Search the blog

Custom Search

സങ്കിയുടെ വിഷലിപ്ത രക്തത്തിലെ മലപ്പുറം വിദ്വേഷം തിരിച്ചറിയുക


സംഘികൾക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് മലപ്പുറത്തോടുള്ള അടങ്ങാത്ത വിദ്വേഷം.. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല.. അടങ്ങാത്തെ വിദ്വേഷം ഗ്യാരണ്ടിയാണ് ! 


പക്ഷെ മലപ്പുറത്ത് തന്നെ ജനിച്ചു വീണ അരുണിനെ പോലുള്ള സംഘികൾ വരെ സ്വന്തം മണ്ണിൽ ജനിക്കുന്നവരെ പറ്റി എത്ര വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ പോലും തരം താഴും എന്നതിനു ഒന്നാം തരം തെളിവാണിത്.. 

എന്തായാലും അരുൺ പറഞ്ഞത് ശരിയാണ്.. ഇതിൽ പറഞ്ഞ ഈ നിരോദ്.. പണ്ടേ സർക്കാർ എല്ലാ വീട്ടിലും ഫ്രീ ആയി വിതരണം ചെയ്തിരുന്നെങ്കിൽ ഇതുപോലത്തെ പോസ്റ്റിടാൻ മലപ്പുറത്തെ സംഘികളെങ്കിലും കുറവുണ്ടായേനെ !! 

ഇനി സംഘി സ്റ്റൈലിൽ പറയുകയാണെങ്കിൽ.. പിറന്ന മണ്ണിനെ വെറുക്കുന്ന ജില്ലാദ്രോഹീ.. നിനക്കൊക്കെ വല്ല പെഷാവാറിലും പോയി ജീവിച്ചുകൂടേ ?? 

post courtesy : 

മലപ്പുറത്തെ പച്ചക്കൊടിയില്‍ അല്പം ചുവപ്പ് കലര്‍ന്നപ്പോള്‍ - :-൦

മലപ്പുറം ജില്ലയുടെ പച്ചക്കൊടിയില്‍ ഇന്നൊരു ചുവപ്പ് കൂടി കലരുന്നത് കണ്ടിട്ട് ഞെട്ടിപ്പോയ ചില പച്ചക്കൊടിക്കാരുടെ വെടി പറച്ചില്‍ ഇന്ത്യാവിഷന്‍ പുറത്തു വിട്ടത് കണ്ടപ്പോള്‍ എന്തോ ഒരു സംശയം.



"സംഭവം നടക്കണം" പക്ഷെ " നമ്മളെ കൊണ്ട് ചെയ്യാന്‍ പറ്റില്ല " ഇനി ആരേലും ചെയ്യാന്‍ തുനിഞ്ഞാല്‍ സമ്മതിക്കുകയും ഇല്ല.... ഇതാണ് അവസ്ഥ.. ചര്‍ച്ചക്ക് വന്ന എല്ലാവരും ഒരേ  സ്വരത്തില്‍ പറയുന്നു " മലപ്പുറത്തെ കീറി മുറിക്കണം - എന്നാലേ വികസനം വരുകയുള്ളു.. പക്ഷെ അത് ഒരു സ്വതീനവും ഇല്ലാത്ത സുടാപിക്കാര്‍ പറഞ്ഞിട്ട് ആവരുതെന്ന്. അല്ല കുഞ്ഞപ്പന്റെ മക്കളെ ഇത് നിങ്ങള്‍ പറയതോണ്ടാല്ലേ അവര് പറഞ്ഞത്. അവര്‍ പറഞ്ഞത് കൊണ്ടല്ലേ ജനം അറിഞ്ഞത്. ജനം മനസ്സിലകിയത് കൊണ്ടല്ലേ ഇന്ന് ഹര്‍ത്താല്‍ ഇത്ര കണ്ടു വിജയം ആകുവാന്‍ ഈ സ്വാധീനം ഇല്ലാത്ത പോളിയോ പിടിച്ച പാര്‍ടിക്ക് സാധിച്ചത്. എന്നിട്ടിപ്പോള്‍ ഇങ്ങനെ വിളറി പിടിച്ചു നടക്കാതെ രണ്ടത്താണി പറഞ്ഞത് പോലെ വിഭജനതിനുള്ള കാര്യങ്ങള്‍ നോക്ക്. അല്ലാതെ ഈഗോ കാണിച്ചു നിങ്ങളെ ഇത്രയും കാലം വോട്ട് ചെയ്തു വിജയിപിച്ച മലപ്പുറത്തെ ജനങ്ങളെ ദ്രോഹിക്കല്ലേ. അവര്‍ക്കും വേണം ഒരു വികസനം. അവരും ആഗ്രഹിക്കുന്നു ഒരു മാറ്റം.. ഇനി അവര്‍ക്ക് വേണ്ട മാറ്റം നിങ്ങള്‍ നല്‍കിയില്ലെങ്കില്‍ അവര്‍ നിങ്ങളെ മാറ്റും. പകരം അവര്‍ക്ക് വേണ്ടി പണിയെടുക്കുന്ന സ്വാധീനം ഇല്ലാത്തവര്‍ക്ക്‌ സ്വാധീനം ഉണ്ടാക്കി ഉന്നതിയില്‍ എത്തിക്കും.. കാരണം ഇത് ജനാധിപത്യം ആണ്.. ജനതിനാണ് ആധിപത്യം . പച്ചക്കൊടിക്കല്ല .... പച്ചക്കൊടി പാറിയ സ്ഥലത്ത് നാളെ പച്ച ചെങ്കൊടി പാറുന്നത് നിങ്ങള്‍ കാണേണ്ടി വരും .....
അതിനുള്ള തെളിവുകള്‍ ആണ് മുകളിലുള്ള  ചിത്രങ്ങള്‍ 


"ചുവപ്പ്" കലര്‍ന്ന മുസ്ലിം ലീഗിന്റെ "പതാക"

ഏകനായ ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ ??? ഞങ്ങള്‍ക്കൊരു രക്ഷകനെ തരൂ


ആയിരം ഈര്‍ച്ചവാളുകള്‍ കൊണ്ട് ശ്വാസനാളങ്ങള്‍ കീറിമുറിക്കുന്ന വേദന. വായില്‍ നിന്ന് നുരയും പതയും വന്നു പിടഞ്ഞു മരിക്കുന്ന പിഞ്ചു കുഞ്ഞുങ്ങള്‍. വിഷവാതകം കൊന്നു തീര്‍ക്കുതന്നതിനു മുമ്പ്, പൊന്നോമനകളുടെ അന്ത്യം കണ്ടു ഹൃദയം പൊട്ടി മരിക്കുന്ന മാതാക്കള്‍. കണ്ണെത്തും ദൂരത്തോളം നിരനിരയായി കിടക്കുന്ന കഫന്‍ പുടവയില്‍ പൊതിഞ്ഞ മൃതദേഹങ്ങള്‍.

മാനവകുലത്തിന്റെ മോചനം വാഗ്ദാനം ചെയ്ത ഒരു പ്രത്യയശാസ്ത്രം അനന്തരമെടുത്ത സമുദായത്തിന്റെ വര്‍ത്തമാനകാല ഛായാചിത്രം!


അവസാന യാത്രക്ക് തയ്യാറാവുക! ശ്മശാനങ്ങളെ സ്വപ്നം കാണുക! ഭൂമിയുടെ പുറന്തോടിനെക്കാള്‍ ഖബറിടങ്ങള്‍ നന്നായിരുന്നേനെ എന്ന് വിലപിക്കുക! അന്ത്യകാഹളത്തിനു കാതോര്‍ക്കുക! ഇനിയുള്ള നാളുകളില്‍ ചെയ്യാനുള്ളത് ഇത് മാത്രം! എല്ലാം കിത്താബില്‍ പ്രവചിച്ച അലാമത്തുകളുടെ സാക്ഷാത്കാരങ്ങള്‍.

വിശ്വാസത്തിനു ശക്തി പോരാ.... അനുഷ്ടാനങ്ങള്ക്ക് ആത്മാര്‍ത്ഥതയില്ല.... പണ്ഡിത നേതൃത്വത്തിന്റെ പതിവ് പരിഹാരങ്ങള്‍!!! വിശ്വാസിയുടെ മുന്നില്‍ ഭൂമി ചുരുങ്ങി വരികയാണ്.


നിശ്ചയമായും ചില ചോദ്യങ്ങള്‍ സ്വയം ചോദിക്കപ്പെടേണ്ടതുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തേണ്ടതുണ്ട്. 'പ്രതിപക്ഷം' ഉയര്‍ത്തുന്ന പരിഹാസങ്ങളും കുത്ത് വാക്കുകളും മറന്നേക്കുക. കൊടുമകള്‍ പെയ്തിറങ്ങുന്ന പ്രതികൂലമായ ഈ സാഹചര്യത്തില്‍ മാത്രമല്ല, ഇസ്ലാമിന്റെ ഏറ്റവും ഉജ്ജ്വലമായ കാലങ്ങളില്‍ പോലും ഇരുട്ടിന്റെ കൊടിവാഹകര്‍ വെറുതെയിരുന്നിട്ടില്ല. അവര്‍ ഇതിനെ ഊതിക്കെടുത്തുവാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കും. അതല്ല പ്രശ്നം. നമുക്ക് നമ്മെ തൃപ്തിപ്പെടുത്തിയേ മതിയാവൂ. 'മരിച്ചവരെ എങ്ങനെയാണ്, ദൈവമേ, നീ പുനര്‍ജ്ജീവിപ്പിക്കുന്നത്' എന്ന് മന:സമാധാനത്തിനു വേണ്ടി അബ്രഹാം അലൈഹിസ്സലാം ചോദിച്ചപോലെ... സ്വയം ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കാണ് എപ്പോഴും ആത്മാര്‍ത്ഥമായ മറുപടികള്‍ ലഭിക്കുക.


എന്ത് പറ്റീ നമുക്ക്? എവിടെയാണ് പിഴച്ചത്? ഒലിവ് മരങ്ങള്‍ മുളപൊട്ടിയിരുന്ന നമ്മുടെ ഭൂമി കവചിത വാഹനങ്ങള്‍ ഉഴുതു മറിച്ച് അശാന്തിയുടെ വിത്തുകള്‍ പാകുന്നു. സമാധാനത്തിന്റെ വെള്ളിപ്പിറാവുകള്‍ പറന്നു നടക്കുമായിരുന്ന നമ്മുടെ ആകാശങ്ങളില്‍ നിന്ന് പോര്‍വിമാനങ്ങള്‍ തീമഴ ചൊരിയുന്നു. വിഹ്വലതകളുടെ നടുവില്‍ ഉമര്‍ (റ) ശങ്കിച്ച പോലെ, നാം സത്യത്തിന്റെ വക്താക്കള്‍ തന്നെയല്ലേ? ജീവന്റെ ജീവനായി നാം നെഞ്ചോട് ചേര്‍ത്ത ഈ പ്രത്യയശാസ്ത്രം നമ്മെ വഞ്ചിക്കുകയായിരുന്നോ?


സംശയങ്ങള്‍ നമുക്കാണ്. ടീവീ ചാനലുകളില്‍ മിന്നി മറയുന്ന ദുരിതങ്ങള്‍ ഒരു ഹൊറര്‍ ചിത്രം കാണുന്ന ഭീതിയോടെ നാം അനുഭവിക്കുന്നുണ്ടെന്നത് ശരി തന്നെ. പക്ഷെ അതിന്റെ അസ്വസ്ഥതയുടെ ആയുസ്സ് തൊട്ടുപിറകെ വരുന്ന കമേഴ്സ്യല്‍ ബ്രേക്ക് വരെ മാത്രമാണ്. അത് കഴിഞ്ഞാല്‍, ചായക്ക്‌ മധുരം കുറഞ്ഞതിനു ഭാര്യയുടെ നേരെ നെറ്റി ചുളിക്കുകയോ, ഗൃഹപാഠം ചെയ്യാതെ വീഡിയോ ഗെയിമുകളില്‍ വ്യാപൃതരായ കുട്ടിക്കളെ ശകാരിക്കുകയോ ചെയ്യുന്ന പതിവ് കലാപരിപാടികളിലേക്ക് നാം മടങ്ങുകയും ചെയ്യും. എന്നിട്ടും നാം സംശയിക്കുന്നു. പക്ഷെ ഈ നരക യാതനകള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന പച്ചമനുഷ്യര്‍ ഒരു നിമിഷം, ഒരു നിമിഷാര്‍ദ്ധം പോലും തങ്ങളുടെ ആദര്‍ശത്തെ സംശയിച്ചതായി കേട്ടുകേള്‍വി പോലുമില്ല. പിടഞ്ഞുവീഴുമ്പോഴും, പിടയാന്‍ പോലും അവസരം ലഭിക്കാതെ മരിച്ചു വീഴുമ്പോഴും അവരുടെ ചുണ്ടുകളില്‍ കാതു ചേര്‍ത്താല്‍ നമുക്ക് കേള്‍ക്കാന്‍ കഴിയുക ഈ ആദര്‍ശത്തിന്റെ തിരുമൊഴികളായിരിക്കും. അവര്‍ സംശയിച്ചേയില്ല. പിന്നെ നാമെന്തിനു സംശയിക്കണം!


സങ്കീര്‍ണ്ണങ്ങളമായ പ്രശ്നങ്ങളിലൂടെയാണ് നാം കടന്നുപോകുന്നത്. അവ പക്ഷെ അസാധാരണങ്ങളല്ല. വിശ്വാസി സമൂഹത്തിനു ഇവ പരിചിതങ്ങളാണ്. വിശ്വാസികള്‍ ഭീകരവാദികളും ഭ്രാന്തരുമായി ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചിലരുടെ ശിരസ്സറുത്തു. ഈര്‍ച്ചവാളുകള്‍ കൊണ്ട് ശരീരം രണ്ടായി പിളര്‍ന്നു . ഇരുമ്പ് ചീര്‍പ്പു കൊണ്ട് മാംസം ചീന്തിയെടുത്തു. പട്ടിണിക്കിട്ടു. പിറന്ന നാട്ടില്‍ നിന്നു അടിച്ചോടിച്ചു. മര്‍ദ്ദനോപകരണങ്ങള്‍ സാങ്കേതികമായി കൂടുതല്‍ വികസിപ്പിക്കപ്പെട്ടിട്ടുണ്ടെന്നതു മാത്രമാണ് വ്യത്യാസം.



ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വക്താക്കള്‍ ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ പ്രശ്നകലുഷിതമാണ് എന്ന ആരോപണം സാര്‍വത്രികമാണ്. അതിനു കാരണം ഈ ആദര്‍ശത്തിന്റെ തന്നെ വൈകല്യങ്ങളാണ് എന്നാണു ചിലര്‍ വിലയിരുത്തുന്നത്. ലോകത്ത് മുഴുവന്‍ നന്മയും സമാധാനവും വിളയാടുകയാണെന്നും ഇസ്ലാമും ഇസ്ലാമിക സമൂഹവും മാത്രമാണ് ഇതിനു അപവാദം എന്നതു വ്യാജമായ ആരോപണം മാത്രമാണ്. ഏറിയോ കുറഞ്ഞോ എല്ലാ ജന സമൂഹങ്ങളിലും പ്രശ്നങ്ങളുണ്ട്. സമാധാനത്തിന്റെ നാളുകളിലൂടെ മനുഷ്യരാശി കടന്നുപോയത് യുദ്ധങ്ങളുടെ അപൂര്‍വ്വം ചില ഇടവേളകളില്‍ മാത്രമാണ്. ഈ ഇടവേളകളാകട്ടെ, മറ്റൊരു യുദ്ധത്തിന്റെ തയ്യാറെടുപ്പ് കാലങ്ങളായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ പറയുന്നത്. ലോകം മുഴുവന്‍ നന്മയും നീതിയും ക്ഷേമവും നിലനില്‍ക്കുക എന്നത് മാത്രമാണ് സമ്പൂര്‍ണ്ണ സമാധാനത്തിനുള്ള ഒരേ ഒരു പോംവഴി. അങ്ങനെ ഒരു അവസ്ഥ സ്വപ്നത്തില്‍ കാണാന്‍ പോലും മനുഷ്യന് കഴിയില്ല. ടോള്‍ക്കിന്റെ കഥാപാത്രം ഗണ്ടാള്‍ഫ് പറയുന്നത് പോലെ "നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും യുദ്ധം നമ്മോടോപ്പമുണ്ടായിരുന്നു, എന്നും." എന്നാല്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പ്രചാരണങ്ങള്‍ കേട്ടാല്‍ തോന്നുക യുദ്ധം കണ്ടുപിടിച്ചത് തന്നെ ഇസ്ലാമാണെന്നാണ്. കഴിഞ്ഞ മുവ്വായിരം വര്‍ഷങ്ങളിലെ യുദ്ധ ചരിത്രം പരിശോധിച്ചാല്‍, മനുഷ്യന്‍ ചെയ്തിട്ടുള്ള യുദ്ധങ്ങളില്‍ നാല് ശതമാനത്തില്‍ മാത്രമാണ് ഇസ്ലാമിന് നേരിട്ടോ അല്ലാതെയോ ബന്ധമുള്ളത്. അതില്‍ തന്നെ പലതും മുസ്ലിംകള്‍ പരസ്പരം ചെയ്ത യുദ്ധങ്ങളാണ്.


എല്ലാ ആദര്‍ശ പ്രസ്ഥാനങ്ങളും, അവ സമൂഹത്തില്‍ സജീവമായി നിലനിന്നിരുന്ന കാലങ്ങളില്‍ സംഘര്‍ഷങ്ങളെ നേരിട്ടിട്ടുണ്ട്. എല്ലാ അവതാര കാലഘട്ടങ്ങളിലും യുദ്ധമോ യുദ്ധ സമാനമോ ആയ അവസ്ഥയുണ്ടായിരുന്നു. മോസസിന്റെയും ജീസസിന്റെയും എന്തിനു ബുദ്ധന്റെയും കാലങ്ങൾ പോലും വ്യത്യസ്തമല്ലായിരുന്നു. കമ്മ്യൂണിസത്തിന്റെ തുടക്കത്തിലും അതു ചോരപ്പുഴകൾ ഒഴുക്കിയിട്ടുണ്ട്‌. അതായത്‌ എതൊരു വ്യവസ്ഥയും സജീവമായിരുന്ന കാലത്തു അതിന്റെ വിരുദ്ധ ചേരികളിൽ ഉണ്ടായിരുന്നവർ പ്രശ്നങ്ങൾ ഉണ്ടാക്കിയിട്ടുണ്ട്‌. ഇന്നു ആ വ്യവസ്ഥകള്‍ക്ക് പ്രശ്നങ്ങൽ ഇല്ല എന്നു പറഞ്ഞാൽ അതിന്റെ അര്‍ത്ഥം അവ നിർജ്ജീവമാക്കപ്പെടുകയോ വികലമാക്കപ്പെടുകയോ ചെയ്തു എന്നാണു. ഇസ്ലാം ഇന്നും സജീവമാണു. അത്‌ മനുഷ്യന്റെ പ്രശ്നങ്ങളിൽ ഇടപെട്ടുകൊണ്ടേ ഇരിക്കുന്നു. ഈ സജീവമായ അവസ്ഥയെ ദുര്‍വ്യാഖ്യാനം ചെയ്യുന്നതില്‍ ഒരു പരിധി വരെ ചിലര്‍ വിജയിക്കുന്നുണ്ട്. ആഭ്യന്തരമായ ചില ആശങ്കകള്‍ ഉണ്ടാക്കാനും കഴിഞ്ഞിട്ടുണ്ട്.


എന്തുകൊണ്ട് ഇസ്ലാമിന്റെ മണ്ണ്‍, താരതമ്യേന കൂടുതല്‍ അശാന്തമാകുന്നു എന്ന ചോദ്യത്തിനു തീര്‍ച്ചയായും പ്രസക്തിയുണ്ട്. എണ്ണ തേടിയെത്തു സാമ്രാജിത്വത്തിന്റെ ദുഷ്ട ലാക്കാണ് എല്ലാ ദുരിതങ്ങളുടെയും ഹേതു എന്ന വ്യാഖ്യാനം വളരെയേറെ ലളിതവല്‍ക്കരിക്കപ്പെട്ട ഒന്നാണ്. എണ്ണയെക്കാള്‍ കൂടുതല്‍ സാമ്രാജിത്വത്തെ അലോസരപ്പെടുത്തുന്നത് സംസമാണ്. ഉറവ വറ്റാത്ത ഈ ആദര്‍ശത്തെ ഭയെപ്പെടേണ്ടതുണ്ട് എന്ന് പുനര്‍ജ്ജനി തേടുന്ന കൊളോണിയലിസത്തിന്റെ പ്രേതാത്മാക്കള്‍ക്കും നന്നായറിയാം. കുരിശുയുദ്ധങ്ങള്‍ അവസാനിക്കുന്നില്ല എന്ന പ്രസ്താവനകള്‍ നാക്ക് പിഴകളായി കാണുന്നത് വലിയ അബദ്ധമായിരിക്കും.

എല്ലാം പുറത്ത് നിന്ന് മാത്രം വരുന്ന വേതാളങ്ങളാണെന്നു നാം തെറ്റിദ്ധരിക്കേണ്ടതില്ല. സാമിരിമാരും ജൂദാസുകളും അബ്ദുല്ലാഹിബിനു ഉബയ്യുമാരും ഈ സമൂഹത്തില്‍ എന്നും ജാഗരൂകരായിരിക്കും.


അങ്ങകലെ, അറബിക്കഥകളുടെ നാട്ടില്‍ നടക്കുന്ന പ്രേതാത്മാക്കളുടെ സംഹാരതാണ്ഡവം നമ്മെ സംബന്ധിച്ചിടത്തോളം ഭാവിയിലെ ചരിത്ര പാഠപുസ്തകത്തിലെ ഒരേട്‌ മാത്രമായിരിക്കും എന്നും വ്യാമോഹിക്കേണ്ട. അവമതികളുടെ കാര്യത്തില്‍ മുര്‍സിയും മദനിയും ഗുജറാത്തും സിറിയയും വ്യത്യസ്തമാകുന്നത് ഭൂമിശാസ്ത്രപരമായി മാത്രമായിരിക്കും.

post coutesy Ali Mavilayi

ജില്ലാ ഹര്‍ത്താല്‍ സെപ്തംബര്‍ 3 നു - വിഷയം മലപ്പുറം ജില്ലാ വിഭജനം - വിജയിപ്പിക്കുക


സെപ്തംബര്‍ 3 നു ജില്ലാ ഹര്‍ത്താല്‍ 
===========================
ഒരു ജനാതിപത്യ, ഫെഡറല്‍, റിപ്ലബ്ലികന്‍ ഭരണ സംവിധാനത്തില്‍ ജനാതിപത്യവും സാമൂഹിക നീതിയും ഉറപ്പുവരുത്താന്‍ അധികാര വികേന്ത്രീകരണം അത്യന്താപേക്ഷിതമാണ്. ഈ ആശയത്തിന്‍റെ അടിസ്ഥാനത്തിലാണ് രാജ്യത്ത് ജില്ലകളും താലൂകുകളും രൂപീകരിക്കുന്നത്..എന്നാല്‍ ജനസംഖ്യയില്‍ സംസ്ഥാനത് ഒന്നാമതായ മലപ്പുറം ജില്ല വികസനത്തിന്‍റെ കാര്യത്തില്‍ ഏറ്റവും പിറകിലാണ്.. വിദ്യാഭ്യാസം, ആരോഗ്യം , വ്യവസായം , അടിസ്ഥാന സൗകര്യങ്ങളിലെ വികസനം എന്നീ മേഖലകളില്‍ എല്ലാം മലപ്പുറം ജില്ല വളരെ പിറകിലാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല...
താഴെ സൂചിപ്പിക്കുന്ന ലളിതമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ തന്നെ ഭരണപരവും വികസനപരവുമായ പുരോഗതിക്കും സാമൂഹിക വികസനത്തിനും മലപ്പുറം ജില്ല വിഭജനമാല്ലാതെ പരിഹാരമില്ലെന്ന് ആര്‍ക്കും ബോദ്യപ്പെടും..ഈ സാഹജര്യത്തിലാണ് ജനസംഖ്യയുടെ പകുതിയോളം വസിക്കുന്ന തിരൂര്‍, തിരൂരങ്ങാടി , പൊന്നാനി താലൂകുകള്‍ ഉള്‍പെടുന്ന പ്രദേശത്തെ മലപ്പുറം ജില്ലയില്‍ നിന്ന് വിഭജിച്ചു തിരൂര്‍ ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്നാണ് എസ് ഡി പി ഐ മലപ്പുറം ജില്ലാ കമ്മിറ്റി കഴിഞ്ഞ മൂന്നു വര്‍ഷമായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്..ഈ ആവശ്യം ഉന്നയിച്ചു ഇടതു വലതു സര്കരുകള്‍ക്കും ജില്ലയിലെ മുഴുവന്‍ ജനപ്രധിനിതികള്‍ക്കും നിവേദനങ്ങള്‍ നല്‍കിയിരുന്നു.. ജില്ലാ വിഭജന സന്തെഷം ജനങ്ങളില്‍ എത്തിക്കാന്‍ സെമിനാര്‍, സന്തേശ ജാഥ , കലക്ട്രേറ്റ്‌

ധര്‍ണ, താലൂക്ക് ഓഫീസുകളിലേക്ക് മാര്‍ച്ച്‌, ഓഫീസുകള്‍ അടപ്പിക്കാതിരിക്കല്‍ സമരം , സായാഹ്ന ധാരണകള്‍ എന്നിങ്ങനെ വിവിദ സമര പരിപാടികളാണ് ഇക്കാലയളവില്‍ പാര്‍ട്ടി നടത്തിയത്...


തീര്‍ത്തും ജനകീയമായ ഈ ആവശ്യം നേടിയെടുക്കാന്‍ ജില്ലയിലെ മുഴുവന്‍ ജനങ്ങളെയും സമരസജ്ജരാക്കുന്നതിനായി 2013 സെപ്തംബര്‍ 3നു ചൊവ്വാഴ്ച നടക്കുന്ന മലപ്പുറം ജില്ലാ ഹര്‍ത്താലില്‍ വാഹനങ്ങള്‍ നിരത്തിലിറക്കാതെയും സ്ഥാപനങ്ങള്‍ തുറക്കാതെയും തങ്ങളും തങ്ങളുടെ സഹപ്രവര്‍ത്തകരും ഈ ജനകീയ സമരത്തില്‍ പങ്കാളികലാകണമെന്നു വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു...

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

link

Related Posts Plugin for WordPress, Blogger...