Search the blog

Custom Search

ഏശ്യാനെറ്റിന്റെ BJP ബന്ധം പുറത്താവുന്നു


Excellent in Madikkeri - മടിക്കേരി പൊളിച്ചു മച്ചൂ !!! - feeling happy


മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പ്: മുഖ്യധാരാ പാര്‍ട്ടികളെ ഞെട്ടിച്ച് എസ്.ഡി.പി.ഐ.
മുസ്ലിം-ദലിത്-ന്യൂപക്ഷ വിഭാഗങ്ങളെ അധികാരത്തിലെറ്ററുള്ള ഉപകരണമായി മാത്രം കാണുന്ന മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളെ ഞെട്ടിച്ച് മടിക്കേരി ഗരസഭാ തിരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐയുടെ മിന്നുന്ന പ്രകടം. വെല്ലുവിളികളെ അതിജീവിച്ചാണ് ഈ ട്ടേം കൈവരിച്ചത്. 
നഗരസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി ജവിധി തേടിയ പാര്‍ട്ടിക്ക് മല്‍സരിച്ച എട്ട് സീറ്റുകളില്‍ ാലു സീറ്റുകളില്‍ വിജയിക്കാനായി. മൂന്നിടത്ത് രണ്ടാം സ്ഥാം ലഭിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതു മുതല്‍ വോട്ടെടുപ്പ് ദിവസം വരെ ആക്രമണം അഴിച്ചുവിട്ടും ഭരണസ്വാധീം ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കിയും പ്രവര്‍ത്തകരുടെ മാവീര്യം തകര്‍ക്കാന്‍ ശ്രമം ടന്നിരുന്നു. ഇവയെല്ലാം അതിജീവിച്ചാണ് മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാങ്ങള്‍ക്ക് എസ്.ഡി.പി.ഐ. കത്ത തിരിച്ചടി ല്‍കിയിരിക്കുന്നത്. ഗരസഭയില്‍ എസ്.ഡി.പി.ഐ. ആകെ വോട്ട് രണ്ടക്കം തികയ്ക്കില്ലെന്നായിരുന്നു പ്രചാരണവേളയില്‍ കോണ്‍ഗ്രസ്-ബി.ജെ.പി. കേന്ദ്രങ്ങള്‍ പരിഹസിച്ചിരുന്നത്. 
എന്നാല്‍, 22nd വാര്‍ഡില്‍ എസ്.ഡി.പി.ഐ. ജില്ലാ സെക്രട്ടറി അമീന്‍ മുഹ്സിന്‍ 350 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണു കോണ്‍ഗ്രസ് സ്ഥനാര്‍ഥിയെ തോല്‍പ്പിച്ചത്. 23rd വാര്‍ഡില്‍ എസ്.ഡി.പി.ഐ. പ്രദേശിക തോവ് കെ മന്‍സൂര്‍ 198 വോട്ടിനും അഞ്ചാം വാര്‍ഡില്‍ ീമാ ഹര്‍ഷാദ് 133 വോട്ടിും ാലാം വാര്‍ഡില്‍ കെ ജി പീറ്റര്‍ 62 വോട്ടിനും വിജയിച്ചത്. ആറാം വാര്‍ഡില്‍ അഞ്ചുവോട്ടിന്റെയും മൂന്നാം വാര്‍ഡില്‍ 22 വോട്ടിന്റെയും വ്യത്യാസത്തിലാണു പരാജയപ്പെട്ടത്. കുപ്രചാരണങ്ങളെ അതിജീവിച്ച് പാര്‍ട്ടി സ്ഥാാര്‍ഥികളെ വിജയി പ്പിക്കുകയും പിന്തുണയ്ക്കുകയും ചെയ്ത മുഴുവന്‍ വോട്ടര്‍മാരെയും എസ്.ഡി.പി.ഐ. കുടക് ജില്ലാ കമ്മിറ്റി അഭിന്ദിച്ചു.

കൈ ഇല്ലാത്തവന്‍ കളിയാക്കുന്നു നിനക്ക് വിരലില്ലെന്നു - ഹി ഹി ഹി

മദനി നിയമ സഹായ നിധി എന്നൊരു കമ്മിറ്റി എന്‍ ഡി എഫ് ഉണ്ടാക്കിയിട്ടില്ല..!! മദനി നിയമ സഹായ സമിതി ആയിരുന്നു..!!
അന്ന് പള്ളികളില്‍ അതിനു വേണ്ടി പിരിച്ചു തുക അതാതു പള്ളികളിലെ ഇമാമിന്റെയും മറ്റു രണ്ടു സാക്ഷികളുടെയും സാനിധ്യത്തിൽ എന്നി തിട്ടപ്പെടുത്തി ഒപ്പ് വെച്ച് നോട്ടീസ് പതിച്ചിരുന്നു അപ്പോൾ തന്നെ..
പിരിച്ചു കിട്ടിയ തുക മദനിയുടെ ഭാര്യ സൂഫിയ മദനിയുടെയും ഗ്രോ വസുവിന്റെയും പേരില് ജോയിന്റ് അക്കൌണ്ടിൽ ബാങ്കിൽ നിക്ഷേപിച്ചു..സൂഫിയ മദനിയുടെ അറിവില്ലാതെ ഒരു ന് അയ പൈസയും ബാങ്കിൽ നിന്ന് പുറത്തു പോവില്ല എന്ന് ചുരുക്കം..
മദനി ജയിൽ മോചിതാൻ ആയപ്പോൾ പത്ര സമ്മേളനം വിളിച്ചു കണക്കുകൾ ബോധിപ്പിച്ചി ആ കമ്മിറ്റി പിരിച്ചു വിട്ടു..
"ഇനി സൂഫിയ മദനി ഫണ്ട് മുക്കി എന്ന് "മുക്കി ശീലമുള്ളവര" പറയാതിരുന്നാൽ മതി"



മുസാഫര്‍ നഗര്‍ ഫണ്ടിന്റെ കാര്യത്തില്‍ പ്രതിരോധത്തിലായ പാര്‍ട്ടിയെ രക്ഷിക്കാന്‍ വേണ്ടി മറു ചോദ്യങ്ങളും പരിഹസ്യങ്ങലുമായി ചില മുസ്ലിം ലീഗ് പ്രവര്‍ത്തകരെ കാണുന്നു.മദനി നിയമ സഹായ സമിതിയുടെ പേരില്‍ എന്‍ ഡി എഫ് പിരിച്ച പണം എവിടെ പോയി എന്നും , നിങ്ങള്‍ സമിതിയുടെ പണം മുക്കിയത് കൊണ്ടല്ലേ മദനി ജസ്റ്റിസ്‌ ഫോറത്തില്‍ ഉള്പെടുതാതിരുന്നത് എന്നും ഉള്ള ചോദ്യം അതിലൊന്നാണ്. മദനിയെ അകാരണമായി അറസ്റ്റ് ചെയ്ത കോയമ്പത്തൂര്‍ ജയില കൊണ്ട് പോയി ഇട്ടപ്പോള്‍ അതിനെതിരെ കമാ എന്നൊരക്ഷരം മിണ്ടാത്ത ലീഗ് ആ കേസ് വളരെ ഭംഗിയായി നടത്തിയ മദനി നിയമ സഹായ സമിതിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നത് കാണുമ്പോള്‍ നട്ടം തിരിയുന്ന ലീഗുകാരന്റെ നില തെറ്റിയ മാനസികാവസ്ഥ യെ ഓര്‍മ്മിക്കുന്നു..
സ്വന്തം നേതാക്കളുടെ കൊല്ലരുതായ്മയെ ന്യായീകരിക്കാതെ നീതിയുടെ പക്ഷത് നിന്നുകുടെ ലീഗ് സുഹ്ര്തുക്കളെ ?..


പിന്നെ മറ്റൊരു കാര്യം.. പ്രൊഫസർ കൊയക്കു മുമ്പിലിരിക്കൻ ധൈര്യമുള്ള, നിലവാരമുള്ള ,ഒരാളെ നൽകാമെങ്കിൽ കോയ സാഹിബും നല്കും മറുപടി..

മുസാഫിര്‍ നഗറും അരക്കോടിയും ലീഗും



_________________________________________________________________________________
ലീഗിന്റെ മുസഫര്‍ നഗര്‍ ഫണ്ട് സംബന്ധിച്ച് അനുകൂലമായും പ്രതികൂലമായുമുള്ള തല്ല് നടക്കുകയാണല്ലോ. ഇരുഭാഗത്തെയും അമിതാവേശക്കാരെ ഒഴിവാക്കി ആത്മാര്‍ത്ഥതയുള്ള ലീഗ് പ്രവര്‍ത്തകര്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ വച്ച് നെഞ്ചത്ത് കൈവച്ച് ആലോചിച്ച് നോക്കൂ, പാര്‍ട്ടിക്ക് എന്തെങ്കിലും വീഴ്ച പറ്റിയോ എന്ന്‌

----------------------------------------------------------------

1. ലീഗ് ഫണ്ട് പിരിച്ചിട്ടുണ്ട്
2. പിരിവ് നടത്തിയത് സപ്തംബര്‍ 27ന്
3. തുക നിക്ഷേപിച്ചത് ലീഗിന്റെ ചെന്നൈ ശാഖയിലെ SBI A/C No: 32476975149 എന്ന എക്കൗണ്ടില്‍(എക്കൊണ്ട് നമ്പര്‍ ചന്ദ്രികയില്‍ വന്നത്)
4. കേരളത്തിന് പുറത്ത് തമിഴ്‌നാട്ടിലും കാര്യമായ പിരിവ് നടന്നു.
5. തുക എത്രയാണെന്ന് കൃത്യമായി ലീഗ് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇതുമായി ബന്ധമുള്ള ലീഗ് പ്രവര്‍ത്തകരില്‍ നിന്ന് മനസ്സിലായത് അരക്കോടിയോളം പിരിച്ചിട്ടുണ്ട് എന്നാണ്. ഏഷ്യാനെറ്റില്‍ 40 ലക്ഷം പിരിച്ച കാര്യം ഇന്നലെ പറഞ്ഞപ്പോള്‍ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. 
6. തുക വിതരണം ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര കമ്മിറ്റി ഇനിയും തീരുമാനമെടുത്തിട്ടില്ലെന്ന് ലീഗ് ദേശീയ സെക്രട്ടറി ഖുര്‍റം ഉമര്‍ ഈ മാസം 19ന് ഇട്ട ഫെയ്‌സ്ബുക്ക്‌ പോസ്റ്റില്‍ പറയുന്നു(അതിനര്‍ഥം ചുരുങ്ങിയത് ഈ വ്യാഴാഴ്ച വരെ കേന്ദ്ര ഫണ്ട് വിതരണം ചെയ്തിട്ടില്ല എന്നാണ്)
7. ഖുര്‍റം ഉമര്‍ വളണ്ടിയര്‍മാരുടെ സഹായം തേടുന്നത് സ്വന്തമായി സ്വരൂപിച്ച സഹായം വിതരണം ചെയ്യുന്നതിനാണ്(അക്കാര്യത്തില്‍ അദ്ദേഹത്തെ അഭിനന്ദിക്കാം). 
8. എഷ്യാനെറ്റിലും ഓണ്‍ലൈനിലും സംഭവം ചര്‍ച്ചയായിട്ടും ലീഗ് ഇതുവരെ നിഷേധക്കുറിപ്പിറക്കിയില്ല.
9. ഏഷ്യാനെറ്റ് ചാനലില്‍ ഫണ്ട് വിതരണം ചെയ്തില്ലെന്ന കാര്യമോ ലക്ഷങ്ങള്‍ പിരിച്ച കാര്യമോ ഇ ടി മുഹമ്മദ് ബഷീര്‍ നിഷേധിച്ചില്ല. പകരം കൃത്യമായി പ്ലാന്‍ തയ്യാറാക്കാതെ അങ്ങനെയങ്ങ് എടുത്ത് കൊടുക്കാനാവുമോ, ഞങ്ങള്‍ യോഗം കൂടി തീരുമാനിക്കും എന്നൊക്കെയാണ് അദ്ദേഹം പ്രതികരിച്ചത്
10. ഗുജറാത്ത്, അസം, സുനാമി ഫണ്ടുകള്‍ മുക്കുകയോ വക മാറ്റുകയോ ചെയ്തതായി ലീഗിനെതിരേ നേരത്തേ (അകത്തും പുറത്തും നിന്ന്) ആരോപണമുയര്‍ന്നിട്ടുണ്ട്‌
------------------------------------------------------------------

ആകെ 1000 പുതപ്പുകള്‍ മാത്രമേ കൊടുത്തിട്ടുള്ളു എന്ന് ലീഗ് നേതാക്കള്‍ തന്നെ ഇന്ന് സമ്മതിച്ചിരിക്കുന്നു(വാര്‍ത്ത താഴെ). ഈ പുതപ്പുകള്‍ കൊടുത്തത് ഒക്ടോബറിലാണെന്നും അവര്‍ പറയുന്നു. സപ്തംബര്‍ 27ന് പിരിച്ച തുക ശാഖകളില്‍ നിന്നൊക്കെ കലക്ട് ചെയ്ത് എത്തി ഒക്ടോബറില്‍ കൊടുക്കാന്‍ സാധ്യതയില്ല. ഇനി അങ്ങനെയാണെന്ന് വാദത്തിന് സമ്മതിച്ചാല്‍ തന്നെ 1000 പുതപ്പിന് എന്ത് തുക വരുമെന്ന് കണക്ക് കൂട്ടി നോക്കുക. 

ഇക്കാര്യത്തില്‍ ഞങ്ങള്‍ക്കിത്രയേ പറയാനുള്ളു. ബാക്കി തുക എന്ത് ചെയ്തുവെന്ന് ലീഗ് പ്രവര്‍ത്തകര്‍ അന്വേഷിക്കുക. ചെലഴിക്കാതെ ബാങ്കില്‍ കിടക്കുന്നുവെങ്കില്‍ അത് ഉടന്‍ ആ പാവങ്ങള്‍ക്ക് എത്തിക്കാന്‍ നേതാക്കളില്‍ സമ്മര്‍ദ്ദം ചെലുത്തുക. ഇനി ആരുടെയെങ്കിലും വായിലേക്ക് പോയെങ്കില്‍ പുതിയ കെ ടി ജലീലുമാരുണ്ടാവുന്നതിന് മുമ്പ് ഉത്തരവാദികളെ ചെവിക്ക് പിടിച്ച് പുറത്തിടുക.

തലോടലില്‍ നിങ്ങള്‍ വഞ്ചിക്കപ്പെടാതിരിക്കുക - യാഥാര്‍ത്ഥ്യം മനസിലാക്കുക







___________________________________________

ഭരണാധികാരികള്‍ ഇങ്ങനെ തൊട്ടുതലോടി വലിയ വാഗ്ദാനങ്ങളും നല്‍കിപ്പോവും. പിഞ്ചുകുഞ്ഞുങ്ങള്‍ തണുപ്പില്‍ മരവിച്ച് മരിക്കുമ്പോള്‍ നിങ്ങളെപ്പോലുള്ളവര്‍ ഞങ്ങളുടെ ബക്കറ്റിലേക്കിട്ടു തന്ന നാണയത്തുട്ടുകള്‍ കൊണ്ട് കിട്ടുന്നത് വാങ്ങിക്കൊടുക്കുകയേ നിവൃത്തിയുള്ളു. ബാങ്കില്‍ പണം കെട്ടിപ്പൂട്ടിവച്ച് അടയിരിക്കുന്നവര്‍ അതിങ്ങ് വിട്ടുതന്നാല്‍ ഇവര്‍ക്കൊരു പുതപ്പ് കൂടുതല്‍ നല്‍കാന്‍ കഴിയും
----------------------------------------------------------------------
മുസഫര്‍നഗറില്‍ തണുപ്പ് നേരിടാന്‍ പോപുലര്‍ ഫ്രണ്ട് സഹായം

ന്യൂഡല്‍ഹി: മുസഫര്‍ നഗര്‍ അഭയാര്‍ഥി കാംപുകളിലെ ദുരിതം കൊടുംതണുപ്പില്‍ രൂക്ഷമായതോടെ പോപുലര്‍ ഫ്രണ്ട് നടത്തി വന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയതായി കാംപുകളില്‍ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മൗലാന മുഹമ്മദ് ശദാബ് അറിയിച്ചു. അതിശൈത്യത്തില്‍ കാംപുകളിലെ നിരവധി കുട്ടികള്‍ മരിച്ചതായി റിപോര്‍ട്ടുണ്ടായിരുന്നു. 
കുട്ടികളുടെ മരണത്തിലേക്ക് നയിച്ച സാഹചര്യം പോപുലര്‍ ഫ്രണ്ട് വളണ്ടിയര്‍മാര്‍ വിലയിരുത്തിയതായി മുഹമ്മദ് ശദാബ് പറഞ്ഞു. പുതപ്പുകളും കാര്‍പെറ്റുകളും ഒരു മാസത്തേക്കാവശ്യമായ ബേബി ഫുഡും വളണ്ടിയര്‍മാര്‍ വിതരണം ചെയ്തു. ജോല, ലോയി, ഹുസയ്ന്‍പൂര്‍, ജോഗദിയ ഖേഡ, മലക്പൂര്‍, പാത്തെഡ്, റോതന്‍, സുനേതി എന്നവിടങ്ങളിലെ ഏറ്റവും ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ഇത്തരത്തിലുള്ള 300 കിറ്റുകള്‍ വിതരണം ചെയ്തു. മുസഫര്‍ നഗറിലെ അഭയാര്‍ഥികള്‍ക്ക് ഇത് മൂന്നാംതവണയാണ് പോപുലര്‍ ഫ്രണ്ട് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. 
കൊടും തണുപ്പില്‍ കുട്ടികള്‍ മരിച്ചിട്ട് പോലും ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണെന്ന് ശദാബ് പറഞ്ഞു. ടെന്റുകളിലുള്ള അഭയാര്‍ഥികളെ ഉടന്‍ കെട്ടിടങ്ങളിലേക്ക് മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ മരണങ്ങള്‍ക്ക് ഉത്തരവാദി സര്‍ക്കാരായിരിക്കുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

link

Related Posts Plugin for WordPress, Blogger...