Search the blog

Custom Search

മലേഗാവ് സ്ഫോടം: കുറ്റപത്രം സമര്‍പ്പിച്ചു; പ്രതികള്‍ക്ക് ആര്‍.എസ്.എസ്. ബന്ധം




ഡല്‍ഹി:നാല് ഹിന്ദുത്വരെ പ്രതിയാക്കി 2006ലെ മലേഗാവ് സ്ഫോടക്കേസില്‍ എന്‍.ഐ.എ. കുറ്റപത്രം സമര്‍പ്പിച്ചു. ലോകേഷ് ശര്‍മ, ധന്‍സിങ്, രാജേന്ദ്ര ചൌധരി, മാഹര്‍ ര്‍വാരിയ എന്നിവരുടെ പങ്ക് വ്യക്തമാക്കുന്ന അഞ്ച് വാള്യങ്ങളുള്ള കുറ്റപത്രമാണ് മുംബൈയിലെ പ്രത്യേക മോക്ക കോടതിയില്‍ സമര്‍പ്പിച്ചത്. 

കേസില്‍ ഒമ്പത് മുസ്ലിം യുവാക്കളെ പ്രതിയാക്കിയ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേയ്ക്കും സി.ബി.ഐക്കും കത്ത തിരിച്ചടിയാണു കുറ്റപത്രം. ഒളിവിലുള്ള രാംജി കല്‍സംഗ്ര, സന്ദീപ് ഡാങ്കെ, അമിത് ചൌഹാന്‍ എന്നിവര്‍ക്കെതിരായ അ്വഷണം പുരോഗമിക്കുകയാണെന്നും കുറ്റപത്രം പറയുന്നു. 

രാംജിയുടെയും ഡാങ്കെയുടെയും തലയ്ക്ക് 10 ലക്ഷം രൂപ വീതവും അമിത് ചൌഹാന്റെ തലയ്ക്ക് അഞ്ചുലക്ഷം രൂപയും എന്‍.ഐ.എ. വിലയിട്ടിട്ടുണ്ട്. പ്രതികള്‍ക്കെല്ലാം ആര്‍.എസ്.എസ്. ബന്ധമുണ്ടന്ന് എന്‍.ഐ.എ. വ്യക്തമാക്കി. 

സ്വാമി അസിമാന്ദയെ കേസില്‍ പ്രതിചേര്‍ക്കുമെന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ. അറിയിച്ചിരുന്നെങ്കിലും ഇന്നലെ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പേരില്ല. കേസില്‍ ഇിയും പ്രതികളുണ്ടെന്നും അ്വഷണം തുടരുകയാണെന്നും അധിക കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും എന്‍.ഐ.എ. കോടതിയെ അറിയിച്ചു. 

2006 സപ്തംബര്‍ ഒന്നിന്  രാംജി കല്‍സംഗ്ര, രാജേന്ദ്ര ചൌധരി, അമിത് ചൌഹാന്‍ എന്നിവരുമൊത്ത് താന്‍ മലേഗാവ് സന്ദര്‍ശിച്ചെന്നു ധന്‍സിങ് ചോദ്യംചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. സ്ഥലപരിശോധ ടത്തിയശേഷം ഇവര്‍ ഇന്‍ഡോറിലേക്കു തിരിച്ചുപോവുകയായിരുന്നു. സംജോത എക്സ്പ്രസ് സ്ഫോടത്തിലെ പ്രതിയായ ലോകേഷ് ശര്‍മയെ ഈ വര്‍ഷമാണ് അറസ്റ്റ് ചെയ്തത്. രാജേന്ദര്‍ ചൌധരിയെയും ധന്‍ സിങിയുെം മാഹറിയുെം അറസ്റ്റ് ചെയ്തതോടെയാണ് കേസില്‍ പുരോഗതിയുണ്ടായത്.

2006ല്‍ മലേഗാവില്‍ ടന്ന സ്ഫോടത്തില്‍ 37 പേര്‍ കൊല്ലപ്പെടുകയും 125 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 2008ല്‍ മലേഗാവില്‍ ടന്ന മറ്റൊരു സ്ഫോടവുമായി ബന്ധപ്പെട്ട് സ്വാമിജി  പ്രജ്ഞാസിങ് ഠാക്കൂര്‍, ലഫ്റ്റന്റ് കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

അതേസമയം, 2008ലെ മലേഗാവ് സ്ഫോടക്കേസില്‍ ധന്‍സിങ്ി ജാമ്യം ലഭിച്ചു. മഹാരാഷ്ട്രയിലെ പ്രത്യേക മോക്ക കോടതിയാണ് ജാമ്യം അുവദിച്ചത്. ിര്‍ദിഷ്ട സമയത്തികം എന്‍.ഐ.എക്ക് കുറ്റപത്രം സമര്‍പ്പിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണു ജാമ്യം. എന്നാല്‍, 2006ലെ കേസിലും ഇയാള്‍ പ്രതിയായതിനാല്‍ ജയില്‍മോചം സാധ്യമാവില്ല.


മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.


PRAY FOR MADANI
posted by Hameed Tma



ബാംഗ്ലൂര്‍: സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുല്‍ നാസര്‍ മഅദനി രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജിക്ക് അയച്ച കത്തിന്റെ പൂര്‍ണ രൂപം.

From,
Abdul Nasir Maudany
Under Trial Prisoner (No. 8362)
Central Prison
Parappara Agrahara
Bangalore

To,
His Excellancy Rashtrapathi Pranab Mukherji
President of India
Rashtrapathi Bhavan
New Delhi - 110 00

Most Respected Sir,

ABDUL-NASAR-MADANI



ഞാന്‍ അബ്ദുന്നാസിര്‍ മഅദ്‌നി, 48 വയസ്സ്, എസ്. സി. 1478-86/2010 എന്ന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് ബാംഗ്ലൂര്‍ പരപ്പര അഗ്രഹാര ജയിലെ അന്തേവാസിയാണ്. കേരളത്തിലെ വിവിധ ജാതിമതവിശ്വാസികളായ ആയിരകണക്കിന് ആളുകള്‍ അംഗങ്ങളായുള്ളതും ഇന്ത്യന്‍ ഭരണഘടനക്ക് നൂറുശതമാനം വിധേയമായും കേന്ദ്ര ഇലക്ഷന്‍ കമ്മീഷന്റെ അംഗീകാരത്തോടുകൂടി പ്രവര്‍ത്തിച്ചുവരുന്നതുമായ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി.) എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ സ്ഥാപനകനും ചെയര്‍മാനുമാകുന്നു. സമൂഹത്തിലെ നൂറുകണക്കിന് അവശരും നിര്‍ധനരുമായ വിദ്യാര്‍ത്ഥികള്‍ക്ക് തികച്ചും സൗജന്യമായി പ്രൈമറി തലം മുതല്‍ പി.ജി. വരെ അക്കാദമിക് വിദ്യാഭ്യാസവും ഒപ്പം മതവിദ്യാഭ്യാസവും നല്‍കി രാജ്യത്തിനും സമൂഹത്തിനും പ്രയോജനം ചെയ്യുന്നവരായി അവരെ മാറ്റിയെടുത്തുകൊണ്ട് 27 വര്‍ഷമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന അന്‍വാര്‍ശ്ശേരി അല്‍-അന്‍വര്‍ ഇസ്ലാമിക് യൂണിവേഴ്‌സിറ്റിയുടെ പ്രസിഡന്റും ഒരു സാമൂഹ്യപ്രവര്‍ത്തകനും സര്‍വ്വോപരി അങ്ങ് പ്രഥമപൗരനായുള്ള ഈ രാജ്യത്തെ ഒരു പൗരനുമാണ് ഞാന്‍.

പതിറ്റാണ്ടുകളായി അകാരണമായി നിരന്തര പീഢനങ്ങള്‍ക്ക് വിധേയനാക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയായ ഞാന്‍ ഇപ്പോള്‍ വളരെ കൂടുതല്‍ ശാരീരികബുദ്ധിമുട്ടുകളും മാനസികവേദനയും അഭിമാനക്ഷതവും അനുഭവിക്കുന്ന ഒരു സാഹചര്യത്തിലാണ് ഇന്ത്യയുടെ അമരക്കാരനും പ്രഥമപൗരനുമായ അങ്ങേയ്ക്ക് ഈ കത്തെഴുതുന്നത്.

Most Respected Sir,

1998 മാര്‍ച്ച് 31-ന് കോയമ്പത്തൂര്‍ സ്‌ഫോടനകേസിന്റെ പേരില്‍ എന്നെ എറണാകുളത്തെ എന്റെ വസതിയില്‍ നിന്ന് അര്‍ദ്ധരാത്രിയില്‍ അറസ്റ്റ് ചെയ്യുകയും തമിഴ്‌നാട്ടിലെ വിവിധ ജയിലുകളില്‍ വിചാരണത്തടവുകാരനായി പാര്‍പ്പിക്കുകയും ചെയ്തു. 1992 ആഗസ്റ്റ് 6-ന് ആര്‍.എസ്.എസ്. പ്രവര്‍ത്തകരുടെ ബോംബാക്രമണത്തില്‍ വലതുകാല്‍മുട്ടിന് താഴ്ഭാഗത്ത് വെച്ച് മുറിച്ച് മാറ്റപ്പെട്ട് ഒറ്റക്കാലില്‍ ജീവിക്കുന്ന എന്നെ നീണ്ട ഒന്‍പതര വര്‍ഷമാണ് ജയിലില്‍ അടച്ചിരുന്നത്.

അറസ്റ്റ് ചെയ്യുമ്പോള്‍ 100 കിലോയിലധികം ശരീരഭാരമുണ്ടായിരുന്ന ഞാന്‍ ജയില്‍ ജീവിതത്തിന്റെ പീഢനങ്ങള്‍ കാരണം നിരവധി രോഗങ്ങള്‍ക്കടിമപ്പെടുകയും അര്‍ഹമായ യാതൊരു ചികിത്സയും ലഭിക്കാതെ എന്റെ ശരീരഭാഗം 48 കിലോയായി കുറയുകയും ഒരു അസ്ഥികൂടം പോലെ ആവുകയും ചെയ്തു. നീണ്ട ഒന്‍പതര വര്‍ഷത്തെ പീഢനങ്ങള്‍ക്ക് ശേഷം 2007 ആഗസ്റ്റ് 1-ാം തീയതി കോയമ്പത്തൂര്‍ Special Court for Bomb Blast Cases എന്നെ പരിപൂര്‍ണ്ണ നിരപരാധിയാണെന്ന് പ്രഖ്യാപിച്ച് വെറുതെ വിടുകയും ചെയ്തു.

എന്നെ വെറുതെ വിട്ട കോടതി വിധി തികച്ചും ശരിയാണെന്ന് ബോദ്ധ്യമുണ്ടായിരുന്ന തമിഴ്‌നാട് ഗവണ്‍മെന്റ് വിധിക്കെതിരെ അപ്പീല്‍ പോയില്ല. പക്ഷേ കോയമ്പത്തൂര്‍ സ്വദേശികളായ ഏതാനും വ്യക്തികള്‍ ബി.ജെ.പി.യുടെ സഹായത്തോടും പിന്തുണയോടുംകൂടി എന്നെ വെറുതെവിട്ട വിധിക്കെതിരെ മദ്രാസ് ഹൈക്കോടതിയില്‍ അപ്പീല്‍ പോയി. മദ്രാസ് ഹൈക്കോടതി അപ്പീല്‍ തള്ളി എന്നെ വെറുതെവിട്ട വിധി അംഗീകരിച്ചുകൊണ്ടും ഞാന്‍ നിരപരാധിയാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചു.

കേരളത്തില്‍ എറണാകുളത്ത് കലൂരില്‍ എന്റെ ഭാര്യയും പ്രായപൂര്‍ത്തിയാകാത്ത രണ്ടു മക്കളും താമസിച്ചിരുന്ന വീട് വരെ വിറ്റും നിരവധി നല്ലയാളുകളുടെ സഹായത്തോടും കൂടി കേസ് നടത്തി നിരപരാധിത്വം തെളിയിച്ച് ആരോഗ്യവും കിടപ്പാടവും എല്ലാം നഷ്ടപ്പെട്ട് ജയില്‍ മോചിതനായ ഞാന്‍ ഒന്‍പതര വര്‍ഷം വിധവയെപ്പോലെ ജീവിച്ച എന്റെ ഭാര്യക്കും അനാഥരെപോലെ ജീവിച്ച എന്റെ പിഞ്ചുമക്കള്‍ക്കും വൃദ്ധരായ എന്റെ മാതാപിതാക്കള്‍ക്കും ഒരല്പം സമാധാനം പകര്‍ന്നുകൊണ്ട് അവരോടൊപ്പം ജീവിച്ചുകൊണ്ട് കേരളത്തിലെ രാഷ്ട്രീയ-മത-സാമൂഹ്യരംഗങ്ങളില്‍ കഴിയുന്ന സേവനം ചെയ്തുകൊണ്ട് മുന്നോട്ട് നീങ്ങികൊണ്ടിരിക്കുമ്പോഴാണ് 2010 ആഗസ്റ്റ് 17-ന് ബാംഗ്ലൂര്‍ പോലീസ് എന്നെ കള്ളക്കേസില്‍ കുടുക്കി വീണ്ടും അറസ്റ്റ് ചെയ്യുന്നത്.

കഴിഞ്ഞ 3 വര്‍ഷത്തോളമായി അകാരണമായി ബാംഗ്ലൂര്‍ ജയിലില്‍ അടയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. Coronary Artery Disease Insulin Dependent Diabetes, Diabetic Neuropathy, Cervical Spondylosis, Lumbar Disc Prolapse, Hypertension Prostatomegal, Neurogenic bladder, Allergic Rhinitis, Peptic Ulcer തുടങ്ങിയ നിരവധി രോഗങ്ങള്‍ കൊണ്ട് കഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഞാന്‍ ദിവസവും 20 തരം ഗുളികകളും 4 പ്രാവശ്യം ഇന്‍സുലിന്‍ ഇന്‍ജക്ഷനും എടുത്തുകൊണ്ടിരിക്കുകയാണ്.

அமெரிக்க தூதரகம் முற்றுகை!சென்னையில் 200க்கும் மேற்பட்ட SDPI கட்சியினர் கைது!!


posted by JOIN SDPI
July 19, 2012 





தமிழக மீனவர் அமெரிக்க கடற்படையால் படுகொலை செய்யப்பட்டதை கண்டித்தும், இந்திய சில்லரை வர்த்தகத்தில் அந்நிய நேரடி முதலீடு வேண்டும் என்று கூறிய ஒபாமாவின் அத்துமீறலை கண்டித்தும் சென்னையில் இன்று (19-07-2012) எஸ்.டி.பி.ஐ கட்சியினர் மாநில செயலாளர் சையது அலி தலைமையில் அமெரிக்க தூதரகத்தை முற்றுகையிட்டு ஆர்ப்பாட்டம் நடத்தினர்.இதில் எஸ்.டி.பி.ஐ கட்சியின் மாநில செயற்குழு உறுப்பினர்கள் ரத்தினம் அண்ணாச்சி, ஜாகிர் உசேன் மற்றும் தென் சென்னை மாவட்ட தலைவர் உசேன், வட சென்னை மாவட்ட தலைவர் அமீர் ஹம்சா, திருவள்ளூர் மாவட்ட தலைவர் புஹாரி, காஞ்சிபுரம் மாவட்ட தலைவர் பிலால் ஆகியோர் முன்னிலை வகித்தனர். இந்த ஆர்ப்பாட்டத்தில் அமெரிக்காவிற்கு எதிராக கோஷங்கள் எழுப்பியதுடன், துப்பாக்கிச்சூடு செய்த அமெரிக்க படையினர் கைது செய்யப்பட வேண்டும் என்பதை வலியுறுத்தினர். முற்றுகையிட்ட எஸ்.டி.பி.ஐ கட்சியினரை போலிசார் கைது செய்தனர்
 

எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு


எழுச்சியுடன் நடைபெற்ற SDPI கட்சியின் தேனி மாவட்ட அரசியல் எழுச்சி மாநாடு

தேனி மாவட்டத்தில் SDPI கட்சியின் சார்பில் மாபெரும் அரசியல் எழுச்சி மாநாடு இன்று (18.05.2013) எழுச்சியுடன் நடைபெற்றது.

முஸ்லிம்களின் இட ஒதுக்கீட்டை 7 சதவீதமாக உயர்த்திடு, விவசாயிகளின் நலனை காத்திடு, ஜாதி ஏற்றத்தாழ்வுகளை உடைத்தெரிந்திடு, லஞ்ச ஊழலுக்கு எதிராக அணிதிரள்வோம் என்ற கோரிக்கைகளை முன்வைத்து இந்த மாநாடு நடைபெற்றது.

பேரணியுடன் துவங்கிய இந்த மாநாடு கர்னல் பென்னி குயிக் பெயர் சூட்டப்பட்ட திடலில் மாபெரும் எழுச்சியுடன் நடைபெற்றது.

இந்த மாநாட்டில் SDPI கட்சியின் மாநில தலைவர் கே.கே.எஸ்.எம்.தெஹ்லான் பாகவி அவர்கள் கலந்து கொண்டார்கள். SDPI கட்சியின் மாநில துணை தலைவர் ரபீக் அஹமது, மாநில செயலாளர்கள் நாஞ்சில் செய்யதலி, ரத்தினம் அண்ணாச்சி, பாப்புலர் ஃப்ரண்ட் ஆஃப் இந்தியா மாநில செயற்குழு உறுப்பினர் அஹமது பக்ருதின் மற்றும் தேனி மாவட்ட நிர்வாகிகள் ஆகியோர் கலந்து கொண்டனர்.
இம்மாநாட்டில் ஆயிரத்துக்கும் மேற்பட மக்கள் கலந்து கொண்டனர்.

വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


അതികാരികളുടെ വാരോലാകൾക്ക് മുമ്പിൽ ഭയപ്പെട്ട് നിൽക്കുന്ന ഒരു ജനതയുണ്ടാകാം അത് ഈപ്രസ്താനതിലൊ പ്രദേശത്തോ പ്രദീക്ഷിക്കെണ്ടതില്ല വര്‍ഗീയത ചീറ്റുന്ന പോലീസ്‌ അധികാരികളെ സൂക്ഷിക്കുക. ഇത് ഇനം വേറെയാണ്..
തോല്പിക്കാന്‍ നിങ്ങള്‍ക്ക്‌ ആവില്ല. വേണേല്‍ നിങ്ങള്ക്ക് ഞങ്ങളെ കൊന്നൊടുക്കാന്‍
കഴിഞ്ഞേക്കും.. അതിനു ഞങ്ങള്‍ തയ്യാറുമാണ്. വെക്കൂ വെടി. ആകാശത്തേക്കല്ല. ഞങ്ങളുടെ നെഞ്ചിലേക്ക്‌..


link

Related Posts Plugin for WordPress, Blogger...