Search the blog

Custom Search

മൂരികള്‍കെന്തുണ്ട് ഈ വീട്ടില്‍ കാര്യം - ശോഭാ യാത്രയും മൂരികളും


ആര്‍ എസ് എസ് ഇസ്ലാമിന്‍റെ പ്രത്യകഷമായ ശത്രുവും ബാലഗോകുലം ആര്‍.എസ്സ്.എസ്സിന്റെ പോഷക സംഘനയാണെന്ന് ആര്‍ക്കാണ് അറിയാത്തത് ?

എന്നിട്ടും ഈ സഹകരണം എന്തിനു വേണ്ടി ?? 

സമുദായത്തിലെ ഒറ്റുകാരെ തിരിച്ചറിയുക ..!! 


''സംഗം ആരംഭിച്ചത് മുസ്ലിം കടന്നു കയറ്റത്തെ ചെറുക്കന്‍ മാത്രമല്ല ആ രോഗത്തെ എന്നെന്നേക്കുമായി ഉന്മൂലനം ചെയ്യുന്നതിനാണ് -ഗോള്‍വാല്‍കര്‍ ;വിപന്ച്ചന്ദ്ര -117 

''നമ്മുടെ ശക്തി ബ്രിടീഷുകാരോട് മല്ലിട്ട് പഴാക്കനുല്ലതല്ല നമ്മുടെ ശരിയായ ശത്രുക്കള്‍ക്കെതിരെ -മുസ്ലിങ്ങല്കെതിരെ പ്രയോഗിക്കനുല്ലതാണ് അതിനാല്‍ നമ്മുടെ ശക്തി അതിനു വേണ്ടി സംഭരിച്ചു വെക്കേണ്ടതാണ് ''rss-ഗോയല്‍ -പേജ് -37 

ഇനി ഇതിനോടൊപ്പം ഈ വിശുദ്ധ ഖുര്‍ആന്‍ വചനവും ചേര്‍ത്ത് വായിക്കുക ..!! 
"ഹേ; സത്യവിശ്വാസികളേ, എന്‍റെ ശത്രുവും നിങ്ങളുടെ ശത്രുവും ആയിട്ടുള്ളവരോട്‌ സ്നേഹബന്ധം സ്ഥാപിച്ച്‌ കൊണ്ട്‌ നിങ്ങള്‍ അവരെ മിത്രങ്ങളാക്കി വെക്കരുത്‌. നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടുള്ള സത്യത്തില്‍ അവര്‍ അവിശ്വസിച്ചിരിക്കുകയാണ്‌. നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവായ അല്ലാഹുവില്‍ വിശ്വസിക്കുന്നതിനാല്‍ റസൂലിനെയും നിങ്ങളെയും അവര്‍ നാട്ടില്‍ നിന്നു പുറത്താക്കുന്നു. എന്‍റെ മാര്‍ഗത്തില്‍ സമരം ചെയ്യുവാനും എന്‍റെ പ്രീതിതേടുവാനും നിങ്ങള്‍ പുറപ്പെട്ടിരിക്കുകയാണെങ്കില്‍ (നിങ്ങള്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്‌.) നിങ്ങള്‍ അവരുമായി രഹസ്യമായി സ്നേഹബന്ധം സ്ഥാപിക്കുന്നു. നിങ്ങള്‍ രഹസ്യമാക്കിയതും പരസ്യമാക്കിയതും ഞാന്‍ നല്ലവണ്ണം അറിയുന്നവനാണ്‌. നിങ്ങളില്‍ നിന്ന്‌ വല്ലവനും അപ്രകാരം പ്രവര്‍ത്തിക്കുന്ന പക്ഷം അവന്‍ നേര്‍മാര്‍ഗത്തില്‍ നിന്ന്‌ പിഴച്ചു പോയിരിക്കുന്നു."(Al-Mumtahana1) 


"അല്ലാഹുവിലും അന്ത്യ ദിനത്തിലും വിശ്വസിക്കുന്ന ഒരു ജനത അല്ലാഹുവോടും അവന്റെ റസൂലിനോടും എതിര്‍ത്ത് നില്‍ക്കുന്നവരുമായി സ്നേഹ ബന്ധം പുലര്‍ത്തുന്നത് നീ കണ്ടെത്തുകയില്ല. അവര്‍ (എതിര്‍ക്കുന്നവര്‍) അവരുടെ പിതാക്കളോ, പുത്രന്മാരോ, സഹോദരന്മാരോ, ബന്ധുക്കളോ ആയിരുന്നാല്‍ പോലും.അത്തരക്കാരുടെ അല്ലാഹു വിശ്വാസം രേഖപ്പെടുത്തുകയും അവന്റെ പക്കല്‍ നിന്നുള്ള ഒരാത്മ ചൈതന്യം കൊണ്ട് അവന്‍ അവര്‍ക്ക് പിന്‍ബലം നല്‍കുകയും ചെയ്തിരിക്കുന്നു. താഴ്ഭാഗത്ത്‌ കൂടി അരുവികള്‍ ഒഴുകുന്ന സ്വര്‍ഗത്തോപ്പുകളില്‍ അവരെ അവന്‍ പ്രവേശിപ്പിക്കുകയും ചെയ്യും. അവരതില്‍ നിത്യവാസികള്‍ ആയിരിക്കും. അല്ലാഹു അവരെ പറ്റി ത്രിപ്തിപ്പെട്ടിരിക്കുന്നു. അവര്‍ അവനെ പറ്റിയും ത്രിപ്തിപ്പെട്ടിരിക്കുന്നു. അതരക്കാരകുന്നു, അല്ലാഹുവിന്റെ കക്ഷി.അറിയുക: തീര്‍ച്ചയായും അല്ലാഹുവിന്റെ കക്ഷിയാകുന്നു വിജയം പ്രാപിക്കുന്നവര്‍ ." (എല്ലാ ആയതുകളിലും അല്ലാഹുവിന്റെ പേര്‍ ആവര്‍ത്തിക്കുന്ന ഖുര്‍ആന്‍ ഇലെ ഒരേ ഒരു സൂറത്തായ മുജാദലയിലെ അവസാന ആയത്ത്, സൂറത്ത്‌ 58 , ആയത്ത് 22 ) 

ചിലയാളുകള്‍ ഇങ്ങനെയാണ് അവര്‍ക്ക് അല്ലാഹുവിന്റെ വാകുകളെക്കാള്‍ വില ഇവിടെയുള്ള ചില കൃമി കീടങ്ങളുടെയാണ്, 

അല്ലാഹുവിനെക്കാള്‍ ഉന്നതിയുള്ളവന്‍ മാറ്റരുണ്ട് ഇവിടെ?? 
പക്ഷേ വിഡ്ഢികള്‍ ഇത് മനസ്സിലാകുന്നില്ല!!

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് .

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെ അട്ടിമാരിച്ചതിനു പിന്നിലെ പ്രവര്‍ത്തിച്ചത് അമേരിക്കന്‍ - സയണിസ്റ്റ് കൂട്ടുകെട്ട് - വെനിസുലന്‍ പ്രസിഡന്‍റ് 

അറിഞ്ഞും അറിയാതെയും സാമ്രാജ്യത്വ ഫാസിസ്റ്റ് പ്രചാരണങ്ങള്‍ സ്വയം ഏറ്റെടുക്കുന്ന ഇന്ത്യന്‍ ഇടതുപക്ഷ നിലപാടുകളില്‍ നിന്ന് വ്യത്യസ്ഥമാണ് ആഗോള ഇടതുപക്ഷ രാജ്യങ്ങളും നേതാക്കളും സ്വീകരിക്കുന്ന നിലപാടുകള്‍ 

ഇന്ത്യയില്‍ പലപ്പോഴും ഫാസിസത്തിന്റെ പ്രചാരണങ്ങള്‍ ഇടതുപക്ഷം ഏറ്റെടുക്കുന്നത് പോലെ തന്നെയാണ് സാമ്രാജ്യത പ്രചാരണങ്ങളില്‍ കണ്ണ് മഞ്ഞളിച്ചു അവരുടെ പ്രചാരണങ്ങള്‍ പാര്‍ട്ടി പത്രത്തിന്റെയും പാര്‍ട്ടി അണികളുടെയും നിലപാടുകള്‍ ആയി മാറുന്നത്..

ഈജിപ്തിലെ ജനകീയ സര്‍ക്കാരിനെതിരെയുള്ള പട്ടാള അട്ടിമറി , പട്ടാളം നടത്തുന്ന കൂട്ടക്കൊല എന്നീ വിഷയങ്ങളില്‍ ഈജിപ്തിലെ പാട്ടാള ഭരണകൂടതിനോപ്പം നിലപാട് സ്വീകരിക്കുന്ന കേരളത്തിലെ പാര്‍ട്ടി പത്രത്തില്‍ നിന്ന് പാര്‍ട്ടി ബു ജീവികളില്‍ നിന്ന് വ്യത്യസ്തമായി ആഗോള ഇടതുപക്ഷം എടുക്കുന്ന നിലപാടുകള്‍ ശ്രദ്ധേയമാണ്..

അത്തരം നിലപാടുകളില്‍ ശ്രദ്ധേയമായ ഒരു നിലപാടാണ് വെനിസുലന്‍ പ്രസിഡന്റിനെ നിലപാടിനെ വിലയിരുത്തേണ്ടത്..

മോദിയ്ക്ക് ജയ് വിളിച്ചില്ല; ഫിലിം ഇന്‍സ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദം

ആരാടാ ഈ മോഡി .... 

ജയ് വിളിക്കാന്‍ മാത്രം എന്താണ് ഈ കോപ്പാണ് ഈ നരബോജിക്ക് ഉള്ളത് , 

പൂ: നരേന്ദ്ര മോദിക്ക് ജയ് വിളിക്കാത്തതിനു പൂനേ ഫിലിം ഇന്‍സറ്റിറ്റ്യൂട്ട് വിദ്യാര്‍ത്ഥിക്ക് എ.ബി.വി.പിക്കാരുടെ ക്രൂരമര്‍ദ്ദം.അജയന്‍ അദത്ത് എന്ന വിദ്യാര്‍ത്ഥിക്കാണ് മര്‍ദമേറ്റത്. സ്ഥാപത്തില്‍ കടന്ന നാടകവുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് മര്‍ദ്ദനത്തിന് കാരണം.
കബീര്‍ കലാമഞ്ച് എന്ന ട്രൂപ്പായിരുന്നു എഫ്.ടി.ഐ.ഐയില്‍ നാടകം അവതരിപ്പിച്ചത്. എന്നാല്‍ ട്രൂപ്പിന്  മാവോയിസ്റുകളുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് എ.ബി.വിപി പ്രവര്‍ത്തകര്‍ രംഗത്ത് വന്നു. ഈ ആരോപണമാണ് തര്‍ക്കത്തിലേക്കും പിന്നീട് ആക്രമണത്തിലേക്കും നീണ്ടത്.നാടക അവതരണത്തിനുള്ള ക്രമീകരണങ്ങള്‍ക്ക് നേതൃത്വം ല്‍കിയത് അജയന്‍ അദത്തായിരുന്നു. നാടകത്തിന് ശേഷം രാത്രിയില്‍ ഒറ്റയ്ക്ക് സഞ്ചരിക്കുന്നതിനിടെ അജയന്‍ അദത്തി എ.ബി.വി.പി പ്രവര്‍ത്തകര്‍ വളയുകയായിരുന്നു. മാവോയിസ്റ് ബന്ധമുള്ള സംഘടയെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോളജിലേക്ക് കൊണ്ടു വന്ന അജയന്‍ നക്സലൈറ്റ് ആണെന്ന് ഇവര്‍ പറഞ്ഞു. ഇത് നിഷേധിച്ചപ്പോള്‍, നക്സലൈറ്റ് അല്ലെന്ന് തെളിയിക്കുന്നതിനായി നരേന്ദ്ര മോദിക്ക് ജയ് വിളിക്കാന്‍ എബിവിപി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. അജയന്‍ ഇതിനു തയാറാകാതിരുന്നതി തുടര്‍ന്ന് എ.ബി.വി.പി പ്രവര്‍ത്തകര്‍ ചേര്‍ന്ന് അജയ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.എബിവിപി  പ്രവര്‍ത്തകര്‍ ആക്രമണം നടത്തുമ്പോള്‍ മഫ്തിയില്‍ പോലിസുകാര്‍ സമീപം ഉണ്ടായിരുന്നെന്നും ഇവര്‍ പ്രതികരിച്ചില്ലെന്നും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

മുഴയില്ലാത്ത പശു മാത്രമോ ഗോ -മാതാവ്.??? ആണെന്ന് വീ ലവ് ശശികല



ആർക്കോ ബീഫ് കഴിക്കാൻ കാര്യമായി മുട്ടീ എന്ന് തോന്നുന്നു.. ഇത്രേം കാലം വിഷം ചീറ്റിയതൊക്കെ വെറുതെയായോ ??? 
മുഴയില്ലാത്ത പശുവിന്റെ പാലു വരെ അപകടകരമാണത്രെ !! 
എന്നാലും തിന്നാൽ കുഴപ്പമില്ലാ എന്നാണ്, കാരണം ഗോമാതാവല്ല.. കാരണം മുഴയില്ല 

ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം !

സംഘികൾക്ക് ഒരു സന്തോഷ വാർത്ത  ..!!!പോത്തിനെയും മറ്റും കട്ട് തിന്നുന്ന സംഘികൾക്ക് ഇനി സന്തോഷിക്കാം ... കട്ട് തിന്നേണ്ട ആവിശ്യം ഇല്ല _ മുഴ ഇല്ലാത്ത പശുവിനെ നോക്കി അറുത്ത് കഴിച്ചോളൂ  ,,,, മുന്പൊക്കെ പറഞ്ഞിരുന്നത് ഗോമാതാ എന്നാണ് ,, ഇനി ഇപ്പോൾ മുഴ ഗോഇന്ത്യൻ മാതാ എന്ന് പറയേണ്ടി വരുമല്ലോ എന്റെ ശഷികലെ ,, കാരണം ഇന്ത്യയിലെ പശുക്കൾ മാത്രമേ ഗോമാതായായുള്ളൂ , അതും മുഴയുള്ളത് മാത്രം ,,, ഇത് ഞാൻ പറഞ്ഞതല്ല കേട്ടോ (വീ ലവ് ശശികല പറഞ്ഞതാണേ )


ഇത് ഒരു മതത്തേയും കളിയാക്കാനല്ല.. പക്ഷെ മതത്തിന്റെ പേരു പറഞ്ഞു വർഗ്ഗീയതയേയും കൊലയും നിത്യ സംഭവമാക്കിയ ചിലരുടെ സൊഭാവം കാണിക്കാൻ മാത്രം......... !

സംഘി തുള്ളല്‍ പാട്ട് 
പശു ചരിതം-ഒന്നാം ഖണ്ഡം / 
കൊപ്പുണ്ണി നമ്പ്യാര്‍ (മാഷ്‌),)
..................................................

മുഴയില്ലാത്തൊരു പശുവെ തേടീ
കലയില്ലാത്തോള്‍ ശശിയായല്ലോ..!

സംഘിത്തുള്ളലില്‍ പലതും പറയും,
അതു കേട്ടാരും പരിഭവമരുത്...!

നാളെ ഇവരത് മാറ്റിപ്പറയും,
മറ്റന്നാളത് മറന്നു കളയും....!

ആയതു കേട്ട് പശുവെ കൊന്നാല്‍,
വെല്ലുവിളിക്കും, പല്ലുകടിക്കും..!

ചില സങ്കികള്‍ പോത്തിനെ കട്ട്
അമ്പലമുറ്റത്ത്‌ കൊന്നിട്ടീടും...!

എല്ലാം ചെയ്ത് ഉടലുതളര്‍ന്നാല്‍,
പോത്തിന്‍ മാംസം ക്ഷീണം മാറ്റും..!!

ക്ഷമിക്കുക ..... ഇതിനു ആധാരമായ വീ ലവ് ശശികലയുടെ പോസ്റ്റ്‌ ഇപ്പോള്‍ കാണ്മാനില്ല.. കണ്ടു കിട്ടുന്നവര്‍ ശശികലയെ അറിയിക്കുക..... 

കാണ്മാനില്ല   

https://www.facebook.com/photo.php?fbid=622452941120705&set=pb.377848558914479.-2207520000.1376593891.&type=3&theater

Mr.Bean യഥാര്‍ത്ഥത്തില്‍ Swami Mr.Binu ആണെന്ന് പുതിയ കണ്ടെത്തലുകള്‍ ....





വിശ്വ വിഖ്യാതനായ കോമഡി കഥാപാത്രമായ മിസ്റ്റര്‍ ബീന്‍ യഥാര്‍ത്ഥത്തില്‍ സ്വാമി മിസ്റ്റര്‍ ബിനു ആണെന്ന് പുതിയ തെളിവുകള്‍ ഉണ്ട് എന്ന്കണ്ടെത്തലുകള്‍..,. ഫേസ്ബുക്കില്‍ മുന്‍പും ഇതുപോലെ ഉള്ള കണ്ടെത്തലുമായി വന്ന " We Love Shashikala Ammayi " എന്ന സങ്കി ബുദ്ധിജീവികളുടെ കൂട്ടായ്മ വെളിപ്പെടുത്തി. മിസ്റ്റര്‍ ബീന്‍ സിനിമകളില്‍ സംസാരം ഇല്ലാതെ ഒരു ഭാഷയും ഉപയോഗിക്കാതെ ആണ് കഥാപാത്രത്തെ അവതരിപികുന്നത്. അതിനാല്‍ അയാള്‍ ഏതു രാജ്യക്കാരന്‍ ആണെന്ന് ഉള്ള കണ്ടെത്താന്‍ വേണ്ടി നടത്തിയ ശ്രമത്തില്‍ ആണ് കാര്യങ്ങള്‍ മനസ്സിലായത്.ഇദ്ദേഹം ധരിക്കാറുള്ള വസ്ത്രത്തിന്റെ സാമ്പിള്‍ പരിശോദിച്ചപ്പോള്‍ ഇതിനു 8000 വര്‍ഷത്തിന്റെ പഴക്കം ഉണ്ടെന്നും പുരാതന ഹിന്ദുത്വ വാദികള്‍ ഇടാറുള്ള വസ്ത്രത്തിന്റെ നാറ്റം മണം അടിക്കുന്നുണ്ട് എന്നതും പ്രശസ്തമായ കണ്ടെത്തല്‍ ആണ്. ഇദ്ദേഹത്തിന്റെ ചില മുദ്രകള്‍ പുരാതന കാലത്തുള്ള നര്‍ത്തകിമാര്‍ ഉപയോഗിച്ച തരത്തില്‍ ഉള്ളതാണ് എന്നും ഇവര്‍ കണ്ടെത്തിയിരിക്കുന്നു. നെറ്റി ചുളിച്ചാല്‍ താമര പോലെയുള്ള 'എന്തോ' ഒന്ന് തെളിഞ്ഞു കാണുന്നു എന്നും അത് അല്പം കൂടി ചുളിച്ചാല്‍ താമര തന്നെ എന്നും ഇവരുടെ കണ്ടെത്തലുകള്‍ പറയുന്നു. 







ചുളിഞ്ഞ നെറ്റിയിലെ താമര 



ഇദ്ദേഹം പുരാതന കാലത്ത് ജനിച്ച ഒരു വ്യക്തി ആണെന്നും കാലക്രമേണ ചില ശക്തികള്‍ ഇദ്ദേഹത്തെ കരുതിക്കൂട്ടി മിസ്റ്റര്‍ ബീന്‍ ആക്കി മാറ്റി എന്നും യഥാര്‍ത്ഥത്തില്‍ ഇദ്ദേഹം സ്വാമി മിസ്റ്റര്‍ ബിനു ആയിരുന്നു എന്നതിന് തെളിവ് ഉള്ളതായും ഇവര്‍ വ്യക്തമാകുന്നു.


ഇതോപോലെ തന്നെ സ്വാത്രന്ത്ര്യ സമര പോരാളികളായ വാരിയം കുന്നത് കുഞ്ഞഹമ്മദ്‌ ഹാജി യഥാര്‍ത്ഥത്തില്‍ വാരിയംകുന്നത്ത് കുഞ്ഞികണ്ണന്‍ ആശാനും കുഞ്ഞാലി മരക്കാര്‍ യഥാര്‍ത്ഥത്തില്‍ കുഞ്ഞൂട്ടന്‍ മാരാരും ആണെന്ന് ഉള്ളതിന് ഉടന്‍ തെളിവുകള്‍ ഉണ്ടാകുമെന്നും ഇവര്‍ വ്യക്തമാകുന്നു.അതിനുള്ള CARBON DATING testനടന്നു കൊണ്ടിരിക്കുനുണ്ട് എന്നും ഇവര്‍ പറയുന്നു . 


താജ് മഹല്‍ എന്ന ഷാജഹാന്‍ മുംതാസിന് വേണ്ടി പണിത മന്ദിരം യഥാര്‍ത്ഥത്തില്‍ ഷാജഹാനെകാളും 800 വര്‍ഷം പഴക്കം ഉണ്ടെന്നും അത് തേജോ മഹാലയ ക്ഷേത്രം ആണെന്നും മുസ്ലിംകളുടെ പുണ്യ സ്ഥലമായ കഅബ യഥാര്‍ത്ഥത്തില്‍ കാബ ക്ഷേത്രം ആണെന്നും ഈയിടെ ഇവരുടെ കുരു പൊട്ടിയ ഒരു ബുദ്ധിജീവി സങ്കിക്ക് വെളിപാട്‌ ഉണ്ടായതായും ഈ സംഘം വ്യക്തമാകുന്നു. ഇനി അല്‍പ കാലം കഴിഞ്ഞാല്‍ ചിലപ്പോള്‍ "വ്യത്യസ്തന്‍ " എന്ന ഞാന്‍ വ്യത്യസ്താചര്യന്‍ ആണെന്നും 800 വര്‍ഷത്തെ പഴക്കം എനിക്കുണ്ട് എന്നും എന്റെ സാമ്പിള്‍ പരിശോധനയില്‍ ഇത് വ്യക്തമാകുന്നു എന്ന് പറഞ്ഞാലും ഞാന്‍ സമ്മതിക്കും.. കാരണം പറയുന്നത് ""ബുദ്ധിജീവികളായ" സങ്കികള്‍ ആണ്. അല്ലെങ്കില്‍ ചിലപ്പോള്‍ ഇവര്‍ കരഞ്ഞാലോ :-) . അതിനാല്‍ ഇനി മുസ്ലിം - ക്രിസ്ത്യന്‍ - സുഹ്രുത്തേ നിങ്ങള്‍ ശ്രദ്ധിക്കുക... നിങ്ങളുടെ സാമ്പിള്‍ കൊടുക്കാതിരിക്കുക.. ഇവര്‍ CARBON DATING ചെയ്തു നിങ്ങളെയും 800 വര്‍ഷം പഴയത് ആക്കിക്കളയും... സൂക്ഷിക്കുക...




link

Related Posts Plugin for WordPress, Blogger...