Search the blog

Custom Search

നാ..മോ..അല്ലേല്‍ " നരഭോജി മോഡി" പ്രധാനമന്ത്രിയാകുമോ???

ഇന്ത്യ കണ്ട ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയും ഭീകരവാദിയും ആയ ഒരാളെ ... നമുക്കയാളെ നാ മോ എന്ന് വിളിക്കാം. ലോകം അങ്ങനെ തന്നെയാണ് വിളിക്കുന്നത്‌..,. പക്ഷെ ഞാന്‍ ഉദേശിച്ചത്‌ " നരഭോജി മോഡി " എന്നാണ്. അതാണ്‌ അയാള്‍ക്ക്‌ ഏറ്റവും ചേര്‍ന്ന നാമം. ലോകത്തിലെ ഏറ്റവും മുസ്ലിം വിരുദ്ധ നെറികെട്ട ചെയ്തികള്‍ക്ക് പേരുകേട്ട അമേരിക്കയില്‍ പോലും കാലുകുത്താന്‍ സമ്മതിക്കാത്ത ഈ നാ.. മോന്‍റെ പ്രധാന മന്ത്രി മോഹം പൂവണിയിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് കാവി ഭീകരതയുടെ വക്താക്കളും അവരുടെ ശിങ്കിടികളും. പല കോപ്രായങ്ങളും കാട്ടികൂട്ടി തുടങ്ങിയിരിക്കുന്നു ഈ നാ..മോ.... കള്‍..,. തലയില്‍ തൊപ്പി ഇട്ട താടി വച്ച മുസ്ലിം നമധാരികള്‍ ആയ (അല്ലാത്തവരെയും) കെട്ടിപിടിക്കുനതും മുത്തം കൊടുക്കുനതും ആയ ചിത്രങ്ങള്‍ പ്രച്ചരിപികുമ്പോള്‍ RSS-കാര്‍ പണ്ട് മറ്റു പാര്‍ട്ടിക്കാരുടെ " ന്യൂനപക്ഷ മുസ്ലിം പ്രീണന" ത്തെ പറ്റി പറയുന്നത് ഓര്മ വരുന്നു.. മുസ്ലിമിന് ഒരു പട്ടു കുപ്പായം കൊടുത്താല്‍ പോലും വര്‍ഗീയത ആയി കണ്ട് കുരക്കാറുള്ള ഇവര്‍കിതിപ്പോള്‍ എന്ത് പറ്റി.. വോട്ട് നു വേണ്ടി ഏതു കൂതറ പണിയും ചെയ്യാന്‍ തയ്യാറുള്ള ഇവര്‍ ആശയവും പ്രത്യയശാസ്ത്രവും കുഴിച്ചു മൂടിയാണ് ഇപ്പോള്‍ ഇളിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്നത് എന്ത് കണ്ടിട്ട് ???

ഗുജറാത്തിലെ ജനിച്ചവരെയും ജനിക്കാന്‍ പോകുന്നവരേയും പോരാത്തതിന് മരിച്ചവരെയും കുത്തിക്കീറി ത്രിശൂലത്തില്‍ പ്രദര്ശിപിച്ചു. മുസ്ലിമിന്റെ ചോര കൊണ്ട് ചുവരെയുത്ത് നടത്തി ആഹ്ലാദ നൃത്തം ആടിയ ഇവരിപ്പോള്‍ പിന്നോക്ക - മുസ്ലിം ന്യൂനപക്ഷ സമുദായത്തെ എങ്ങനെയെങ്കിലും പ്രീണനം നടത്തുക എന്ന ഒരു തന്ത്രം ഇറകുന്നത് കണ്ട് വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. മുസ്ലിം എന്നത് തൊപ്പിയോ താടിയോ പേരോ അല്ല. അത് ഒരു വിശ്വാസമാണ് -  ഏകനായ ദൈവത്തെ മാത്രം  ആശ്രയിക്കുന്നവന്റെ അഭിമാനമാണ്,.. അല്ലാതെ നാല് രൂപ കൊടുത്താല്‍ കാലു പിടിച്ചു വേണേല്‍ അത് നക്കി കൊടുക്കുന്ന ആണും പെണ്ണും കെട്ടവന്റെ മതമല്ല.. സ്വന്തം സഹോദരനെ നിഷ്ടൂരമായി കൊന്നൊടുക്കിയ നരധമന്മാരുടെ കൈ പിടിച്ചു മുത്തുന്ന ഇവനെയൊക്കെ ചാട്ടവാര്‍ കൊണ്ട് അടിക്കണം.

ഇനിയും ഒരുപാടു ആളുകളെ നിങ്ങള്ക്ക് ഈ നാ.. മോ... കളുടെ കൂടെ നിങ്ങള്‍ക്ക് കാണാന്‍ പറ്റും. പല സിനിമ - രാഷ്ട്രീയ പ്രമുഖരെയും കാണാന്‍ പറ്റും. പക്ഷെ അവരാരും അല്ല ഇന്ത്യയുടെ ജനങ്ങളാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്‌.,. ജനം കഴുതകള്‍ അല്ല. അവര്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിടുണ്ട്. ഒരു പ്രശ്നവും ഇല്ലാതിരുന്ന കോടതിയില്‍ കേസ് നടക്കുന്ന ബാബരി മസ്ജിദ്‌ ന്റെ വിഷയത്തില്‍ ഇപ്പോള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഹിന്ദുത്വ വാദികളുടെ മനസ്സ് ഒന്ന് കുളിര്പിക്കാനും കൂടി ഉദ്ദേശിച്ചാണ്. 

ചുരുക്കി പറഞ്ഞാല്‍  വീണ്ടും ഒരു ശവപ്പെട്ടി കുംഭകോണം നടക്കാന്‍ ഇവര്‍ വീണ്ടും ഇവിടെ നാ...മോ... എന്നും പറഞ്ഞു കടന്നു വരാന്‍ അധ്വാനി അടക്കമുള്ള ഒരാളും ആഗ്രഹികുന്നില്ല എന്നത് തീര്‍ച്ചയാണ്.  അങ്ങനെ വന്നാല്‍ വീണ്ടും ഇവിടെ ശഹീധുകളുടെ എണ്ണം കൂടും. മുസ്ലിംകള്‍ തുറന്കിലടക്കപെടും . ഏക സിവില്‍ കോഡ് നടപ്പാക്കും ... മൊത്തത്തില്‍ ഇന്ത്യ മുഴുവന്‍ കുട്ടിച്ചോറാക്കി മാറ്റും ഈ നാ..മോ..

ഇതും കൂടി വായിക്കുക : 



ബംഗളൂരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ളെന്ന് കന്നട സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി. അങ്ങനെ സംഭവിച്ചാല്‍ രാജ്യം വിടുമെന്നും ജ്ഞാനപീഠ ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അനന്തമൂര്‍ത്തിയുടെ അഭിപ്രായപ്രകടനം. മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സ്വപ്നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല. പിന്നെ സര്‍വരും ഒരുപോലെ വസിക്കുന്ന സുന്ദരഭാരതം ഉണ്ടാകില്ല. നെഹ്റു രചിച്ച 'ഡിസ്കവറി ഓഫ് ഇന്ത്യ' പുസ്തകം വായിച്ചവരും വിവേകമതികളും പിന്നെ ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയില്ല -അനന്തമൂര്‍ത്തി പറഞ്ഞു. മോഡി ഭരിക്കുന്ന ഇന്ത്യ പ്രാചീന കാലഘട്ടം പോലെയോ വര്‍ത്തമാന കാലം പോലെയോ ആകില്ല. സര്‍ക്കാറിനെ പേടിച്ച്‌ ജനം നെട്ടോട്ടമോടുന്ന കാലമാകും അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡിയുടെ ഒരുമുഖം മാത്രം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. മറ്റൊരു മുഖം ഒളിച്ചുവെക്കുകയാണ്. ഇത് വലിയ ദുരന്തമാണെന്നും അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടി.

സഘാക്കള്‍ വരെ പേടിക്കാന്‍ ഇവരെന്താ പുലിയായോ ???

ഒരു സഘാവ്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക്‌ എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ്‌ സഘാക്കളെ നിങ്ങള്‍ക്ക്‌ മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ്‌ വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!

കാരായിക്ക് അഴിക്കാന്‍ ചങ്ങല ഇനിയും ബാക്കി -(ഇത് ഷഹീദ് ഫസല്‍ വക )

ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ

കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക്‌ ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ്‌ ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...

ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ!!!

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ

അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ... അല്ല പിന്നെ...


post courtesy : Mtp Rafeek

ടി പി യും സരിതയും പിന്നെ ഷുക്കൂറും - അനീതിയുടെ തുടര്‍ക്കഥ

അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ്‌ ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ്‌ ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി. 
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ്‌ ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ്‌ - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
 ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല   തീര്‍ച്ച !!!

link

Related Posts Plugin for WordPress, Blogger...