Search the blog

Custom Search

ചുവപ്പിന്റെ മക്കള്‍ കാവിയിലേക്ക് ചേക്കേറുമ്പോള്‍ സന്തോഷിക്കാന്‍ ചില കാര്യങ്ങള്‍

ഒളിച്ചിരുന്ന് ആക്രമിക്കുന്ന ശത്രുവിനെക്കള്‍ നേരിട്ട് വരുന്ന ശത്രുവിനെ നേരിടാനാണ് എളുപ്പം. അതിനുള്ള വഴി എന്നോണം ആണ് കണ്ണൂരില്‍ ഇന്നലെ നടന്ന ചുവപ്പിന്റെ മക്കളുടെ കാവിവല്കരണം. ശരീരം മാത്രമേ മാറുന്നുള്ളൂ മനസ്സ് പണ്ടേ സന്ഘിയോടു ചേര്‍ന്നുള്ളതാണ് എന്ന് പലക്കുറി തെളിയിച്ചതാണ്. കമ്മ്യൂണിസത്തിന്റെ മറയിലിരുന്നു ഇസ്ലാമിനെതിരെയും ഇതര സാധാരണ മനുഷ്യര്‍ക്കിടയിലും കുത്തിത്തിരിപ്പും കലാപവും ഉണ്ടാക്കികൊണ്ടിരുന്ന ഇവര്‍ ഇപ്പോള്‍ മുഖം മൂടി മാറ്റി വച്ച് വന്നിരിക്കുന്നു. " അതെ ഞങ്ങള്‍ നിങ്ങള്ക്ക് എതിരാണ് " എന്ന് പ്രഖ്യാപിച്ചു കൊണ്ട് തന്നെ. ഫസല്‍ സാഹിബിനെ കൊന്നിട്ട് അത് ഞങ്ങളല്ല എന്ന് പറഞ്ഞു കമ്മ്യൂണിസ്റ്റ്‌കാര്‍ കൈ കഴുകിയതും അത് പിന്നീട് അവരുടെ തന്നെ നേര്‍ക്ക്‌ തന്നെ വന്നപ്പോള്‍ എല്ലാരും ഞെട്ടിയതാണ്. പക്ഷെ ഇന്ന് സമൂഹത്തിനു മനസ്സിലായിരിക്കുന്നു ശുക്കൂറിനെ കൊന്ന ആ കമ്മ്യൂണിസം കയ്യാളിയിരുന്നതു സന്ഘിന്റെ പണിയാളികള്‍ ആണെന്ന്. അതിനു പിന്നില്‍ കലാപം ശ്രുഷ്ടിക്കാനുള്ള ഗൂഡ തന്ത്രം ആണെന്നും . ഫസലും ഷുക്കൂറും മാത്രമല്ല ഇങ്ങനെ ഒരുപാടു ചെറുപ്പക്കാര്‍ ഈ മുഖം മൂടി ഇട്ട ചെന്നായ്ക്കളുടെ കത്തിക്ക് ഇരയായിടുണ്ട്. 
പണ്ട് സ്വന്തന്ത്ര്യ പോരാട്ട കാലത്തും ഇതുപോലെ ഒരേ സമയം രണ്ടു തോണിയില്‍ കാലിട്ടവരാണ് സംഘപരിവാര്‍ നരഭോജികള്‍. സമര സേനാനികളുടെ കൂടെ കൂടി അവരുടെ ആളാണെന്ന് തോന്നിപിച്ചു രഹസ്യങ്ങള്‍ ചോര്‍ത്തി ബ്രിട്ടീഷ്‌ സൈന്യത്തിന് ഒറ്റിക്കൊടുത്ത പാരമ്പര്യമുള്ള ഇവരുടെ പൂര്‍വികരായ ഗോള്വര്‍ക്കാര്‍ സവര്‍ക്കര്‍ മാരെ ഇന്ന് നമ്മള്‍ ഇവിടെ വീണ്ടും കണ്ടു എന്ന് മാത്രമേ കണ്ണൂരില്‍ നടക്കുന്നത്. 

സംഘപരിവാര്‍ ഭീകരര്‍ക്കെതിരെ പോരാട്ട വഴിയില്‍ ഉള്ള സഹോധരന്മാര്‍ക്ക് ഇവരുടെ ഈ കാലുമാറ്റം സഹായിക്കുകയെ ഉള്ളു എന്നത് തീര്‍ച്ച. കാരണം മുകളില്‍ നേരത്തെ പറഞ്ഞ പോലെ ഒളിച്ചിരുന്ന് ആക്രമിക്കുന്ന കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ മറപറ്റി നടക്കുന്ന  സന്ഘികളെക്കാള്‍ നേരിടാന്‍ എളുപ്പം നേര്‍ക്ക്‌ നേരെ വരുന്ന ഈ സന്ഘി കൂട്ടങ്ങളെ ആണ്. മറ്റേതു കണ്ടെത്തി പ്രതിരോധിക്കേണ്ടി വരും. പക്ഷെ ഇത് നേര്‍ക് നേരെ പ്രതിരോധിക്കാം . 

ബി ജെ പി യുടെയും മോഡിയുടെയും മോഡി കുറച്ചു കൊണ്ട് ഇലക്ഷന്‍ റിസള്‍ട്ട്

 ബീഹാറില്‍ ആര്‍ജെഡി- ജെഡിയു- കോണ്‍ഗ്രസ് സഖ്യത്തിനു നേട്ടം. പത്തില്‍ മൂന്നുസീറ്റുകള്‍ മാത്രമാണ് ബിജെപിക്കു നേടാനായത്. ബീഹാറടക്കം നാലുസംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ പത്തും കര്‍ണാടകത്തിലും മധ്യപ്രദേശിലും മൂന്നും പഞ്ചാബില്‍ രണ്ടും സീറ്റുകളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

കര്‍ണാടകയിലെ ബെല്ലാരിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി വിജയിച്ചു. ബിജെപിയില്‍നിന്നാണ് ബെല്ലാരി റൂറല്‍ സീറ്റ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

ബിഹാറിലെ ഹാജിപൂരില്‍ ബിജെപിയുടെ അവിതേഷ് സിങ്ങും ചാപ്രയില്‍ ആര്‍ജെഡിയുടെ രണ്‍ധീര്‍ സിങ്ങും ജാലേയില്‍ ജെഡിയുവിന്റെ ഋഷി മിശ്രയും വിജയിച്ചു. മൊഹാനിയയില്‍ ബിജെപിയിലെ നിരഞ്ജന്‍ റാമും ബാന്‍കയില്‍ ബിജെപിയിലെ രാം നാരായണന്‍ മണ്ഡലും വിജയിച്ചു. പഞ്ചാബിലെ തല്‍വണ്ടി സാബോയില്‍ അകാലിദളിലെ ജീത് മൊഹീന്ദര്‍ വിജയിച്ചു. മധ്യപ്രദേശില്‍ രണ്ട് സീറ്റില്‍ ബിജെപിയാണ് മുന്നില്‍.

പശുവിനെ ദേശീയ മൃഗമാക്കുമ്പോള്‍ ...

posted in Facebook by
Abdul Latheef CK

പശുവിനെ ദേശീയ മൃഗമാക്കണം എന്ന നിര്‍ദ്ദേശം നടപ്പാക്കപ്പെട്ടാല്‍ - ബി.ജെ.പി ഭരിക്കുമ്പോള്‍ അതിന് തടസ്സമൊന്നും കാണുന്നില്ല - എന്തൊക്കെ പുകിലുകളാണ് ഉണ്ടാവുക എന്ന് പലരും ഭാവനയില്‍ കണ്ടുതുടങ്ങി. അതിനെക്കുറിച്ച് ഒന്ന് വിശദമായി ചര്‍ച ചെയ്തുകൂടെ. ഏതായാലും പെട്ടെന്നുണ്ടാകുന്ന ഒരു മാറ്റം ഒരു ഹിന്ദു സഹാദരന്‍ ചൂണ്ടിക്കാണിച്ചത്. ഇതുവരെ ഗോമാതാവ് എന്ന് വിളിച്ചുവന്ന പശുവിനെ ഇനി മൃഗം.. മൃഗം എന്ന് പരാമര്‍ശിക്കേണ്ടിവരും എന്നതാണ്. പിന്നെ എന്തൊക്കെ മാറ്റമാണ് ഉണ്ടാവുക എന്നറിയില്ല. പാലുകുടിക്കാന്‍ പറ്റുമോ എന്നറിയില്ല. ഏതായാലും അറുക്കാന്‍ പറ്റില്ല. അങ്ങനെ വന്നാല്‍ പിന്നെ പതിനായിരങ്ങള്‍ നല്‍കി ആരും പശുവിനെ വാങ്ങില്ല. പാല് നില്‍ക്കുമ്പോള്‍ ഇറച്ചിക്ക് നല്‍കാമല്ലോ എന്ന് കരുതിയാണ് മിക്കവരും ഇപ്പോള്‍ വളര്‍ത്തുന്നത്. അപൂര്‍വം ചിലര്‍ സ്വാഭാവിക മരണത്തിന് വിട്ടുകൊടുക്കുന്നു. അങ്ങനെ രോഗം വന്ന് വളരെ ദീനമായ വിധം അത് ചത്തുപോകുന്നു. ഏതായാലും പശുവിനെ സംബന്ധിച്ച് നല്ല നാളുകളല്ല വരാന്‍ പോകുന്നത്. മിക്കവാറും വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന കടുവയുടെ സ്ഥാനം കൂടി പശു കയ്യേറുമോ എന്നതാണ് ഞാന്‍ ആശങ്കിക്കുന്നത്.

നിങ്ങള്‍ ഈ പ്രഭാഷണം കേട്ടിടുണ്ടോ ??? ഇല്ലേല്‍ നിങ്ങള്ക്ക് വലിയ നഷ്ടമാണ്.. തീര്‍ച്ച


ശശികലയെ പോലുള്ളവര്‍ക്കുള്ള ഏറ്റവും നല്ല മറുപടി .... യാഥാര്‍ത്ഥ്യം ഇത്രയ്ക്ക് ഉച്ചത്തില്‍ വിളിച്ചു പറയാന്‍ മറ്റു ഏതു സംഘടനയുടെ ആളുകള്‍ക്ക് സാധിക്കും..... മാഷാ അല്ലാഹ്.....

മീര നന്ദന്‍ ന്റെ ഇല്ലാത്ത ഇസ്ലാം ആശ്ലേഷം | കള്ളക്കഥകളുമായി സന്ഘികള്‍ പ്രശ്നം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നു

 " മലയാളത്തില്മാത്രമല്ലതമിഴകത്തും തന്റേതായസ്ഥാനം ഉറപ്പിച്ചയുവ നായിക മീരനന്ദന് പുതിയചിത്രത്തില് ഒരുമുസ്ലീം പെണ്കുട്ടിയുടെ വേഷത്തില്അഭിനയിക്കുന്നു.മലയാളത്തില്അടുത്തിടെ ഒട്ടുമിക്കതട്ടമിട്ടനായികമാരും മലബാര്ടച്ചുള്ളകഥാപാത്രങ്ങളും കൈയ്യടി നേടിയതിനുപിന്നാലെയാണ്മീരനന്ദനും തട്ടമിട്ട്മൊഞ്ചത്തിയാവാന്ഒരുങ്ങുന്നത്.തന്റെ അഭിനയജീവിതത്തില്ഇതാദ്യമായാണ്മീരമുസ്ലീം പെണ്കുട്ടിയാവുന്നത്.മൈലാഞ്ചി മൊഞ്ചുള്ളവീട് എന്നചിത്രത്തിലാണ്മീരമുസ്ലീമായി വേഷമിടുന്നത്.ചിത്രത്തില്ജയറാമും ആസിഫ്അലിയുമാണ്പ്രധാനവേഷത്തില്അഭിനയിക്കുന്നത്.ആസിഫിന്റെ നായികയായാണ്മീരചിത്രത്തിലഭിനയിക്കുക.വരിക്കാശ്ശേരി മനയില്ചിത്രത്തിന്റെ ഷൂട്ടിംഗ്പുരോഗമിയ്ക്കുകയാണ്.ഉദയ്കൃഷ്ണ,സിബികെ തോമസ്എന്നിവര്തിരക്കഥയൊരുക്കുന്നചിത്രം സംവിധാനം ചെയ്യുന്നത്ബെന്നി തോമാസാണ്.മലബാറിലെ ഒരുമുസ്ലീം കുടുംബത്തിന്റെ കഥയാണ്ചിത്രം പറയുന്നത്.ആദ്യമായി മുസ്ലീം പെണ്കുട്ടിയുടെ വേഷമിടുന്നമീരസന്തോഷത്തിലാണ്.മൈലാഞ്ചി മൊഞ്ചുള്ളവീട്, സന്ദമരുതം.കസിന്സ്എന്നിങ്ങനെ മലയാളത്തിലും തമിഴിലുമായി ഇപ്പോള്കൈനിറയെ ചിത്രങ്ങളാണ്മീര നന്ദന്. "

ഇതാണ് യഥാര്‍ത്ഥ കഥ . Bignewslive എന്ന വെബ്സൈറ്റ് കൊടുത്ത ഒരു വാര്‍ത്തയെ വളച്ചൊടിച്ചു സംഘപരിവാര്‍ തീവ്രവാദികള്‍ ഇസ്ലാമിന് എതിരെ മുസ്ലിംകള്‍ക്ക് എതിരെ പുതിയ വാര്‍ത്ത‍ എന്ന രീതിയില്‍ കൊടുത്തത് വന്‍ പ്രതിഷേധത്തിന് ഇടയാക്കുന്നു. 

Dileep K Nair എന്ന അക്കൗണ്ട്‌ ആണ് ഇങ്ങനെ ഒരു വാര്‍ത്ത‍ പ്രജരിപ്പിക്കുനത് . ലവ്‌ ജിഹാദ്‌ എന്ന കള്ളക്കഥ കോടതി പോലും നിരസിച്ചതാണ്. എന്നാല്‍ അത് വീണ്ടും കുത്തിപ്പോക്കാന്‍ സന്ഘികള്‍ ശ്രമിക്കുന്നുണ്ട് എന്നതിന് തെളിവാണ് ഇത്. കാള പെറ്റ് എന്ന് കേള്കുമ്പോള്‍ കയറെടുക്കുന്ന സ്വഭാവം ഈ വിവരമില്ലാത്ത വര്‍ഗീയ വാദികള്‍ക്ക് പണ്ടേ ഉള്ളതാണ്. 

ഈ പോസ്റ്റ്‌ ന്റെ കൂടെ കൊടുത്ത കമന്റ്‌ ശ്രദ്ധിക്കുക : 




വ്യക്തമായ ഗൂഡ തല്പര്യങ്ങളോട് കൂടി തന്നെ ആണ് ഈ വ്യാജ അക്കൗണ്ട്‌ വഴി ഇത് പ്രജരിപിക്കുനത്. "വീണ്ടും പിടി മുറുക്കുന്നു " എന്ന വാക്കുകള്‍ ഇവര്‍ രണ്ടാമതും ആ ഇല്ലാക്കഥകള്‍ കുത്തിപ്പൊക്കി കൊണ്ട് വരന്‍ ശ്രമിക്കുന്നു എന്നതിന്റെ തെളിവ്‌ ആണ്. ഇതിനെതിരെ പ്രതികരിക്കാനും ഉള്ള ആഹ്വാനം ഇയാള്‍ നല്കുനുണ്ട്. ഇതിനു പിന്നില്‍ ഉള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ട് വരാനുള്ള നീക്കങ്ങള്‍ തുടങ്ങി കഴിഞ്ഞു എന്നാണു വാര്‍ത്തകള്‍. ഒരു വട്ടം പോലും ചിന്തിക്കാതെ ഈ സംഘ പരിവാര്‍ ചെയ്യുനതിന്റെ ഫലം പല അക്രമങ്ങള്‍ക്ക് വഴി ഒരുക്കിയിടുണ്ട് എന്ന ഒരു വസ്തുത നില നില്‍ക്കെ ആണ് വീണ്ടും ഇങ്ങനെയുള്ള കെട്ടി ചമച്ച കഥകള്‍ പ്രജരിക്കുനത്. 

Bignewslive ല്‍ വന്ന വാര്‍ത്ത‍ കാണുക : 






link

Related Posts Plugin for WordPress, Blogger...