?????????

എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം (SPONSORED BY ABVP - RSS) . സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍


കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം നടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

Photo: എം ജി കോളേജില്‍ ദേശദ്രോഹ കായിക പരിശീലനം .
സംരക്ഷണം തേടി പ്രിന്‍സിപ്പല്‍ ഹൈകോടതിയില്‍ 

കാംപസിലെ 'ഇടിമുറി'യില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂര പീഡം: ഹൈക്കോടതി വിശദീകരണം തേടി

കൊച്ചി: തിരുവന്തപുരം മഹാത്മാഗാന്ധി കോളജില്‍ എ.ബി.വി.പിയുടെ പേരില്‍ ആര്‍.എസ്.എസ്. ശാഖയെന്ന് പ്രിന്‍സിപ്പല്‍ ഹൈക്കോടതിയില്‍. 

കാംപസില്‍ കായികപരിശീലം ടത്തുകയും 'ഇടിമുറി'യെന്ന പേരിലറിയപ്പെടുന്ന മുറിയിലിട്ട് വിദ്യാര്‍ഥികളെ  ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്നതായും പരാതി. 

എന്‍.എസ്.എസ്. ിയന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ ിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദത്തിിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിുള്ളില്‍ ടത്തുന്നു. 

ിര്‍ബന്ധിത കായികപരിശീലവും പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ ടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ തോക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടാ പരിപാടികള്‍ ടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ ടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ ിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. 

കഴിഞ്ഞ മാസം രണ്ടിാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അ്വഷിച്ചപ്പോള്‍ കോളജിന്റെ ിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി. വിദ്യാര്‍ഥികളെ ിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ ിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം ിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ ിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. 

കാംപസില്‍ സമാധാാന്തരീക്ഷമുണ്ടാക്കുന്നതിായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

http://www.thejasnews.com/index.jsp?tp=det&det=yes&news_id=201304110191739575എന്‍.എസ്.എസ്. നി യന്ത്രണത്തിലുള്ള എം.ജി. കോളജിന്റെ നിലില്‍പ്പു തന്നെ അപകടത്തിലാക്കുന്ന ഈ ഭീകരപ്രവര്‍ത്തത്തില്‍ നിന്നു പോലിസ് സംരക്ഷണം ല്‍കണമെന്നാവശ്യപ്പെട്ടാണ് പ്രിന്‍സിപ്പല്‍ ഡോ. ബി സുദീന്ദ്രന്‍ പിള്ള ഹൈക്കോടതിയില്‍ ഹരജി ല്‍കിയത്. ഹരജിയില്‍ ജസ്റ്റിസുമാരായ എം.എല്‍. ജോസഫ് ഫ്രാന്‍സിസ്, ബി കമാല്‍ പാഷ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് സര്‍ക്കാരിന്റെ വിശദീകരണം തേടി. 

പാര്‍ട്ടിയില്‍ അംഗത്വമെടുക്കാത്ത വിദ്യാര്‍ഥികളെ തോക്കന്‍മാര്‍ കാംപസിുള്ളില്‍ ക്രൂരമായ പീഡത്തിനിരയാക്കുന്നു. ആണ്‍ കുട്ടികളെ 'ഇടിമുറി'യില്‍ മര്‍ദ്ദനത്തിനിരയാക്കുകയും പെണ്‍കുട്ടികളെ തടഞ്ഞുവയ്ക്കുകയുമാണു പതിവ്. മതപരമായ ചടങ്ങുകള്‍ കാംപസിനുള്ളില്‍ ടത്തുന്നു. 

നിര്‍ബന്ധിത കായികപരിശീലനവും(ആര്‍ എസ് എസ് ശാഘാ അല്ലാതെന്ത്  ) പ്രാര്‍ഥയും എല്ലാ വ്യാഴാഴ്ചകളിലും കാംപസില്‍ നടത്താറുണ്ട്. ഉച്ചയ്ക്ക് 2.30 മുതല്‍ 3.30 വരെയാണ് ഇതിന്റെ സമയം. അധ്യാപകരുടെ അുവദാമില്ലാതെ നേതാക്കള്‍ ക്ളാസ്മുറികളിലെത്തി സംഘടനാ പരിപാടികള്‍  നടത്തും. 

കോളജ് ഓഡിറ്റോറിയത്തില്‍ നടത്തുന്ന ശാഖയില്‍ 2000 കുട്ടികള്‍ പഠിക്കുന്നതില്‍ 500 കുട്ടികള്‍ പങ്കെടുക്കുന്നുണ്ട്. ഇതില്‍ 10 തോക്കള്‍ ആര്‍.എസ്.എസ്. 

യൂനിഫോമായ കാക്കി ട്രൌസറും ഷര്‍ട്ടുമാണു ധരിക്കുന്നത്. കൂടാതെ നിര്‍ബന്ധിത പണപ്പിരിവും സംഘട ടത്തുന്നുണ്ട്. കഴിഞ്ഞ വര്‍ഷം വിവേകോല്‍സവത്തിനായി 12.5 ലക്ഷം ശേഖരിച്ചെങ്കിലും പരിപാടി ടത്തിയില്ല. (ഇത് എന്താക്കി എന്ന് അന്വേഷിക്കാന്‍ എന്‍ ഐ എ വരുമോ ആവോ )

കഴിഞ്ഞ മാസം രണ്ടിനാണ് ബി സുദീന്ദ്രന്‍ പിള്ള പ്രിന്‍സിപ്പലായി കോളജിലെത്തിയത്. അന്നു മുതല്‍ അസ്വാഭാവികമായ പ്രവര്‍ത്തങ്ങള്‍ എ.ബി.വി.പിയുടെ പ്രവര്‍ത്തകരില്‍ നിന്നുണ്ടായതായി ശ്രദ്ധിച്ചിരുന്നു. 

പിന്നീട് അന്വേഷിച്ചപ്പോള്‍ കോളജിന്റെ നിയന്ത്രണം ഈ സംഘടയുടെ കൈവശമാണെന്ന് വ്യക്തമായി.(RSS-ABVP സഖ്യത്തിന്റെ അല്ലതാര് ) വിദ്യാര്‍ഥികളെ നിര്‍ബന്ധിച്ച് ഇവരുടെ പ്രസ്ഥാത്തില്‍ ചേര്‍ക്കുകയും സംഘടയുടെ പരിപാടിയില്‍ പങ്കെടുപ്പിക്കുകയും ചെയ്യും. അുസരിക്കാത്തവരെ ശാരീരിക മര്‍ദ്ദത്തിനിരയാക്കും. 

ഭയം മൂലം അധ്യാപകരോ വിദ്യാര്‍ഥികളോ രക്ഷിതാക്കളോ പരാതിപ്പെടാറില്ല. ഉത്തരേന്ത്യന്‍ സംസ്ഥാങ്ങളിലെ ചിലര്‍ വിദ്യാര്‍ഥികളെന്ന വ്യാജേ കോളജില്‍ പ്രവേശം ടോറുണ്ട്. ഇവരുടെ നിയന്ത്രണത്തിലാണ് പ്രധാമായും സംഘടാപ്രവര്‍ത്തം. കാംപസില്‍ രാഷ്ട്രീയം നിരോധിച്ചിട്ടുള്ളതാണെങ്കിലും വിദ്യാര്‍ഥികളെ ഒന്നടങ്കം സംഘടയില്‍ ചേരാന്‍ നിര്‍ബന്ധിതരാക്കുകയാണ്. അജ്ഞാത പരാതി പ്രകാരം കഴിഞ്ഞ വര്‍ഷം യു.ജി.സി. റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. (ലവ് ജിഹാദ്‌ പറഞ്ഞു നടന്നവര്‍ ഇപ്പൊ കാമ്പസ്‌ കാവി വല്കരണത്തിന് നോക്കുന്നു )

കാംപസില്‍ സമാധാനാന്തരീക്ഷമുണ്ടാക്കുന്നതിനായി പോലിസ് സംരക്ഷണം ആവശ്യപ്പെട്ട് പേരൂര്‍ക്കട എസ്.ഐയ്ക്കു പരാതി ല്‍കിയെങ്കിലും ടപടിയുണ്ടായില്ലെന്നും അതിനാലാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും പ്രിന്‍സിപ്പലിന്റെ ഹരജിയില്‍ പറയുന്നു. 

ഇത് കവിവല്കരണത്തിന്റെ മറ്റൊരു മുഖം ...... കാവി ഭീകരതയുടെ ഇരകള്‍ ആവാന്‍ ഇനിയും എത്ര പേര്‍ ഉണ്ടാകും...പ്രതികരണ ശേഷി നശിപിച് മുസ്ലിം നെ ചന്ടികള്‍ മാത്രമാകുന്ന്ന ഷാജി യെ പോലുള്ള ലീഗ് കാര്‍ ഉള്ളിടത്തോളം ഇതിനൊക്കെ അവസാനം ഉണ്ടാകാന്‍ പറ്റുമോ.??????

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

The posts/comments made by the members are not the opinion of the Admins nor do the Admins endorse the opinion of the members.