക്കും അയാളുടെ രക്തത്തിലെ ചോരയ്ക്കും ചുവപ്പ് നിറം തന്നെ അല്ലെ ???

പള്ളി പൊളിക്കാന്‍ വന്നപ്പോള്‍ രാത്രി കാവല്‍ ഇരുന്നു എന്ന് കള്ളം പറഞ്ഞു വോട്ട് പിടിക്കാന്‍ നോകണം എന്നില്ല... പകരം ആ പാവം മനുഷയനെതിരെ നടക്കുന്ന അക്രമത്തിനും അനീതിക്കെതിരെയും നല്ല പോലെ ഒന്ന് പ്രതികരിച്ചു വ്യക്തമായ നിലപാട്‌ എടുക്കാനും അദ്ധേഹത്തെ പുറത്തു കൊണ്ട് വരികയും ചെയ്തു എങ്കില്‍ ഈ സമൂഹം ഇനിയും കുറെ വര്ഷം നിങ്ങളുടെ കൂടെ ഉണ്ടാക്കും...
പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത കോണ്‍ഗ്രസ്‌-- കാരാ.... നിങ്ങളുടെ സ്വന്തം ആളുകളല്ലേ അങ്ങ് കര്‍ണാടകയില്‍ ഉള്ളത് ??? എന്നിട്ടെന്തേ പ്രതികരിക്കാന്‍ നിന്റെ നാവും മടിക്കുന്നു... ആണത്വം നഷ്ടപ്പെട്ട ലീഗ് കാരുടെ കാര്യം പിന്നെ പറയാത്ത നല്ലത്. അതിനിടെ ഇ ടി ബഷീര്‍ക്ക ഇച്ചിരി മെനക്കെട്ട കണ്ടപ്പോള്‍ ഒരു ബഹുമാനം തോനിയതാണ്.. പക്ഷെ പിന്നീട് അത് എന്തോ കാരണത്താല്‍ നിന്ന് പോയി. ....... 

ഏകനായ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ??? ഞങ്ങള്‍ക്കൊരു രക്ഷകനെ തരൂ


ആയിരം ഈര്‍ച്ചവാളുകള്‍ കൊണ്ട് ശ്വാസനാളങ്ങള്‍ കീറിമുറിക്കുന്ന വേദന. വായില്‍ നിന്ന് നുരയും പതയും വന്നു പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. വിഷവാതകം കൊന്നു തീര്‍ക്കുതന്നതിനു മുമ്പ്, പൊന്നോമനകളുടെ അന്ത്യം കണ്ടു ഹൃദയം പൊട്ടി മരിക്കുന്ന മാതാക്കള്‍. കണ്ണെത്തും ദൂരത്തോളം നിരനിരയായി കിടക്കുന്ന കഫന്‍ പുടവയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍.

മാനവകുലത്തിന്റെ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രത്യയശാസ്ത്രം അനന്തരമെടുത്ത സമുദായത്തിന്റെ വര്‍ത്തമാനകാല ഛായാചിത്രം!


അവസാന യാത്രക്ക് തയ്യാറാവുക! ശ്മശാനങ്ങളെ സ്വപ്നം കാണുക! ഭൂമിയുടെ പുറന്തോടിനെക്കാള്‍ ഖബറിടങ്ങള്‍ നന്നായിരുന്നേനെ എന്ന് വിലപിക്കുക! അന്ത്യകാഹളത്തിനു കാതോര്‍ക്കുക! ഇനിയുള്ള നാളുകളില്‍ ചെയ്യാനുള്ളത് ഇത് മാത്രം! എല്ലാം കിത്താബില്‍ പ്രവചിച്ച അലാമത്തുകളുടെ സാക്ഷാത്കാരങ്ങള്‍.

വിശ്വാസത്തിനു ശക്തി പോരാ.... അനുഷ്ടാനങ്ങള്ക്ക് ആത്മാര്‍ത്ഥതയില്ല.... പണ്ഡിത നേതൃത്വത്തിന്റെ പതിവ് പരിഹാരങ്ങള്‍!!! വിശ്വാസിയുടെ മുന്നില്‍ ഭൂമി ചുരുങ്ങി വരികയാണ്.


നിശ്ചയമായും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കപ്പെടേണ്ടതുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 'പ്രതിപക്ഷം' ഉയര്‍ത്തുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും മറന്നേക്കുക. കൊടുമകള്‍ പെയ്തിറങ്ങുന്ന പ്രതികൂലമായ ഈ സാഹചര്യത്തില്‍ മാത്രമല്ല, ഇസ്ലാമിന്റെ ഏറ്റവും ഉജ്ജ്വലമായ കാലങ്ങളില്‍ പോലും ഇരുട്ടിന്റെ കൊടിവാഹകര്‍ വെറുതെയിരുന്നിട്ടില്ല. അവര്‍ ഇതിനെ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതല്ല പ്രശ്നം. നമുക്ക് നമ്മെ തൃപ്തിപ്പെടുത്തിയേ മതിയാവൂ. 'മരിച്ചവരെ എങ്ങനെയാണ്, ദൈവമേ, നീ പുനര്‍ജ്ജീവിപ്പിക്കുന്നത്' എന്ന് മന:സമാധാനത്തിനു വേണ്ടി അബ്രഹാം അലൈഹിസ്സലാം ചോദിച്ചപോലെ... സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് എപ്പോഴും ആത്മാര്‍ത്ഥമായ മറുപടികള്‍ ലഭിക്കുക.


എന്ത് പറ്റീ നമുക്ക്? എവിടെയാണ് പിഴച്ചത്? ഒലിവ് മരങ്ങള്‍ മുളപൊട്ടിയിരുന്ന നമ്മുടെ ഭൂമി കവചിത വാഹനങ്ങള്‍ ഉഴുതു മറിച്ച് അശാന്തിയുടെ വിത്തുകള്‍ പാകുന്നു. സമാധാനത്തിന്റെ വെള്ളിപ്പിറാവുകള്‍ പറന്നു നടക്കുമായിരുന്ന നമ്മുടെ ആകാശങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ തീമഴ ചൊരിയുന്നു. വിഹ്വലതകളുടെ നടുവില്‍ ഉമര്‍ (റ) ശങ്കിച്ച പോലെ, നാം സത്യത്തിന്റെ വക്താക്കള്‍ തന്നെയല്ലേ? ജീവന്റെ ജീവനായി നാം നെഞ്ചോട് ചേര്‍ത്ത ഈ പ്രത്യയശാസ്ത്രം നമ്മെ വഞ്ചിക്കുകയായിരുന്നോ?


സംശയങ്ങള്‍ നമുക്കാണ്. ടീവീ ചാനലുകളില്‍ മിന്നി മറയുന്ന ദുരിതങ്ങള്‍ ഒരു ഹൊറര്‍ ചിത്രം കാണുന്ന ഭീതിയോടെ നാം അനുഭവിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതിന്റെ അസ്വസ്ഥതയുടെ ആയുസ്സ് തൊട്ടുപിറകെ വരുന്ന കമേഴ്സ്യല്‍ ബ്രേക്ക് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍, ചായക്ക്‌ മധുരം കുറഞ്ഞതിനു ഭാര്യയുടെ നേരെ നെറ്റി ചുളിക്കുകയോ, ഗൃഹപാഠം ചെയ്യാതെ വീഡിയോ ഗെയിമുകളില്‍ വ്യാപൃതരായ കുട്ടിക്കളെ ശകാരിക്കുകയോ ചെയ്യുന്ന പതിവ് കലാപരിപാടികളിലേക്ക് നാം മടങ്ങുകയും ചെയ്യും. എന്നിട്ടും നാം സംശയിക്കുന്നു. പക്ഷെ ഈ നരക യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചമനുഷ്യര്‍ ഒരു നിമിഷം, ഒരു നിമിഷാര്‍ദ്ധം പോലും തങ്ങളുടെ ആദര്‍ശത്തെ സംശയിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പിടഞ്ഞുവീഴുമ്പോഴും, പിടയാന്‍ പോലും അവസരം ലഭിക്കാതെ മരിച്ചു വീഴുമ്പോഴും അവരുടെ ചുണ്ടുകളില്‍ കാതു ചേര്‍ത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുക ഈ ആദര്‍ശത്തിന്റെ തിരുമൊഴികളായിരിക്കും. അവര്‍ സംശയിച്ചേയില്ല. പിന്നെ നാമെന്തിനു സംശയിക്കണം!


സങ്കീര്‍ണ്ണങ്ങളമായ പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവ പക്ഷെ അസാധാരണങ്ങളല്ല. വിശ്വാസി സമൂഹത്തിനു ഇവ പരിചിതങ്ങളാണ്. വിശ്വാസികള്‍ ഭീകരവാദികളും ഭ്രാന്തരുമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു . ഇരുമ്പ് ചീര്‍പ്പു കൊണ്ട് മാംസം ചീന്തിയെടുത്തു. പട്ടിണിക്കിട്ടു. പിറന്ന നാട്ടില്‍ നിന്നു അടിച്ചോടിച്ചു. മര്‍ദ്ദനോപകരണങ്ങള്‍ സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം.



ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ് എന്ന ആരോപണം സാര്‍വത്രികമാണ്. അതിനു കാരണം ഈ ആദര്‍ശത്തിന്റെ തന്നെ വൈകല്യങ്ങളാണ് എന്നാണു ചിലര്‍ വിലയിരുത്തുന്നത്. ലോകത്ത് മുഴുവന്‍ നന്മയും സമാധാനവും വിളയാടുകയാണെന്നും ഇസ്ലാമും ഇസ്ലാമിക സമൂഹവും മാത്രമാണ് ഇതിനു അപവാദം എന്നതു വ്യാജമായ ആരോപണം മാത്രമാണ്. ഏറിയോ കുറഞ്ഞോ എല്ലാ ജന സമൂഹങ്ങളിലും പ്രശ്നങ്ങളുണ്ട്. സമാധാനത്തിന്റെ നാളുകളിലൂടെ മനുഷ്യരാശി കടന്നുപോയത് യുദ്ധങ്ങളുടെ അപൂര്‍വ്വം ചില ഇടവേളകളില്‍ മാത്രമാണ്. ഈ ഇടവേളകളാകട്ടെ, മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ് കാലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ലോകം മുഴുവന്‍ നന്മയും നീതിയും ക്ഷേമവും നിലനില്‍ക്കുക എന്നത് മാത്രമാണ് സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള ഒരേ ഒരു പോംവഴി. അങ്ങനെ ഒരു അവസ്ഥ സ്വപ്നത്തില്‍ കാണാന്‍ പോലും മനുഷ്യന് കഴിയില്ല. ടോള്‍ക്കിന്റെ കഥാപാത്രം ഗണ്ടാള്‍ഫ് പറയുന്നത് പോലെ "നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം നമ്മോടോപ്പമുണ്ടായിരുന്നു, എന്നും." എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ തോന്നുക യുദ്ധം കണ്ടുപിടിച്ചത് തന്നെ ഇസ്ലാമാണെന്നാണ്. കഴിഞ്ഞ മുവ്വായിരം വര്‍ഷങ്ങളിലെ യുദ്ധ ചരിത്രം പരിശോധിച്ചാല്‍, മനുഷ്യന്‍ ചെയ്തിട്ടുള്ള യുദ്ധങ്ങളില്‍ നാല് ശതമാനത്തില്‍ മാത്രമാണ് ഇസ്ലാമിന് നേരിട്ടോ അല്ലാതെയോ ബന്ധമുള്ളത്. അതില്‍ തന്നെ പലതും മുസ്ലിംകള്‍ പരസ്പരം ചെയ്ത യുദ്ധങ്ങളാണ്.


എല്ലാ ആദര്‍ശ പ്രസ്ഥാനങ്ങളും, അവ സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന കാലങ്ങളില്‍ സംഘര്‍ഷങ്ങളെ നേരിട്ടിട്ടുണ്ട്. എല്ലാ അവതാര കാലഘട്ടങ്ങളിലും യുദ്ധമോ യുദ്ധ സമാനമോ ആയ അവസ്ഥയുണ്ടായിരുന്നു. മോസസിന്റെയും ജീസസിന്റെയും എന്തിനു ബുദ്ധന്റെയും കാലങ്ങൾ പോലും വ്യത്യസ്തമല്ലായിരുന്നു. കമ്മ്യൂണിസത്തിന്റെ തുടക്കത്തിലും അതു ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്‌. അതായത്‌ എതൊരു വ്യവസ്ഥയും സജീവമായിരുന്ന കാലത്തു അതിന്റെ വിരുദ്ധ ചേരികളിൽ ഉണ്ടായിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നു ആ വ്യവസ്ഥകള്‍ക്ക് പ്രശ്നങ്ങൽ ഇല്ല എന്നു പറഞ്ഞാൽ അതിന്റെ അര്‍ത്ഥം അവ നിർജ്ജീവമാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു എന്നാണു. ഇസ്ലാം ഇന്നും സജീവമാണു. അത്‌ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സജീവമായ അവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഒരു പരിധി വരെ ചിലര്‍ വിജയിക്കുന്നുണ്ട്. ആഭ്യന്തരമായ ചില ആശങ്കകള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തുകൊണ്ട് ഇസ്ലാമിന്റെ മണ്ണ്‍, താരതമ്യേന കൂടുതല്‍ അശാന്തമാകുന്നു എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. എണ്ണ തേടിയെത്തു സാമ്രാജിത്വത്തിന്റെ ദുഷ്ട ലാക്കാണ് എല്ലാ ദുരിതങ്ങളുടെയും ഹേതു എന്ന വ്യാഖ്യാനം വളരെയേറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എണ്ണയെക്കാള്‍ കൂടുതല്‍ സാമ്രാജിത്വത്തെ അലോസരപ്പെടുത്തുന്നത് സംസമാണ്. ഉറവ വറ്റാത്ത ഈ ആദര്‍ശത്തെ ഭയെപ്പെടേണ്ടതുണ്ട് എന്ന് പുനര്‍ജ്ജനി തേടുന്ന കൊളോണിയലിസത്തിന്റെ പ്രേതാത്മാക്കള്‍ക്കും നന്നായറിയാം. കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന പ്രസ്താവനകള്‍ നാക്ക് പിഴകളായി കാണുന്നത് വലിയ അബദ്ധമായിരിക്കും.

എല്ലാം പുറത്ത് നിന്ന് മാത്രം വരുന്ന വേതാളങ്ങളാണെന്നു നാം തെറ്റിദ്ധരിക്കേണ്ടതില്ല. സാമിരിമാരും ജൂദാസുകളും അബ്ദുല്ലാഹിബിനു ഉബയ്യുമാരും ഈ സമൂഹത്തില്‍ എന്നും ജാഗരൂകരായിരിക്കും.


അങ്ങകലെ, അറബിക്കഥകളുടെ നാട്ടില്‍ നടക്കുന്ന പ്രേതാത്മാക്കളുടെ സംഹാരതാണ്ഡവം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയിലെ ചരിത്ര പാഠപുസ്തകത്തിലെ ഒരേട്‌ മാത്രമായിരിക്കും എന്നും വ്യാമോഹിക്കേണ്ട. അവമതികളുടെ കാര്യത്തില്‍ മുര്‍സിയും മദനിയും ഗുജറാത്തും സിറിയയും വ്യത്യസ്തമാകുന്നത് ഭൂമിശാസ്ത്രപരമായി മാത്രമായിരിക്കും.

post coutesy Ali Mavilayi

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

മോദിയ്ക്ക് ജയ് വിളിച്ചില്ല; ഫിലിം ഇന്‍സ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദം

ആരാടാ ഈ മോഡി .... 

ജയ് വിളിക്കാന്‍ മാത്രം എന്താണ് ഈ കോപ്പാണ് ഈ നരബോജിക്ക് ഉള്ളത് , 

പൂ: നരേന്ദ്ര മോദിക്ക് ജയ് വിളിക്കാത്തതിനു പൂനേ ഫിലിം ഇന്‍സറ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പിക്കാരുടെ ക്രൂരമര്‍ദ്ദം.അജയന്‍ അദത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദമേറ്റത്. സ്ഥാപത്തില്‍ കടന്ന നാടകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം.
കബീര്‍ കലാമഞ്ച് എന്ന ട്രൂപ്പായിരുന്നു എഫ്.ടി.ഐ.ഐയില്‍ നാടകം അവതരിപ്പിച്ചത്. എന്നാല്‍ ട്രൂപ്പിന്  മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ബി.വിപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ ആരോപണമാണ് തര്‍ക്കത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും നീണ്ടത്.നാടക അവതരണത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം ല്‍കിയത് അജയന്‍ അദത്തായിരുന്നു. നാടകത്തിന് ശേഷം രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനിടെ അജയന്‍ അദത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മാവോയിസ്റ് ബന്ധമുള്ള സംഘടയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജിലേക്ക് കൊണ്ടു വന്ന അജയന്‍ നക്സലൈറ്റ് ആണെന്ന് ഇവര്‍ പറഞ്ഞു. ഇത് നിഷേധിച്ചപ്പോള്‍, നക്സലൈറ്റ് അല്ലെന്ന് തെളിയിക്കുന്നതിനായി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അജയന്‍ ഇതിനു തയാറാകാതിരുന്നതി തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അജയ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.എബിവിപി  പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ മഫ്തിയില്‍ പോലിസുകാര്‍ സമീപം ഉണ്ടായിരുന്നെന്നും ഇവര്‍ പ്രതികരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Mr.Bean യഥാര്‍ത്ഥത്തില്‍ Swami Mr.Binu ആണെന്ന് പുതിയ കണ്ടെത്തലുകള്‍ ....





വിശ്വ വിഖ്യാതനായ കോമഡി കഥാപാത്രമായ മിസ്റ്റര്‍ ബീന്‍ യഥാര്‍ത്ഥത്തില്‍ സ്വാമി മിസ്റ്റര്‍ ബിനു ആണെന്ന് പുതിയ തെളിവുകള്‍ ഉണ്ട് എന്ന്കണ്ടെത്തലുകള്‍..,. ഫേസ്ബുക്കില്‍ മുന്‍പും ഇതുപോലെ ഉള്ള കണ്ടെത്തലുമായി വന്ന " We Love Shashikala Ammayi " എന്ന സങ്കി ബുദ്ധിജീവികളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിസ്റ്റര്‍ ബീന്‍ സിനിമകളില്‍ സംസാരം ഇല്ലാതെ ഒരു ഭാഷയും ഉപയോഗിക്കാതെ ആണ് കഥാപാത്രത്തെ അവതരിപികുന്നത്. അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരന്‍ ആണെന്ന് ഉള്ള കണ്ടെത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആണ് കാര്യങ്ങള്‍ മനസ്സിലായത്.ഇദ്ദേഹം ധരിക്കാറുള്ള വസ്ത്രത്തിന്റെ സാമ്പിള്‍ പരിശോദിച്ചപ്പോള്‍ ഇതിനു 8000 വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നും പുരാതന ഹിന്ദുത്വ വാദികള്‍ ഇടാറുള്ള വസ്ത്രത്തിന്റെ നാറ്റം മണം അടിക്കുന്നുണ്ട് എന്നതും പ്രശസ്തമായ കണ്ടെത്തല്‍ ആണ്. ഇദ്ദേഹത്തിന്റെ ചില മുദ്രകള്‍ പുരാതന കാലത്തുള്ള നര്‍ത്തകിമാര്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതാണ് എന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. നെറ്റി ചുളിച്ചാല്‍ താമര പോലെയുള്ള 'എന്തോ' ഒന്ന് തെളിഞ്ഞു കാണുന്നു എന്നും അത് അല്പം കൂടി ചുളിച്ചാല്‍ താമര തന്നെ എന്നും ഇവരുടെ കണ്ടെത്തലുകള്‍ പറയുന്നു. 







ചുളിഞ്ഞ നെറ്റിയിലെ താമര 



ഇദ്ദേഹം പുരാതന കാലത്ത് ജനിച്ച ഒരു വ്യക്തി ആണെന്നും കാലക്രമേണ ചില ശക്തികള്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി മിസ്റ്റര്‍ ബീന്‍ ആക്കി മാറ്റി എന്നും യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം സ്വാമി മിസ്റ്റര്‍ ബിനു ആയിരുന്നു എന്നതിന് തെളിവ് ഉള്ളതായും ഇവര്‍ വ്യക്തമാകുന്നു.


ഇതോപോലെ തന്നെ സ്വാത്രന്ത്ര്യ സമര പോരാളികളായ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജി യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞികണ്ണന്‍ ആശാനും കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂട്ടന്‍ മാരാരും ആണെന്ന് ഉള്ളതിന് ഉടന്‍ തെളിവുകള്‍ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാകുന്നു.അതിനുള്ള CARBON DATING testനടന്നു കൊണ്ടിരിക്കുനുണ്ട് എന്നും ഇവര്‍ പറയുന്നു . 


താജ് മഹല്‍ എന്ന ഷാജഹാന്‍ മുംതാസിന് വേണ്ടി പണിത മന്ദിരം യഥാര്‍ത്ഥത്തില്‍ ഷാജഹാനെകാളും 800 വര്‍ഷം പഴക്കം ഉണ്ടെന്നും അത് തേജോ മഹാലയ ക്ഷേത്രം ആണെന്നും മുസ്ലിംകളുടെ പുണ്യ സ്ഥലമായ കഅബ യഥാര്‍ത്ഥത്തില്‍ കാബ ക്ഷേത്രം ആണെന്നും ഈയിടെ ഇവരുടെ കുരു പൊട്ടിയ ഒരു ബുദ്ധിജീവി സങ്കിക്ക് വെളിപാട്‌ ഉണ്ടായതായും ഈ സംഘം വ്യക്തമാകുന്നു. ഇനി അല്‍പ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ "വ്യത്യസ്തന്‍ " എന്ന ഞാന്‍ വ്യത്യസ്താചര്യന്‍ ആണെന്നും 800 വര്‍ഷത്തെ പഴക്കം എനിക്കുണ്ട് എന്നും എന്റെ സാമ്പിള്‍ പരിശോധനയില്‍ ഇത് വ്യക്തമാകുന്നു എന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കും.. കാരണം പറയുന്നത് ""ബുദ്ധിജീവികളായ" സങ്കികള്‍ ആണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ കരഞ്ഞാലോ :-) . അതിനാല്‍ ഇനി മുസ്ലിം - ക്രിസ്ത്യന്‍ - സുഹ്രുത്തേ നിങ്ങള്‍ ശ്രദ്ധിക്കുക... നിങ്ങളുടെ സാമ്പിള്‍ കൊടുക്കാതിരിക്കുക.. ഇവര്‍ CARBON DATING ചെയ്തു നിങ്ങളെയും 800 വര്‍ഷം പഴയത് ആക്കിക്കളയും... സൂക്ഷിക്കുക...




വര്‍ഗീയ പോസ്റ്റുകള്‍ ഇട്ടു കുപ്രസിദ്ധമായ ഫേസ്ബുക്ക് അക്കൗണ്ട്‌ വീണ്ടു പോസ്റ്റുന്നു


ഇസ്ലാമിനും പ്രവാചകനും എതിരെ പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തതും അതുമായി ബന്ധപെട്ട Mecca sree kabalishwara temple" (click link and block the page)എന്ന ഫേസ്ബുക്ക് പേജില്‍ വീണ്ടും ഇസ്ലാമിനെതിരെ പോസ്റ്റുകള്‍ . തികച്ചും വര്‍ഗീയമായ അജണ്ടയുമായി പോസ്റ്റുകള്‍ ഇടുന്ന ഈ പേജ് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടും വീണ്ടും അതെ അജണ്ടയോട് കൂടി പോസ്റ്റുകള്‍ ഇടുന്നത് ദുരൂഹമാണ്. ഇതിനു പിന്നില്‍ സങ്കികളുടെ ഒരു വന്‍ സംഘം തന്നെ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നു എന്ന വാര്‍ത്തകള്‍ ശരി വെക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ നടക്കുന്നു. ഇതിനെതിരെ പൊതു സമൂഹവും മതേതര ജനാധിപത്ത്തില്‍ വിശ്വസിക്കുന്ന ജനങ്ങളും ഇതിനെതിരെ ഒന്നിക്കണം. ഈ ഒരു ഫേസ്ബുക്ക് അക്കൗണ്ട്‌ ബ്ലോക്ക്‌ ചെയ്യാനുള്ള നീക്കങ്ങള്‍ ഉണ്ടാവേണ്ടത് അത്യന്താപേക്ഷിതമാണ്. അല്ല എങ്കില്‍ വീണ്ടും കൂടുതല്‍ വര്‍ഗീയമായി വിഷലിപ്തമായ വാക്കുകളും പോസ്റ്റുകളും ചിത്രങ്ങളും പച്ച കള്ളത്തരങ്ങളും പോസ്റ്റ്‌ ചെയ്തു ജനങ്ങളില്‍ ഒരു അസ്ഥിരത ഉണ്ടാക്കും - അത് നമ്മള്‍ സമ്മതിച്ചു കൂടാ... സഹോദരന്മാരെ തടയൂ ഈ കാട്ടാളകൂട്ടത്തിന്റെ കിരാത പ്രവര്‍ത്തികള്‍.....,.... 

പ്രശ്നങ്ങളുടെയും മൂലകാരണം ആയ  

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക



ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...!!

മുസ്ലിം നാമധരിയായ സന്ഘിനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഹിന്ദുത്വ അജണ്ട -പ്രതിഷേധിക്കുക പ്രതികരിക്കുക





ഒരു fake സങ്കിയുടെ  രോധനം... കൂടുതൽ കമന്റ്സ് ഉണ്ടായിരിന്നു ...പക്ഷെ അത് സ്ക്രീൻ ഷോര്ട്ട് ആകുംപോയെക്കും ഡിലീറ്റ് ചെയ്തു ഇത്രേ കിട്ടിയിട്ടുള്ളൂ ... എനിക്ക് തോന്നുന്നത് ഇയാൾ ശശികല ടീച്ചറുടെ സങ്ങികൂട്ടതിലുല്ലതാനെന്നാണ് കാരണം മലപ്പുറം ആണ് ലക്‌ഷ്യം ഇതിലെ ലിങ്ക് കൂടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു കൂടുതൽ എനിക്ക് പറയാൻ കഴിയില്ല ക്ഷമയാനല്ലോ ഇമന്റെ പകുതി .. 









വ്യത്യസ്തന്‍ : ഈ അക്കൗണ്ട്‌ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യക. ഇത് മാത്രം അല്ല,ഇതുപോലെ ആണും പെണ്ണും കേട്ട ഹിജടകളായ എല്ലാ സങ്കി കൊമാരങ്ങളുടെയും അക്കൗണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തു ബ്ലോക്ക്‌ ചെയ്യണം. മുസ്ലിം സ്നേഹത്തോടെയും സഹോദര്യതോടെയും ജീവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടയെ നിങ്ങള്‍ ശ്രദ്ധിക്കുക - എതിര്‍ക്കുക- പ്രതികരിക്കുക. അല്ല എങ്കില്‍ നാളെ മഹ്ശറയില്‍ വച്ച് ചോദ്യം ചെയ്യപ്പെടും ... 

ഇതുപോലെ ഉള്ള പോസ്റ്റുകളും ഇടുന്ന സന്കികളുടെ അക്കൗണ്ട്‌ - പ്രത്യേകിച്ച് മുസ്ലിം നാമത്തില്‍ ഉള്ള FAKE അക്കൗണ്ട്‌ വ്യത്യസ്തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക.

ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -

ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ്‌ കാണുക -



സങ്കിയുടെ വര്‍ഗീയത ബിരിയാണിയോടും ???


posted by Ashkar Tholicodu


തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ്‌ ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.

ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.

രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ്‌ ബിരിയാണി " വരട്ടെ എന്നാണു



വ്യത്യസ്തന്‍ : 


(അടുത്ത ജിഹാദ്‌ : ബിരിയാണി ജിഹാദ്‌ )

ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര്‍ ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്‍റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക്‌ എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്‌ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ്‌ " നല്ല രണ്ടു ബീഫ്‌ ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്..... 

മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.

സര്‍ക്കാര്‍ മാറിയിട്ട് മാത്രം കാര്യമില്ല - അവരുടെ R.S.S മനസ്സ് ഇല്ലാതാവണം

ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,.. 

കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്‍ക്കാര്‍ അസത്യത്തിന്റെ വാള്‍ മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും  R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്. 
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ  നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍  തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.

കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ്‌ പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ്‌ പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക്‌ വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....  

പക്ഷെ  ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ്‌ പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക്‌ കാത്തിരിക്കാം .


പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ  തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ്‌ ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന്‍ പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന്‍ നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ...... 
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക... 

ഈ പിഞ്ചു കുഞ്ഞിനെ കൊന്നിട്ട് വേണമായിരുന്നോ നിനക്കൊരു രണ്ടാം കെട്ട്


posted by Sulaiman Aflah

"സ്വന്തം മകന്‍റെ മൃതദേഹം നെഞ്ചോടു ചേര്‍ത്ത് പൊട്ടികരയുന്ന പിതാവ്" 

(ഇതും ഒരു പിതാവാണ്!!!!) ഈ ഫോട്ടോ താഴെ പറയുന്ന വാര്‍ത്തകളിലെ - "നായ"കന് സമര്‍പ്പിക്കുന്നു !!!!

നിങ്ങള്‍ അറിയണം ഇങ്ങനെയും ഉണ്ട് പിതാക്കള്‍ !!!!!!!!!!!!

പുത്തനുടുപ്പുകളുമായ് മരണക്കയത്തിലേക്കൊരു യാത്ര ......

 " സാബിറയും മക്കളായ ഫാത്വിമ ഫിദ, ഹൈഫ എന്നിവര്‍ ഞായറാഴ്ചത്തെ നോമ്പുതുറയും കഴിഞ്ഞ്ഭര്‍ത്താവിന്‍റെ കൂടെ ഷോപ്പിങ്ങിനായ് പുറത്തു പോകുമ്പോള്‍ ഒരിക്കലും കരുതിയിട്ടുണ്ടാവില്ല പോയി മടങ്ങുന്നത് വെള്ളക്കെട്ടിലെ ആഴങ്ങളിലെക്കാനെന്നു ...... "

ആലുക്കലിലെ ഇടത്തോട്ടുള്ള വളവില്‍ നിന്നും വലതുവശത്തെ പൂങ്കുടി കടവിലേക്കുള്ള റോഡില്‍ നിന്നും 50 മീറ്റര്‍ അകലെയുള്ള വെള്ളക്കെട്ടിലേക്ക് സ്കൂട്ടര്‍ തള്ളിയിട്ട്ഷെരീഫ് ഈ കൊടും കൃത്യം ചെയ്യുമ്പോള്‍ മനസ്സില്‍ കാമുകിയുമായുള്ള മതുവിധു സ്വപ്നം കാണുകയായിരുന്നു ...

ഹൈഫാ !!!!!!!!!!!!!!!!!!!!!!!!!!!!!

പൊന്നു മോളേ .., കുഞ്ഞു പെങ്ങളേ , നിന്‍റെ ആ പുഞ്ചിരി തൂകുന്ന മുഖം മനസ്സില്‍ നിന്നും മായുന്നില്ലല്ലോ .........!!!!

കാരണം : പുതിയ ചെമ്പില്‍ ബിരിയാണി വെക്കാനുള്ള ശരീഫിന്‍റെ പൂതി അവന്‍റെ മനസ്സില്‍ ഉന്മാദ നൃത്തം ആടുന്നത് അവര്‍ അറിഞ്ഞില്ലല്ലോ 


കമ്പില്‍ തുണി ചുറ്റിയ പെണ്ണിന്‍റെ പെകോലം നിന്നെ ഹടാതെ ആകര്‍ഷിച്ചപ്പോള്‍ നിന്‍റെ കരാളഹസ്തങ്ങളില്‍ പിടഞ്ഞു തീര്‍ന്നതു ആ പാവം സഹോദരിയും കുഞ്ഞുങ്ങളും ആയിരുനല്ലോട ഷരീഫെ...................


വാല്‍കഷ്ണം : 

വെള്ളമുണ്ടും ഇസ്തിരി സുട് ഷര്‍ട്ടും ഇട്ട ഈ മഹാ പാപിയാണ് രണ്ടു പൊന്നു മക്കളെയും തന്‍റെ കൂടെ സുകത്തിലും ദുക്കതിലും ഒരുപോലെ പങ്കു കൊണ്ട് ജീവിച്ച പെണ്ണിനേയും , മറ്റൊരുതിക്ക് വേണ്ടി വെള്ളത്തില്‍ മുക്കി കൊന്നത് ,
ഇവനെ എന്ത് ചെയ്യണം ? നമ്മുടെ നീതിപീഠം ഇവനെ എന്ത് ചെയ്യും ? നിങ്ങള്‍ പ്രധികരിക്ക് ,
ഓരോ പ്രതികരണവും നമുക്ക് ഇവന് കൊടുക്കാവുന്ന ഏറ്റവും വലിയ സിക്ഷയാവട്ടെ ,.





ഇത് ഹൈഫ...

മലപ്പുറം അരീക്കോട് പിതാവ് ഷെരീഫ് എന്ന കാട്ടാളനാല്‍ മരണപ്പെട്ട രണ്ട് വയസ്സുകാരി..

ഇവളുടെ ഇത്ത ഫാത്തിമ ഫിദയെയും,ഉമ്മ സാജിറയെയും അയാള്‍ വെള്ളക്കെട്ടില്‍ തള്ളിയിട്ട് ക്രൂരമായി കൊന്ന് തള്ളി..

പൊന്നോമനയുടെ പുഞ്ചിരിക്കുന്ന ഈ മുഖം കണ്ടിട്ട് അയാള്‍ക്ക് എങ്ങനെ കൊന്ന് തള്ളാന്‍ തോനി..

ഫേസ്ബുക്കില്‍ ഇസ്ലാമിന് എതിരെ ഇല്ലാക്കഥകള്‍ - മുസ്ലിം പേരില്‍ പ്രച്ചരിക്കുനത് വര്‍ഗീയ വാദികളുടെ സൃഷ്ടി


മുസ്ലിം അല്ലാത്ത മുസ്ലിം നാമധാരികളായ സ്ത്രീ - പുരുഷ സംഘം ഫേസ്ബുക്കില്‍ വിളയാട്ടം. മുസ്ലിം പേരുകളില്‍ അക്കൗണ്ട്‌ തുടങ്ങുകയും അതിനു ശേഷം ചില മുസ്ലിം പേജ്കളിലും ഗ്രൂപ്പ്‌കളിലും ഉള്ള പോസ്റ്റുകള്‍ ഷെയര്‍ ചെയ്തു തുടങ്ങും.. പിന്നീട് മുസ്ലിം ഫ്രണ്ട്സ്നു റിക്വസ്റ്റ് അയക്കുകയും കൂടുതല്‍ ഫേമസ് ആവാനും ശ്രമിക്കും. ഇതിനു ശേഷമാണ് മുസ്ലിമിനും - ഇസ്ലാമിനും ഇസ്ലാമിക നിയമങ്ങള്‍ക്കും എതിരെ പോസ്റ്റും ഫോട്ടോസും ചോദ്യങ്ങളും ഉയര്‍ത്താന്‍ തുടങ്ങുക. ഒരു കാര്യഗൌരവവും ഇല്ലാത്ത തീര്‍ത്തും ബാലിശവും എന്നാല്‍ മതത്തെ വ്രണപ്പെടുത്തുന്നതുമായ പോസ്റ്റുകളും ചോദ്യങ്ങളും ആവും ഇവര്‍ക്ക്‌ പ്രത്യേകം താല്പര്യം. പ്രത്യേകിച്ച് മുസ്ലിം സമൂഹത്തെ അവഹേളിച്ചു യുവാക്കളെ പ്രകൊപിപിച്ച് കൂടുതല്‍ കമെന്റ്സ് കിട്ടാനും പ്രശസ്തമാവനും ആണ് ഇവര്‍ ഇങ്ങനെ ചെയ്യുനത്. വ്യക്തമായ പേരോ അഡ്രസ്‌ - വിവരങ്ങളോ ഒന്നും ഇല്ലാതെ ഏതേലും സൈറ്റില്‍ നിനും കോപ്പി ചെയ്ത ഒരു ഫോട്ടോയും പ്രൊഫൈല്‍ പിക്ചര്‍ ആക്കി മാറ്റി ഇവര്‍ ആര്‍ എസ് എസ് - വി എച്ച് പി ഭീകരര്‍ ഉന്നയിക്കുന്ന ആശയവും ചോദ്യങ്ങളും ഉന്നയിച്ചു കൊണ്ടിരിക്കും. ഇതുപോലെ ഉള്ള ഒരു അക്കൗണ്ട്‌ ഉടമയുടെ പോസ്റ്റുകളുടെ സ്ക്രീന്‍ ഷോട്ട് ആണ് താഴെ നിങ്ങള്‍ കാണുന്നത്.. ഫര്‍ദ-അഭായ അണിഞ്ഞു ഒരു പെണ്ണിന്റെ ഫോട്ടോ പ്രൊഫൈല്‍ പിക് ആക്കി വച്ചിരിക്കുന്ന ഇവളുടെ ഒരു ചോദ്യത്തില്‍ നിന്നും ഇവളുടെ (ആണാണോ പെണ്ണാണോ എന്ന് തീര്‍ച്ച ഇല്ല - ചിലപ്പോള്‍ രണ്ടും കെട്ടതാവും) ഇരട്ടതാപ്പ് മനസിലാക്കാം...ഇവളുടെ ഉദ്ദേശവും മനസിലാക്കാം - 

ഈ പ്രൊഫൈല്‍ കാണുക - നിങ്ങളുടെ അഭിപ്രായം അറിയിക്കുക - 

(കൂടുതല്‍ പേരുടെ ലിങ്ക് ഉടന്‍ വരും - പലരും അറസ്റ്റ് ഭയന്ന് അക്കൗണ്ട്‌ ക്ലോസ് ചെയ്തു വരുന്നുണ്ട് എന്ന സന്തോഷ വാര്‍ത്തയും ഉണ്ട്)







ഇനി യഥാര്‍ത്ഥ ഹിന്ദുത്വ വാദികളുടെ ചില അക്കൗണ്ട്‌ കാണാം - അവര്‍ ഇടുന്ന പോസ്റ്റ്‌ - ഫോട്ടോസ് നിങ്ങള്‍ക്കായി... ഇവരെ ബ്ലോക്ക്‌ ചെയ്യാന്‍ ഫേസ്ബുക്ക് ഓപ്ഷന്‍ ഉപയോഗിക്കുക...

ഇവര്‍ ഇസ്ലാമിനും മറ്റു മതങ്ങള്‍ക്കും എതിരെ എത്ര തരംതാണ പോസ്റ്റുകള്‍ ആണ് ഇടുന്നത് എന്നും കാണുക... ഇങ്ങനെ ചെയ്തത് കൊണ്ട് ഇവര്‍ക്ക്‌ എന്താണ് നേട്ടം ????

https://www.facebook.com/abvp.irinjalakuda?fref=ts

https://www.facebook.com/nammalhindukkalraashtrathinrekaavalfadanmaar - ഹിന്ദു രാഷ്ട്രത്തിന്റെ കാവല്‍ ഭടന്മാര്‍ എന്ന് സ്വയം വിശേഷിപിക്കുന്ന ഇവര്‍ ഹിന്ദുക്കളെ ശുധീകരിക്കുകനതിനു പകരം ഇസ്ലാമിനെ എത്ര കണ്ടു അപമാനിക്കാം എന്നും ഇസ്ലാമിന്റെ നിയമങ്ങളെയും ആശയങ്ങളെയും എത്രത്തോളം അപമാനിക്കാന്‍ പറ്റും എന്ന് റിസേര്‍ച്ച് നടത്തുകയും ചെയ്യുന്നു 

ഇവരുടെ പോസ്റ്റ്‌ കണ്ടാല്‍ മനസ്സിലാകും എത്രത്തോളം വര്‍ഗീയ വാദികള്‍ 




കാശ്മീരിലെ യുവാക്കള്‍ ഇന്ത്യക്കാര്‍ അല്ലെ !!!!




 " കാശ്മീരിൽ ഖുറാനെ അധിക്ഷേപിക്കുകയും തറാവീഹ് സമയത്ത് പള്ളിയിൽ കയറി അതിക്രമിക്കുകയും ചെയ്തവർക്ക് എതിരെ പ്രതിഷേതിച്ച ആറു പേരെ B.S.F ജവാന്മാർ വെടി വെച്ച് കൊന്നു -
എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാൽ ഇല്ലാത്ത ഇന്ത്യൻ മുജാഹിദീനെ ഉണ്ടാക്കി ഭീകര ആക്രമണം എന്നും പറഞ്ഞു ചാടി വീഴുന്ന മാധ്യമങ്ങൾ എവിടെ ? എവിടെ പോസ്റ്റ്‌ ഇട്ടു പ്രതിഷേതിക്കുന്നവർ ? പ്രമുഗ മാധ്യമങ്ങളിൽ ഒന്നും വാർത്ത കാണാനെ ഇല്ല , ഇതും ഭീകര ആക്രമണം തന്നെ അല്ലെ ? അതോ നിരപരാതി മുസ്ലീങ്ങൾ കൊല്ലപെടുമ്പോൾ എവിടെ പോവുന്നു ഇവരുടെ ആവേശങ്ങൾ ? പ്രതികരിക്കുക ഈ യഥാർത്ഥ ഭീകര തീവ്രവാതി അഴിഞാട്ടത്തെ - ഇന്ത്യയിലെ മുസ്ലീങ്ങൾ ഉണർന്നു ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു ! "


ഇന്ത്യയിലെവിടെയും ഒരു ആക്രമണത്തിൽ ഒന്നോ അതിലേറെ പേരോ കൂടുതൽ കൊല്ലപ്പെട്ടാൽ ഒന്നാം പേജിൽ മുഴുനീള വാർത്ത കൊടുക്കാൻ മുഖ്യധാര മാധ്യമങ്ങൾ മൽസരിക്കും.പക്ഷേ എന്തു കൊണ്ടോ കശ്മീരിൽ നിരപരാധികളായ ഏഴു പേർ കഴിഞ്ഞ വ്യാഴാഴ്ച്ച കൊല്ലപ്പെട്ടതു ഒരു പത്രത്തിലും മുഴുനീള വാർത്തയായി കണ്ടില്ല.(ഇരകളുടെ പക്ഷത്തു നിൽക്കുന്നു എന്നു പറയുന്ന മാധ്യമത്തിലോ തേജസ്സിലോ പോലും കണ്ടില്ല)
പ്രിയ സുഹൃത്തുക്കളെ ഒരു സംശയം ഈ കശ്മീർ എന്നു പറയുന്നത്‌ ഇന്ത്യയിലല്ലേ...

കാശ്മീരില്‍ പിഞ്ചു കുഞ്ഞുങ്ങളുടെ മുതല്‍ വൃദ്ധന്മാരുടെ വരെ സുരക്ഷയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ ആരുണ്ട് ഇവിടെ. ഒരാള്‍ക്കും ഇതിനു സമയമില്ല. മുഖ്യ ധാരാ മാധ്യമക്കാര്‍ സരിതയ്ക്കും മലാലയ്ക്കും മോഡിക്കും കൊടുക്കുന്ന പരിഗണ പോലെ  വേണമെന്ന് പറയില്ല...പക്ഷെ ഇവരെ ഇങ്ങനെ കണ്ടില്ലെന്നു നടിക്കുന്നത് എന്ത് പത്ര ധര്‍മത്തിന്റെ പേരില്‍ ആണെന്ന് നിങ്ങള്‍ പറയണം. കാലം നിങ്ങളോട് ഇത് ചോദിക്കുക തന്നെ ചെയ്യും. അതിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ നടന്നു കൊണ്ടിരിക്കുനുണ്ട്. അതിനെ തടയാന്‍ ആവില്ല ഒരു ശുദ്ര ശക്തികള്‍ക്കും. ഏക ദൈവമായ അള്ളാഹു വിന്റെ സഹായം ഇവര്‍ക്ക് ലഭിക്കുക തന്നെ ചെയ്യും. അങ്ങനെ ഇവരെ സഹായിക്കാന്‍ അള്ളാഹു വിന്റെ മാര്‍ഗത്തില്‍ ഒരു സംഘം ഉയര്‍ന്നു വരുന്നുണ്ട്. ദജ്ജാലിനെ വരവേല്‍ക്കാന്‍ കാത്തു നില്‍കുന്നവര്‍ അറിയാത്ത ഒന്നുണ്ട്...ദാജ്ജലിനു ശേഷം ഈസ (അ) വരും എന്നത് - അതെ പോലെ മോഡിയെന്ന ദജ്ജാലിനെ വരവേല്‍ക്കുന്നവര്‍ ഓര്‍ത്തു കൊള്ളുക മോഡിക്ക് എതിരെ ഒരു ഒരു ശക്തി ഇവിടെ ഉയരുക തന്നെ ചെയ്യും. അന്ന് കാശ്മീരില്‍ നിരപരാധികള്‍ കൊല്ലപ്പെടുകയില്ല. കലാപങ്ങള്‍ ഉണ്ടാവുകയില്ല. അതിനു വേണ്ടി നിങ്ങള്‍ കാത്തിരിക്കുക --- 

ഏറ്റവും വല്യ തമാശ രാധയുടെ തമാശതന്നെ.......

POSTED BY Mustafa Kadangode


ഒരു പാലുകാച്ചുവീടിന്റെ മുന്‍പിലൂടെ കേരള ആഭ്യന്തരന്‍ പോലീസ്‌ അകമ്പടിയോടെ കാറില്‍ പോയപ്പോള്‍ ആരോ കൈകാട്ടി വിളിച്ചു. ആഭ്യന്തരന്‍ മുന്‍കൂട്ടി വിളിക്കാത്ത ആ ചടങ്ങില്‍ പങ്കെടുത്തെന്ന്‍........ കള്ളങ്ങള്‍ പറയുമ്പോള്‍ വിശ്വാസ യോഗ്യമായ കള്ളങ്ങള്‍ പറയേണ്ടേ രാധേ.......!
അഭ്യന്തരന്റെ ഈ കള്ളവും ഇതാ പോളിഞ്ഞടുങ്ങുന്നു. തിരുവഞ്ചൂര്‍ തങ്ങള്‍ ക്ഷണിച്ചിട്ടാണ് വന്നതെന്ന് ശാലൂമെനോന്റെ അമ്മ തിരുവഞ്ചൂരിന്റെ കുടുംബവുമായി അടുത്ത ബന്ധമുന്ടെന്നു സംമാധിക്കുന്നു. 4 മണിക്ക് ദുബായില്‍ പോകുന്നതിനാല്‍ 2 മണിക്കുതന്നെ ചടങ്ങിനു തിരുവഞ്ചൂര്‍ എത്തി. കൈരളി പ്യൂപ്പില്‍ നടത്തിയ ഇന്റെര്‍വ്യൂവില്‍ ശാലുവിന്റെ അമ്മ. ചടങ്ങില്‍ എടുത്ത തിരുവഞ്ചൂരിന്റെ ഫോട്ടോകള്‍ പിന്നീട് പോലീസ് പിടിച്ചെടുത് നശിപ്പിച്ചു...... എന്തിനു നിങ്ങള്‍ ആദ്യം കള്ളം പറഞ്ഞു തിരുവന്ചൂരെ മടിയില്‍ കനമുല്ലവനല്ലേ ഭയപ്പെടെന്ടതുള്ളൂ...!!

പാവം നാല്പതുകാരന്‍ യുവാവ്

posted by നയാ കാരവാന് നയാ ഹിന്ദുസ്ഥാന്.

ഒരു ഹെലികോപ്റ്ററില്‍ ബഡായി മോഡി,അമുല്‍ ബേബി, ഒരു കഴുത , ഒരു വിദ്യാര്‍ഥി എന്നിവര്‍ യാത്ര ചെയ്യുന്നു., കൂടെ പൈലറ്റും ..

വഴിക്ക് വെച്ച് എന്തോ കുഴപ്പം സംഭവിച്ചു. കോപ്റ്റര്‍ തകര്‍ന്നു വീഴും എന്ന അവസ്ഥയില്‍ എത്തി..

"ഇനി രക്ഷയില്ല കോപ്റ്റര്‍ തകരാന്‍ പോകുന്നു . എല്ലാവരും രക്ഷപ്പെട്ടോളൂ"­പൈലട്റ്റ് പറഞ്ഞു..

അദ്ദേഹം പാരച്യൂട്ട് ഉപയോഗിച്ച് ചാടി.. ബാക്കിയുള്ള നാല് പേര്‍ക്കും കൂടി മൂന്നു പാരച്യൂട്ട് മാത്രമേയുള്ളൂ..­തര്‍ക്കമായി ആര് രക്ഷപ്പെടും.?

"ഞാനില്ലെന്കില്‍ "-ഇവിടെ ആരു കാവി രാജ്യം പണി യും എന്ന് പറഞ്ഞു കൊണ്ട് ബഡായി മോഡി ചാടി.

"ഇന്ത്യയുടെ ഭാവി പ്രധാന മന്ത്രിക്കുള്ള കുപ്പായം തയച്ചു വെച്ചിരിക്കാന്‍ തുടങ്ങീട്ടു കാലം കുറെയായി..അതിട്ടിട്ടു എനിക്ക് ചത്താല്‍ മതി.. മാത്രമല്ല ഇന്ത്യയില്‍ 40 വയസ്സ് കഴിഞ്ഞ ഏക യുവാവ് ആണ് ഞാന്‍ 60 വയസു വരെയെങ്കിലും എനിക്ക് യുവാവായിട്ടു ജീവിക്കണം" - എന്ന് പറഞ്ഞു അമുല്‍ ബേബിയും ചാടി.

ബാക്കിയുള്ളത് ഒരു പാരച്യൂട്ട്... കഴുതയും വിദ്യാര്‍ഥിയും മുഖത്തോട് മുഖം നോക്കി... അല്പം ചിന്തിച്ച ശേഷം , 

"ഇപ്പൊ ചാടിയ രണ്ടുമുള്ള ഇന്ത്യയില്‍ നിന്നെപ്പോലെ ജീവിക്കുന്നതിലും നല്ലത് കോപ്ടര്‍ തകര്‍ന്നു മരിക്കുന്നതാ.." എന്ന് പറഞ്ഞു വിദ്യാര്‍ഥി പാരച്യൂട്ട് ധരിപ്പിച്ചു കഴുതയെ താഴേക്കു തള്ളിയിട്ടു...

Like this facebook page for more posts : https://www.facebook.com/NayaKaravanNayaHindusthan?hc_location=timeline

link

Related Posts Plugin for WordPress, Blogger...