Search the blog

Custom Search

അഗതികളെയും അനാഥരെയും ആധാരിക്കുന്നവനാണ് യഥാര്‍ത്ഥ മുസ്ലിം

നബി (സ്വ) പറഞ്ഞതായി ശിഷ്യന്‍ അബൂഹുറയ്റഃ (റ) ഉദ്ധരിക്കുന്നു: ‘ഒന്നോ രണ്ടോ ചുള കാരക്കയോ, ഒന്നോ രണ്ടോ പിടി ആഹാരമോ തിരിച്ചയക്കുന്നവനല്ല (അതു കൊടുത്തു തിരിച്ചയക്കാവുന്ന യാചകനല്ല) അഗതി, പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് അഗതി. നിശ്ചയം നിങ്ങള്‍ (കൂടുതല്‍ തെളിവ് ഉദ്ദേശിക്കുന്നുവെങ്കില്‍) അല്ലാഹുവിന്റെ പ്രസ്താവന കൂടി വായിക്കുക. “ഭൂമിയില്‍ സഞ്ചരിച്ചു ഉപജീവനം നേടാന്‍ സാധിക്കാത്ത നിലയില്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വ്യാപൃതരായിട്ടുള്ള ദരിദ്രര്‍ക്കുള്ളതാണ് ദാനധര്‍മങ്ങള്‍. അവരുടെ മാന്യത നിമിത്തം, അറിയാത്തവര്‍ അവരെ സമ്പന്നരാണെന്നു ധരിച്ചുപോകും. എന്നാല്‍ അവരുടെ ലക്ഷണം കൊണ്ടു താങ്കള്‍ക്ക് അവരെ മനസ്സിലാക്കാം. അവര്‍ ജനങ്ങളോടു നിര്‍ബന്ധിച്ച് ഒന്നും ചോദിക്കുകയില്ല. ഏതൊരു നല്ല വസ്തു നിങ്ങള്‍ ദാനം ചെയ്യുകയാണെങ്കിലും അത് അല്ലാഹു അറിയുന്നവനാണ് (അല്‍ബഖറ 273), (ബുഖാരി 65/48/4539 മുസ്ലിം 12/34/102/1029).
സമ്പത്തിലും ഉപജീവനമാര്‍ഗങ്ങളിലും അല്ലാഹു ജനങ്ങളെ വിവിധ തട്ടില്‍ നിര്‍ത്തിയിരിക്കുന്നു. ‘ആകാശത്തിന്റെയും ഭൂമിയുടെയും താക്കോല്‍ അവന്റെ അധീനത്തിലാകുന്നു, അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക്, ഉപജീവനം വിശാലമാക്കുകയും മറ്റുള്ളവര്‍ക്ക് അതു സങ്കുചിതമാക്കുകയും ചെയ്യുന്നു. അവന്‍ സകല കാര്യവുമറിയുന്നവനത്രെ നിശ്ചയം’ (42/12). അപ്പോള്‍ സമൂഹത്തില്‍ ദരിദ്രരും സമ്പന്നരുമുണ്ട്. ദരിദ്രര്‍ക്കാവശ്യമായതു സമ്പന്നരുടെ വശം നല്‍കി, തങ്ങളുടെ ആവശ്യം കഴിച്ചു ശിഷ്ടമുള്ളതില്‍ നിന്ന് ദരിദ്രരുടെ അവകാശം നല്‍കാന്‍ അവന്‍ കല്‍പ്പിക്കുന്നു. അതു സംതൃപ്തമായ വിധത്തില്‍ ഭംഗിയായി നല്‍കണമെന്നാണു കല്‍പ്പന. ‘ഓ സത്യവിശ്വാസികളേ, നിങ്ങള്‍ സമ്പാദിച്ചുണ്ടാക്കിയ നല്ല വസ്തുക്കളില്‍ നിന്നും ഭൂമിയില്‍ നിന്നു നിങ്ങള്‍ക്കു നാം ഉത്പാദിപ്പിച്ചു തന്നതില്‍ നിന്നും നിങ്ങള്‍ ചെലവഴിക്കുക. മോശമായതിനെ, അതില്‍ നിന്നു ചെലവഴിക്കാനായി, നിങ്ങള്‍ ലക്ഷ്യം വെക്കരുത്. കണ്ണടച്ചുകൊണ്ടല്ലാതെ നിങ്ങളതു കൈപ്പറ്റുകയില്ല. അല്ലാഹു ഐശ്വര്യവാനും സ്തുത്യര്‍ഹനുമാണെന്നു നിങ്ങള്‍ മനസ്സിലാക്കുക’ (2/267).
വയറും വിശപ്പും വളരെ പ്രധാനമെങ്കിലും അതുമാത്രമല്ല സമൂഹത്തിന്റെ പ്രശ്നങ്ങള്‍. ജനങ്ങളെ അലട്ടിക്കൊണ്ടിരിക്കുന്ന മറ്റു നിരവധി പ്രശ്നങ്ങളുണ്ട്. ഈ പ്രശ്നങ്ങളുടെ പരിഹാരത്തിനു നിര്‍ബന്ധവും ഐച്ഛികവുമായ ബഹുവിധ ദാന ധര്‍മ പദ്ധതികള്‍ ഇസ്ലാം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിര്‍ബന്ധ ദാനങ്ങളുടെ അവകാശികളെ നേരത്തെതന്നെ നിര്‍ണയിച്ചിട്ടുമുണ്ട്. അവര്‍ക്ക് അവരുടെ അവകാശങ്ങള്‍ അവസരോചിതം നല്‍കേണ്ടതാണ്. ഐച്ഛികമായ സ്വദഖകളോ? അത് ആര്‍ക്കും നല്‍കാം. സമ്പന്നനു നല്‍കിയാലും അവിശ്വാസിക്കു നല്‍കിയാലും ശത്രുവിനു നല്‍കിയാലും അതു സുന്നത്താണ്. പ്രതിഫലമുണ്ട്. ഏതൊരു പച്ചക്കരളിലും പ്രതിഫലമുണ്ട്. അഥവാ ജീവനുള്ള ഏതൊരു വസ്തുവിനു ദാനം ചെയ്താലും അല്ലാഹുവിങ്കല്‍ അതിനു പ്രതിഫലമുണ്ട് എന്ന നബിവചനം ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചിട്ടുണ്ട്. (തുഹ്ഫ 7/177 – 179 നോക്കുക).
ആര്‍ക്കു ദാനം ചെയ്താലും പ്രതിഫലമുണ്ടെങ്കിലും സദ്വൃത്തര്‍ക്കും ആവശ്യക്കാര്‍ക്കും കൊടുക്കുന്നതാണ് ഏറ്റം ഉത്തമം. അവരില്‍ അടുത്ത ബന്ധുക്കള്‍, ഭാര്യാഭര്‍ത്താക്കന്മാര്‍, അയല്‍വാസികള്‍ മുതലായവര്‍ക്കു പ്രത്യേകം മുന്‍ഗണന നല്‍കേണ്ടതാണ്. രഹസ്യ ദാനമാണ് പരസ്യദാനത്തേക്കാള്‍ ശ്രേഷ്ഠം. വലതുകൈ കൊടുക്കുമ്പോള്‍ ഇടതുകൈ അറിയാത്തവിധം ദാനം ചെയ്യുന്നവര്‍ വിചാരണ ദിനം മഹ്ശറില്‍ അര്‍ശിന്റെ ശീതളച്ഛായയില്‍ ആശ്വസിക്കുമെന്നു നബി (സ്വ) പറഞ്ഞിട്ടുണ്ട്. ദാനധര്‍മങ്ങള്‍ കൊണ്ടു പാവപ്പെട്ടവരെ സഹായിക്കുക എന്നതിലുപരി ദാതാവിന്റെ മനഃസംസ്കരണമാണ് ഇസ്ലാം ലക്ഷ്യം വെച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പേരിനും പ്രശസ്തിക്കും സ്വാധീനത്തിനും അംഗീകാരത്തിനും വേണ്ടി ബാഹ്യപ്രകടനരീതിയില്‍ നടത്തുന്ന സാമ്പത്തിക സഹായങ്ങള്‍, അതു കൈപ്പറ്റുന്നവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നുവെങ്കിലും ദാതാവിനെ സംസ്കരിക്കുന്നില്ല. അതുകൊണ്ടുതന്നെ അതു സ്വീകാര്യമല്ല. പ്രതിഫലാര്‍ഹവുമല്ല. അപ്രകാരംതന്നെ ചെയ്ത ഉപകാരങ്ങള്‍ എടുത്തുപറയുകയോ സ്വീകര്‍ത്താവിനെ ഉപദ്രവിക്കുകയോ ചെയ്താലും പ്രതിഫലം നഷ്ടപ്പെടും. ദാതാവ് സ്വീകര്‍ത്താവിനോടു പൊങ്ങച്ചം കാണിക്കുന്നതും കൊടുത്തതു വിളംബരം ചെയ്യുന്നതും അതിന്റെ പേരില്‍ നന്ദിയോ പ്രാര്‍ഥനയോ സേവനമോ വന്ദനമോ അനുധാവനമോ ആവശ്യപ്പെടുന്നതും ഗുണം എടുത്തുപറയുന്നതില്‍ പെടുന്നു. അതിന്റെ പേരില്‍ ശകാരിക്കുകയോ മറ്റോ ചെയ്യുമ്പോള്‍ അത് ഉപദ്രവത്തിലും പെടുന്നു. ഇതൊക്കെ ദാനത്തിന്റെ നിഷ്കളങ്കതയ്ക്കു ഭംഗം വരുത്തുന്നു എന്നതുകൊണ്ടാണു നിഷിദ്ധവും പ്രതിഫലസംഹാരകവുമായിത്തീരുന്നത്. അല്ലാഹു പറയുന്നു: ‘സത്യവിശ്വാസികളേ, എടുത്തു പറഞ്ഞു കൊണ്ടും ശല്യമുണ്ടാക്കിക്കൊണ്ടും നിങ്ങളുടെ ദാനധര്‍മങ്ങളെ നിഷ്ഫലമാക്കിക്കളയരുത്. അല്ലാഹുവിലും പരലോകത്തിലും വിശ്വാസമില്ലാതെ ജനങ്ങളെ കാണിക്കാന്‍ വേണ്ടി ധനം ചെലവു ചെയ്യുന്നവന്‍ തന്റെ ദാനം നിഷ്ഫലമാക്കുന്നതുപോലെ’ (2/264).
അല്ലാഹുവിന്റെ ജീവ ജാലങ്ങളില്‍ ആര്‍ക്കു കൊടുത്താലും പ്രതിഫലമുണ്ട്. മനുഷ്യര്‍ക്കു കൊടുക്കുന്നതു കൂടുതല്‍ ഉത്തമം. ആവശ്യക്കാര്‍ക്കു കൊടുക്കുന്നത് അതിലും ഉത്തമം. അവരില്‍ സദ്വൃത്തര്‍, കുടുംബബന്ധുക്കള്‍, അയല്‍വാസികള്‍, സ്നേഹിതന്മാര്‍ എന്നിവര്‍ക്കു കൊടുക്കുന്നത് അത്യുത്തമം. എന്നാല്‍ അധികപേരുടെയും അധികധര്‍മങ്ങളും അസ്ഥാനത്താണു സംഭവിക്കുന്നത്. യഥാര്‍ഥാവകാശികളും അഗതികളും മിക്കപ്പോഴും ശ്രദ്ധേയരല്ലാതെ പോകുന്നു. സങ്കോചമില്ലാതെ യാചിച്ചുനടക്കുന്നവരും ദാരിദ്യ്രപ്രകടനം നടത്തുന്നവരുമാണു ശ്രദ്ധേയരാവുന്നത്. അവര്‍ക്ക് എന്തു കിട്ടിയാലും അവര്‍ സംതൃപ്തരാണ്. കാരണം അവര്‍ക്കു പലതുള്ളി പെരുവെള്ളമായി മാറുന്നു. ദാരിദ്യ്രം സഹിച്ചു, ദുഃഖം കടിച്ചിറക്കി, ലജ്ജ നിമിത്തം വിഷമം പുറത്തുപറയാതെ മാന്യത പുലര്‍ത്തി ജീവിക്കുന്ന അധികപേരും സാധു സംരക്ഷകരുടെയും ധര്‍മിഷ്ഠന്മാരുടെയും അഗതി ലിസ്റ്റിലില്ല എന്നതു വളരെ ഖേദകരമാണ്.
ഒരു നാണയത്തുട്ടോ ഒരു ചുള കാരക്കയോ ഒരുപിടി ആഹാരമോ നല്‍കിയാല്‍ സംതൃപ്തരാകുന്ന യാചകര്‍ക്കു വല്ലതും നല്‍കി, തങ്ങളുടെ ബാധ്യത കഴിഞ്ഞുവെന്നു ധരിച്ചുവശായ പലരുമുണ്ട്. എന്നാല്‍ യാചകരല്ല യഥാര്‍ഥ ദരിദ്രര്‍. യാചകരില്‍ പലരും സമ്പന്നരാണ് എന്ന യാഥാര്‍ഥ്യം നാം അറിയുന്നില്ല. യാചനയെ ഇസ്ലാം നിരുത്സാഹപ്പെടുത്തുന്നു. നബി (സ്വ) പറയുന്നു: ‘ഒരാളെ ദാരിദ്യ്രം ബാധിക്കുകയും എന്നിട്ട് അതു ജനങ്ങളില്‍ അവതരിപ്പിക്കുകയും ചെയ്താല്‍ അവന്റെ ദാരിദ്യ്രം പരിഹൃതമാവുകയില്ല. അവന്‍ അത് അല്ലാഹുവില്‍ അവതരിപ്പിച്ചാല്‍ അല്ലാഹു അവന് താമസംവിനാ ഐശ്വര്യം നല്‍കും. ഒന്നുകില്‍ ദീര്‍ഘായുസ്സു കൊണ്ട്, അല്ലെങ്കില്‍ ഭൌതികൈശ്വര്യം കൊണ്ട്‘ (അഹ്മദ്). ‘ജനങ്ങളോട് ഒന്നും യാചിക്കുകയില്ലെന്ന് ആരെങ്കിലും എനിക്ക് ഉത്തരവാദിത്വം വഹിച്ചാല്‍ അവനു സ്വര്‍ഗം നല്‍കാമെന്നു ഞാനും ഉത്തരവാദിത്വം വഹിക്കാം’ (ഹാകിം). ജോലികൊണ്ടോ സമ്പത്തു കൊണ്ടോ സ്വയം പര്യാപ്തതയുള്ള ഏതൊരാള്‍ക്കും ദാനധര്‍മങ്ങള്‍ സ്വീകരിക്കുന്നതു കറാഹത്താണ്. ദാരിദ്യ്രം പ്രകടിപ്പിച്ചുകൊണ്ടോ യാചിച്ചുകൊണ്ടോ ആണെങ്കില്‍ അത് ഹറാമുമാണ്. ദാതാവിനെ കബളിപ്പിച്ചു വാങ്ങുന്ന ഒരു ദാനവും അനുവദനീയമാവുകയില്ല. ദരിദ്രനെന്ന ധാരണയില്‍ സമ്പന്നനോ, സദ്വൃത്തനെന്ന ധാരണയില്‍ ദുഷ്കര്‍മിക്കോ കുടുംബ ബന്ധു എന്ന ധാരണയില്‍ അന്യനോ നല്‍കപ്പെടുന്ന ധര്‍മം അനുവദനീയമാകുന്നതല്ല. അപ്രകാരം തന്നെ ചോദ്യകര്‍ത്താവിനെയോ സദസ്യരെയോ കുറിച്ചുള്ള ലജ്ജ നിമിത്തം നല്‍കുന്ന ദാനവും സ്വീകരിക്കല്‍ ഹറാമാണ്. അവ്വിധം വാങ്ങിയതു തിരിച്ചുകൊടുക്കേണ്ടതുമാണ്’ (തുഹ്ഫ 7/178 നോക്കുക).
മാന്യത നിമിത്തം യാചന വെടിഞ്ഞു വിശുദ്ധ ജീവിതം നയിക്കുന്നവരെ കണ്ടെത്തി അവരെ സഹായിക്കേണ്ടത് ഉത്തരവാദപ്പെട്ടവരുടെ ബാധ്യതയാണ്. മുസ്ലിംകളുടെയും ശത്രുതയില്ലാത്ത അമുസ്ലിംകളുടെയും ഭക്ഷണം, വസ്ത്രം, ചികിത്സ ആദിയായ അനിവാര്യ ആവശ്യങ്ങള്‍ അവര്‍ ദരിദ്രരാകുമ്പോള്‍ നിറവേറ്റിക്കൊടുക്കല്‍ സമ്പന്നരുടെ കടമയാണ് (തുഹ്ഫ 9/220-221 നോക്കുക). അതുകൊണ്ടുതന്നെ ആവശ്യക്കാരെ കണ്ടെത്തി. സത്വര സഹായമെത്തിക്കുന്നതില്‍ ബദ്ധശ്രദ്ധ പതിക്കേണ്ടതാണ്. ലജ്ജാശീലരായ മാന്യന്മാരെ അത്യധികം ശ്രദ്ധിക്കണം. പ്രവാചകരുടെ മേലുദ്ധരിച്ച പ്രസ്താവന നമുക്ക് ഒന്നുകൂടി വായിക്കാം: ‘ഒന്നോ രണ്ടോ ചുള കാരക്കയോ ഒന്നോരണ്ടോ പിടി ഭക്ഷണമോ തിരിച്ചയക്കുന്നവനല്ല അഗതി. പ്രത്യുത യാചിക്കാതെ മാന്യത പുലര്‍ത്തുന്നവനാണ് യഥാര്‍ഥ അഗതി.’ ഈ ആശയം കൂടുതല്‍ വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് കൂടി കാണുക: ‘ജനങ്ങളുടെ സമീപത്തു കറങ്ങി നടക്കുകയും ഒന്നോ രണ്ടോ പിടി ഭക്ഷണമോ ഒന്നോ രണ്ടോ ചുള കാരക്കയോ തിരിച്ചയക്കുകയും ചെയ്യുന്ന യാചകനല്ല മിസ്കീന്‍. സ്വഹാബിമാര്‍ ചോദിച്ചു: ‘എങ്കില്‍ പിന്നെ ആരാണ് മിസ്കീന്‍ പ്രവാചകരേ,’ തിരുമേനി പറഞ്ഞു: ‘തന്നെ പര്യാപ്തനാക്കുന്ന ഐശ്വര്യം ഒരാള്‍ക്കില്ല. അവനെ ആരെങ്കിലും ശ്രദ്ധിച്ച് സ്വദഖ ചെയ്യുന്നുമില്ല. അവനാകട്ടെ ജനങ്ങളോട് ഒന്നും ചോദിക്കുന്നുമില്ല. ഇവനാണു മിസ്കീന്‍.’ (മുസ്ലിം 12/34/101 1039).

ബി ജെ പി യുടെ ഒരു ഗതികേട്‌ : ബുര്‍ഖ ജനതാ പാര്‍ട്ടി എന്നറിയപ്പെടാന്‍

ബുര്‍ഖ ജനതാ പാര്‍ട്ടി (ബി . ജെ .പി)

കേട്ടില്ലേ മാളോരെ , മോഡിയുടെ റാലിയ്ക്ക് മുന്നോടിയായി 10, 000 ബുര്‍ഖ ബിജെപി വാങ്ങിയ കാര്യം! ഇന്‍ഡോറിലെ സീനത്ത് ടൈലേഴ്‌സ് എന്ന ബുര്‍ഖ വില്‍ക്കുന്ന കടയില്‍ നിന്ന് 10,000 ബുര്‍ഖയ്ക്കുള്ള ക്വട്ടേഷന്‍ വാങ്ങിയതിന്റെ തെളിവുകളാണ് പുറത്തായത്. ഇത് പോലെ ഒരു ഗതികേട് ഇന്ത്യാ മഹാരാജ്യത്തിലെ ഏതെങ്കിലും ഒരു പാര്‍ട്ടിക്ക് വന്നു ഭവിചിട്ടുണ്ടോ?

എന്തൊക്കെ ബഹളായിരുന്നു? തൊപ്പിക്കാരന്‍, താടിക്കാരന്‍, പര്‍ദ്ദക്കാരി, മോഡിയെ തൊടാന്‍ മോഹം. നക്കാന്‍ മോഹം, കൂടെ നില്‍ക്കാന്‍ മോഹം...... മുസ്ലിംകളുടെ ശൈഖുല്‍ സമാന്‍ അല്ലെ മോഡി !!! 

ഇന്ത്യാ മഹാരാജ്യത്ത് ഏതെങ്കിലും ഒരു രാഷ്ട്രീയ നേതാവിന് അണികളെ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ വേഷം കെട്ടിച്ചു അവരുടെ കൂടെ നിന്ന് പല്ലിളിച്ച് പോസ് ചെയ്ത് ഫൈസ് ബുക്കില്‍ പോസ്റ്റെണ്ട ഗതികേട് വന്നിട്ടുണ്ടാവില്ല!!! ഇത് പോലെ ഒരു നാണക്കേട് വേറെ ഉണ്ടാവുമോ?

ഉജാലയില്‍ വീണ നീലക്കുര്‍ക്കനെ പോലെ എത്ര വേഷം കെട്ടിയാലും മോഡിയുടെ കപട മുഖം ജനങ്ങള്‍ തിരിച്ചറിയും.
post courtesy :Nasarudheen Mannarkkad


പ്രതികരിക്കുക:പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധപെടുത്തി FAKE അശ്ലീല അക്കൗണ്ട്‌ ഫേസ്ബുക്കില്‍

സഹോദരന്മാരെ നിങ്ങളുടെ പ്രത്യേക ശ്രദ്ധക്ക്‌ : ഫേസ്ബുക്കില്‍ മുന്‍പ്‌ ഉണ്ടായിരുന്ന പോലെ FAKE  അക്കൗണ്ട്‌ വീണ്ടും. പക്ഷെ ഇത്തവണ വളരെ വ്യക്തമായ പ്ലാന്‍ഡ് ആയാണ് നീക്കം. വളരെ മാന്യമായി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ വന്നു എല്ലാവരുടെയും ശ്രദ്ധയും പ്രീതയും സമ്പാദിക്കുകയും അതിനു ശേഷം പെട്ടെന്നൊരു ദിവസം അശ്ലീല ഫോട്ടോസും പോസ്റ്റും ഇട്ടു സംഘടനയെ അപമാനിക്കാന്‍ ഉള്ള നീക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഉദാഹരണത്തിന് :
ഈ പ്രൊഫൈല്‍ കാണുക :  https://www.facebook.com/riyas.pfi?hc_location=timeline  : Riyas PFI  എന്ന പേരില്‍ താനൊരു പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ യുടെ പ്രവര്‍ത്തകന്‍ ആണെന്നു സ്വയം പരിചയപ്പെടുത്തി ഉള്ള പ്രൊഫൈല്‍ ഡിസംബര്‍ 04  2012   ആണ് തുടക്കമിട്ടത്. ആദ്യമായി ഇട്ട പോസ്റ്റ്‌ "സബ്സെ പെഹലേ പാകിസ്ഥാന്‍" "എന്ന് എഴുതിയ ഒരു പോസ്റ്റ്‌ ആണ്. പിന്നീട് അങ്ങോട്ട്‌ കുറച്ചു കാലം അതായത്‌ മാര്‍ച്ച്‌ 6 വരെ സംഘടന പോസ്റ്റുകള്‍ ഇട്ട ശേഷം കുറെ കാലം പോസ്റ്റുകള്‍ ഒന്ന് ഇട്ടില്ല.. പിന്നെ ഓഗസ്റ്റ്‌ 05 നു തിരിച്ചു വന്ന ഇയാളുടെ ഭാവം മാറി രൂപം മാറി. പിന്നീട് ഉമ്മനെയും പെങ്ങളെയും തിരിച്ചറിയാത്ത തരത്തിലുള്ള പോസ്റ്റുകളും ഫോട്ടോയും ഇടാന്‍ തുടങ്ങി. തീര്‍ത്തും പ്രീ പ്ലാന്‍ഡ് ആയി നടത്തിയ ഈ നീക്കത്തില്‍ ദുരൂഹമായ ഗൂഡാലോചന ഉണ്ടെന്നത് തീര്‍ച്ച. സംഘടനയുടെ സല്‍പേര്‌ വ്യക്തമായ പ്ലാനിങ്ങിലൂടെ ഇല്ലാതാകാന്‍ ഉള്ള ഈ ശ്രമം തകര്‍ക്കാന്‍ സഹോദരന്മാരും സംഘടനയുടെ അനുഭാവികളും ഉടന്‍ പ്രതികരിക്കണം. ഇതുപോലെ ഇനി ആര് വന്നാലും അതൊക്കെ തകര്‍ക്കാനും കഴിയണം.. ഈ അക്കൗണ്ട്‌ എല്ലാവരും ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്തു ബ്ലോക്ക്‌ ചെയ്യിക്കണം. Sexual & pornography act ന്റെ അടിസ്ഥാനത്തില്‍ ഇത് ബ്ലോക്ക്‌ ചെയ്യിക്കാന്‍ റിപ്പോര്‍ട്ട്‌ ചെയ്യണം. ആര്കെങ്കിലും പറ്റുമെങ്കില്‍ ഇത് ചെയ്തവനെ പിടിക്കാന്‍ പറ്റുമെങ്കില്‍ അതും ചെയ്യുക.. പറ്റുന്നവര്‍ ഈ അക്കൗണ്ട്‌ പോലീസില്‍ പരാതിപ്പെടുക ....... 

"അല്‍ മൊയ്ദു" ഷോര്‍ട്ട് ഫിലിമിന് ആശംസകള്‍ ..


"പ്രധാനവാര്‍ത്തകള്‍ വീണ്ടും" എന്ന ശ്രദ്ദേയമായ ഷോര്‍ട്ട് ഫില്മിന് ശേഷം സകീന്‍ ടീമിന്‍റെ പുതിയ സംരഭം "അല്‍ മൊയ്തു" റിലീസിങ്ങിന് മുമ്പേ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നു. വലിയ തയ്യാറെടുപ്പും സാങ്കേതിക ക്ഞാനവും ഒന്നുമില്ലാതെ കലയോടുള്ള അഭിനിവേശവും സാമൂഹിക വിമര്‍ശനത്തിനുള്ള തന്റേടവും മാത്രം കൈമുതലായുള്ള സക്കീന്‍ ടീമിന്‍റെ ആദ്യ സംരംഭമായ "പ്രധാന വാര്‍ത്തകള്‍ വീണ്ടും" മലയാള ചാനലുകളിലും പത്രങ്ങളിലും വിദേശ ഫിലിം പ്രദര്‍ശനങ്ങളിലും ഒക്കെ ചര്‍ച്ചയായത്‌ വലിയ ഒരു പ്രമേയം ചെറിയ ഒരു കപ്സ്യൂളില്‍ ആക്കി കടലിന്‍റെയും കടപ്പുറത്തിനെയും ഭാഷയും വര്‍ണവും നല്‍കി അവതരിപ്പിച്ച കണ്ണിനു കുളിര് നല്‍കുന്ന ദ്രിശ്യ വിസ്മയത്തിലെ വ്യതിരിക്തത കൊണ്ടായിരുന്നുവെങ്കില്‍ പുതിയ ഫിലിം ഒഴുക്കിനെതിരെ നീന്താന്‍ ശ്രമിക്കുന്ന സക്കീന്‍ ടീമിന്റെ പഴയ കുറവുകള്‍ നികതിയുള്ള പുതിയ അതി സാഹസികതയാണ് . അത് കൊണ്ട് തന്നെ ഈ ഫിലിം ഏറെ ശ്രദ്ധിക്കപെടുമെന്നതില്‍ സംശയമില്ല. 

സമൂഹത്തിന്റെ വികലമായ സ്ടീരിയോടൈപ് ചിന്തകളെ കലയെന്ന ആയുധം കൊണ്ട് പരിഹസിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന "അല്‍ മൊയ്ദു" സ്വാഭാവികമായും പലര്‍ക്കും ആവേശമാവുന്നതോടൊപ്പം പലരെയും അസ്വസ്ഥമാക്കും എന്നതിലും സംശയമില്ല. 

ഈ ഫിലിമില്‍ മുഖ്യവേഷം കൈകാര്യം ചെയ്യുന്നത് മാമുക്കോയ, ഷാഫി കൊല്ലം, നിര്‍മ്മല്‍ തുടങ്ങിയവരാണ്. ദ്രിശ്യ കലാ രംഗത്തെ ഇത്തരം ചെറിയ ചെറുത്തുനിൽപ്പുകൾക്ക് എസ ഡി പി ഐ കേരളം ഗ്രൂപിന്റെ എല്ലാ വിധ ആശംസകളും ......

post courtesy : Sajjad Vaniyambalam

സഹോദരനെ കൊല്ലുന്ന സമാധാന പ്രേമികള്‍

കേരളത്തിലെ ചില മുസ്ലിമിന്റെ എന്ന് അവകാശപ്പെടുന്ന ഗ്രൂപുകള്‍ ഇന്ന് നടത്തിയ ഒരു "ഇസ്ലാമിക പ്രവര്‍ത്തനം" കണ്ടപ്പോള്‍ കണ്ണ് തള്ളി പോയി. തീവ്രവാദം പ്രതിരോധമല്ല എന്നും പ്രതിരോധിക്കുനവര്‍ മുസ്ലിമും അല്ല എന്നൊക്കെ മൈക്ക് കെട്ടി ഉച്ചത്തില്‍ കൂവി വിളിച്ചവ
ര്‍ സ്വന്തം സമുദായത്തില്‍ പെട്ട ഒരാളെ കൊലപെടുത്തി എന്ന് കേട്ടപ്പോള്‍ അന്താളിച്ചു പോയി. എന്തിനു വേണ്ടിയാണ് ഇവര്‍ തമ്മില്‍ തല്ലി മരിക്കുനത്. ആര്‍ക്കും അറിയില്ല. ഇസ്ലാമിന് വേണ്ടിയല്ല എന്ന് തീര്‍ച്ചയാണ്.. കാരണം ഇവര്‍ ഇന്നുവരെ മുസ്ലിമിനെ വിഘടിപിക്കാന്‍ അല്ലാതെ ഒരു പ്രവര്‍ത്തനവും കേരളത്തില്‍ ചെയ്തിട്ടില്ല.  ചെറിയ ചെറിയ കാര്യങ്ങള്‍ പെരുപ്പിച്ചു കാണിച്ചു മനുഷ്യന്റെ മനസ്സില്‍ വിഷം കുത്തി നിറച്ചു സ്വന്തം സഹോദരന്റെ മരണത്തിന് വരെ കാരണം ആകാന്‍ പോന്ന ഇവരെങ്ങനെയാണ് മുസ്ലിം ആവുക. സവര്‍ണ ഫാസിസ്റ്റ് ഭീകര ശക്തികള്‍ക്കെതിരെ പടപോരുതുന്നവരെ മുസ്ലിം സമൂഹത്തില്‍ നിന്നും അകറ്റി മാറ്റി നിര്‍ത്തി സ്വന്തമായി ഒരു വോട്ട് ബാങ്ക് എന്ന ഒറ്റ ലക്‌ഷ്യം അല്ലാതെ എന്താണ് ഇവര്‍ ചെയ്യുന്നത്. അങ്ങനെ ഇസ്ലാമിന് വേണ്ടി പട പൊരുതി ഷഹീദ് ആവാന്‍ തയ്യാറായ ആളുകളെ നബിയുടെ സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും മാത്രം പാഠങ്ങള്‍ പഠിപ്പിച്ചു കൊടുത്തു അവരോടു നബിയുടെ ധീരമായ യുദ്ധ മുറകള്‍ ഒന്നും തന്നെ പഠിപ്പിക്കാതെ നബിയുടെ മറ്റു ധീരമായ പ്രവര്‍ത്തികള്‍ പഠിപ്പിക്കാതെ അവരെ ശന്ധീകരിച്ചു മാറ്റി നിര്‍ത്തിയപ്പോള്‍ സ്വന്തം സഹോദരന്റെ നേര്‍ക്ക്‌ കയ്യോങ്ങാനും അവന്റെ മരണത്തിന് കാരണക്കാരന്‍ ആകാനും പറഞ്ഞു കൊടുത്തത്‌ ഏതു  ഇസ്ലാമിക കാര്യമാണ് ??  സ്റ്റേജ് കളില്‍ സംവാദം എന്ന പേരില്‍ തോന്നിയത് വിളിച്ചു പറയാനല്ലാതെ എന്ത് പ്രവര്‍ത്തനമാണ് മുസ്ലിമിന് വേണ്ടി എ പി - ഇ കെ എന്നും പറഞ്ഞു നിങ്ങള്‍ നടത്തിയത്. ലജ്ജ തോന്നുന്നു നിങ്ങളുടെ ഈ ദുരവസ്ഥ ഓര്‍ത്ത് - ഇനിയെങ്കിലും ഇസ്ലാമിനെ അപമാനിക്കാതെ ഇതൊക്കെ നിര്‍ത്തി പോയ്കൂടെ????

കപട മതേതരന്മാരും ഫേസ്ബുക്ക് കപടതകളും

കുറെ കാലമായി മുഖപുസ്തകത്തില്‍ ഒരു മുസ്ലിം നാമധാരി കിടന്നു കളിക്കുന്നു... വളരെ താത്വികമായ ബുദ്ധിപരമായ വിഡ്ഢിത്തമാണ് എഴുന്നള്ളിക്കുന്നത് എങ്കിലും ഇയാളുടെ വിചാരം താന്‍ എന്തോ ആണെന്നൊക്കെ ആണ്. അങ്ങനെയാണ്  ഇയാളുടെ പ്രൊഫൈല്‍ നോക്കിയത്. മറ്റുള്ളവ എല്ലാം അറിയാമെന്കിലും സ്വന്തമായി അറിയുന്നത് ഇത് മാത്രം :

ഇയാളുടെ പേര് ഷിയാസ് കെ എച്ച് . മുസ്ലിം പേരും ഒരു കൊച്ചിനെ കളിപിക്കുന്ന ഫോട്ടോയും അല്ലാതെ വേറെ ഒരു ഇന്‍ഫര്‍മേഷനും ഇല്ല . ഇടുന്ന ഫോട്ടോസും പോസ്റ്റും ഇസ്ലാമിക വിരുദ്ധം മാത്രമാണ് എങ്കിലും ഇടയ്ക്കിടെ മുസ്ലിം ആണെന്ന് തോന്നിക്കാന്‍ ഇസ്ലാമിക പോസ്റ്റും ഇടുന്നുണ്ട്.. മോഡിയെ (നരഭോജി) അങ്ങേയറ്റം അംഗീകരിക്കുന്ന ഈ മഹാന്‍ ഇസ്ലാമിലെ ആചാരങ്ങളെ അവഹെളിക്കുനതോടോപ്പം ഹിന്ദുത്വ വാദികളെയും അവരുടെ അനാചാരങ്ങളെയും കൊള്ളയും കൊലയും ഇയാള്‍ കണ്ടില്ലെന്നു നടിക്കുക മാത്രമല്ല ഇടയ്ക്കിടെ അത് കൈ കൊട്ടി പ്രോത്സഹിപ്പികുകയും ചെയുനത് കാണാം. എടോ ഷിയാസ് കെ എച്ച്  മോനെ ... മുസ്ലിം നാമം ഉപയോഗിച്ചു എന്ന് വച്ച് ഒരാള്‍ മുസ്ലിം ആകില്ല.. ഇസ്ലാമിന് എതിരെ പ്രവര്ത്തിക്കുനവന്‍ അത് മുസ്ലിം ആയാല്‍ പോലും ഇസ്ലാമിന്റെ ശത്രു ആണ് ,,,  ഇനി ഒരു ഹിന്ദു സഹോദരന്‍ ഇസ്ലാമിനെ എതിര്‍കുന്നില്ല എങ്കില്‍ അദ്ദേഹം എല്ലാവരെയും തുല്യരായി കാണുന്നു എങ്കില്‍ ഒരിക്കലും ഇസ്ലാമിന്റെ ശത്രുവും അല്ല.. ഇനിയെങ്കിലും പൊയ്മുഖം കളഞ്ഞു നേരായ രീതിയില്‍ സ്വന്തം നാമത്തില്‍ എതിര്‍ക്കു.. ആണത്തം കൈ വിടുന്ന ഹിന്ദുത്വ വാദികളുടെ ഈ തരത്തിലുള്ള വിഡ്ഢിത്തങ്ങള്‍ ഇനിയെങ്കിലും നിര്‍ത്തുക. 

 ഷിയാസ് കെ എച്ച് അവസാനം ഇട്ട പോസ്റ്റ്‌ കണ്ടുനോക്കു... ഒരു അടിസ്ഥാനവും ഇല്ലാത്ത ഓരോ വിഡ്ഢിത്തം... 


മുസ്ലിം അടക്കമുള്ള പ്രവാസികള്‍ മുസ്ലിം രാജ്യങ്ങളില്‍ ജോലി ചെയ്തു കോടിക്കണക്കിനു രൂപ മാസംതോറും ഇന്ത്യയിലേക്ക്‌ പ്രത്യേകിച്ച് കേരളത്തിലേക്ക്‌ ഒഴുകുന്നതോന്നും ഇയാള്‍ കണ്ടു കാണില്ല.. മുസ്ലിംകള്‍ പരിപാവനമായി കാണുന്ന പരിശുദ്ധ ഹജ്ജ്‌ കര്‍മം എന്ത് കൊണ്ട് ഇയാള്‍ക്ക് ഇത്രെയേറെ മനോവിഷമം ഉണ്ടാകുന്നു എന്നും മനസ്സിലവുനില്ല. ഇയാളുടെ ഈ പോസ്റ്റിനു ഒരു കമന്റ്‌ കിട്ടിയത് ഇങ്ങനെ :

Sulaiman S Hameed വളരെ നല്ല അഭിപ്രായം ഷിയാസ് ............ഞാന്‍ കുറെ കാലമായി ചിന്തിക്കുന്ന ഒരു വിഷയമാണ്‌ .............എന്‍റെ അമ്മ വിദേശത്താണ് ഇടക്കിടെ അമ്മയെ സന്ദര്‍ശിക്കുന്നതും ഇന്ത്യന്‍ സാമ്പത്തിക പ്രശ്നങ്ങള്‍ക്ക് കാരണമാകും so അമ്മയുടെ ഒരു ബ്രാഞ്ച് ഇവിടെ സ്ഥാപിച്ചു പ്രശ്നം പരിഹരിക്കാം ....IDEA തന്നതിന് BIG TANKS ............ഒരു സംശയം കൂടി പെടുക്കുമ്പോള്‍ (മൂത്രിക്കുംപോള്‍ ) വെള്ളം പുറത്തോട്ടു പോകുന്നു എന്തെങ്കിലും പ്രതിവിധി യുണ്ടോ ?
6 hours ago · Unlike · 8


റൈറ്റ് തിന്കെര്സ് എന്ന ഗ്രൂപ്പില്‍ ടിയാന്‍ ഇത് പോസ്റ്റ്‌ ചെയ്തിടുണ്ട്.. നിങ്ങള്‍ ഇയാളെ മാക്സിമം റിപ്പോര്‍ട്ട്‌ ചെയ്യുക... ഇയാളെ പോലുള്ള കപടന്മാരെ എതിര്‍ക്കുക... 

വില കൂടുന്ന ദുബായ് റൂമുകള്‍

പ്രവാസികള്‍ക്ക് ഇന്ത്യന്‍ ഗവര്‍മെന്റിന്റെ വക ഇടയ്ക്കിടെ കിട്ടുന്ന നടുവൊടിക്കുന്ന "ആനുകൂല്യങ്ങള്‍ " താങ്ങാന്‍ തന്നെ ആവാത്ത അവസ്ഥയില്‍ ഇപ്പോള്‍ ദുബൈയിലെയും യുഎഇ യിലെ മറ്റു എമിറേറ്റ്ലെയും  മറ്റു ജിസിസി രാജ്യങ്ങളിലെയും വര്‍ധിച്ചു വരുന്ന ഫ്ലാറ്റ്‌ വാടക തീരാ ദുരിതത്തിലേക്ക് എത്തിക്കുനതായി വാര്‍ത്ത. ദുബൈയില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ ആണ് വാടക വര്ധിപിചിടുള്ളത്. ബാചലെര്‍ റൂമുകളില്‍ താമസിക്കുന്നവര്‍ക്കാണ് ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. പല കേടിടങ്ങളും റിയല്‍ എസ്റ്റേറ്റ്‌ ഗ്രൂപുകള്‍ ഒഴിപിച്ചു തുടങ്ങി എന്നാണ് വാര്‍ത്ത. കെട്ടിടത്തില്‍ പണി നടത്തണം എന്ന് പറഞ്ഞാണ് ഒഴിപിക്കുനത് എങ്കിലും വാടക ഉയര്‍ത്താനുള്ള കുറുക്കു വഴിയാണ് ഇതെന്നാണ് പറഞ്ഞു വരുന്നത്.ദുബായിക്ക് ഇത് വരെ ഉറപ്പു കിട്ടാത്ത EXPO 2020 യുടെ ഭാഗമായുള്ള വിലവര്‍ധന ആണിതെന്ന് കരുതപ്പെടുന്നു. ഇത് വരെ EXPO 2020  എന്ന സംരംഭം ദുബായിലേക്ക്‌ കിട്ടുമെന്ന് ഇത് വരെ തീരുമാനംപോലും ആയില്ല എങ്കിലും വാടക കൂട്ടി കൂട്ടി സാധാരണ തൊഴിലാളികളുടെ നടുവൊടിക്കുന്ന രീതിയിലാണ് പോകുന്നത്. ശമ്പളം കൂടുന്നുമില്ല എന്നാല്‍ ചെലവ് കൂടുകയും ചെയ്യുന്നത് പ്രവാസികളുടെ നാട്ടിലേക്കുള്ള തിരിച്ചു പോക്കിന്റെ ഒഴുക്ക് വര്‍ധിപിക്കും.

മോഡിയെന്ന "പ്രധാന മന്ത്രി" യെ കുറിച്ച് സാധാരണ ഇന്ത്യക്കാരന്റെ കായ്ച്ചപ്പാട് ...


ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്ര മോഡിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രമുഖ സാഹിത്യകാരന്മാരായ അമിതാവ് ഘോഷും യു.ആര്‍ അനന്തമൂര്‍ത്തിയും രംഗത്ത്. ഗുജറാത്ത് കലാപത്തില്‍ മോഡി കുറ്റക്കാരനാണെന്നും ബിജെപിക്കും മോഡിക്കും താന്‍ വോട്ട് ചെയ്യില്ലെന്നും പ്രമുഖ ബംഗാളി എഴുത്തുകാരനും പത്മശ്രീ ജേതാവുമായ അമിതാവ് ഘോഷ് പറഞ്ഞു.

രാഷ്ട്രീയവും ഹിന്ദു ദേശീയതയും കൂടികലരുന്നത് ഭീതിയോടെയാണ് കാണുന്നതെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. ഹിന്ദുത്വ രാഷ്ട്രീയം ഹിന്ദു മതത്തെയാണ് നശിപ്പിക്കുന്നത്. ഉന്നത സ്ഥാനങ്ങള്‍ക്കായി ചിലര്‍ ഹിന്ദു ദേശീയതയെ ഉപയോഗപ്പെടുത്തുകയാണ്. 

ഇത് തീര്‍ത്തും അസ്ഥിരപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം പ്രതികരിച്ചു. നരേന്ദ്ര മോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ താന്‍ രാജ്യം വിടുമെന്ന് പ്രമുഖ കന്നട എഴുത്തുകാരനും ജ്ഞാനപീഠ പുരസ്‌കാര ജേതാവുമായ യു.ആര്‍ അനന്തമൂര്‍ത്തി ഇന്നലെ വ്യക്തമാക്കിയിരുന്നു. 

വര്‍ഗീയ വാദിയായ മോഡിക്ക് പ്രാചീന ഭാരതത്തെ പ്രതിഫലിപ്പിക്കാനോ ആധുനിക ഇന്ത്യയെ പടുത്തുയര്‍ത്താനോ കഴിയില്ല. 


മോഡി പ്രധാനമന്ത്രിയായിരിക്കെ രാജ്യത്ത് നില്‍ക്കാന്‍ താന്‍ ഇഷ്ടപ്പെടുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സാമൂഹ്യ ബോധവും ഉത്തരവാദിത്ത ബോധവുമുള്ള ഒരാളും മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ ആഗ്രഹിക്കില്ലെന്നും മഹാത്മാ ഗാന്ധിയും നെഹ്‌റുവിനെയും പോലെ ആധുനിക ഇന്ത്യയുടെ നിര്‍മിതിക്ക് മോഡി അനുയോജ്യനല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

നോബല്‍ ജേതാവായ അമൃത്യസെന്നും നേരത്തെ മോഡിക്കെതിരെ രംഗത്തെത്തിയിരുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ പരാജയപ്പെട്ട മോഡിയെ പ്രധാനമന്ത്രിയായി കാണാന്‍ രാജ്യത്തെ പൗരനെന്ന നിലക്ക് താന്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. 

post courtesy : Muhammed Shanid

ലീഗുകാരാല്‍ വഞ്ചിക്കപ്പെടുന്ന സമുദായം




നാളിതുവരെ കേരളത്തില്‍ ഒരു പ്രശ്നവുമില്ലാതെ സുഖകരമായും സമാധാനത്തോടും കഴിഞ്ഞിരുന്ന മുസ്ലിം സമുദായത്തിലേക്ക് മനപ്പൂര്‍വ്വം കുഴപ്പങ്ങളും വന്‍ സാമ്പത്തിക നഷ്ട്ടങ്ങള്‍ ഉണ്ടാക്കാനും യുവാക്കളെ കൊലക്കും ജയിലില്‍ അടക്കാനുമോക്കെയാണ് സുടാപ്പികള്‍ രംഗപ്രവേശനം നടത്തിയത് എന്ന രീതിയില്‍ കള്ള പ്രചാരണം നടത്തുന്ന ലീഗ് നേതാക്കളോട് എന്‍റെ ചില സംശയങ്ങള്‍ 
1) 1970ല്‍ തലശേരിയില്‍ കലാപം നടന്നത് സുടാപ്പികള്‍ ഉണ്ടായത് കൊണ്ടാണോ ? മുസ്ലിങ്ങള്‍ക്കെതിരെ ശക്തമായ രീതിയില്‍ അക്രമം അഴിച്ചു വിടാന്‍ ഉണ്ടായ കാരണങ്ങളില്‍ ഒന്ന് ലീഗ് എന്ന പാര്‍ട്ടിയുടെ ചില പ്രവര്‍ത്തനങ്ങള്‍ കൂടിയാണ് എന്നതല്ലേ സത്യം ?മുസ്ലിങ്ങള്‍ക്ക്‌ എതിരെ വ്യാപകമായ കൊള്ളയും കൊള്ളിവെപ്പും നടന്ന ഈ കലാപത്തില്‍ 589 ഓളം കേസുകള്‍ രജിസ്റെര്‍ ചെയ്തിട്ടും ലീഗ് മന്ത്രിമാര്‍ ഭരണം കയ്യാളിയിട്ടുപ്പോലും ഒരാളെപ്പോലും ശിക്ഷിക്കാതെ വെറുതെ വിട്ടതിന്റെ പിന്നില്‍ അക്രമികളും ലീഗും തമ്മിലുള്ള രഹസ്യ ധാരണയുടെ ഫലമല്ലേ??

മാടായി കാലപവും ഇതിനോട് കൂട്ടി വായിക്കുക 

2) ബാബറി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ നടന്ന രണ്ടേ രണ്ടു കൊലപാതകങ്ങള്‍ ലീഗിന്‍റെ കേന്ദ്രത്തില്‍ മാത്രമായതും എന്ത് കൊണ്ടാണ് ?

3)സ്വന്തം മതത്തില്‍പെട്ട അഞ്ചോളം ആളുകളെ കൊന്നത് എന്തിനു വേണ്ടിയായിരുന്നു ?
തളിപ്പറമ്പില്‍ അടക്കം പള്ളിയും മദ്രസ്സയും തകര്‍ത്തു ആര്‍ക്കു വേണ്ടിയാണ് 

4)1980 ളുടെ അവസാനത്തില്‍ നാദാപുരത്ത് ഉണ്ടായ വ്യാപകമായ ആക്രമണങ്ങളുടെ ഉത്തരവാദികള്‍ സുടാപ്പികളാണോ? നിരവദി കൊലപാതകങ്ങളും കോടികളുടെ സാമ്പത്തിക നഷ്ട്ടവും ഉണ്ടായ ഈ കലാപത്തിനെതിരെ നിങ്ങളെന്താണ്‌ ചെയ്തത് ?
ഈ അടുത്ത് ലീഗുക്കാരായ അഞ്ചു ചെറുപ്പക്കാര്‍ ബോംബു പൊട്ടി മരിച്ചപ്പോള്‍ എന്ത് നിലപാടാണ് നിങ്ങള്‍ കൈകൊണ്ടത്? അവര്‍ നമ്മുടെ പാര്ട്ടിക്കാരല്ല എന്ന് പറഞ്ഞു കൈ കഴുകിയതോ?അവരുടെ ജനാസ കൊണ്ട് പോകുമ്പോള്‍ തൊട്ടടുത്ത പഞ്ചായത്തില്‍ ബിരിയാണി കഴിച്ചു പദയാത്ര നടത്തിയത് ആരെ ത്രിപ്പ്തി പെടുത്താനായിരുന്നു?

5)ചെറുപ്പക്കാരായ നിരവധി പാര്‍ട്ടി അണികള്‍ വെട്ടും കുത്തുമേറ്റ് മരണപെട്ടെപ്പോള്‍ അവര്‍ക്ക് വേണ്ടി എന്താണ് നിങ്ങള്‍ ചെയ്തത്?
മന്ത്രിമാരും എം എല്‍ എ മാരും ഉള്ള മന്ത്രിസഭയില്‍ രണ്ടാം സ്ഥാനത്ത് നമ്മളാണ് എന്ന് പറഞ്ഞു അഹങ്കരിക്കുന്ന നിങ്ങള്ക്ക് ഇവരുടെ കേസിന്‍റെ കാര്യത്തിലെങ്കിലും എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞോ?

ഇതൊന്നും ഇല്ലാത്ത വളരെ ചെറിയ പാര്‍ട്ടികള്‍ എന്ന് നിങ്ങള്‍ കുറ്റപ്പെടുത്തുന്ന പാര്‍ട്ടിക്കാര്‍ അവരുടെ അണികള്‍ കൊല്ലപെട്ട കേസുകളില്‍ കാണിച്ച ആത്മാര്‍ത്തത എന്തെ നിങ്ങള്ക്ക് കാണിക്കാന്‍ കഴിയുന്നില്ല ? ഉദാഹാരണം NDF പ്രവര്‍ത്തകന്‍ മുഹമ്മദ്‌ കൊല്ലപെട്ട കേസില്‍ ഒന്‍പതു RSS ക്രിമിനലുകള്‍ ജീവപര്യന്തം ശിക്ഷിച്ചു ജയിലില്‍ കഴിയുന്നു ഫസല്‍ ,സൈനുദ്ധീന്‍ കൊലപാതകങ്ങള്‍ അന്വഷണം CBI യെ കൊണ്ട് ഏറ്റെടുപ്പിച്ചിരിക്കുന്നു കാരയിമാര്‍ ഇപ്പോഴും ജയിലില്‍ കഴിയുന്നു 

എന്നാല്‍ നിങ്ങളുടെ കാര്യത്തിലോ പാനൂരിലെ മുഹമ്മദ്‌,വളപട്ടണം മഹമൂദ്,എടക്കാട് ശാദുലി,കക്കാട്‌ സിറാജു,തളിപ്പറമ്പ് അബ്ദുല്‍ ലത്തീഫ്,ഇരിട്ടിയില്‍ സലാം,പെരിങ്ങത്തൂര്‍ ഷമീര്‍,കാസര്‍ഗോഡ്‌ 
അസരുദ്ധീന്‍ തുടങ്ങിയ ഇവരുടെ കൊലയാളികളെ ഒരാള്‍ക്ക്‌ പോലും ശിക്ഷ വാങ്ങിക്കൊടുക്കാന്‍ എന്തെ നിങ്ങള്‍ക്ക് കഴിയാതെ പോയത്?
ഇവരുടെ കൊലയാളികളുമായി രഹസ്യ വേഴ്ച്ച നടത്തുകായിരുന്നില്ലേ നിങ്ങള്‍ ?

ഭരണത്തിന്‍റെ എല്ലാ സ്വാധീനവും ഉണ്ടായിട്ടുപ്പോലും കുനിയില്‍ ഇരട്ട കൊലപാതകം നടത്തിയതിന്‍റെ പേരില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടു ജാമ്യമില്ലാതെ നിങ്ങളുടെ പ്രവര്‍ത്തകര്‍ ജയിലില്‍ കഴിയുമ്പോള്‍ ഇതിന്‍റെ എത്രയോ മുമ്പ് അതീക്ക്റഹ്മാന്‍ എന്ന നിങ്ങളുടെ പ്രവര്‍ത്തകനെ കൊന്നതിന്‍റെ കുറ്റപത്രം ഇതുവരെ സമര്‍പ്പിക്കാന്‍ എന്ത് കൊണ്ട് നിങ്ങള്‍ക്ക് കഴിഞ്ഞില്ല റഹ്മാന്റെ കൊലയാളികള്‍ ജാമ്യത്തില്‍ ഇറങ്ങി വിലസുന്നു!!! 

ഒരാള്‍ പോലും തിരിഞ്ഞു നോക്കാതെ ചോര വാര്‍ന്നു ഒരുമണിക്കൊറോളം പട്ടുവത്ത് റോഡരികില്‍ കിടന്നു അന്‍വര്‍ കൊലചെയ്യപെട്ട തൊട്ടടുത്ത പ്രദേശത്ത് വീണ്ടും ശുക്കൂര്‍ രണ്ടു മണിക്കൂര്‍ തടവിലാക്കപെട്ടു കൊല ചെയ്യപെട്ടപോഴും എവിടെയായിരുന്നു നിങ്ങളുടെ മന്ത്രിമാരുടെ ശക്തി ?? 

ഷുക്കൂറിന്റെ കൊലപാതകത്തിനു മാസങ്ങള്‍ക്ക് ഇപ്പുറം കൊല ചെയ്യപെട്ട ടി പി വധത്തില്‍ കുറ്റപത്രം സമര്‍പ്പിക്കപെട്ടപ്പോള്‍ ഷുക്കൂറിന്റെ കാര്യത്തില്‍ എന്ത് അന്വേഷണമാണ് നിങ്ങള്‍ നടത്തിയത്?ടി പി കൊല ചെയ്യപെട്ടില്ല എങ്കില്‍ ജയരാജന്റെ അറെസ്റ്റ്‌ അടക്കമുള്ള എന്തെങ്കിലും നടക്കുമായിരുന്നോ ??

ഷുക്കൂറിന്റെ മരണ ശേഷം ഒരു ദിവസം പോലും സുഖമായിട്ടു ഉറങ്ങിയിട്ടില്ല എന്ന് തിരുവനന്തപുരത്ത് പത്രക്കാരുടെ മുന്നില്‍ പൊട്ടിക്കരഞ്ഞ മാതാവ് ആതിക്കക്കയുടെ ഈ ഒരവസ്ഥക്ക് ഉത്തരവാദികള്‍ നിങ്ങള്‍ അല്ലേ ?എന്ത് ആവശ്യവും നേടിയെടുക്കാന്‍ 
ഒരു തുണ്ട് കടലാസില്‍ പരാതി കൊടുത്താല്‍ മാത്രം മതി എന്ന് വിശ്വസിപ്പിച്ച നിങ്ങളുടെ അണികള്‍ ഷുക്കൂറിന്റെ കാര്യത്തില്‍ മാതാവ് തിരുവനന്തപുരത്ത് വന്നു പരാതി പറഞ്ഞിട്ടും അണികള്‍ നാട് നീളെ ഒപ്പ് ശേഖരണവും ധര്‍ണ്ണയും നടത്തിയിട്ടും എന്തെ ഒരു ഫലവും കാണാത്തത്???

ലീഗുകാര്‍ ചാവക്കാട് സി പി എം കൌന്സിലരെ കൊന്നത്തിന്‍റെ പേരില്‍ വീട് വീടാന്തരം കയറി കൊള്ളക്ക് സി പി എം ന് അവസരം നല്‍കി കോടികള്‍ മുസ്ലിങ്ങള്‍ക്ക്‌ നഷട്ടപെട്ടതും 
തളിപ്പറമ്പില്‍ കൃഷ്ണനെ കൊന്നത്തിന്‍റെ പേരില്‍ പന്നിയൂരില്‍ കൃഷി തോട്ടങ്ങള്‍ നശിപ്പിക്കപെട്ടതടക്കം വ്യാപക കൊള്ളക്ക് അവസരം നല്കിയതും 
ഐസ്ക്രീം കേസ് കത്തി നില്‍ക്കുമ്പോള്‍ കണ്ണൂരില്‍ വരരുത് എന്ന പോലീസിന്റെ ആവശ്യം തള്ളി കളഞ്ഞു കുഞ്ഞാലികുട്ടി വന്ന സമയത്ത് ഉണ്ടായ അക്രമങ്ങളിലും ലീഗിന്‍റെ ജില്ലാ സമ്മേളനങ്ങള്‍ നടക്കുമ്പോള്‍ ഡേറ്റ് കഴിഞ്ഞ സി പി എം ന്‍റെ ബോര്‍ഡ് കീറി യാതിന്റെ പേരില്‍ ഉണ്ടായ അക്രമങ്ങളില്‍ സമുധായത്തിനു നഷ്ട്ടപെട്ട കോടികള്‍, നാദാപുരത്ത് നടന്ന കലാപങ്ങളില്‍ നഷ്ട്ടപെട്ട കോടികള്‍ തുടങ്ങി പറഞ്ഞാല്‍ തീരാത്ത യഥാര്‍ത്ഥ നഷട്ടങ്ങള്‍ നിങ്ങളാണ് സമുധായ്തിനു ഉണ്ടാക്കിയത് എന്നിരിക്കെ ജനങള്‍ക്ക് മുമ്പില്‍ എന്തിനാണ് മുകളില്‍ പറഞ്ഞ രീതിയില്‍ സുടാപ്പിയെ തെറ്റിധരിപ്പിക്കുന്നത്??

NB: സി പി എം ല്‍ നിന്നും വന്ന ഒരു വെവസായിക്ക് മന്ത്രി പദം കിട്ടുന്നതിനു വേണ്ടി നിങ്ങള്‍ കാണിച്ച ആത്മാര്‍ത്ഥതയുടെ ഒരംശം സമുദായ പുരോഗതിക്കു വേണ്ടി നിങ്ങള്‍ കാണിച്ചിരുന്നുവെങ്കില്‍ സുടാപ്പിയെന്ന മറ്റൊരു പാര്ട്ടിയുണ്ടാവുമായിരുന്നില്ല

ഒരു കാവി മനസ്സുള്ള സഖാവിന്‍റെ രോദനം കണ്ടോ നിങ്ങള്‍ ??




കാസര്‍കോട് ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊലചെയ്യപ്പെട്ട പശ്ചാത്തലത്തില്‍ ഒരു സഖാവ് ഇട്ട പോസ്റ്റ്ണിത് ഇതിലെ വരികള്‍ ശ്രദ്ധിക്കൂ നല്ല സ്കൂളില്‍ പടിച്ചവനെല്ല ഇവനെന്ന് മനസ്സിലാക്കാം 

മുസിംകളെ കാണുമ്പോള്‍, മുസ്ലിം സംഘടനാ പ്രവര്‍ത്തകരെ അഭിസംഭോതന ചെയ്യുമ്പോള്‍ പാക്കിസ്ഥാന്‍ താലിബാന്‍ എന്നി രാജ്യങ്ങളുടെ പേര് മനസ്സില്‍ വരുന്നത് എന്തായാലും അത് തീവ്രവാതികളായ ഭീകരരായ ആര്‍ എസ് എസ് കാരുടെ സ്വഭാവമാണ് ആ സ്വഭാവം നിങ്ങള്‍ക്കും ഉണ്ട് എന്നതിന്‍റെ അടയാളങ്ങളാണ് ഇതെല്ലം അല്ലെ സഖാവേ ആ സഖാവ് എന്നാ പേരിനു പോലും നിങ്ങള്‍ അര്‍ഹരല്ല എന്നാണു ഈ സംസ്കാരങ്ങളില്‍ നിന്നും മനസ്സിലാക്കുന്നത് 


പ്രിയപ്പെട്ട മോഡി ഫാന്‍സ്‌ വായിച്ചറിയുവാന്‍

മോഡി ഫാന്‍സ്‌ ഒന്ന് വായിച്ചാട്ടെ..


രണ്ടു ദിവസം ആയി നമ്മടെ മോഡി സാറിനെ കുറിച്ച് ആലോചിക്കുവാരുന്നു . മോഡി സാര്‍ ഭരിക്കുന്ന ഗുജറാത്തില്‍ മാത്രമേ വികസനം നടക്കുന്നുള്ളൂ എന്ന രീതിയിലാണ് നമ്മടെ അഭിനവ രാജ്യസ്നേഹികളുടെ പ്രകടനം. എന്തായാലും ഇതൊക്കെ സത്യം ആണോ എന്നറിയണമല്ലോ


അങ്ങനെ ഞാന്‍ ഗൂഗിള്‍ കൊച്ചിന്റെ അടുത്ത് ചോദിച്ചു.




1. ഗൂഗിള്‍ കൊച്ചെ ഏതാണ് ഇന്ത്യയില്‍ ഏറ്റവും അധികം പ്രതി ശീര്ഷ വരുമാനം(per capita income) ഉള്ള സംസ്ഥാനങ്ങളുടെ ലിസ്റ്റ് ഒന്ന് കൊണ്ടേ തരുവോ ?
ഗൂഗിള്‍ കൊച്ചു ലിസ്റ്റ് തന്നു , അമ്മാവന്‍ ഗുജറാത്തിനെ പരതി – കിട്ടി പോയി , പത്താം സ്ഥാനം (http://www.rediff.com/business/slide-show/slide-show-1-indian-states-with-highest-per-capita-income/20120912.htm#10


) .നമ്മടെ കേരളം പോലും അഞ്ചാം സ്ഥാനത്താണ്‌ എന്ന് ഓര്ക്ക ണം


2. ഒരു കാര്യത്തില്‍ പിന്നിലാവുക എന്നത് പ്രത്യേകിച്ച് വലിയ സംഭവം ഒന്നും അല്ല എന്നുള്ളതിനാല്‍ അടുത്ത ചോദ്യം ചോദിക്കാം എന്ന് വെച്ച്
ഇന്ത്യയിലെ human development index (http://en.wikipedia.org/wiki/Human_Development_Index


) ലിസ്റ്റ് ഇങ്ങു തരൂ കൊച്ചെ എന്ന് .കൊച്ചു ലിസ്റ്റും കൊണ്ട് വന്നു .നോക്കുമ്പോള്‍ എന്താ? കേരളത്തിന്റെ സ്കോര്‍ .921 .എന്ന് പറഞ്ഞാല്‍ ഏകദേശം വികസിത രാജ്യങ്ങളുടെതിനു തുല്യം.അപ്പൊ ഗുജറാത്ത്‌ എങ്ങനെ എന്ന് നോക്കിയപ്പോള്‍ കണ്ടത് .527 .ഇന്ത്യയില്‍ എത്രാം സ്ഥാനത്താണെന്ന് ഒന്ന് എണ്ണി നോക്കാം എന്ന് വെച്ച് . കിട്ടി പതിനാലാം സ്ഥാനം .( http://indiatext.net/hdi-india/


)അല്ലേല്‍ തന്നെ ഇതൊക്കെ ഒരു കുറവാണോ? അടുത്തതില്‍ നോക്കാം


3. GDP യില്‍ എത്രാം സ്ഥാനത്താ?എന്തായാലും വികസനം മലവെള്ളം പോലെ ഒഴുകുവല്ലേ , സംസ്ഥാനം അത്യാവശ്യം വലിപ്പവും ഉണ്ട് , എന്തായാലും മികച്ചതായിരിക്കും. ഇത്തവണ എന്തായാലും മുന്ഷി അമ്മാവന്‍ നിരാശപ്പെടേണ്ടി വന്നില്ല, ദേ കിടക്കുന്നു മോഡി സാറിന്റെ ഗുജറാത്ത്‌ അഞ്ചാം സ്ഥാനത് .( http://indiatext.net/gdp-indian-states/


) . ഒന്നൂടെ നോക്കിയപ്പോളല്ലേ അതിന്റെ രസം , വികസനം എന്ന് കേട്ടിട്ട് പോലും ഇല്ലാത്ത ഉത്തര പ്രദേശ്‌ മൂന്നാം സ്ഥാനത് , ഇക്കണക്കിനു മായാവതി മോഡി സാറിനെക്കാളും വലിയ വികസന വാദി ആയിരിക്കണം


4. സാക്ഷരത – പതിനെട്ടാം സ്ഥാനം (http://www.census2011.co.in/literacy.php


5. ദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം – പത്താം സ്ഥാനം (കേരളം അവിടെ രണ്ടാമത് ) (http://business.rediff.com/slide-show/2010/jul/15/slide-show-1-indias-top-10-states-with-lowest-poverty.htm#9


6. Road density – പതിനൊന്നാം സ്ഥാനം (ഇവിടെയും ഒന്നാമത് കേരളം ). ഇതില്‍ ഗുജറാത്തിന്റെ സ്ഥാനം ഇന്ത്യയുടെ ശരാശരിയേക്കാള്‍ താഴെ (http://www.infrawindow.com/reports-statistics/road-density-in-india-disparity-persist_15/


7.വ്യവസായ ശാലകളുടെ എണ്ണം – സ്ഥാനം അറിയില്ല, പക്ഷെ ആദ്യത്തെ നാലില്‍ ഇല്ല (http://www.jagranjosh.com/general-knowledge/indian-states-that-have-the-maximum-number-of-industries-1303192911-1


8. ശിശുമരണ നിരക്ക് – സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് 1000 ജനനത്തിനു 14 മരണം എന്നുള്ളിടത്ത് ഗുജറാത്തില്‍ 62 (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html


9. ശരാശരി ആയുര്‍ ദൈര്ഖ്യം - സ്ഥാനം അറിയില്ല , പക്ഷെ കേരളത്തില്‍ അത് പുരുഷന് 71.67 ഉം സ്ത്രീക്ക് 75 ഉം വയസ്സ് ഉള്ളപ്പോള്‍ ഗുജറാത്തില്‍ പുരുഷന് 63.12 ഉം 64.10 ഉം (http://infochangeindia.org/women/statistics/life-expectancy-and-infant-mortality-rates-for-selected-indian-states.html

ഇനി എന്‍റെയൊരു സംശയം ആരേലും തീര്ത്തു തരണം, ഈ വികസനം എന്ന് മോഡി ഭക്തരു ഉദ്ദേശിക്കുന്നത് എന്താണ്?..... അല്ല...ഇനിം ഇപ്പൊ ഗൂഗിളണ്ണന്‍ പറ്റിച്ചതോ മറ്റോ ആണോ? കോണ്‍ഗ്രസ് അല്ലെ ഭരിക്കുന്നെ....

POST COURTESY : Jiju K Thomas

നാ..മോ..അല്ലേല്‍ " നരഭോജി മോഡി" പ്രധാനമന്ത്രിയാകുമോ???

ഇന്ത്യ കണ്ട ലോകം കണ്ട ഏറ്റവും വലിയ തീവ്രവാദിയും ഭീകരവാദിയും ആയ ഒരാളെ ... നമുക്കയാളെ നാ മോ എന്ന് വിളിക്കാം. ലോകം അങ്ങനെ തന്നെയാണ് വിളിക്കുന്നത്‌..,. പക്ഷെ ഞാന്‍ ഉദേശിച്ചത്‌ " നരഭോജി മോഡി " എന്നാണ്. അതാണ്‌ അയാള്‍ക്ക്‌ ഏറ്റവും ചേര്‍ന്ന നാമം. ലോകത്തിലെ ഏറ്റവും മുസ്ലിം വിരുദ്ധ നെറികെട്ട ചെയ്തികള്‍ക്ക് പേരുകേട്ട അമേരിക്കയില്‍ പോലും കാലുകുത്താന്‍ സമ്മതിക്കാത്ത ഈ നാ.. മോന്‍റെ പ്രധാന മന്ത്രി മോഹം പൂവണിയിക്കാന്‍ ഉള്ള ശ്രമത്തില്‍ ആണ് കാവി ഭീകരതയുടെ വക്താക്കളും അവരുടെ ശിങ്കിടികളും. പല കോപ്രായങ്ങളും കാട്ടികൂട്ടി തുടങ്ങിയിരിക്കുന്നു ഈ നാ..മോ.... കള്‍..,. തലയില്‍ തൊപ്പി ഇട്ട താടി വച്ച മുസ്ലിം നമധാരികള്‍ ആയ (അല്ലാത്തവരെയും) കെട്ടിപിടിക്കുനതും മുത്തം കൊടുക്കുനതും ആയ ചിത്രങ്ങള്‍ പ്രച്ചരിപികുമ്പോള്‍ RSS-കാര്‍ പണ്ട് മറ്റു പാര്‍ട്ടിക്കാരുടെ " ന്യൂനപക്ഷ മുസ്ലിം പ്രീണന" ത്തെ പറ്റി പറയുന്നത് ഓര്മ വരുന്നു.. മുസ്ലിമിന് ഒരു പട്ടു കുപ്പായം കൊടുത്താല്‍ പോലും വര്‍ഗീയത ആയി കണ്ട് കുരക്കാറുള്ള ഇവര്‍കിതിപ്പോള്‍ എന്ത് പറ്റി.. വോട്ട് നു വേണ്ടി ഏതു കൂതറ പണിയും ചെയ്യാന്‍ തയ്യാറുള്ള ഇവര്‍ ആശയവും പ്രത്യയശാസ്ത്രവും കുഴിച്ചു മൂടിയാണ് ഇപ്പോള്‍ ഇളിച്ച മുഖവുമായി പ്രത്യക്ഷപ്പെടുന്നത് എന്ത് കണ്ടിട്ട് ???

ഗുജറാത്തിലെ ജനിച്ചവരെയും ജനിക്കാന്‍ പോകുന്നവരേയും പോരാത്തതിന് മരിച്ചവരെയും കുത്തിക്കീറി ത്രിശൂലത്തില്‍ പ്രദര്ശിപിച്ചു. മുസ്ലിമിന്റെ ചോര കൊണ്ട് ചുവരെയുത്ത് നടത്തി ആഹ്ലാദ നൃത്തം ആടിയ ഇവരിപ്പോള്‍ പിന്നോക്ക - മുസ്ലിം ന്യൂനപക്ഷ സമുദായത്തെ എങ്ങനെയെങ്കിലും പ്രീണനം നടത്തുക എന്ന ഒരു തന്ത്രം ഇറകുന്നത് കണ്ട് വരുമ്പോള്‍ ഒരു കാര്യം മാത്രമാണ് പറയാനുള്ളത്. മുസ്ലിം എന്നത് തൊപ്പിയോ താടിയോ പേരോ അല്ല. അത് ഒരു വിശ്വാസമാണ് -  ഏകനായ ദൈവത്തെ മാത്രം  ആശ്രയിക്കുന്നവന്റെ അഭിമാനമാണ്,.. അല്ലാതെ നാല് രൂപ കൊടുത്താല്‍ കാലു പിടിച്ചു വേണേല്‍ അത് നക്കി കൊടുക്കുന്ന ആണും പെണ്ണും കെട്ടവന്റെ മതമല്ല.. സ്വന്തം സഹോദരനെ നിഷ്ടൂരമായി കൊന്നൊടുക്കിയ നരധമന്മാരുടെ കൈ പിടിച്ചു മുത്തുന്ന ഇവനെയൊക്കെ ചാട്ടവാര്‍ കൊണ്ട് അടിക്കണം.

ഇനിയും ഒരുപാടു ആളുകളെ നിങ്ങള്ക്ക് ഈ നാ.. മോ... കളുടെ കൂടെ നിങ്ങള്‍ക്ക് കാണാന്‍ പറ്റും. പല സിനിമ - രാഷ്ട്രീയ പ്രമുഖരെയും കാണാന്‍ പറ്റും. പക്ഷെ അവരാരും അല്ല ഇന്ത്യയുടെ ജനങ്ങളാണ് ഇന്ത്യയുടെ ഭാവി തീരുമാനിക്കുന്നത്‌.,. ജനം കഴുതകള്‍ അല്ല. അവര്‍ക്കിപ്പോള്‍ കാര്യങ്ങള്‍ മനസ്സിലായിടുണ്ട്. ഒരു പ്രശ്നവും ഇല്ലാതിരുന്ന കോടതിയില്‍ കേസ് നടക്കുന്ന ബാബരി മസ്ജിദ്‌ ന്റെ വിഷയത്തില്‍ ഇപ്പോള്‍ അനാവശ്യമായി പ്രശ്നം ഉണ്ടാക്കാന്‍ ശ്രമിച്ചത് ഹിന്ദുത്വ വാദികളുടെ മനസ്സ് ഒന്ന് കുളിര്പിക്കാനും കൂടി ഉദ്ദേശിച്ചാണ്. 

ചുരുക്കി പറഞ്ഞാല്‍  വീണ്ടും ഒരു ശവപ്പെട്ടി കുംഭകോണം നടക്കാന്‍ ഇവര്‍ വീണ്ടും ഇവിടെ നാ...മോ... എന്നും പറഞ്ഞു കടന്നു വരാന്‍ അധ്വാനി അടക്കമുള്ള ഒരാളും ആഗ്രഹികുന്നില്ല എന്നത് തീര്‍ച്ചയാണ്.  അങ്ങനെ വന്നാല്‍ വീണ്ടും ഇവിടെ ശഹീധുകളുടെ എണ്ണം കൂടും. മുസ്ലിംകള്‍ തുറന്കിലടക്കപെടും . ഏക സിവില്‍ കോഡ് നടപ്പാക്കും ... മൊത്തത്തില്‍ ഇന്ത്യ മുഴുവന്‍ കുട്ടിച്ചോറാക്കി മാറ്റും ഈ നാ..മോ..

ഇതും കൂടി വായിക്കുക : 



ബംഗളൂരു: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി പ്രധാനമന്ത്രിയാകുന്നത് താന്‍ ഇഷ്ടപ്പെടുന്നില്ളെന്ന് കന്നട സാഹിത്യകാരന്‍ ഡോ. യു.ആര്‍. അനന്തമൂര്‍ത്തി. അങ്ങനെ സംഭവിച്ചാല്‍ രാജ്യം വിടുമെന്നും ജ്ഞാനപീഠ ജേതാവ് കൂടിയായ അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു പുസ്തക പ്രകാശന ചടങ്ങിലാണ് അനന്തമൂര്‍ത്തിയുടെ അഭിപ്രായപ്രകടനം. മോഡിക്ക് അധികാരം ലഭിച്ചാല്‍ മഹാത്മാ ഗാന്ധിയും ജവഹര്‍ലാല്‍ നെഹ്റുവും സ്വപ്നം കണ്ട ഇന്ത്യയെ കാണാന്‍ സാധിക്കില്ല. പിന്നെ സര്‍വരും ഒരുപോലെ വസിക്കുന്ന സുന്ദരഭാരതം ഉണ്ടാകില്ല. നെഹ്റു രചിച്ച 'ഡിസ്കവറി ഓഫ് ഇന്ത്യ' പുസ്തകം വായിച്ചവരും വിവേകമതികളും പിന്നെ ഇവിടെ ജീവിക്കാന്‍ ഇഷ്ടപ്പെടുകയില്ല -അനന്തമൂര്‍ത്തി പറഞ്ഞു. മോഡി ഭരിക്കുന്ന ഇന്ത്യ പ്രാചീന കാലഘട്ടം പോലെയോ വര്‍ത്തമാന കാലം പോലെയോ ആകില്ല. സര്‍ക്കാറിനെ പേടിച്ച്‌ ജനം നെട്ടോട്ടമോടുന്ന കാലമാകും അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മോഡിയുടെ ഒരുമുഖം മാത്രം ഉയര്‍ത്തിക്കാട്ടി പ്രധാനമന്ത്രിയാക്കാനുള്ള ശ്രമത്തിലാണ് മാധ്യമങ്ങള്‍. മറ്റൊരു മുഖം ഒളിച്ചുവെക്കുകയാണ്. ഇത് വലിയ ദുരന്തമാണെന്നും അനന്തമൂര്‍ത്തി ചൂണ്ടിക്കാട്ടി.

സഘാക്കള്‍ വരെ പേടിക്കാന്‍ ഇവരെന്താ പുലിയായോ ???

ഒരു സഘാവ്‌ ഫേസ്ബുക്കില്‍ പോസ്റ്റിയ ഈ പോസ്റ്റു കണ്ടാപ്പോള്‍ വ്യത്യസ്തന് ഒരു സംശയം... ഇത്രമാത്രം സഘകള്‍ക്കും കുട്ടി സഘകള്‍ക്കും ഒരു പേടി സ്വപ്നം ആയോ കൊല്ലത്തെ എസ് ഡി പി ഐ ??? ഇത്ര വലിയ ആഘോഷവും പൊതു പരിപാടിയും ആര്‍ എസ് എസ് നു എതിരെയും മുസ്ലിം ലീഗിന് എതിരെയും വേറെ ഇതൊരു പാര്‍ട്ടിക്ക്‌ എതിരെയും ഒരു വിജയം വന്നാല്‍ നടത്താത്ത ഇവര്‍ " ഇന്നലത്തെ മഴയ്ക്ക് മുളച്ച തകരകള്‍"", " ക്ക് എതിരെ ഒരു കേസ് ജയിച്ചപ്പോള്‍ ആഘോഷിച്ചു കാണുമ്പോള്‍ ചിരി വരുന്നു. കാരണം എലിയെക്കള്‍ ഒരു പുലിയുമായി ഏറ്റുമുട്ടി ജയിച്ചാല്‍ ആണ് കൂടുതല്‍ സന്തോഷം തോന്നുക. അത്രയ്ക്ക് സന്തോഷം തോന്നാന്‍ എപ്പോള്‍ മുതലാണ്‌ സഘാക്കളെ നിങ്ങള്‍ക്ക്‌ മുട്ട് വിറചത് . ബഹുജന പ്രകടനം വേറെ - പൊതുയോഗം വേറെ - പോരാത്തതിന് റെഡ്‌ വോളണ്ടിയറിന്റെ കാവലും .... എല്ലാം കൂടി ആകെ ഒരു ചീഞ്ഞ മണം..... ഇടതന്റെ കാലിന്റെ അടിയിലെ മണ്ണ് ഒളിച്ചു പോകുന്ന പോലെ !!!

കാരായിക്ക് അഴിക്കാന്‍ ചങ്ങല ഇനിയും ബാക്കി -(ഇത് ഷഹീദ് ഫസല്‍ വക )

ടി പി വധവുമായി ബന്ധപ്പെട്ടു അറസ്റ്റ്‌ചെയ്‌തു ജയിലില്‍ ആയ കാരായിക്ക് കോടതി നിരുപാധികം ജാമ്യം അനുവദിച്ചു. വലിയ

കോളിളക്കം സൃഷ്ടിച്ചു ഉയര്‍ന്നു വന്ന കേസ് ഒത്തുകളിയുടെയും തെമ്മാടിത്ത രാഷ്ട്രീയത്തിന്‍റെ അനന്തര ഫലത്തിന്റെ ഭാഗമായാണ് കേസിലെ പ്രധാന പ്രതി ആയ കാരായി രക്ഷപ്പെടുന്നത്. പക്ഷെ ജാമ്യം ലഭിച്ചു എങ്കിലും കാരായിക്ക്‌ ജയിലില്‍ നിന്നും പുറത്തിറങ്ങി നടക്കണമെങ്കില്‍ ചങ്ങല ഇനിയും പോട്ടികേണ്ടി വരും. പക്ഷെ ഇപ്പോയുള്ള ഉരുക്ക് ചങ്ങല അത്ര പെട്ടെന്ന് പോട്ടിക്കാമെന്ന് വ്യാമോഹം കാരായിക്ക് പോലും ഉണ്ടാവില്ല. കാരണം ഇത് ഷഹീദ് ഫസല്‍ സാഹിബിന്റെ ചോര കൊണ്ട് ബലപ്പെട്ട ചങ്ങലയാണ്. മുസ്ലിം - പിന്നോക്ക ജന ശക്തിയുടെ .... ഭാവിയുടെ പ്രതീക്ഷയായ പോപ്പുലര്‍ ഫ്രണ്ട് ന്റെ കരുത്തിനാല്‍ പണിത ചങ്ങലയാണ്. അല്ലാതെ പത്തു കാശിനു സ്വന്തം മനഭിമാനം പണയം വെക്കുകയും നാല് സീറ്റിനു വേണ്ടി സ്വന്തം സഹോദരന്റെ ചോര കൊണ്ട് വിലപറയുന്ന രാഷ്ട്രീയ പാപരത്വത്തിന്റെ വക്താക്കളല്ല. കാരായീ .... നെ കണക്ക് പറയേണ്ടി വരും എന്നി പറയേണ്ടി വരും. ഫസല്‍ സാഹിബ്‌ ന്റെ ഓരോ തുള്ളി ചോരയ്ക്കും കണക്ക് പറയേണ്ടി വരും. പറയിക്കും... പറയുന്നത് വാരിയം കുന്നത്തിന്റെയും ടിപ്പു സുല്‍ത്താന്റെയും കുഞ്ഞാലി മറക്കരുടെയും പിന്‍ തലമുറക്കാര്‍ ആണ്...

ഫസല്‍ സാഹിബിനെ ഓര്‍മ്മയുണ്ടോ സഘാക്കളെ ???
ക്ലിക്ക് ചെയ്തു വായിക്കുക : http://vyathyastham.blogspot.ae/2013/05/blog-post_2682.html

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ!!!

മറ്റെല്ലാം മറന്നേക്കൂ.. സലീംരാജിന്റെ തീവ്രവാദം അന്വേഷിക്കൂ

അങ്ങനെ മാസങ്ങള്‍ നീണ്ട ഉപരോധങ്ങള്‍ക്കും കരിങ്കൊടി വീശലിനും രാപ്പകല്‍ സമരത്തിനും 'ദാ വന്നു ദേ പോയി' സെക്രട്ടേറിയറ്റ് ഉപരോധത്തിനുമൊടുവില്‍ സോളാറിലെ യഥാര്‍ഥ അന്വേഷണം തുടങ്ങിക്കഴിഞ്ഞു. മുഖ്യന്റെ ഗണ്‍മാന്‍ സലീം രാജിന്റെ ജനനംമുതല്‍ ഇങ്ങോട്ടുള്ള കഥകളാണ് ഇനിയുള്ള എക്‌സ്‌ക്ലൂസീവുകള്‍. ജനിച്ച തറവാട്ടിലുള്ളവര്‍ ആര്‍ക്കെങ്കിലും തീവ്രവാദിയുടെ പേരുണ്ടോ. സരിതയെയും കൂട്ടി ടൂറടിച്ച സ്ഥലങ്ങളില്‍ എത്ര തീവ്രവാദ ക്യാംപ് നടത്തി. എത്ര പേരെ സോളാറില്‍ മയക്കി ലൗജിഹാദിനുപയോഗിച്ചു. എത്ര കോടിയാണ് ബോംബുണ്ടാക്കാന്‍ ചെലവഴിച്ചത്. മുഖ്യന്റെ വീട്ടിലെ പെമ്പറന്നോത്തിയെ ലൗജിഹാദ് നടത്തിയോ. ഇതില്‍ എത്ര ശതമാനം വിജയിച്ചു. പാക്കിസ്ഥാനിലേക്ക് എത്ര തവണ ഇ മെയില്‍ അയച്ചു. അഫ്്ഗാനിസ്ഥാനിലേക്ക് എത്ര മിസ്ഡ് കോള്‍ പോയി. മലാലയെ വെടിയുതിര്‍ക്കാന്‍ ഗൂഢാലോചന നടത്തിയവരില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ. വേള്‍ഡ് ട്രേഡ് സെന്ററും പെന്റഗണും ആക്രമിക്കുമ്പോള്‍ സലീം രാജ് എവിടെയായിരുന്നു.... ഇങ്ങനെ രാജസുരക്ഷയ്ക്കു ഭീഷണിയാവുന്ന കാര്യങ്ങളെ കുറിച്ചാവട്ടെ അന്വേഷണാത്മക പത്രപ്രവര്‍ത്തനം. ടി പി വധവും മറ്റും അഡ്ജസ്റ്റ്‌മെന്റായ സ്ഥിതിക്ക് ഇതൊക്കെ ചാനല്‍ ഫഌഷുകളില്‍ നിന്ന് മറയാന്‍ ഇനി മേത്തന്റെ തലയിലേക്കു കേറിക്കോ. അതാവുമ്പോ നമ്മുടെ സുരേന്ദ്രേട്ടനും മാഷാ അല്ലാ സ്റ്റിക്കര്‍ സ്‌പെഷ്യലിസ്റ്റുകളുമെല്ലാം കുഞ്ഞൂഞ്ഞിനൊപ്പമുണ്ടാവുമല്ലോ... അല്ല പിന്നെ...


post courtesy : Mtp Rafeek

ടി പി യും സരിതയും പിന്നെ ഷുക്കൂറും - അനീതിയുടെ തുടര്‍ക്കഥ

അങ്ങനെ ടി പി യുടെയും കാര്യത്തില്‍ ഒരു തീരുമാനം ആയി. സ്വന്തം മുന്നണി പ്രവര്‍ത്തകനായ കണ്ണൂരിലെ ഷുക്കൂറിന്റെ കാര്യത്തില്‍ പോലും ഒരു തീരുമാനം എടുക്കാത്ത ഇവര്‍ എങ്ങനെയാണ് ടി പി യുടെ കാര്യത്തില്‍ എടുക്കുക. കാര്യങ്ങളുടെ പോക്ക് കാണുമ്പോള്‍ ഒരു ഒത്തുകളിയുടെ മണം അടിക്കുന്നപോലെ ഉണ്ട്. സരിതയുമായി ബന്ദപ്പെട്ട കേസ് വരുന്നു. സി പി എം വന്‍ പ്രക്ഷോഭം കൊണ്ട് വരുന്നു. രാപകല്‍ പൊളിഞ്ഞെങ്കിലും ഉപരോധം വിജയത്തിലേക്ക് അടുക്കുന്നപോലെ തോനിയിരുന്നു. പക്ഷെ പെട്ടെന്ന് എല്ലാം മാറിമറിഞ്ഞു. പിണറായിയും തിരുവഞ്ചൂരും രഹസ്യ സംഭാഷണം നടത്തുന്നു. ഉപരോധം അവസനിപിക്കുന്നു.. സെപ്റ്റംബര്‍ മാസത്തില്‍ സമരം വീണ്ടും കൊണ്ട് വരും എന്ന് പറയുന്നു. എന്തിനാണ് അങ്ങനെ ഒരു നീണ്ട ഇടവേള എന്ന് ചോദിച്ചപ്പോള്‍ ഒന്ന് പഠിക്കണം എന്നൊക്കെ പറഞ്ഞു ഒഴിഞ്ഞു. പക്ഷെ ഇതാ ഇപ്പൊള്‍ വന്‍ കോളിളക്കം ഉണ്ടാക്കിയ ടി പി വധക്കേസ്‌ ഒരിക്കലും ആരും വിചാരിക്കാത്ത രീതിയില്‍ അവസാനിക്കുകയും ചെയ്തു. കരായിയെ പോലെ ഉള്ള ക്രിമിനല്‍ പശ്ചാത്തലം ഉള്ള ഒരാളെ മൊത്തത്തില്‍ കുറ്റമുക്തനാക്കി കേസ് തന്നെ ഇല്ലായ്മ ചെയ്യുന്ന രീതിയില്‍ എത്തിച്ചതില്‍ തീര്‍ച്ചയായും ഒത്തുകളി ഉണ്ട്. ശുക്കൂര്‍ കേസ് ഒത്തു തീര്‍പ്പ്‌ ആകിയ പോലെ ഇതും അങ്ങനെ തീരും എന്ന് തീര്‍ച്ചയായി. 
ബി ജെ പി സാധാരണ രീതിയില്‍ സി പി എം നു എതിരെ ഒരു ആയുധം കിട്ടിയാല്‍ വിടാത്തത് ആണ്. പക്ഷെ ഒരു സ്വകാര്യ ചാനലില്‍ കണ്ട ഒരു ചര്‍ച്ചയില്‍ ശ്രീധരന്‍ പിള്ള പറയുന്നത് കണ്ടു നിയമം പാലിക്കപ്പെട്ടു എന്ന്. നീതിമാനായ ന്യായാധിപന്‍ ആയത് കൊണ്ടാണ് ഇങ്ങനെ ഒരു വിധി വന്നത് എന്ന്. സ്വന്തം കേസ് ജയിച്ചാല്‍ പോലും ഇത്രയ്ക്കു സന്തോഷവാന്‍ ആകാത്ത ശ്രീധരന്റെ വാക്കുകളില്‍ സന്തോഷവും സംതൃപ്തിയും എന്ത് കൊണ്ടാണ് എന്ന് മനസ്സിലാവുനില്ല. മുന്നേ ഉണ്ടായ വല്ല ഒത്തുകളിയുടേയും അടിസ്ഥാനത്തില്‍ ആണോ ഇതെന്നും സംശയിക്കേണ്ടി ഇരിക്കുന്നു. കാരണം നമ്മള്‍ കണ്ടതാണ് സി പി എം ന്റെ നേതാവ്‌ ശോഭാ യാത്ര ഉല്‍ഘാടനം ചെയ്തത്. അതുപോലെ സി പി എം - ബിജെപി തമ്മില്‍ പല സ്ഥലത്തും ഉണ്ടാകിയ രഹസ്യ ധാരണയെ പറ്റി പല സ്ഥലത്തും നമ്മള്‍ കേട്ടതാണ്. ഇതൊക്കെ കൂട്ടി വായിക്കുമ്പോള്‍ മേലാളന്മാര്‍ തമ്മില്‍ ഉണ്ടാക്കുന്ന രഹസ്യ ധാരണയുടെ അടിസ്ഥാനത്തില്‍ ആണ് ഇതൊക്കെ നടകുന്നത് എന്ന് മനസ്സിലാകും. അത് നാശത്തിലേക്ക് മാത്രമേ അവസാനിക്കു എന്ന് തീര്‍ച്ചയാണ്. കോണ്‍ഗ്രസ്‌ - സി പി എം - ബി ജെ പി തുടങ്ങിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന ഇത് വായികുന്നവര്‍ ഇതൊക്കെ ഓര്‍ക്കണം. മുസ്ലിം ലീഗും കൂടി ഉള്പെട്ടിടുള്ള ഒരു രഹസ്യ ധാരണയാണ് എന്ന് വ്യക്തമായി മനസ്സിലാകും ശുക്കൂര്‍ കേസ് കണ്ടാല്‍.. ..,..
 ഒരു കാര്യം തീര്‍ച്ചയാണ് ഇനി ഒരിക്കലും സി പി എം സരിത കേസ് എന്നും പറഞ്ഞു തെരുവില്‍ ഇറങ്ങില്ല. ഉപരോധം ഏര്‍പെടുത്തില്ല!!!.ടി പി കേസില്‍ ന്യായം കിട്ടില്ല!!! ശുക്കൂറിനെ ലീഗുകാര്‍ ഓര്‍ക്കുക പോലും ഇല്ല   തീര്‍ച്ച !!!

ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം - അടിച്ചേല്‍പ്പിചതോ ???



ഇന്ത്യൻ സ്ത്രീകള്‍ എന്ത് വസ്ത്രം ധരിക്കണം എന്നത് ഇന്ത്യൻ സ്ത്രീകള്‍ തീരുമാനിക്കണം എന്ന അഭിപ്രായക്കാരനാണ് ഞാന്‍. ഇന്ത്യൻ സ്ത്രീയുടെ വസ്ത്രധാരണം ഒരു ഇന്ത്യൻ പുരുഷനും സ്ത്രീയുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത്. സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ക്ക് അങ്ങിനെ ചെയ്യാനുള്ള അവകാശം അനുവദിച്ചു നല്‍കണം എന്ന് തന്നെയാണ് എന്റെ പക്ഷം. (ഇക്കാര്യത്തില്‍ സംഘി-യുക്തി-പുരോഗമന കൂട്ടുകെട്ട് ഇന്ത്യൻ സ്ത്രീക്ക് നിര്‍ണയിച്ചു നല്‍കുന്ന മതേതര വസ്ത്രധാരണ രീതിയോടും എനിക്ക് യോജിപ്പില്ല. വസ്ത്രധാരണ രീതിയും മൌലികാവകാശമാണ് എന്നാണു എന്റെ വീക്ഷണം)


പക്ഷെ ഈ ഫോട്ടോയില്‍ കാണിച്ച വസ്ത്രധാരണ രീതി ഇന്ത്യയിൽ മറ്റും സ്ത്രീകളുടെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെടുന്നു. സ്ത്രീകള്‍ക്ക് അപമാനമാണ് ഈ വസ്ത്രം. സ്ത്രീകളെ ആത്മാവും മുഖവുമില്ലാത്ത വെറും വസ്തു മാത്രമാക്കുന്ന വസ്ത്രധാരണ രീതിയാണ് ഇത്. ഈ വസ്ത്രധാരണമാന് സ്ത്രീകളുടെ മേല്‍ ഇന്ത്യയിൽ ബലംപ്രയോഗിച്ചു അടിച്ചേല്‍പ്പിക്കുന്നത്. ശരീരം മൂടുന്ന ഈ വസ്ത്രം ധരിക്കാതെ പുറത്തിറങ്ങുന്ന സ്ത്രീകള്‍ മര്‍ദ്ദിക്കപ്പെടുന്നു. ഈ രീതിയില്‍ ശരീരം മൂടുന്ന വസ്ത്രധാരണ രീതി വസ്ത്രം ധരിക്കുന്ന സ്ത്രീകള്‍ തന്നെ മറ്റു രാജ്യങ്ങളില്‍ പിന്തുടരുന്നില്ല എന്നുമോര്‍ക്കണം. (ബലപ്രയോഗം ഇല്ലാതെ ഇന്ത്യയിലെ സ്ത്രീകള്‍ സ്വന്തം ഇഷ്ടപ്രകാരമാണ് ഈ ചാക്ക് പോലുള്ള വസ്ത്രം ധരിക്കുന്നതെങ്കില്‍ എനിക്കതില്‍ ഒട്ടും വിരോധവുമില്ല)



കടപ്പാട് Tajudheen PT


 — with Ramees Mohamed O and Tajudheen PT.

ചവിട്ടു കിട്ടിയ സഖാവും പീഡിതനായ മദനിയും


ഒരു ദിഫിക്കാരന്റെ പറയാന്‍ പറ്റാത്ത അവയവത്തിന് ബൂടിട്ട കാലുകള്‍ കൊണ്ട് ഒരു ചവിട്ടും ലാത്തി കൊണ്ടൊരു കുത്തും കിട്ടിയപ്പോള്‍ വമ്പിച്ച കോലാഹലവും സസ്പെന്‍ഷന്‍ അടക്കമുള്ള കാര്യങ്ങളും നടക്കുന്നു. കമ്മ്യൂണിസ്റ്റ്‌ സഖാക്കള്‍ മുറിവേറ്റ സഖാവിന് വേണ്ടി ഘോര ഘോര പ്രസംഗിക്കുന്നു. മാനുഷിക അവകാശങ്ങളുടെ ഒരു കഥയും പറയുന്നു. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്നു എന്ന് പറയുന്ന പാര്‍ട്ടി യഥാര്‍ത്ഥത്തില്‍ ആര്‍ക്കു വേണ്ടിയാണ് നില്‍കുന്നത്. എന്ത് തെമ്മടിതവും ചെയ്യുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് വേണ്ടിയോ.. ജനങ്ങള്‍ക്ക്‌ വേണ്ടി ആയിരുന്നെങ്കില്‍ ഇന്ന് ഒരുപാട്‌ ഇതുപോലുള്ള പ്രക്ഷോഭങ്ങള്‍ അങ്ങ് കര്‍ണാടക ജയില്‍ നു മുന്നില്‍ ഉയരുമായിരുന്നു. അവിടെ ഒരു പാവം മനുഷ്യന്‍ അങ്ങേ അറ്റം പീഡിതനായി ആരാരാലും തിരിഞ്ഞു നോക്കാന്‍ ഇല്ലാതെ കഷ്ടപ്പെടുന്നു. ഒന്നര കാലും താങ്ങാന്‍ ആവുന്നതിലും അധികം പ്രമേഹവും തളര്‍ച്ചയും ക്ഷീണവും ആയി ഒരു മനുഷ്യന്‍ ആ ജയിലുകള്‍ക്ക് ഉള്ളില്‍ കിടക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. പകലും രാത്രിയും ഒരേ പോലെ മുഖത്തേക്ക് ലൈറ്റ് അടിച്ചു കൊണ്ട് ഉറങ്ങാന്‍ പോലും സമ്മതിക്കാതെ ക്രൂരമായ ചെയ്തികള്‍ ചെയ്യുന്ന പോലീസ് - സര്‍ക്കാര്‍ ക്രൂരതകള്‍. ,. ഇതൊക്കെ കണ്ടിട്ടും കേട്ടിട്ടും എന്തെ സഖാവെ നിന്റെ ചോര തിളകുനില്ല... എന്തെ സഖാവേ നിന്റെ ശബ്ദം ഉയരുനില്ല. ഒരു ലക്ഷം ഇല്ലെങ്കിലും പത്തായിരം ആളെയെങ്കിലും കൂട്ടി ഒരു ഉപരോധം ഏര്‍പെടുത്തി ഇതിനെതിരെ പ്രതിഷേധിക്കാന്‍ നിങ്ങള്ക്ക് ആവ്നില്ലലോ. എന്തെ നിന്റെ രക്തത്തിലെ ചോരയ്ക്കും അയാളുടെ രക്തത്തിലെ ചോരയ്ക്കും ചുവപ്പ് നിറം തന്നെ അല്ലെ ???

പള്ളി പൊളിക്കാന്‍ വന്നപ്പോള്‍ രാത്രി കാവല്‍ ഇരുന്നു എന്ന് കള്ളം പറഞ്ഞു വോട്ട് പിടിക്കാന്‍ നോകണം എന്നില്ല... പകരം ആ പാവം മനുഷയനെതിരെ നടക്കുന്ന അക്രമത്തിനും അനീതിക്കെതിരെയും നല്ല പോലെ ഒന്ന് പ്രതികരിച്ചു വ്യക്തമായ നിലപാട്‌ എടുക്കാനും അദ്ധേഹത്തെ പുറത്തു കൊണ്ട് വരികയും ചെയ്തു എങ്കില്‍ ഈ സമൂഹം ഇനിയും കുറെ വര്ഷം നിങ്ങളുടെ കൂടെ ഉണ്ടാക്കും...
പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്ത കോണ്‍ഗ്രസ്‌-- കാരാ.... നിങ്ങളുടെ സ്വന്തം ആളുകളല്ലേ അങ്ങ് കര്‍ണാടകയില്‍ ഉള്ളത് ??? എന്നിട്ടെന്തേ പ്രതികരിക്കാന്‍ നിന്റെ നാവും മടിക്കുന്നു... ആണത്വം നഷ്ടപ്പെട്ട ലീഗ് കാരുടെ കാര്യം പിന്നെ പറയാത്ത നല്ലത്. അതിനിടെ ഇ ടി ബഷീര്‍ക്ക ഇച്ചിരി മെനക്കെട്ട കണ്ടപ്പോള്‍ ഒരു ബഹുമാനം തോനിയതാണ്.. പക്ഷെ പിന്നീട് അത് എന്തോ കാരണത്താല്‍ നിന്ന് പോയി. ....... 

தொடர்குண்டு வெடிப்பும் RSS ன் பின்னணியும்


கோல்வாக்கரின் கொள்கை என்ன தெரியுமா .?
இந்த வீடியோவை பாருங்க

വൻസാരയും മോഡിയും ഭഡ്ക്കലും തമ്മിലുള്ള ബന്ധമെന്ത്?


മിനിമം ഗൃഹപാഠം ചെയ്യാതെ സംഘികൾ സംഘിത്തരത്തിനു ഇറങ്ങിയാൽ ഇങ്ങിനെ ഇരിക്കും..

ഇത്  പോലെ..

സംഘികൾ സ്വന്തം കാശ്കൊണ്ട് വളർത്തിവലുതാക്കി താടിയും തൊപ്പിയുമൊക്കെ അണിയിപ്പിച്ച കുപ്രശസ്തരായ ചില ക്രിമിനലുകളെ ആദ്യം എൻ ഡി എഫുമായും പിന്നീട് പോപ്പുലർ ഫ്രെണ്ടുമായും കൂട്ടി യോചിപ്പിക്കാന് സംഘികളും സംഘിത്തരമുള്ള ചില മാധ്യമ പരിശകളും അവരുടെ ഗോഡ്ഫാദർമാരായ ചില കാവി പോലീസുകാരും ചേർന്നു ശ്രമ തുടങ്ങിയിട്ട് കാലം കുറെയായി..

പക്ഷെ എത്ര യോചിപ്പിചിട്ടും ഈ പേരുകളുമായി സംഘടനയുമായി കൂട്ടിയോചിപ്പിക്കാൻ സാധിക്കുന്നില്ല. മുൻപ് തടിയന്റവിട നസീർ ആയിരുന്നു താരം. അങേരു വേറൊരു സ്ഥലവും ഉറങ്ങാൻ കിട്ടാതെ വന്നപ്പോൾ പോപുലർ ഫ്രെണ്ട് ഓഫീസിലായിരുന്നു കുറെ ദിവസം അന്തിയുറങ്ങിയത് എന്ന് കാച്ചിവിട്ടു ഈ സംഘിപരിശകൾ.. തടിയന്റവിട നസീരിന്റെ ഉപ്പാപ്പാടെ മക്കളാണ് സുഡാപ്പികൾ എന്നും ഗദ എഴുതി. ആ കഥ  ഇനിയും മുന്നോട്ടു പോകാനാകാതെ തട്ടിത്തടഞ്ഞു നിൽക്കുന്നു.

കഥ മുന്നോട്ടു പോകണം എങ്കിൽ പുതിയ താരോദയം വേണമെന്നു തോന്നിയപ്പൊൾ പുതിയ കഥാപാത്രങ്ങളെ രംഗത്തിറക്കേണ്ടിവന്നു. അത്തരമൊരു കഥാപാത്രമാണ് ഈ ഭഡ്ക്കൽ എന്ന സാധനം. ഈ ഭഡക്കൽ എന്നയാളെ തന്നെയാണോ പൊലീസ് പിടിച്ചിരിക്കുന്നത് എന്നതു ഇപ്പോഴും സംശയമാണ്. ഭഡ്ക്കലിനെ അല്ല മറ്റൊരാളെയാണ് പോലീസ് പിടിച്ചിരിക്കുന്നത് എന്ന വാദം ഉയരുന്നുണ്ട്. അതെന്തോ ആകട്ടെ, പിടിച്ചത് ഭഡ്കലിനെ തന്നെ ആണെന്നു വെയ്യ്..

എങ്കിൽ ഇനി ചെയ്യാനുള്ള നസീർക്കാന്റെ കമ്പനിക്കായി ഭഡ്ക്കലിനെ കൂടെ ഗദയിലേക്ക് കടത്തിവിടലാണ്. ആ തിരക്കഥയാണ് ഇന്നു രാവിലെ മുതൽ നടക്കുന്നത്. ഇത്തരം ഗദകൾ വരുന്നതിനും ഒരു പശ്ചാതലം ഉണ്ടാകും. അതായത് സംഘി കൊലയാളികൾ എന്തെങ്കിലും നിലക്കുള്ള പ്രതിസന്ധി നേരിടുമ്പോഴൊക്കെയാണ് ആ വാർത്തയെ മുക്കി വിടും നിലക്ക് ഇത്തരം വാർത്തകൾ ഇറങ്ങുക.

ഇന്നും അത്തരമൊരു വാർത്ത ഈ കൊലയാളി സംഘത്തെ കുറിച്ചു ഉണ്ട്. അതു പുറത്തു നിന്നല്ല്, അകത്തു നിന്നു തന്നെ. കൊലയാളി മുഖ്യന്റെ സന്തതസഹചാരിയായിരുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് തന്റെ നേതാവിനെതിരെ തിരിഞ്ഞിരിക്കുന്നത്. ഗുജറാത്തിലെ വാജ ഏറ്റുമുട്ടൽ കൊലയുടെ മാസ്റ്റർ ബ്രെയിൽ ഈ കൊലയാളി നേതാവാണെന്നും ഞങ്ങൾ വെറും നടത്തിപ്പുകാർ മാത്രമായിരുന്നു എന്നും അങ്ങെരു പറ്ഞ്ഞു കളഞ്ഞു..

സംഘികൾക്കിത് സഹിക്കുമോ, അവർ ഈ വാർത്തയെ മുക്കാനായി മറ്റൊരു കഥ കൂടി പെട്ടെന്നു തട്ടിക്കൂട്ടി..പക്ഷെ അമിതോത്സാഹം കാരണം വേണ്ടത്ര ഗൃഹപാടം ചെയ്യാനുള്ള സമയം കിട്ടിയില്ല. അതുകൊണ്ട് കുറെ അബദ്ധങ്ങൾ വന്നുപെട്ടു.

കഥയുടെ റ്റൈറ്റിൽ ഇങ്ങിനെ..
ഭഡ്ക്കലിനു എൻ ഡി എഫുമായി ബന്ധം..

ബഡ്കലിനെ സുഡാപികളുമായി ബന്ധിപ്പിക്കാൻ ആദ്യം പറഞ്ഞ കഥയിൽ മംഗലാപുരത്തെ എൻ ഡി എഫ് നടത്തിയ ഫ്രീഡം പരേഡിൽ ഭദ്കൽ പങ്കെടുത്തു എന്നാണ്. മംഗലാപുരമെന്നത് കർണ്ണാടക എന്ന സംഘികൾ ഇക്കാലം വരെ ഭരിച്ചിരുന്ന സംസ്ഥാനമാണ്. 2008ഇലും അവിടെ ഭരിച്ചിരുന്നത് സംഘികൾ തന്നെ.
രസകരമായ സംഘതി എൻ ഡി എഫ് കേരളത്തിൽ മാത്രം പ്രവർത്തിചിരുന്ന സംഘടനയാണ്. കേരളത്തിനു പുറത്ത് ഈ സംഘടനക്ക് വേരൊ, പ്രവർത്തനമോ ഒരിക്കലും ഉണ്ടായിട്ടില്ല.

പിന്നെ എന്തടിസ്ഥാനത്തിലാണ് മംഗലാപുരത്തെ എൻ ഡി എഫ് എന്നു പറയുക?
കർണ്ണാടകയിൽ പ്രവർത്തിക്കാത്ത ഒരു സംഘടനയുടെ പേരു വെച്ചു അടിച്ചു വിടുക. കാരണം ഇതു വായിക്കുന്നത് മലയാളികൾ ആണല്ലോ, അവർക്ക് ഈ നുണ മനസ്സിലാകണം എങ്കിൽ അവർക്ക് പരിചയം ഉള്ള പേരുകൾ തന്നെ വേണം. അതാണ് കർണ്ണാടകയിൽ ഇല്ലാത്ത ഒരു സംഘടനയുടെ പേരു കേരളത്തിൽ പറഞ്ഞു പരത്തുന്നതിന്റെ കാരണം.
സംഭവത്തിലെ വിഡ്ഡിത്തം മനസ്സിലായ്പ്പോൾ ഉടനെ പ്ലേറ്റ് തിരിച്ചിട്ടു. ഒറ്റ നിമിഷം കൊണ്ട് എൻ ഡി എഫ് എന്ന പേരു മാറി പകരം കെ എഫ് ഡി ആയി മാറി വാർത്തകളിൽ.
ഈ തെറ്റ് ആരുടെതാണ്?

ഭദ്കലിനെ പിടിച്ച എൻ ഐ എയുടേതോ അതോ എൻ ഐ എയുടെതെന്നു പറഞ്ഞ ഗദ ഉണ്ടാക്കിയ സംഘി മാധ്യമങ്ങളുടെയോ?

സാധാരണ എൻ ഐ എ ഒരു കേസ് അന്വേഷിക്കുമ്പൊൾ ഇത്തരം വിവരങ്ങൾ മാധ്യമങ്ങൾക്ക് നൽകുന്ന പതിവുണ്ടോ?

മുൻപ് സംഘടനയുമായി ബന്ധപ്പെടുത്തി ഇതെ മാധ്യമങ്ങൾ പ്രചരിപ്പിച്ച് അപസർപ്പകഥകളുടെ അവസ്ത ഇന്നു എന്താണ്?

എന്തായാലും ബ്രാഹ്മനിസം അവരുടെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിഞ്ഞിരിക്കുന്നു എന്ന് ഉറപ്പ്.അതാണ് എക്കാലത്തെയും പോലെ നേർക്കു നെർ ഏറ്റുമുട്ടാതെ ഇത്തരം ഉഡായിപ്പുകൾ വഴി ഈ മുന്നെറ്റത്തെ ഇല്ലാതാക്കൻ ശ്രമിക്കുന്നത്.

ആ പരിപ്പ് ഇവിടെ വേവില്ല, അതിനു വേണ്ടി വാങ്ങിവെച്ചത് മറ്റെവെടെയെങ്കിലും ഒഴുക്കിക്കളയുകയാണ് നല്ലത് എന്നു മാത്രം വിനീതമായി പറയുന്നു.

post courtesy : Pulari Pk

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... തീവ്രഭീകരു എഴുതുന്നത്‌



അങ്ങിനെ ബട്ക്കല്‍ ചേട്ടനും ഞമ്മളെത്തേടി വന്നു... 

പ്രിയപ്പെട്ട ബട്ക്കല്‍ ചേട്ടനു .... 

എവിടെയായിരുന്നു ചേട്ടാ ഇത്രയുംകാലം..ഞങ്ങള്‍ എത്രകാലമായി കാത്തിരിക്കുന്നു.. സിമിചേട്ടന്‍ ,തടിയന്റവിട നസീര്‍ക്ക ,താലിബാന്‍'ക്ക ,അല്ക്വയ്ദ ഭായ് ,ഹവാല പണം ,ആയുധ കപ്പൽ ,,വിദേശ സഹായം മാറാട്‌ കൂട്ടകൊല, ഇസ്രയൽ എംബസി സ്ഫോടനം , കോഴിക്കോട്ടെ ഇരട്ട സ്ഫോടനം,ലവ് ജിഹാദ്‌ ,കാശ്മീര്‍ റിക്രൂട്ട്മെന്റ് ,ആസാം കലാപം , 
ഇതെല്ലാം എത്ര കഷ്ട്ടപ്പെട്ടിട്ടാണെന്നോ N I A ചേട്ടന്‍ കണ്ടെത്തിയത് എന്നിട്ടും ചേട്ടന്‍ വന്നില്ല.ഫ്രീഡം പരേഡ്‌ നടക്കുമ്പോള്‍ ചേട്ടന്‍ വന്നിട്ട് ഞങ്ങളെ വന്നൊന്നു കാണാന്‍ തോന്നിയില്ലല്ലോ..ഇതിനുമാത്രം എന്തു തെറ്റാ ഞങ്ങള്‍ ചെയ്തത്..ഞങ്ങള്‍ പിണക്കാ..മുണ്ടൂല..എങ്കിലും മറക്കാന്‍ കഴിയുന്നില്ല ചേട്ടാ നമ്മുടെ ആ പഴയകാലം. ഞമ്മളും,സിമിയും നസീറും താലിബും അല്ഖ്വയും കൂടി ഹവാലപ്പണം വാങ്ങി അസാമില്‍ കലാപം കഴിച്ച് വരുന്ന നേരത്ത് ഇസ്രയേല്‍ എംബസ്സിക്ക് മുകളില്‍ ബോംബിട്ട് കളിച്ചതും ബാകിവന്ന ബോംബ്‌ കോഴിക്കോട് കൊണ്ടിട്ടതും അത് രണ്ടിടത്ത് പൊട്ടിയതും ഇന്നലെ കഴിഞ്ഞതുപോലെ തോന്നുന്നു..അന്ന് വഴിതെറ്റി ചേട്ടന്‍ കാശ്മീരില്‍ പോയില്ലായിരുന്നെങ്കില്‍ എനിക്ക് ഈ ഗതി വരുമായിരുന്നോ..സോറി ചേട്ടാ സോറി NIA ചേട്ടന് ഞങ്ങളെ വല്യ ഇഷ്ട്ടമാണ് ഞങ്ങളുടെ എല്ലാകാര്യത്തിലും ചേട്ടന് വല്യ ഉത്സാഹമാണ് ,പിന്നെ ഒരു സന്തോഷ വാര്‍ത്തയുണ്ട് NIA ചേട്ടന്‍ അടുത്തുതന്നെ ഞങ്ങള്‍ക്കെതിരെ രാജ്യദ്രോഹ കുറ്റവും ,ദേശവിരുദ്ധ കുറ്റവും ചാര്‍ത്തുമെന്നു പറഞ്ഞിട്ടുണ്ട്.ആ മംഗളമുഹൂര്‍ത്തത്തില്‍ 'ബട്ക്കലേട്ടന്‍ എന്തായാലും വരണം ഞങ്ങള്‍ കര്‍ണ്ണാടക അഗ്രഹാര ജയിലില്‍ കാത്തിരിക്കും വരില്ലേ നീ ...നിര്‍ത്തുന്നു 

സ്നേഹപൂര്‍വ്വം നിന്റെ തീവ്രഭീകരു.. 

post courtesy : Nawazrahman Nawaz


സങ്കിയുടെ വിഷലിപ്ത രക്തത്തിലെ മലപ്പുറം വിദ്വേഷം തിരിച്ചറിയുക


സംഘികൾക്ക് രക്തത്തിൽ അലിഞ്ഞു ചേർന്നതാണ് മലപ്പുറത്തോടുള്ള അടങ്ങാത്ത വിദ്വേഷം.. പ്രത്യേകിച്ച് കാരണമൊന്നും വേണമെന്നില്ല.. അടങ്ങാത്തെ വിദ്വേഷം ഗ്യാരണ്ടിയാണ് ! 


പക്ഷെ മലപ്പുറത്ത് തന്നെ ജനിച്ചു വീണ അരുണിനെ പോലുള്ള സംഘികൾ വരെ സ്വന്തം മണ്ണിൽ ജനിക്കുന്നവരെ പറ്റി എത്ര വൃത്തികെട്ട രീതിയിൽ സംസാരിക്കാൻ പോലും തരം താഴും എന്നതിനു ഒന്നാം തരം തെളിവാണിത്.. 

എന്തായാലും അരുൺ പറഞ്ഞത് ശരിയാണ്.. ഇതിൽ പറഞ്ഞ ഈ നിരോദ്.. പണ്ടേ സർക്കാർ എല്ലാ വീട്ടിലും ഫ്രീ ആയി വിതരണം ചെയ്തിരുന്നെങ്കിൽ ഇതുപോലത്തെ പോസ്റ്റിടാൻ മലപ്പുറത്തെ സംഘികളെങ്കിലും കുറവുണ്ടായേനെ !! 

ഇനി സംഘി സ്റ്റൈലിൽ പറയുകയാണെങ്കിൽ.. പിറന്ന മണ്ണിനെ വെറുക്കുന്ന ജില്ലാദ്രോഹീ.. നിനക്കൊക്കെ വല്ല പെഷാവാറിലും പോയി ജീവിച്ചുകൂടേ ?? 

post courtesy : 

link

Related Posts Plugin for WordPress, Blogger...