വ്യത്യസ്തന്‍ | മാറുന്ന കാലത്തിന്റെ വേറിട്ട ശബ്ദം

നിങ്ങള്‍ കാണുന്നത് മറ്റൊരു കോണിലൂടെ നോക്കുന്നവന്‍ ഞാന്‍

?????????

▼

മറുനാടന്‍ മലയാളിയുടെ പദ്മനാഭസ്വമി ക്ഷേത്ര റിപ്പോര്‍ട്ടും ചില കമന്റ്സും


പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ കെട്ടിടങ്ങളില്‍ ശിവസേനയുടെ ആയുധശേഖരം; നടക്കുന്നതു അനാശാസ്യ പ്രവര്‍ത്തനമോ? ആമിക്കസ് ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ ഞെട്ടിക്കുന്ന കാര്യങ്ങള്‍
READ MORE>>>> http://marunadanmalayali.com/index.php?page=newsDetail&id=18904


ഈ ഒരു പുതിയ കാര്യം റിപ്പോര്‍ട്ട്‌ ചെയ്ത മറുനാടന്‍ മലയാളിക്ക്‌ വ്യത്യസ്തന്റെ അഭിനന്ദനങ്ങള്‍ . വളരെ കാലം ആയി മറച്ചു വെക്കപ്പെടുന്ന ഇത്തരം വാര്‍ത്തകള്‍ ഇനിയും പുറത്തു കൊണ്ട് വരുവാന്‍ ആശംസകള്‍ നേരുന്നു. പക്ഷെ ഇവിടെ പല മാധ്യമങ്ങള്‍ക്കും ഇവിടെ ഇതൊരു പ്രധാന വാര്‍ത്ത ആവില്ല. അവര്‍ക്ക്‌ നാറാത്ത് ബോംബ്‌ പോലോത്തെ എന്തോ പിടിച്ചതും കിഷില്‍ പോയ ഐ ഡി കാര്‍ഡും മനുഷ്യക്കോലവും ഇതിന്റെയൊക്കെ കൂടെ മുസ്ലിം പേരും കൂടി ചേര്‍ന്നാലേ ഇതൊക്കെ വാര്‍ത്ത‍ ആവുകയുള്ളൂ. പ്രത്യേകിച്ച് ഏഷ്യാനെറ്റ് പോലുള്ള ഹിന്ദുത്വ അജണ്ട കാത്തു സൂക്ഷിക്കാന്‍ നിര്‍ബന്ധിതാര്‍ ആയവര്‍ക്ക് തീരെ സാധിക്കില്ല. സുരേന്ദ്രന്റെ ഇഷ്യൂ വന്നപോള്‍ ജനം അത് തിരിച്ചറിഞ്ഞതും ആണ്. ഇവിടെ ഞാന്‍ മറുനാടന്‍ മലയാളിയില്‍ വന്ന ചില വിലപ്പെട്ട കമന്റ്സ് താഴെ കൊടുക്കുന്നു .. ..


  • Krishna Kumar · Top Commenter · College of Engineering, Trivandrum

ഹിന്ദു സമൂഹത്തില്‍ വന്നു ചേര്‍ന്നിരിക്കുന്ന അപചയത്തിന്റെ നേര്‍ ചിത്രം! ബഹുഭൂരിപക്ഷത്തിന്റെയും കാര്യത്തില്‍ ഈശ്വര വിശ്വാസവും ജീവിതവും തമ്മില്‍ ഒരു ബന്ധവുമില്ലാതെയാണ് മുന്നോട്ടു പോകുന്നത്. അവനവന്റെ കര്‍മ്മമാണ്, അല്ലാതെ വിശ്വാസവും ഭക്തി പ്രകടനവും ഒന്നുമല്ല ജീവിതത്തിലെ അനുഭവങ്ങളെ നിര്‍ണ്ണയിക്കുക എന്ന ലളിതമായ സത്യം ഹിന്ദുക്കളില്‍ വലിയൊരു വിഭാഗവും മറന്നിരിക്കുന്നു. ധര്‍മ്മത്തെയും സംസ്കാരത്തേയും ശരിയായി പഠിപ്പിച്ചു കൊടുക്കുന്നതിനുള്ള സംവിധാനം അമ്പേ തകര്‍ന്നിരിക്കുന്നു. പിന്തുടരാന്‍ വളരെയൊന്നും മാതൃകകളുമില്ല. കലികാലത്തിന്റെ പ്രത്യേകതയാവാം. അടുത്ത ഏതാനും തലമുറകള്‍ കഴിയുമ്പോളെങ്കിലും സ്ഥിതിക്ക് വ്യത്യാസം വരുമെന്ന് പ്രത്യാശിക്കാം.

  • Arun Mathew · Top Commenter
ഇതൊക്കെ വായിക്കുമ്പോൾ തന്നെ പേടിയാവുന്നു.. ഒന്നും പറയാനില്ല.. ഹിന്ദുക്കൾ തന്നെ ഇട പെടട്ടെ.. മറ്റേതെങ്കിലും മതത്തിന്റെ ആരാധനാലയങ്ങൾ ഇത് പോലെ ദുരുപയോഗം ചെയ്യാൻ അവർ സമ്മതിക്കുമോ? ദയവായി ഇവരെയൊക്കെ ക്ഷേത്ര പരിസരത്ത് നിന്ന് അടിച്ചു ഓടിക്കൂ... അല്ലെങ്കിൽ ഹിന്ദു മതം ഭീകര മതമാണെന്ന് നാളെ ചരിത്രം വിലയിരുത്തും..

അവിടെ സൂക്ഷിച്ചിരിക്കുന്ന ബോംബ്‌ ഒന്നെങ്കിലും പൊട്ടിയിരുന്നെങ്കിലൊ? കേരളത്തെ രക്ഷിക്കാൻ പിന്നെ ഏതു ദൈവത്തിന് കഴിയും?

സരിതയുടെ പാവാട തുമ്പിൽ രാഷ്ട്രീയം കലക്കി മറിക്കുന്ന മീഡിയ തമ്പുരാക്കന്മാർ ഇതൊന്നും കാണുന്നില്ലല്ലോ..

നിങ്ങൾ അവിടെ വ്യഭിചരിക്കുകയോ കൂട്ടിക്കൊടുക്കുകയോ എന്ത് വേണേലും ചെയ്തോളൂ.. പക്ഷെ ആയുധ ശേഖരവും ബോംബും വെച്ചുള്ള അനാശാസ്യം ഉണ്ടല്ലോ അത് വേണ്ട.. അതിന്റെ പേര് ഭീകരത എന്നാണു..

പണ്ടൊരു കൂട്ടര് ബോംബ്‌ വെച്ച് യോഗ ക്ലാസ്സ്‌ നടത്തി.. ഇപ്പോൾ ഇതാ ഇവിടെ ബോംബ്‌ കൊണ്ട് വ്യഭിചാരവും അനാശാസ്യവും..

അവിടെ യോഗ ക്ലാസ്സ്‌..... ഇവിടെ വ്യഭിചാരം.... യോഗാ ക്ലാസ്സ്‌............................ .... വ്യഭിചാരം....... വ്യഭിചാരം... യോഗാ ക്ലാസ്സ്‌............................ .... ...... .... .... .... ...........

  • Vijay Sagar · Top Commenter · IIM Bangalore
ഹിന്ദുക്കളുടെ ക്ഷേത്രം എങ്ങനെ നടത്തണം എന്ന് ഹിന്ദുക്കൾക്ക് നന്നായി അറിയാം... ശിവസേന അവിടെ ഉള്ളതുകൊണ്ട് ചില നിരീശ്വര വാദികൾ ആയ അമ്പലങ്ങളുടെ സമ്പത്ത് കൊള്ളയടിക്കാൻ തക്കം പാർത്തു നടക്കുന്ന ചിലരുടെ പരിപാടികൾ ഒന്നും നടകുന്നില്ല...

  • Gireesh Kumar · Follow · Top Commenter · Works atMuscat, Oman
ഇതൊന്നും വായിച്ചു ഭയക്കേണ്ട പ്രിയ സഹോദര Arun Mathew:- ഇതിലെ വാസ്തവം ഇവിടെ ഞാന്‍ കുറിക്കുന്നു. ഇതല്ലാതെ മറ്റൊന്നും ഇല്ല......... ക്ഷേത്രം സര്‍ക്കാരിലേക്ക് കണ്ടുകെട്ടാന്‍ വേണ്ടി ഒരു അമിക്യസ്കുരിയെ നിയമിച്ചു അതുവഴി സര്‍ക്കാര്‍ ആഗ്രഹിച്ചത്‌ അമിക്യസ്കുറി എഴുതികൊടുക്കുന്നു. ഇത് പ്രിയ ഹൈന്ദവ സഹോദരങ്ങള്‍ തിരിച്ചറിയണം. നമ്മുടെ ക്ഷേത്രങ്ങള്‍ തകര്‍ക്കാനും, അതില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് മുക്രികള്‍ക്കും, അച്ഛന്മാര്‍ക്കും സുഖലോലുപതയോടെ ജീവിക്കാന്‍ വേണ്ടി ഇവിടുത്തെ സര്‍ക്കാരുകള്‍ നടത്തുന്ന കള്ളത്തരം ആണ് ഈ പ്രചരണം. അമിക്കസ് ക്യുറി ഗോപാല്‍ സുബ്രഹ്മണ്യതെ കുറിച്ച് ശരിക്കും അന്വേഷിക്കാന്‍ പ്രിയ ഹൈന്ദവ സംഘടനകള്‍ ശ്രമിക്കണം. ഇയാള്‍ സര്‍ക്കാരിന്റെ ചാരന്‍ ആയിരിക്കാം. അല്ലെങ്കില്‍ ആരുടെയെങ്കിലും കൈയില്‍ നിന്നും അച്ചാരം വാങ്ങി സര്‍ക്കാരിന്റെ ക്ഷേത്ര പ്രവേശനത്തെ എതിര്‍ക്കുന്ന ഹൈന്ദവ സംഘടനയെ പുറത്താക്കി സര്‍ക്കാരിനു എളുപ്പത്തില്‍ ക്ഷേത്രത്തില്‍ കയറിപ്പറ്റാന്‍ ഉള്ള വഴിയൊരുക്കാന്‍ ആണ് സുബ്രഹ്മണ്യന്‍ ശ്രമിക്കുന്നത്. ഈ ചെകുത്താനെ സൂക്ഷിക്കുക.


  • റാവുത്തർ കേരള · KannurUniversity
ശിവസേന മഹാരാഷ്ട്രയിലെ ബാല താക്കറെ എന്നാ സാധാരണകാരനായ കാര്ടൂനിസ്റ്റ് മദ്രസികളെയും മലബാരികളെയും ഓടിക്കാൻ തട്ടികൂട്യ ഗുണ്ട പട.കുഴലൂത് ലുങ്ങികളെ ഓടിക് ഇതൈരുന്നു ആദ്യ മുദ്രവാക്യം.പിന്നീട മുസ്ലിങ്ങളുടെയും ബീഹാരികളുടെയും നേരെ തിരിഞ്ഞു.93ഇile ബോംബെ ബ്ലാസ്റിനെ ശേഷം മുല്സിങ്ങളോട് മൃദു സമീപനം.പിന്നെ ച്യോധികാനും പറയാനും ആരുമില്ലാത്ത അതാഴപട്ടിനികരയ ഭയമാരോടെ നേരെയായി കുതിര കേറ്റം.കേരളത്തില തിരുവനന്തപുരവും,പത്തനംതിട്ടയും കുറച്ച പ്രവര്തകരുന്ദ്.ഈ ജില്ലകളില അകത് പോകുന്ന ഗുണ്ടകളെല്ലാം ശിവസേനയുടെ ബാക്ക് ഗ്രൌണ്ട് ഉള്ളവരാണ്.ഇവനെയൊക്കെ ഉണ്ടാകിയത് മഹാരാഷ്ട്രയിലെ താക്കറെ ആണെന്ന് തോന്നുന്നു.പ്രതേകിച് പണിയൊന്നുമില്ല രാവിലെ ഒരു വണ്ടിയുമെടുത്ത് കുറച്ച എണ്ണം ഇറങ്ങും ഗുണ്ട പിരിവിനു.പലയിടങ്ങളിലും വീട് വെക്കുന്നവരും,കച്ചവടകരുമടക്കമുള്ളവർ മരടികള്ക്പിഴച്ചുണ്ടായ ഈ സാധനങ്ങല്ക് ഭയന്ന് പിരിവു കൊടുക്കാറുണ്ട്.ജയ് മഹാരാഷ്ട്ര എന്ന് പറന്നു മലയാളികളടക്കമുള്ളവരെ കൊന്നു കൊല വിളിച്ച ഗുണ്ട പദൈക് അവസാനം കേരളത്തിലും അനുയൈകൾ.ഇവര്ക്ക് കേരളതോടാണോ,അതോ മഹാരാഷ്ട്രയോടാണോ കൂറ്.

  • Usman Ali · PRO at Malzom Rent A Car
വര്‍ഗീയതയും വിദ്ധോഷവുമില്ലാത്ത ഭഹുഭൂരിപക്ഷം വരുന്ന ഹിന്ദുക്കള്‍ ഉണ്ടല്ലോ ഈ ഇന്ത്യാമഹാരാജ്യത്ത് അവര്‍ ശ്രദ്ധിക്കട്ടെ.

  • Sureshkumar Karthully · Top Commenter · at Almoayyed airconditioning,bahrain.
ജാതിമതാടിസ്ഥാനത്തില്‍ ജനങ്ങള്‍ സംഘടിച്ച് വര്‍ഗ്ഗീയവിഷങ്ങള്‍ എല്ലാ മതങ്ങള്‍ക്കുള്ളിലും സജീവമായിതുടങ്ങിയിരിക്കുന്നു.
കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടി -ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ -എന്നീ ജാതി മതങ്ങളുടെ കൂട്ടായ്മയായി മാറിയിരിക്കുന്നു...കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും ഇതില്‍നിന്നും വിഭിന്നമല്ല..തിരഞ്ഞെടുപ്പു വരുമ്പോള്‍ സാമുദായിക നേതാക്കളുടെ തിണ്ണ നിരങ്ങുന്നത് നാം കാണാറുള്ളതാണ്..
ലോകത്തിലെവിടെ നോക്കിയാലും ഇങ്ങനെ സംഘടിച്ച് അധികാരം കയ്യാളുന്നിടത്താണ് രൂക്ഷമായ പൊട്ടിത്തെറികള്‍ നടന്നുകൊണ്ടിരിക്കുന്നത്.
സ്വന്തം പിതാവിനേയോ,മാതാവിനേയോ പറ്റി പറഞ്ഞാല്‍ വര്‍ഗ്ഗീയവാദികള്‍ സഹിക്കും..പക്ഷെ സ്വന്തം വര്‍ഗ്ഗത്തെ പറ്റി പറഞ്ഞാല്‍ അവരുടെ രക്തം തിളയ്ക്കും...വര്‍ഗ്ഗീയ സംഘടനകള്‍ ഭരണത്തിലുള്ള സ്വാധീനം നഷ്ടപ്പെടുന്നതോടെ അവരുടെ യഥാര്‍ത്ഥ സ്വഭാവം പുറത്തെടുക്കുന്നതുകാണാം..
ഏതുസമയത്തും ഇവിടെ ഒരു പൊട്ടിത്തെറി പ്രതീക്ഷിക്കാം..
നൈജീരിയ,സിറിയ,ലിബിയ...ഇതെല്ലാം ഉദാഹരണങ്ങള്‍....-കടുത്ത യാഥാസ്ഥിതികരായ മത വിശ്വാസികളാണ് ഇവിടങ്ങളിലെ ജനങ്ങള്‍.
ഭരണം കൈയ്യടക്കുന്നതിനുവേണ്ടി സാമുദായിക പ്രീണനം നടത്തുന്ന രാഷ്ട്രീയപാര്‍ട്ടികള്‍ മാത്രമാണ് ഇതിനുത്തരവാദികള്‍--

  • Ahmed Vayal · Mattannur High School
ഏത് മതസ്തരുടേതായാലും ശരി ആരാധനാലയങ്ങളോട് ചേര്‍ന്ന് ആയുധങ്ങളും സ്ഫോടക വസ്തുക്കളും സൂക്ഷിക്കുന്നുണ്ടെങ്കില്‍ ആ ആരാധനാലത്തിന്റെ നടത്തിപ്പുകാര്‍ ഉത്തരം പറയുകയും ശിക്ഷിക്കപ്പെടുകയും വേണം,ഇങ്ങിനെ സൂക്ഷിക്കുന്ന ഇടങ്ങളില്‍ അബദ്ദത്തില്‍ എന്തെങ്കിലും സംമ്പവിച്ചാല്‍,അതിന്റെ ഉത്തരവാതികള്‍ ഒരു കാരണവാശാലും ഏറ്റെടുക്കില്ലെന്ന് മാത്രമല്ല എതിരാളി ചൈതതാണെന്ന് ഉറപ്പിച്ച് പറയുകയും ചെയ്യും,വലിയ കലാപങ്ങള്‍ക് തന്നെ അത് കാരണമാവുകയും ചെയ്തേക്കാം,പത്മനാഭ ക്ഷേത്രത്തിനു ചേര്‍ന്ന ഇവിടെയാണത് സമ്പവിച്ചെങ്കില്‍ വെറും കേരളത്തില്‍ ഒതുങ്ങി നില്‍കാതെ ഇന്ത്യ ഒട്ടുക്കും അതിന്റെ വിഷം പരക്കും,നമോ ഇറങ്ങിയിരിക്കുന്നു എന്ന് നാം കാണാതെ പോകരുത്,അതിനെയാണ് നാം ഭയക്കേണ്ടത്,അല്ലാതെ ശിവസേനയേയോ മറ്റു തീവ്രവാത നിലപാടുള്ള സങ്കടനകളേയോ അല്ല,പൊതു സമൂഹം ഒന്ന് വിരല്‍ മുറുക്കിയാല്‍ മാളത്തിലേക്ക് വലിയുന്നവരാണിവര്‍.
at 11:19 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

മജ്ജ ദ്രവിച്ചു പോകുന്ന ഗോകുല്‍ എന്ന പതിനാലുകാരന്‍റെ വേദന : സഹായിക്കുക

"ഇതുപോലുള്ള പോസ്റ്റുകള്‍ ഇട്ട് പലരും പണം തട്ടിയെടുക്കുന്നെന്ന്‍ അറിയാന്‍ കഴിഞ്ഞു, ഇതും അതുപോലുള്ള ഒന്നാണെന്ന് കരുതി അവഗണിക്കരുത്, ഫോണ്‍നമ്പര്‍ മുഖേനയൊ, അഡ്രസ്സുമായി ബന്ധപ്പെട്ടോ മാത്രം സഹായിച്ചാല്‍ മതി,കാരണം ഒരു ജീവന്‍ എത്ര വിലപെട്ടതാണെന്ന് പറയേണ്ടതില്ലല്ലോ....

ഇല്ലായ്മകള്‍ ചോര്‍ന്നൊലിക്കുന്ന വീട്ടില്‍ പാഠപുസ്തകം പോലും കയ്യിലെടുക്കാന്‍ ശേഷിയില്ലാതെ ഗോകുല്‍ രോഗക്കിടക്കയില്‍, കെ.ഗോപി-ഉഷ ദമ്പതികളുടെ മകനാണ് ഗോകുല്‍, ടിഡി ഹൈസ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥി,പക്ഷെ ക്ലാസ്സില്‍ പോയി വരാന്‍ ശാരീരിക അസ്വാസ്ഥൃങ്ങള്‍ അനുവദിക്കുന്നില്ല,അതിനാല്‍ രണ്ടാം ക്ലാസ് മുതല്‍ ഗോകുലിന്‍റെ പഠനം വീട്ടിലെ ചാര്‍ത്തിനുള്ളിലാണ്,ഇടക്ക് അധ്യാപകരോ സഹാപാഠികാളോ എത്തുമ്പോള്‍ ഗോകുലിന്‍റെ കണ്ണുകളില്‍ പഠനത്തിന്‍റെ തിളക്കം കാണാം,പാടങ്ങള്‍ പഠിക്കാന്‍ അവരുടെ സഹായഹസ്തമുള്ളതിനാല്‍ പരീക്ഷ എഴുതാന്‍ മാത്രം ഗോകുലിനെ വിദ്യാലയത്തിലെത്തിക്കുകയാണ് മാതാപിതാക്കള്‍.....!!
at 10:12 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

சேரமன் பெருமான் ஜும்மா மஸ்ஜித் - இந்தியாவின் முதலாவது பள்ளிவாசல் (கி.பி. 629 / ஹி. 5)

Information: Abdul Rahman, India.

Translation: Hisham Hussain, Sri Lanka.


சேரமன் பெருமான் ஜும்மா மஸ்ஜித் - இந்தியாவின் முதலாவது பள்ளிவாசல் (கி.பி. 629 / ஹி. 5)
இந்தியாவின் முதலாவது பள்ளிவாசல் கி.பி. 629 / ஹி. 5 ஆம் வருடம் முஹம்மத் நபி (ஸல்) அவர்கள் வாழ்ந்த காலத்திலேயே கேரள மாநிலம், திரிசூர் மாவட்டம், குடங்கலூர் நகரில் நிருமாணிக்கப்பட்டது. இது உலகிலுள்ள ஆரம்ப பள்ளிவாசல்களில் ஒன்றாகவும் கருதப்படுகின்றது.

மாலிக் பின் தினார் எனும் ஸஹாபி (இதே பெயருடைய அறிஞர் அல்ல) அவர்கள் குடங்கலூர் மன்னன் சேரமன் பெருமானின் வேண்டுகோளுக்கு இனங்க இப் பள்ளிவாசலையும் இன்னும் சில பள்ளிவாசல்களையும் நிருமாணித்தார்.
இஸ்லாத்தை ஏற்றிருந்த மன்னன் சேரமன் பெருமான் மதீனாவுக்குச் சென்று முஹம்மத் நபியவர்களை தரிசித்துவிட்டு திரும்பி வரும் வழியில் இறையடி சேர்ந்ததாகவும், அவரது ஜனாசா ஒமான் நாட்டில் சலாலா எனும் இடத்தில் நல்லடக்கம் செய்யப்பட்டதாகவும் தகவல்கள் உண்டு. எவ்வாறாயினும் மன்னனின் இறுதி விருப்பத்தின் பேரில், மாலிக் பின் தினார் அவர்களினால் நிருமாணிக்கப்பட்ட இப்பள்ளிவாசல், சேர அரச வம்சத்தைச் சேர்ந்த மன்னன் ‘சேரமன் பெருமான்’ பெயர்கொண்டே அழைக்கப்படுகின்றது.
கி.பி. 620 அன்மித்த ஒரு நாளில் மன்னன் சேரமன் பெருமான் மகாராணியுடன் மேல்மாடியில் உலா வரும் போது சந்திரன் இரண்டாகப் பிளந்து பின் ஒட்டிக்கொண்டதைக் கண்டான். திகைப்படைந்த மன்னன் வானியல் சாஸ்திர நிபுணர்களை உடன் அழைத்து அந்த அற்புதத்தை உறுதிப்படுத்திக்கொண்டான் என்று வரலாற்றில் பதிவாகியுள்ளது.
அன்றைய கடல்வழி வர்த்தகம் அராபிய (முஸ்லிம்)களினால் மேற்கொள்ளப்பட்டு வந்தது. சிறிய அளவிலான கப்பல்களில் ‘மிளகு’ (கருப்புத் தங்கம்), மாணிக்கம், பருத்தித் துணி, தேக்கு மரம், துணிகளுக்கு வண்ணம் ஏற்றும் சாயம் ஆகியவற்றை இந்தியாவிலிருந்து அராபிய, எகிப்து மற்றும் பண்டைய ஐரோப்பிய துறைமுகங்களுக்கு ஏற்றுமதி செய்து, பகரமாக முத்து மற்றும் தங்கத்தை இந்தியாவுக்கு இறக்குமதி செய்து வந்தனர்.
புகைப்பட விபரம்: மேல் நடு: அரபு-மலையாள எழுத்திலான கல்வெட்டு, இரு புறமும் 400 வருடங்களுக்கு முன் தோற்றம். கீழ் வரி இன்றைய தோற்றம்.)





at 2:36 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക



ഈ സംഭവം നടന്നത് TAM എയര്‍ലൈന്‍സിന്റെ ഒരു വിമാനത്തില്‍ ആണ്. അമ്പതു വയസിനടുത്തു പ്രായമുള്ള ഒരു സ്ത്രീ തന്റെ സീറ്റിന്റെ അരികില്‍ എത്തിയപ്പോള്‍ തന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ പോകുന്നത് ഒരു കറുത്ത വര്‍ഗക്കാരന്‍ ആണെന്ന് മനസിലായി. ക്രുദ്ധയായ അവര്‍ എയര്‍ഹോസ്റ്റസിനെ വിളിച്ചു.

എന്താണ് പ്രശ്നം മാഡം ? എയര്‍ഹോസ്റ്റസ് ചോദിച്ചു

നിങ്ങള്ക്ക് കാണാന്‍ കഴിയുന്നില്ലേ ? എനിക്ക് ഒരു കറുത്ത വര്‍ഗക്കാരന്റെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടുണ്ട്. എനിക്ക് അയാളുടെ അടുത്തിരിക്കാന്‍ പറ്റില്ല, നിങ്ങള്‍ എനിക്ക് വേറെ സീറ്റ് തരണം.

മാഡം ദയവായി സംയമനം പാലിക്കൂ - എയര്‍ഹോസ്റ്റസ് അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു
നിര്‍ഭാഗ്യവശാല്‍ ഞങ്ങളുടെ സീറ്റുകളില്‍ ഒന്ന് പോലും ഒഴിവില്ല. ഞാന്‍ ഏതായാലും ഒന്ന് നോക്കിയിട്ട് വരാം.

ഇത്രയും പറഞ്ഞു സീറ്റ് നോക്കാന്‍ പോയ എയര്‍ ഹോസ്റ്റസ് സ്വല്പസമയം കഴിഞ്ഞു മടങ്ങി വന്നു.

"മാഡം, ഞാന്‍ പറഞ്ഞത് പോലെ ഈ ക്ലാസില്‍ (ഇക്കോണമി ക്ലാസ്)ഒഴിവുള്ള സീറ്റുകള്‍ ഇല്ല, എങ്കിലും ഞാന്‍ ക്യാപ്റ്റനോട് സംസാരിച്ചു. അദ്ദേഹവും ഉറപ്പിച്ചു പറഞ്ഞു ഇക്കോണമി ക്ലാസില്‍ സീറ്റുകള്‍ ഒഴിവില്ല, എന്നാല്‍ ഫസ്റ്റ് ക്ലാസില്‍ ഒഴിവുള്ള സീറ്റുകള്‍ ഉണ്ട്. ഒരു യാത്രക്കാരനെ ഒരിക്കലും ഇക്കോണമി ക്ലാസില്‍ നിന്നും ഫസ്റ്റ് ക്ലാസിലേക്ക് മാറ്റാന്‍ നിയമങ്ങള്‍ അനുവദിക്കുന്നില്ല, എങ്കിലും ഈ സാഹചര്യത്തില്‍ ഒരു അസന്തുഷ്ടയായ യാത്രക്കാരിയുടെ അടുത്തിരുന്നു യാത്ര ചെയ്യാന്‍ ഇദ്ദേഹത്തെ ഞങ്ങള്‍ നിര്‍ബന്ധികുന്നില്ല "

കറുത്ത വര്‍ഗക്കാരനായ യാത്രക്കാരന് നേരെ തിരിഞ്ഞു എയര്‍ഹോസ്റ്റസ് പറഞ്ഞു

അതായത്,

"സര്‍ , താങ്കളുടെ ഹാന്‍ഡ്ബാഗ് എടുത്തു ഫസ്റ്റ് ക്ലാസിലേക്ക് വന്നാലും, അവിടെ ഞങ്ങള്‍ താങ്കള്‍ക്കുള്ള സീറ്റ് തയ്യാറാക്കിയിട്ടുണ്ട്.‌ "

ഈ സംഭവം അത്രയും കണ്ടു കൊണ്ടിരുന്ന മറ്റു യാത്രക്കാര്‍ ഇത് കണ്ടു കയ്യടിച്ചു, ചിലര്‍ എഴുന്നേറ്റു നിന്ന് കയ്യടിച്ചു.
-------------------------------------------------------------------------------------


"ജാതിയും മതവും വര്‍ഗ്ഗവും വര്‍ണ്ണവും രൂപ ഭംഗിയും സമ്പന്നതയും ഒന്നുമല്ല കാര്യം; മനുഷ്യനാവുക, മനുഷ്യത്തമുള്ള ഹൃദയം ഉണ്ടാവുക...!!
at 2:14 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

തിരുവനന്തപുരം എം ജി യില്‍ അക്രമം - നാളെ ക്യാമ്പസ്‌ ഫ്രണ്ട് പ്രതിഷേധം - ബി ജെ പി ഹര്‍ത്താല്‍

തിരുവനന്തപുരം എംജി കോളേജിലെ എ ബി വി പി ഗുണ്ട വിളയാട്ടത്തിനെതിരെ ഇന്ന് കാമ്പസ്‌ ഫ്രെന്റ്‌ പ്രവർത്തകർ നടത്തിയ പ്രതിഷേധ പ്രകടനം

"തിരുവനന്തപുരത്ത് എംജി കോളേജില്‍ എ.ബി.വി.പി ഗുണ്ടാ വിളയാട്ടം " നാളെ സംസ്ഥാന വ്യാപകമായി കാമ്പസ്‌ ഫ്രണ്ട്‌ പ്രതിഷേധിക്കും ..

ഏരിയാ , കാമ്പസ്‌ തലങ്ങളില്‍ പ്രധിഷേധ പ്രകടനങ്ങള്‍ നടത്തും


എ.ബി.വി.പിക്കാരുടെ വിളയാട്ടം സഹിക്കവയ്യാതെ പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ കോളജില്‍ രാഷ്ട്രീയം നിരോധിച്ചിരുന്നു. നിരോധനം വകവയ്ക്കാതിരുന്നിതിനെ തുടര്‍ന്ന് മൂന്നുപേരെ പുറത്താക്കുകയും ചെയ്തു. അതിലുള്ള പ്രതികാരമാണ് ഇപ്പോഴത്തെ അക്രമം. കോളജിലെ എ.ബി.വി.പി അതിക്രമങ്ങള്‍ പുറത്തുകൊണ്ടു വന്നത് തേജസ്  എന്ന പത്രം ആണ്.അക്രമി സംഘത്തിലെ ഗോകുല്‍, നിഖില്‍, ദിനു, അഖില്‍, അനൂപ്, രാഹുല്‍, വിഷ്ണു, ശ്രീകുമാര്‍ എന്നീ എട്ട് എ.ബി.വി.പി. പ്രവര്‍ത്തകര്‍ അറസ്റിലായിട്ടുണ്ട്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച അക്രമികള്‍ ലാബുകളുടെ ജല്‍ച്ചില്ലുകളും കാന്റീനും കോളജ് പ്രിന്‍സിപ്പല്‍ സുധീന്ദ്രന്‍പിള്ളയുടെ കാറും അടിച്ചുതകര്‍ത്തു. കോളജ് മൈതാനത്ത് പാര്‍ക്ക് ചെയ്തിരുന്ന അധ്യാപകരുടെ കാറുകളും തകര്‍ത്തു. അക്രമികള്‍ കോളജിനുള്ളിലേക്ക് പെട്രോള്‍ബോംബും എറിഞ്ഞു.

 .എന്നാല്‍ ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ നാളെ ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. എം ജി കോളെജില്‍ വിദ്യാര്‍ത്ഥികളെ പൊലീസ് ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍ . രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. വിദ്യാര്‍ത്ഥി രാഷ്ട്രീയം നിരോധിച്ചതിനെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്ന തിരുവനന്തപുരം എം ജി കോളേജില്‍ മുഖംമൂടി ധരിച്ചെത്തിയ അഞ്ചംഗ വിദ്യാര്‍ത്ഥി സംഘം ഉച്ചയോടെ ബോംബെറിഞ്ഞിരുന്നു. കോളേജിന്റെ ലബോട്ടറിയിലും ക്ലാസ് റൂമുകളിലും വിദ്യാര്‍ത്ഥികള്‍ നാടന്‍ ബോംബെറിഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു.സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സ്ഥലത്ത് ഇപ്പോഴും വന്‍ പോലീസ് സംഘം ക്യാംപ് ചെയ്യുകയാണ്.



at 12:07 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

വിവാഹ സഹായം നല്‍കുന്നു - അര്‍ഹരായവര്‍ ബന്ധപ്പെടുക.

വിവാഹ പ്രായമെത്തിയ സാധുക്കളായ മുസ്ലിം സ്ത്രീകള്‍ക്ക് ധനസഹായം നല്‍കുന്നു.നിങ്ങളുടെ കുടുംബത്തിലോ പരിസരത്തോ അര്‍ഹതപ്പെട്ടവരുണ്ടെങ്കില്‍ ഉടന്‍ ഓഫീസുമായി ബന്ധപ്പെടുക. 

www.babunikkah.com
email :- babunikkah313@gmail.com
0091-9947311766


at 9:38 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

സഹായിക്കാം സരീഷിനെ - ഇയാളെ ജീവിതത്തിലേക്ക്‌ കൈ പിടിച്ചു കയറ്റാം

posted by വല്ലഭന് പുല്ലും ആയുധം


തീര്‍ച്ചയായും ഷെയര്‍ ചെയ്യുക ........

പ്ലീസ് നിങ്ങള്‍ കാരണം ഒരാള്‍ക്ക് സഹായം കിട്ടുകയാണെങ്കില്‍ അത് ഒരു വലിയ കാര്യം ആയിരിക്കും ....... നാളെ നമ്മളില്‍ ആര്‍ക്കും ഈ ഒരു അവസ്ഥ വന്നേക്കാം - ഏകനായ ദൈവം കാക്കട്ടെ !!

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു നൂറു രൂപ സിനിമയ്ക്കു പോകാനും മറ്റു അനാവശ്യ ചിലവിനും ഉപയോകിക്കുമ്പോള്‍ അത് ചെറിയ തുക ആവുന്നു... പക്ഷെ ഒരാള്‍ക്ക്‌ സഹായം കൊടുക്കുമ്പോള്‍ അത് ഒരു വലിയ തുക എങ്ങനെ ആവുന്നു.. ഒന്ന് ചിന്തിക്കൂ സഹോദരന്മാരെ - ഏകനായ ദൈവം അനുഗ്രഹികട്ടെ !!!


at 2:54 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദര്‍ - നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.

posted by Nichu Mon


ആയിരം മാസത്തെക്കാള്‍ ഉത്തമമായ ലൈലത്തുല്‍ ഖദ്‌റിനെ പ്രതീക്ഷിക്കാവുന്ന അവസാന ദിവസങ്ങളിലാണ്‌ നാം. ഈ രാത്രി ലൈലത്തുന്‍ മുബാറക അഥവാ അനുഗ്രഹത്തിന്റെ യാമങ്ങള്‍ കൂടിയാണ്‌. മനുഷ്യര്‍ക്ക്‌ അനുഗ്രഹവും സന്മാര്‍ഗവും സത്യാസത്യ വിവേചനവുമായ ഖുര്‍ആന്‍ അവതരിപ്പിക്കാന്‍ നാഥന്‍ തെരഞ്ഞെടുത്ത രാത്രിയാണത്‌.
``നിശ്ചയം നാമത്‌ (ഖുര്‍ആന്‍) ലൈലത്തുല്‍ ഖദ്‌റില്‍ അവതരിപ്പിച്ചു. ലൈലത്തുല്‍ ഖദ്‌ര്‍ എന്താണെന്ന്‌ നിനക്ക്‌ അറിയുമോ? ലൈലത്തുല്‍ ഖദ്‌ര്‍ ആയിരം മാസത്തെക്കാള്‍ ഉത്തമമാകുന്നു. അന്നു മലക്കുകളും റൂഹും (ജിബ്‌രീലും) തങ്ങളുടെ രക്ഷിതാവിന്റെ അനുമതിയോടെ എല്ലാ ആജ്ഞകളുമായി ഇറങ്ങുന്നതാണ്‌. പുലരും വരെ അന്ന്‌ സമാധാനം തന്നെയാണ്‌.'' (സൂറത്തുല്‍ഖദ്‌ര്‍) നിര്‍ണയത്തിന്റെ രാത്രി

പകല്‍ സമയങ്ങളില്‍ നമ്മുടെ തലയ്‌ക്കു മുകളില്‍ സൂര്യന്‍ ജ്വലിച്ചുകൊണ്ടിരിക്കുന്നു. വൈകുന്നേരമാവുമ്പോള്‍ അത്‌ അസ്‌തമിക്കുന്നു. അടുത്ത ദിവസം അത്‌ വീണ്ടും ഉദിക്കുന്നു. അതിന്റെ ഉദയാസ്‌തമനങ്ങളും സഞ്ചാരവുമെല്ലാം നിര്‍ണിതങ്ങളാകുന്നു.

ഇന്ന്‌ സൂര്യന്‍ ഉദിച്ചത്‌ ഇന്നലെ ഉദിച്ച സമയത്താണോ? ഇന്ന്‌ സൂര്യന്‍ അസ്‌തമിക്കുന്നതും നാളത്തെ അസ്‌തമനവും തമ്മിലന്തരമുണ്ടോ? തീര്‍ച്ചയായും ഉണ്ട്‌. പക്ഷേ അടുത്ത വര്‍ഷം അതേ തിയ്യതി അതേ സമയത്ത്‌ തന്നെ സൂര്യന്‍ ഉദിക്കുന്നു. പിന്നീട്‌ അസ്‌തമിക്കുകയും ചെയ്യുന്നു. ഇതേ രൂപത്തിലുള്ള നിര്‍ണയം പ്രപഞ്ചത്തിലെ സര്‍വ വസ്‌തുക്കള്‍ക്കുമുണ്ട്‌. തദനുസാരം അവ ചരിക്കുന്നു. ചന്ദ്രനും ഗ്രഹങ്ങളും ഗോളങ്ങളും ഉപഗ്രഹങ്ങളും ധൂമകേതുക്കളും നിര്‍ണിതമായ സമയത്തിനും സഞ്ചാരപഥത്തിനും വിധേയമായി ചരിക്കുന്നു.

ഭൂമിയും ഇതിന്നപവാദമല്ല. ഭൂമിയിലുള്ള ജീവജാലങ്ങള്‍ക്കും സസ്യലതാദികള്‍ക്കുമെല്ലാം നിര്‍ണിതമായ ധര്‍മങ്ങളുണ്ട്‌. അവയുടെ ആയുഷ്‌കാലവും പ്രവര്‍ത്തനക്ഷമതയുമെല്ലാം കൃത്യത പുലര്‍ത്തുന്നവയാണ്‌. നമ്മുടെ ശരീരത്തിന്റെ അവസ്ഥയും ഇതില്‍ നിന്ന്‌ ഭിന്നമല്ല. മനുഷ്യന്റെ കാഴ്‌ചക്കും കേള്‍വിക്കും പരിമിതികളുണ്ട്‌. മറ്റു അവയവങ്ങളുടെയും പ്രവര്‍ത്തനങ്ങള്‍ പരിമിതങ്ങളാണ്‌. മനുഷ്യന്റെ ഭക്ഷണവും പാനീയവും താമസവും മരണവുമെല്ലാം സുനിശ്ചിതങ്ങളാണ്‌. അതെ, സ്ഥൂല ഗോളങ്ങള്‍ മുതല്‍ നമ്മുടെ ശരീരത്തിലെ കോശങ്ങള്‍ വരെ വ്യവസ്ഥാപിതവും നിര്‍ണയിക്കപ്പെട്ടതുമാണെന്നതില്‍ സന്ദേഹമില്ല. ``അത്യുന്നതനായ നിന്റെ രക്ഷിതാവിന്റെ നാമത്തെ പ്രകീര്‍ത്തിക്കുക. അവനാണവയെ സൃഷ്‌ടിച്ചത്‌. അതിനെ ക്രമീകരിച്ചതും അവനാണ്‌. അതിനെ നിര്‍ണയിച്ചതും അതിന്‌ വഴികാണിച്ചതും അവന്‍ തന്നെ.'' (വി.ഖു 87:1-3)

പ്രപഞ്ചത്തിലെ എല്ലാ വസ്‌തുക്കളുടെയും ജീവികളുടെയും എല്ലാ കാര്യങ്ങളും ആദിയില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. ആ രേഖയാണ്‌ ലൗഹുല്‍ മഹ്‌ഫൂദ്‌. ജീവികളുടെ ജനനം, മരണം, ആഹാരപാനീയങ്ങള്‍, കര്‍മങ്ങള്‍, ജീവിതസന്ധാരണ മാര്‍ഗം തുടങ്ങിയ എല്ലാ കാര്യങ്ങളും അതില്‍ ഉല്ലേഖനം ചെയ്‌തിട്ടുണ്ട്‌. റമദാന്‍ മാസത്തിലാണ്‌ ഖുര്‍ആന്‍ അവതരിക്കപ്പെട്ടത്‌. അത്‌ ജനങ്ങള്‍ക്ക്‌ സന്മാര്‍ഗദായകവും സന്മാര്‍ഗ വിശദീകരണവും സത്യാസത്യ വിവേചനവുമാണ്‌. നിങ്ങളില്‍ നിന്ന്‌ ആ മാസത്തില്‍ സന്നിഹിതരാകുന്നവര്‍ വ്രതമനുഷ്‌ഠിക്കട്ടെ.'' (2:185)

ഖുര്‍ആന്‍ അവതരിപ്പിച്ച മാസം വ്രതാനുഷ്‌ഠാനം നിര്‍ബന്ധമാണ്‌. അന്ന്‌ ``വിശ്വാസത്തോടും പ്രതിഫലേച്ഛയോടും കൂടി വ്രതം അനുഷ്‌ഠിച്ചവന്‌ അവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

റമദാനിന്റെ രാത്രികളില്‍ നമസ്‌കാരം നിര്‍വഹിക്കുന്നത്‌ പുണ്യകരമാണ്‌. ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ നമസ്‌കരിക്കുന്നവര്‍ക്ക്‌ പാപമോചനം ലഭിക്കുമെന്ന്‌ നബി(സ) വാഗ്‌ദാനം ചെയ്യുന്നു.

അബൂഹുറയ്‌റ(റ) പറയുന്നു: ``ലൈലത്തുല്‍ ഖദ്‌റിന്റെ രാവില്‍ വിശ്വാസത്തോടും പ്രതിഫലേച്ഛയോടും നമസ്‌കരിക്കുന്നവന്റെ കഴിഞ്ഞുപോയ പാപങ്ങളെല്ലാം പൊറുക്കപ്പെടുന്നതാണ്‌.'' (ബുഖാരി, മുസ്‌ലിം)

നിര്‍ണയത്തിന്റെ രാത്രി റമദാനിലാണെന്ന്‌ ഖുര്‍ആനില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്‌. ഇബ്‌നുകസീര്‍(റ) തന്റെ ഖുര്‍ആന്‍ വിശദീകരണത്തില്‍ ചൂണ്ടിക്കാണിച്ചതുപോലെ ഖുര്‍ആന്‍ അവതരിപ്പിച്ചത്‌ റമദാന്‍ മാസത്തിലാണെന്ന്‌ ഖുര്‍ആന്‍ 2:185ല്‍ സംശയമില്ലാത്തവണ്ണം വ്യക്തമാക്കുന്നു. അത്‌ ഒരു നിര്‍ണയിക്കപ്പെട്ട രാത്രിയിലാണെന്ന്‌ സൂറത്തുല്‍ ഖദ്‌റിലും പ്രസ്‌താവിക്കുന്നു. ഇതില്‍ നിന്നു തന്നെ റമദാനിലാണ്‌ ലൈലത്തുല്‍ ഖദ്‌ര്‍ എന്നത്‌ ഗ്രാഹ്യമാണ്‌.

റമദാനില്‍ ഏതു ദിവസമാണത്‌ എന്ന്‌ ഖുര്‍ആനിലോ ഹദീസിലോ വ്യക്തമായി പ്രസ്‌താവിക്കപ്പെട്ടിട്ടില്ല. എന്നാല്‍ അത്‌ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കാവുന്നത്‌ റമദാനിലെ അവസാനത്തെ പത്തുദിവസങ്ങളിലേതെങ്കിലുമൊന്നിലായിരിക്കാമെന്ന്‌ ധാരാളം പ്രബലമായ നബിവചനങ്ങളിലുണ്ട്‌. അവസാനത്തെ പത്തിലെ ഒറ്റയായ രാവുകളില്‍ ലൈലത്തുല്‍ ഖദ്‌റിനെ കാത്തിരിക്കാന്‍ ചില വചനങ്ങളില്‍ നബി(സ) പ്രോത്സാഹിപ്പിച്ചതായി കാണാവുന്നതാണ്‌.

ഇബ്‌നുഉമറി(റ)ല്‍ നിന്നുള്ള ഒരു നിവേദനത്തില്‍ സ്വഹാബികളില്‍ ചിലര്‍ക്ക്‌ ലൈലത്തുല്‍ ഖദ്‌ര്‍ അവസാനത്തെ ഏഴു ദിവസങ്ങളിലൊന്നിലാണെന്ന്‌ സ്വപ്‌നദര്‍ശനമുണ്ടായെന്ന്‌ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്‌. അവരത്‌ നബി(സ)യെ അറിയിച്ചു. തനിക്കും അതേ ദര്‍ശനം ഉണ്ടായെന്ന്‌ നബി(സ) അവരോട്‌ പറയുകയും അവസാനത്തെ ഏഴു ദിവസങ്ങളില്‍ അതിനെ പ്രതീക്ഷിച്ചിരിക്കാന്‍ അവരോട്‌ ആഹ്വാനം നടത്തുകയും ചെയ്‌തു.

ആയിരം മാസത്തെക്കാള്‍ ഉത്തമമായൊരു രാവ്‌! ഒരു മനുഷ്യന്‍ തന്റെ ആയുഷ്‌കാലം മുഴുവന്‍ ആരാധനയില്‍ മുഴുകിയാല്‍ ലഭിക്കാവുന്നതിലേറെ പ്രതിഫലം നാഥന്‍ കനിഞ്ഞേക്കുന്ന രാത്രി! ഈ സുവര്‍ണാവസരം നഷ്‌ടമാകാതിരിക്കാന്‍ ബദ്ധ ശ്രദ്ധരാവുക.
at 2:26 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

അവഗണിക്കല്ലേ ഈ കൂട്ടുകാരനെ - നിങ്ങളുടെ സഹായം കൂടിയേ തീരു - പ്ലീസ് !!!

posted by Tintumon Fans Association india

ഇത് ഈ കുട്ടിയുടെ ഒരു കുടുംബാംഗം അയച്ചു തന്നതാണ്.. ഒരു സഹായാഭ്യര്‍ത്ഥനയായി 

ഞാൻ അഖിൽ അശോക്‌ , കൊല്ലം ജില്ലയിലെ പുനലുരിനു അടുത്തുള വെട്ടിത്തിട്ട എന്നാ കൊച്ചു ഗ്രമ്മത്തിലാണ് എന്റെ വീട് ;ഞാനും അച്ഛനും അമ്മയും അനുജത്തിയും അടങ്ങു
ന്നതാണ് എന്റെ കൊച്ചു കുടുംബം.
എല്ലാ കുട്ടികളെയും പോലെ നല്ല ഒരു ഭാവി സ്വപനം കണ്ടു അച്ഛനും അമ്മയ്കും അനുജത്തികും ഒരു തണലായി മാറാൻ ഞാൻ ആഗ്രഹിച്ചു.ഒരികലും പ്രതിഷികതെ എന്റെ ജീവിതത്തിൽ കരിനിഴൽ പടരാൻ പോകുന്നത് ഞാൻ അറിഞ്ഞില .,

2 0 0 8 ഇൽ ഞാൻ +2 പഠിക്കുന്ന കാലം ചെറിയ ഒരു തലവേദനയും വയറുവേദനയും ആയി അടുത്തുള പുനലൂര് താലുക്ക് ആശുപത്രി ചികിസാ തേടി ,ഓരോ ദിവസം കഴിയും തോറും എന്റെ വേദന അസഹിനിയമായി വന്നു അങ്ങനെ ഞാൻ തിരുവനതപുരം മെഡിക്കൽ കോളേജിൽ ചികിസാ തേടി ,അവിടെ വെച്ച് എന്റെ വയറ്റിൽ നിന്ന് ഡോക്ടർമാർ സിറിഞ്ച് ഉപയോഗിച്ച് വെള്ളം കുത്തി എടുത്തു അപ്പോഴും എന്റെ അസുഖ എന്താണ് എന്ന് മനസിലാകാൻ കഴിഞ്ഞില തുടർന്ന് എന്റെ ചികിസ എറണാകുളം P V C ഹോസ്പിറ്റലിൽ ആയി.ഞാൻ വീണ്ടും ജീവിതത്തിലേക്ക് കുറച്ച എങ്കിലും തിരിച്ചു വന്നു എന്ന് എനിക്ക് തോന്നി .

ഞാൻ എന്റെ പഠനം തുടർന്ന് S N കോളേജ് പുനലൂര് BSc MATHS ഡിഗ്രിക്ക് ചേർന്ന് ,ആരോടും പറയാതെ കഠിനമായ വേദന കടിച് അമർത്തി ക്ലാസ്സിൽ പോയി ,പക്ഷെ വിധി വേണ്ടും എന്നോടു കരുണന കാട്ടിയില എന്റെ നില വീടും വഷളായി പഠനം തുടരാൻ കഴിഞ്ഞില എനിക്ക് ,നിറമുള എന്റെ സ്വപ്നം ഇരുൾ മൂടി വരുന്നതായി എനിക്ക് തോന്നി...
കടം വാങ്ങിയും ഉള്ളതെല്ലാം വിറ്റും എന്റെ മാതപിതകൾ ചികിസ തുടർന്നു .എന്റെ ജീവൻ രഷികുവനായി എന്റെ അമ്മ സകല ദൈവംകളെയും വിളിച്ചു പ്രാർത്ഥിക്കുന്നു .എന്റെ നില വീണ്ടും ഗുരുതരമായി തുടർന്ന് വീടും വിദഗ്ധ ചികിസ വേണ്ടി VELLORE MEDICAL COLLEGE മാറ്റി എന്റെ എല്ലാ പ്രതിഷകളും അപ്പോൾ അവിടെ അവസാനിക്കാൻ പോകുന്നതായി തോന്നി എന്റെ അസുഖതെ പറ്റി ഞാൻ അറിഞ്ഞു ..BUDD -CHIARI Syndrome എന്നാണ് ഡോകോടോര്മാർ അതിനെ കുറിച്ച പറഞ്ഞത് പക്ഷെ അപ്പോഴും എനിക്ക് ഒന്നും മനസിലായില പിനെ ആരോ പറയുന്നത് ഞാൻ കേട്ടു അത് LIVER CANCER ആണെന്.അവസാനം അമ്മ കരഞ്ഞു കൊണ്ട് അമ്മ ആ സത്യം എന്നോട് പറഞ്ഞു വേദന ഉള്ളിൽ അടക്കി അമ്മയെ ഞാൻ സമാധാനിപിച്ചു .ഏകദേശം 6 മാസത്തോളം അവിടെയും LAKESHOE ഹോസ്പിറ്റലിൽ ആയി ആ ചികിസ തുടർന്ന് .

ഒരു സാധാരണ കുടുംബത്തിനു താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു ചിലവുകൾ ,വീട് ഉള്ള്പെടെ എല്ലാം കടത്തിലകി എന്നെ ചികിസിച്ചു ,എന്റെ പ്രതീഷ വീണ്ടും ചിറകു വെക്കുന്നതായി എനിക്ക് തോന്നി വീണ്ടും ഞാൻ സാധാരണ ജീവിതത്തിലേക്ക് മടക്കുന്നതായി എനിക്ക് തോന്നി പക്ഷേ ദൈവം പിന്നെയും എന്നോട് ദയ കാണിച്ചില എനിക്ക് മഞ്ഞപിത്തം പിടിപെട്ടു നില വീണ്ടും വഷളായി ..

എന്റെ എല്ലാ പ്രതീഷ അവിടെ അവസാനിച്ചു ഡോക്ടർമാർ അവസാനം ഒരു വിധി എഴുതി കരള മാറ്റി വെക്കൽ മാത്രം അന്ന് ഇനി ഒരു പ്രതീഷ എന്ന്..
പക്ഷെ അതിന്റെ ചിലവ് 20 -2 5 ലക്ഷം ആകും എന്റെ കുടുംബത്തിനു ഇത് തങ്ങവുന്ന്തിലും അപ്പുറം ആണ് ,ഇനി എനിക്ക് ആകെ ഉള്ള പ്രതീഷ കരുണ്യമുള്ള സുമനസുകളായ നിങ്ങൾ ആണ് .
ഇനിയും എന്റെ സ്വപ്നം വർണം എക്കാൻ ,എന്റെ കുടുംബത്തിനു ഒരു തണലായി മാറാൻ എനിക്ക് നിങ്ങളുടെ അകമഴിഞ്ഞ സഹായം ഞാൻ പ്രതെഷികുന്നു ...
പ്രത്യാശയോടെ
അഖിൽ അശോക്‌

For Contact:
Ashokan G
Gokulam
Vettithitta P O
Vettithitta-689696
Punalur,Kollam

Sujatha(Mother):9495554067
--
SOUTH INDIAN BANK
ACCOUNT NAME:SUJATHA (MOTHER)
ACCOUNT NUMBER:0173053000021373
IFSC CODE:SIBL0000173
BRANCH -PIRAVANTHOOR
--
More details:
AJESH S LAL - 9605229399
SUMITH RAJAN - 9388310021
at 2:07 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

റുഫ്സിനക്ക് ബാപ്പ വൃക്ക നല്‍കും;ശസ്ത്രക്രിയക്ക് പണം വേണം

തീര്‍ച്ചയായും ഷെയര്‍ ചെയ്യുക ........

പ്ലീസ് നിങ്ങള്‍ കാരണം ഒരാള്‍ക്ക് സഹായം കിട്ടുകയാണെങ്കില്‍ അത് ഒരു വലിയ കാര്യം ആയിരിക്കും ....... നാളെ നമ്മളില്‍ ആര്‍ക്കും ഈ ഒരു അവസ്ഥ വന്നേക്കാം - ഏകനായ ദൈവം കാക്കട്ടെ !!

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു നൂറു രൂപ സിനിമയ്ക്കു പോകാനും മറ്റു അനാവശ്യ ചിലവിനും ഉപയോകിക്കുമ്പോള്‍ അത് ചെറിയ തുക ആവുന്നു... പക്ഷെ ഒരാള്‍ക്ക്‌ സഹായം കൊടുക്കുമ്പോള്‍ അത് ഒരു വലിയ തുക എങ്ങനെ ആവുന്നു.. ഒന്ന് ചിന്തിക്കൂ സഹോദരന്മാരെ - ഏകനായ ദൈവം അനുഗ്രഹികട്ടെ !!!


at 1:42 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

അനസിനു വൃക്ക നല്കാന്‍ ഭാര്യ തയ്യാര്‍ - പക്ഷെ ഓപറേഷന്‍ നടത്താന്‍ നിങ്ങള്‍ സഹായിക്കണം

തീര്‍ച്ചയായും ഷെയര്‍ ചെയ്യുക ........
പ്ലീസ് നിങ്ങള്‍ കാരണം ഒരാള്‍ക്ക് സഹായം കിട്ടുകയാണെങ്കില്‍ അത് ഒരു വലിയ കാര്യം ആയിരിക്കും ....... നാളെ നമ്മളില്‍ ആര്‍ക്കും ഈ ഒരു അവസ്ഥ വന്നേക്കാം - ഏകനായ ദൈവം കാക്കട്ടെ !!

നിങ്ങളുടെ കയ്യില്‍ ഉള്ള ഒരു നൂറു രൂപ സിനിമയ്ക്കു പോകാനും മറ്റു അനാവശ്യ ചിലവിനും ഉപയോകിക്കുമ്പോള്‍ അത് ചെറിയ തുക ആവുന്നു... പക്ഷെ ഒരാള്‍ക്ക്‌ സഹായം കൊടുക്കുമ്പോള്‍ അത് ഒരു വലിയ തുക എങ്ങനെ ആവുന്നു.. ഒന്ന് ചിന്തിക്കൂ സഹോദരന്മാരെ - ഏകനായ ദൈവം അനുഗ്രഹികട്ടെ !!!



at 1:19 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

മുസ്ലിം നാമധരിയായ സന്ഘിനിയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ ഹിന്ദുത്വ അജണ്ട -പ്രതിഷേധിക്കുക പ്രതികരിക്കുക

posted by Shajahan Kalathingal




ഒരു fake സങ്കിയുടെ  രോധനം... കൂടുതൽ കമന്റ്സ് ഉണ്ടായിരിന്നു ...പക്ഷെ അത് സ്ക്രീൻ ഷോര്ട്ട് ആകുംപോയെക്കും ഡിലീറ്റ് ചെയ്തു ഇത്രേ കിട്ടിയിട്ടുള്ളൂ ... എനിക്ക് തോന്നുന്നത് ഇയാൾ ശശികല ടീച്ചറുടെ സങ്ങികൂട്ടതിലുല്ലതാനെന്നാണ് കാരണം മലപ്പുറം ആണ് ലക്‌ഷ്യം ഇതിലെ ലിങ്ക് കൂടി ഞാൻ പോസ്റ്റ്‌ ചെയ്യുന്നു കൂടുതൽ എനിക്ക് പറയാൻ കഴിയില്ല ക്ഷമയാനല്ലോ ഇമന്റെ പകുതി .. 



https://www.facebook.com/photo.php?v=537857756262786



https://www.facebook.com/aamina.farooq.1



വ്യത്യസ്തന്‍ : ഈ അക്കൗണ്ട്‌ ഫേസ്ബുക്കില്‍ റിപ്പോര്‍ട്ട്‌ ചെയ്യക. ഇത് മാത്രം അല്ല,ഇതുപോലെ ആണും പെണ്ണും കേട്ട ഹിജടകളായ എല്ലാ സങ്കി കൊമാരങ്ങളുടെയും അക്കൗണ്ട്‌ റിപ്പോര്‍ട്ട്‌ ചെയ്തു ബ്ലോക്ക്‌ ചെയ്യണം. മുസ്ലിം സ്നേഹത്തോടെയും സഹോദര്യതോടെയും ജീവിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ എങ്ങനെയെങ്കിലും കുത്തിത്തിരിപ്പ് ഉണ്ടാക്കാന്‍ ശ്രമിക്കുന്ന ഹിന്ദുത്വ അജണ്ടയെ നിങ്ങള്‍ ശ്രദ്ധിക്കുക - എതിര്‍ക്കുക- പ്രതികരിക്കുക. അല്ല എങ്കില്‍ നാളെ മഹ്ശറയില്‍ വച്ച് ചോദ്യം ചെയ്യപ്പെടും ... 

ഇതുപോലെ ഉള്ള പോസ്റ്റുകളും ഇടുന്ന സന്കികളുടെ അക്കൗണ്ട്‌ - പ്രത്യേകിച്ച് മുസ്ലിം നാമത്തില്‍ ഉള്ള FAKE അക്കൗണ്ട്‌ വ്യത്യസ്തന്റെ ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്യുക.

ഇസ്ലാമിക ഹദീസുകളെ വളച്ചൊടിച്ചും ഇല്ലാത്ത ഹദീസുകള്‍ നല്‍കിയും ഹദീസുകളുടെ അര്‍ത്ഥം തെറ്റായ രീതിയില്‍ വ്യാഖ്യാനിച്ചും ഇവളുടെ (പെണ്ണെന്നു വ്യ്കതമല്ല എങ്കിലും ) പോക്ക് തടയാന്‍ മുസല്‍മാനു കടമയുണ്ട് -

ഇങ്ങനെ തട്ടായി വളച്ചൊടിച്ച ഹദീസ്‌ കാണുക -



at 11:09 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

മദനിക്ക് വേണ്ടി ഇ ടി യുടെ ഒരു കൈ സഹായം - ഏകനായ ദൈവം കരുത്ത്‌ നല്‍കട്ടെ

ഇ ടിയും പി ഡി പി നേതാക്കളും നാളെ ബംഗളൂരുവിലേക്ക്...!!!!

ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണ തടവുകാരനായി കഴിയുന്ന പി ഡി പി ചെയര്‍മാന്‍ അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് കര്‍ണാടക സര്‍ക്കാര്‍ ഉയര്‍ത്തിയ വാദങ്ങള്‍ മഅ്ദനിയേയും അഭിഭാഷകരേയും പി ഡി പി നേതൃത്വത്തേയും ഒരു പോലെ ഞെട്ടിപ്പിക്കുന്നതായി. എന്താണ് സംഭവിച്ചതെന്നറിയാത്ത അവസ്ഥയിലാണ് സംസ്ഥാന സര്‍ക്കാറും കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വവും. പുതിയ സാഹചര്യത്തില്‍ കര്‍ണാടക മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരില്‍ കണ്ട് വിഷയം ധരിപ്പിക്കാനും മഅ്ദനിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച യാഥാര്‍ഥ്യങ്ങള്‍ ബോധ്യപ്പെടുത്താനുമായി പി ഡി പി നേതാക്കളും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പിയും നാളെ കര്‍ണാടകയിലേക്ക് തിരിക്കും. തിങ്കളാഴ്ച കൂടിക്കാഴ്ച നടത്താനാണ് ഉദ്ദേശിക്കുന്നത്. പി ഡി പി വൈസ് ചെയര്‍മാന്‍ സുബൈര്‍ സബാഹി, സംസ്ഥാന ജനറല്‍ സെക്രട്ടറി റജീബ് എന്നിവര്‍ ഇ ടിക്കൊപ്പം കര്‍ണാടക മുഖ്യമന്ത്രിയെയും അഭ്യന്തര മന്ത്രിയേയും കാണും.
                                       
അല്പം വൈകിയാണ് എങ്കിലും ഇങ്ങനെ ആത്മാര്‍ത്ഥത ഉള്ള ചിലരെങ്കിലും ലീഗില്‍ ഉണ്ടെന്നതില്‍ സന്തോഷം തോനുന്നു. അനാവശ്യമായ എല്ലാ കാര്യങ്ങള്‍ക്കും തങ്ങളുടെ അധികാരവും പവറും ഉപയോഗിക്കുന്ന ലീഗിന് മുന്നേ ചെയ്യാന്‍ പറ്റുമായിരുന്ന ഒരുപാടു കാര്യങ്ങള്‍ ഉണ്ടായിരുന്നു. പക്ഷെ അവര്‍ അത് ചെയ്തില്ല. ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം ലീഗിന്റേത് ആണോ എന്നും ഉറപ്പില്ല. പക്ഷെ രാഷ്ട്രീയം നോക്കാതെ മഅദനി സാഹിബിനു വേണ്ടി  ഇറങ്ങി തിരിക്കാനുള്ള ആര്‍ജവം പ്രശംസനീയം ആണ്.
പക്ഷെ കേരളത്തിലെ ലീഗ് ന്റെ മറ്റു നേതാക്കള്‍ ഈ വിഷയത്തില്‍ കാണിക്കുന്ന നിസ്സംഗത തീര്‍ത്തും വേദനാജനകമാണ്. സങ്കി ഭീകരര്‍ പോലും ഉന്നയിക്കാത്ത വാദങ്ങള്‍ ഉയര്‍ത്തിയിട്ടും അതിനെതിരെ കോണ്‍ഗ്രസിനെ വിമര്ഷിക്കുനതിനു പകരം പലരും മൗനം ബജിച്ചത് കണ്ടപ്പോള്‍ വെറുപ്പിനെക്കാള്‍ ഉയര്‍ന്ന ഒരു വികാരം തോന്നിപോയ്‌തോന്നിപോയി. ഘോര ഘോര പ്രസംഗിച്ചു നടക്കാറുള്ള ഷാജിയെ പോലുള്ളവര്‍ മുസ്ലിംകള്‍ക്ക് എതിരെ മാത്രമേ പ്രസംഗിക്കുക ഉള്ളു എന്ന് വ്യക്തമാകുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുനത്.. 

എന്ത് തന്നെ ആയാലും പരമ കാരുണ്യവാനും കരുണാനിധിയുമായ അള്ളാഹു അദ്ധേഹത്തെ സഹായിക്കാന്‍ തീരുമാനിച്ചാല്‍ തടയാന്‍ ആര്‍ക്കാവും.... അള്ളാഹു അനുഗ്രഹികട്ടെ !!!


at 12:53 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

സങ്കിയുടെ വര്‍ഗീയത ബിരിയാണിയോടും ???


posted by Ashkar Tholicodu


തിരുവനന്തപുരത്തു ആരൊ ബിരിയാണി കഴിചു മരിച്ചു എന്ന വാർത്ത കെട്ടപ്പോഴെ സംഘികൾ മനസ്സിലുള്ള വർഗ്ഗീയതയുമായി ഫെസ്‌ ബുക്കിൽ പ്രത്യക്ഷപെട്ടു തുടങ്ങി.

ബിരിയാണി ഒരു മതത്തിനു മാത്രം സംവരണം ചെയ്ത ഭക്ഷണമല്ല.

രാവിലെ മുതൽ ഗോ മാതാവിനെ സംരക്ഷിക്കണം എന്നു അലമുറയിറ്റുന്ന സംഘികൾ ഹോട്ടലിൽ കയറിയാൽ ഓർഡർ ചെയ്യുക " ഒരു ബീഫ്‌ ബിരിയാണി " വരട്ടെ എന്നാണു



വ്യത്യസ്തന്‍ : 


(അടുത്ത ജിഹാദ്‌ : ബിരിയാണി ജിഹാദ്‌ )

ഇത് സങ്കികളുടെ സ്ഥിരം പരിപാടി ആണ്. ആര് ജനിച്ചാലും മരിച്ചാലും സങ്കികള്‍ക്ക് അത് ഒരു വര്‍ഗീയമാക്കി മാറ്റിയില്ല എങ്കില്‍ അന്ന് ഉറക്കം വരില്ല. അത് അവരുടെ മനസ്സിലെ R.S.S എന്ന മാരകമായ വിഷത്തിന്റെ പ്രതിഫലനം ആണ്. ശാഘയില്‍ പോയിട്ട് നേതാക്കന്മാര്‍ ഒതിക്കൊടുക്കുന്ന വര്‍ഗീയത തലയ്ക്കു പിടിച്ചു അത് കണ്ടതിലോക്കെ അപ്ലൈ ചെയ്യാനുള്ള ആവേശം രാഷ്ട്ര സേവനത്തിന്‍റെ കാര്യത്തില്‍ കാണിച്ചു എങ്കില്‍ എത്ര നന്നായേനെ... പേര് രാഷ്ട്ര്യീയ സ്വയം സേവക്‌ എന്നത് പോലെ തന്നെ സ്വയം ഇങ്ങനെ സേവിച്ചു സ്മൃതി അടയുകയാണ് ഇവരുടെ ലക്‌ഷ്യം. ഹിന്ദുവിനെയും മുസ്ലിമിനെയും തമ്മിലടിപ്പിക്കാന്‍ പലപ്പോഴായി ഇവര്‍ ചെയ്ത കാര്യങ്ങള്‍ ഇവരുടെ മനസ്സിലെ വിഷം ഇടയ്ക്കിടെ പുറന്തള്ളുന്നതിന്റെ ഫലമായാണ്. ഇനിയെങ്കിലും ഇതുപോലെ ഉള്ള കൂതറ പോസ്റ്റുകള്‍ ഇറക്കുനതിനു മുന്‍പ്‌ " നല്ല രണ്ടു ബീഫ്‌ ബിരിയാണി അടിച്ചു വയറു നിറക്കാതെ " മനുഷ്യന് വേണ്ടി ചിന്തിച്ചു പഠിച്ചു വല്ലതും ചെയ്യാന്‍ നോക്ക്..... 

മരിച്ചവരെ ... അത് ആരുമായി കൊള്ളട്ടെ ഇങ്ങനെ അപമാനിക്കരുത് : അപേക്ഷയാണ്.
at 11:18 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

വാര്‍ത്താ ചാനലുകള്‍ക്കും സെന്‍സര്‍ നിര്‍ബന്ധമാക്കേണ്ടി വരുന്ന കാലം - കഷ്ടം തന്നെ !!!

posted by Edasserikkaaran Jamal Perunthalloor

ഇതൊരു പിതാവിന്‍റെ ആശങ്ക !!!!



ഇന്നു വൈകുന്നേരം വീട്ടിലേക്ക് ഫോണ്‍ വിളിച്ചുഭാര്യയോടു കുശലാന്യേഷണങ്ങൾക്ക് ശേഷം ഞാൻ അവളോട്‌ ചോദിച്ചു .

മുത്തുട്ടി എവിടെ ? (ഷമീമുദ്ധീൻ എന്നു പേരുള്ള എന്റെ നാല് വയസ്സുകാരനായ മോൻ)
'അവൻ ടി വി കാണുന്നു' അവളുടെ മറുപടി .
അവനു ഫോണ്‍ ഒന്ന് കൊടുക്ക്‌ എന്നു പറഞ്ഞപ്പോൾ ഭാര്യ അവനു ഫോണ്‍ കൊടുത്തു .
സ്കൂളിലെ വിശേഷം ചോദിച്ചതിനുശേഷം ഞാൻ അവനോടു ചോദിച്ചു നിനക്ക് പഠിക്കാനില്ലെ?
അവൻ പറയുകയാ G K കൂടുതൽ അറിയാൻ മിസ്സ്‌ പറഞ്ഞു വാർത്തകൾ കാണാൻ,ഞാൻ വാർത്ത കാണുകയായിരുന്നു .


ഞാനാകെ വിമ്ബ്രഞ്ചിതനായിപ്പോയി,ഞാൻ ചോദിച്ചു ഹും വാർത്ത കണ്ടില്ലേ ഇനീ പോയിരുന്നു പഠിക്കു .
അപ്പോളാ അവന് ഒരു സംശയം 'ഉപ്പച്ചി ഈ മുഖ്യമന്ത്രി ആരാണ് ?
ഞാൻ : ഉമ്മൻചാണ്ടി
മോൻ :അതല്ല ഉപ്പച്ചി ഈ ഉമ്മൻചാണ്ടി ആരാണ് ?
ഞാൻ :കേരളത്തിന്റെ മുഖ്യമന്ത്രി
മോൻ :അപ്പൊ സരിത ആന്റിയോ ?
ഞാൻ :ങേ ... സരിത ആന്റിയോ ,അതാരാ ?
മോൻ :ഞാൻ കണ്ട വാർത്തയിൽ കൂടുതലും പറഞ്ഞ പേരുകൾ ഈ രണ്ടു പേരും ആയിരുന്നു,നാളെ വാർത്ത കണ്ട വിവരം എനിക്ക് G K യുടെ മിസ്സിനോട് പറയാനാ ,
ഞാൻ : നമ്മുടെ മുഖ്യമന്ത്രിയുടെ പിണക്കത്തിലുള്ള അമ്മായിയുടെ മോളാണ് സരിത ആന്റി .എന്നു ഞാൻ കള്ളം പറഞ്ഞു ഉമ്മാക്ക് ഫോണ്‍ കൊടുക്കാൻ പറഞ്ഞു .


എന്നിട്ട് ഞാൻ അവളോട്‌ പറഞ്ഞു ഒരിക്കലും വീട്ടിൽ കുട്ടികളുന്ടാകുമ്പോൾ വാർത്ത വെക്കരുത് ..!
അവന്റെ മിസ്സിനോട് നീ വിളിച്ചുപറയണം ഈ സമയത്ത് പിള്ളേരെകൊണ്ട് വാർത്ത കേൾപ്പിക്കാൻ പറയരുതെന്ന് .
കാരണം കുട്ടികൾക്ക് G K യല്ല വാർത്തയിൽ നിന്നും കിട്ടുക ബയോളജിയാകും .
ശരിയാ എന്നും പറഞ്ഞു അവൾ ടി വി ഓഫ് ചെയ്തു മോനെ റൂമിലേക്ക്‌ പറഞ്ഞയച്ചു .

                  


# വന്നു വന്നു വാർത്തപൊലും പതിനെട്ടുവയസ്സിനുശേഷം കേള്കേണ്ട ഗതികേടായി കുട്ടികൾക്ക്

at 10:42 PM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

ദഅവത്ത് നാം മറക്കുന്ന ബാദ്ധ്യത - Zakeen ന്റെ വീഡിയോ




ദഅവത്തിന്‍റെ പ്രാധാന്യത്തെ പറ്റി ഡോ: മുസ്തഫാ കമാല്‍ പാഷ സംസാരിക്കുന്നു.


ദഅവത്ത് അഥവാ സത്യാ മാര്‍ഗത്തിലേക്കുള്ള പ്രബോധനം നിര്‍വഹിക്കാനായി ഓരോ കാലഘട്ടത്തിലും ദൈവം പ്രവാചകന്മാരെ നിയോഗിച്ചു . അവര്‍ ആ ബാധ്യത നിര്‍വഹിച്ചു . അവസാന പ്രവാചകനായി മുഹമ്മദ്‌ നബി (സ.അ)യെയും ദൈവം നിയോഗിച്ചു . അദ്ദേഹവും ആ ജോലി ഏറ്റവും ഉത്തമമായ രീതിയില്‍ നിര്‍വഹിച്ചു പോകുന്നതിനു മുന്‍പ് അന്ത്യനാള്‍ വരെയുള്ള മനുഷ്യര്‍ക്ക്‌ ഈ സന്ദേശം പകര്‍ന്നു നല്‍കാന്‍ നമ്മെ ഏല്പിച്ചു .


ഈ ദൌത്യത്തിന്റെ പ്രാധാന്യം എത്രത്തോളം?
ഇത് ഏറ്റവും എളുപ്പത്തില്‍ എങ്ങിനെ ചെയ്യാം?



" കാലം തന്നെയാണ്‌ സത്യം,
തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;
വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ. "
[Quran 103:1-3]



" അല്ലാഹുവിങ്കലേക്ക്‌ ക്ഷണിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും തീര്‍ച്ചയായും ഞാന്‍ മുസ്ലിംകളുടെ കൂട്ടത്തിലാകുന്നു എന്ന്‌ പറയുകയും ചെയ്തവനെക്കാള്‍ വിശിഷ്ടമായ വാക്ക്‌ പറയുന്ന മറ്റാരുണ്ട്‌? "
[Quran 41:33]



" യുക്തിദീക്ഷയോടു കൂടിയും, സദുപദേശം മുഖേനയും നിന്‍റെ രക്ഷിതാവിന്‍റെ മാര്‍ഗത്തിലേക്ക്‌ നീ ക്ഷണിച്ച്‌ കൊള്ളുക. ഏറ്റവും നല്ല രീതിയില്‍ അവരുമായി സംവാദം നടത്തുകയും ചെയ്യുക. തീര്‍ച്ചയായും നിന്‍റെ രക്ഷിതാവ്‌ തന്‍റെ മാര്‍ഗം വിട്ട്‌ പിഴച്ച്‌ പോയവരെപ്പറ്റി നല്ലവണ്ണം അറിയുന്നവനത്രെ. സന്‍മാര്‍ഗം പ്രാപിച്ചവരെപ്പറ്റിയും നല്ലവണ്ണം അറിയുന്നവനത്രെ. "
[Quran 16:125]




Visit us and follow us:
http://www.zakeen.in
http://facebook.com/ZakeenTV

http://youtube.com/ZakeenTV
http://twitter.com/ZakeenTV
at 2:30 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

ഏഷ്യാനെറ്റും സുരേന്ദ്രനും ഭായ് ഭായ്

പല ചര്‍ച്ചകളിലും ഇപ്പോള്‍ ഏഷ്യാനെറ്റിന്റെ താരം  സുരേന്ദ്രന്‍ ആണ്. സുരേന്ദ്രന്‍ പറയുന്ന പല കാര്യങ്ങളും സമ്മതിച്ചു കൊടുക്കുന്ന അവസ്ഥയിലേക്കും അതിനു അനുകൂലമായ പല കാര്യങ്ങളും അനുകൂലിച്ചാണ് റിപ്പോര്‍ട്ടര്‍മാര്‍ പ്രത്യേകിച്ച് വിനു എന്ന ഏഷ്യാനെറ്റ്‌ " ന്യൂസ് ഹൌര്‍ " അവതാരകന്‍ നടപ്പാകുന്നത്. വിനു അവതരിപിക്കുന്ന സമയത്തൊക്കെ സുരേന്ദ്രന്‍ ആയിരിക്കും ബി ജെ പി വക്താവ്‌.., . മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍ ഇടക്ക് കേറി സംസാരിക്കുമ്പോള്‍ ഇടക്ക് കേറി മറ്റുള്ളവരെ ശല്യം ചെയുമ്പോള്‍ അത് തടയാതെ സുരേന്ദ്രനെ അങ്ങനെ അങ്ങ് കയറൂരി വിട്ടു കൊടുക്കുകയും ചെയ്യുന്ന നടപടി എന്തിനു. മറ്റുള്ളവര്‍ ഒരു കാര്യം ചര്‍ച്ചയില്‍ പറയുന്ന സമയത്ത് അത് മുഴുവനാക്കാന്‍ പോലും സമ്മതിക്കാതെ ചര്‍ച്ചയുടെ ഒരു മാന്യത പോലും കാണിക്കാത്ത ഇവനെ പോലുള്ളവരെ എന്തിനു ഇങ്ങനെ ഒരു ചര്‍ച്ചകള്‍ക്ക് വിളിക്കുന്നു. ബി ജെ പിക്ക്‌ ഇപ്പോള്‍ വേറെ ഒരു വക്താവും ഇല്ലാത്തതു കൊണ്ട് അല്ല ഇവനെ ഇങ്ങനെ ആ കസേരയില്‍ ഇരുത്തി എന്ത് തെമ്മാടിത്തം വേണേലും വിളിച്ചു പറയാന്‍ അനുവദിക്കുന്നത്. ഇത് പക്ഷെ അയാളെ ബി ജെ പി ക്ക് ഒരു നേതാവിനെ ഉയര്‍ത്തി കൊണ്ട് വരാന്‍ വേണ്ടി ഹിന്ദുത്വ തോയിലാളി സംഘടനയായ ബി എം എസ് ന്റെ പ്രവര്‍ത്തകര്‍ കൂടുതല്‍ ഉള്ള ഏഷ്യാനെറ്റ്‌ പോലുള്ള ഒരു ചാനലിന്റെ ഹിഡന്‍ അജണ്ട ഒന്ന് മാത്രമാണ് എന്ന് സംശയിക്കേണ്ടി വരുന്നു. അല്ലാ എങ്കില്‍ എന്ത് കൊണ്ട് ചര്‍ച്ച നിയന്ത്രിക്കുന്ന അവതാരകന്‍ ഇയാള്‍ മറ്റുള്ളവരെ സംസാരിക്കാന്‍ പോലും സമ്മതിക്കാത്തത്തില്‍ ഇടപെടതിരിക്കുന്നു. എന്ത് തെമ്മടിതവും വിളിച്ചു പറയാന്‍ ഒരു അടിസ്ഥാനവും ഇല്ലാതെ ഇയാള്‍ ശ്രമിക്കുന്നു. 


ചാനലിന്റെ തീരുമാന പ്രകാരം ആരെ വേണമെങ്കിലും അവര്‍ക്ക് വിളിക്കാം. പക്ഷെ വിളിക്കുന്നവര്‍ക്ക് ഒരു ചര്‍ച്ചയുടെ മര്യാദകള്‍ അറിയുമോ മന്യതകള്‍ അറിയുമോ വ്യക്തമായ തെളിവുകള്‍ വച്ച് സംസാരിക്കാന്‍ അറിയുമോ എന്ന് കൂടി നോക്കണം. ഇന്ന് മദനിയുടെ വിഷയത്തിലും സോളാര്‍ വിഷയത്തിലും ഷാഫി മേത്തരുടെ വിഷയത്തിലും ഒരു തെളിവുകളോ അടിസ്ഥാനങ്ങളോ ഇല്ലാതെ വെറുതെ വന്നു എന്തും പുലമ്പുന്ന അവസ്ഥ കണ്ടപ്പോള്‍ ഉണ്ടായ ഒരു കാര്യം ആണ് ഇത്. ഇനിയെങ്കിലും നിങ്ങള്‍ ഇത് ശ്രദ്ധിക്കണം എന്ന് പറയില്ല.. കാരണം നിങ്ങളുടെ അജണ്ട നിങ്ങള്‍ നടപ്പകുക്ക തന്നെ ചെയ്യും . പക്ഷെ അവതാരകര്‍ ഇടയ്ക്കു റിപ്പോര്‍ട്ടര്‍ ചാനലിലും മനോരമ ന്യൂസ്‌ ചാനലിലും ഉള്ള അവതാരകര്‍ ചര്‍ച്ച കണ്ട്രോള്‍ ചെയ്യുനത് ഒന്ന് കാണുകയും പഠിക്കുകയും ചെയ്യണം എന്ന് കൂടി ഉണര്‍ത്താന്‍ ശമിക്കുന്നു.....




at 2:01 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

സര്‍ക്കാര്‍ മാറിയിട്ട് മാത്രം കാര്യമില്ല - അവരുടെ R.S.S മനസ്സ് ഇല്ലാതാവണം

ഒരു തെറ്റും ചെയ്യാത്ത ...അങ്ങനെ ചെയ്തു എന്ന് തെളിയിക്കാന്‍ പറ്റാത്ത ഒരു ഭരണ കൂടം എന്തിനു ഇദ്ദേഹത്തെ ഇങ്ങനെ ക്രൂശിക്കുന്നു. എന്തിനു ഇദ്ദേഹത്തെ ഒരു പാവയെ പോലെ ആഴ്ചകള്‍ തോറും കോടതിയിലേക്ക്‌ വലിച്ചു കൊണ്ട് പോയി അപമാനിക്കുന്നു,.. 

കര്‍ണാടകയിലെ ഹിന്ദുത്വ ഭരണം അവസാനിച്ചപ്പോള്‍ ആശ്വസിച്ച ജനതയ്ക്ക് ഇനിയെങ്കിലും നീതി ലഭിക്കും എന്ന് കരുതി കാത്തിരുന്നവര്‍ക്ക് വീണ്ടും തിരിച്ചടിയായി അനീതിയുടെ കാവല്‍ക്കാര്‍ അസത്യത്തിന്റെ വാള്‍ മുനകള്‍ കൊണ്ട് കുത്തി നോവിക്കാന്‍ ശ്രമിക്കുമ്പോള്‍ പണ്ട് ഒരു പോപ്പുലര്‍ ഫ്രണ്ട് നേതാവ് പറഞ്ഞ കാര്യം ഓര്മ വരുന്നു.. R.S.S എന്നത് ഒരു സംഘടന അല്ല.. അതൊരു മനസ്സാണ്. നീതിക്ക് വേണ്ടി പോരാടുന്ന സത്യന്വേഷികളെ ഇല്ലാതാകുക എന്ന മനസ്സ്.. പാവപ്പെട്ടവന് വേണ്ടി ദളിതന് വേണ്ടി മുസല്‍മാനു വേണ്ടി ഹിന്ദുവിന് വേണ്ടി ക്രിസ്ത്യാനിക്ക് വേണ്ടി ...അവരുടെ നീതിക്കും അവകാശത്തിനും വേണ്ടി പോരാടാന്‍ ശ്രമിക്കുന്ന എല്ലാവരെയും ഇല്ലാതാക്കാന്‍ ഉള്ള ഒരു മനസ്സ്... അങ്ങനെ ഒരു മനസ്സുള്ള കോണ്‍ഗ്രെസ്സുകാരനും കമ്മ്യൂണിസ്റ്റു കാരനും മുസ്ലിം ലീഗ് കാരനും എല്ലാവരും  R.S.S കാരനാണ്.ഹിന്ദുത്വ ഭീകരര്‍ ആണ്.. അന്ന് അദ്ദേഹം പറഞ്ഞതിന്റെ രത്നച്ചുരുക്കം ആണ് മേല്‍ പറഞ്ഞത്. ഈ വാക്കുകള്‍ ആണ് ഇപ്പോള്‍ ഇവിടെ സത്യമായി പുലരുന്നത്. 
കര്‍ണാടകയില്‍ ഭരണം മാത്രം മാറിയത് കൊണ്ട് കാര്യമില്ല. അവിടെയുള്ള ബ്യുരോക്രറ്റുകള്‍ അവിടെയുള്ള മറ്റു നിയമ പാലകര്‍ അവിടെ  നിയമതിനു വേണ്ടി പോരടെണ്ടവര്‍ ആയ എന്നാല്‍ ഹിന്ദുത്വ അജണ്ടക്ക് വേണ്ടി നിയമത്തെ വളചോടിക്കുന്നവര്‍  തുടങ്ങി ഹിന്ദുത്വ മനസ്സുള്ളവരുടെ മാനസികമായ മാറ്റം സാധ്യമാകാതെ വെറും ഭരണം മാറിയത് കൊണ്ട് കാര്യമില്ല.

കോണ്‍ഗ്രസുകാര്‍ ഇങ്ങനെ ഒരു സത്യവാങ്ങ്മൂലം കൊടുത്തതില്‍ അത്ഭുതപ്പെടാന്‍ ഇല്ല. കാരണം അവരുടെ ഇടയിലുള്ളവരുടെ ഹിന്ദുത്വ മനസിന്റെ ആഴം ബാബരി മസ്ജിദ്‌ പൊളിക്കാന്‍ കൂട്ട് നിന്നപ്പോള്‍ കണ്ടതാണ്. അന്ന് ഭരിച്ച കോണ്‍ഗ്രസിന്റെ അതെ മുഖം ആണ് ഇന്ന് കോടതിയിലെ സത്യവാങ്മൂലത്തില്‍ തെളിഞ്ഞു കണ്ടത്. ഇന്നലെ വരെ അവിടെ ഉണ്ടായിരുന്ന ഹിന്ദുത്വ സര്‍ക്കാര്‍ പോലും പറയാത്ത പച്ച കള്ളങ്ങള്‍ നിരത്തി ഒരു തെളിവ്‌ പോലും ഹാജരാകാതെ ജാമ്യം നിഷേധിച്ചത് തികച്ചും വേദനാജനകം തന്നെയാണ്. ലീഗ്കാരുടെ മൗനം ഇവിടെ വിമര്ഷിച്ചിട്ടും കാര്യമില്ല... അവര്‍ക്ക്‌ വിമര്ഷിക്കപ്പെടാന്‍ പോലും ഉള്ള അര്‍ഹത ഇല്ല....  

പക്ഷെ  ഇതൊന്നും കൊണ്ടും നിങ്ങള്‍ വിജയിച്ചു എന്ന് കരുതേണ്ട . സത്യം എന്ന് തന്നെ ആയാലും പുറത്തു വരിക തന്നെ ചെയ്യും,. ഇന്നല്ലെങ്കില്‍ നാളെ മഅദനി സാഹിബ്‌ പുറത്തു വരിക തന്നെ ചെയ്യും . ഇന്ഷ അല്ലാഹ് ...നമുക്ക്‌ കാത്തിരിക്കാം .


പക്ഷെ അതിനിടക്ക് ഇതുപോലെ ഇദ്ദേഹതിനു എതിരെ  തെമ്മാടിത്തം പുലമ്പുന്ന ചില കുബുദ്ധികളെ നിങ്ങള്‍ തിരിച്ചറിയുക.. ഇവനെയൊക്കെ പുല്ലു വില പോലും കൊടുക്കാതെ തള്ളി കളയണം. നിങ്ങള്‍ ഇതിനൊക്കെ കമന്റ്‌ ഇടാനോ പ്രതികരിക്കതിരിക്കോ നില്ക്കാന്‍ പാടില്ല എന്നും ഒരു അഭിപ്രായം ഉണ്ട്.. കാരണം ഇവന്‍ നിങ്ങളെ ചൊറിയുക ആണ്.. ചൊറിച്ചില്‍ ഉള്ളവന് ചൊറിഞ്ഞു കൊടുക്കേണ്ട ആവശ്യം നിങ്ങള്കില്ല എങ്കില്‍ ...... 
നിങ്ങള്‍ സംയമനം പാലിക്കുക. അള്ളാഹുവിന്റെ സഹായം വരും... കാത്തിരിക്കുക... 
at 1:19 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക

കാലം തന്നെയാണ് സത്യം - 2003 ആഗസ്റ്റ് -27 മുതല്‍ 2011 ഒക്ടോബര്‍ -15 വരെ

posted by Nawazrahman Nawaz
കാലം തന്നെയാണ് സത്യം 


2003 ആഗസ്റ്റ് -27 


അബൂബക്കര്‍ സാഹിബ് ഈ ലോകത്തോടും ബാരിക്കേഡ്‌ കൊണ്ട് വേലികെട്ടിയ പോലീസ് ഉദ്യോഗസ്ഥന്മാരോടും ഒരുകാര്യം ഓര്‍മ്മിപ്പിച്ചു..
ഈ പാലാഴി ഒരുദിനം ഈ റോഡിലൂടെ വരും ആ റോഡിലൂടെ വരുമ്പോള്‍ ഇവിടെ ഇന്ന് ഉയര്‍ത്തിയിരിക്കുന്ന ബാരിക്കേഡുകളും ഇവരുടെ വേലിക്കെട്ടുകളും മുഴുവന്‍ തകര്‍ത്തുതരിപ്പണമാകുന്ന ഒരുദിനം ഉണ്ടാകുമെന്ന് ഞാന്‍ ഇവിടെ മുന്നറിയിപ്പ് നല്‍കുകയാണ്.ഈ സന്ദേശം ഈ രാജ്യത്തിലുള്ള 70%ശതമാനം വരുന്ന പിന്നോക്ക വിഭാഗങ്ങള്‍ക്ക് നിങ്ങള്‍ പഠിപ്പിച്ചു കൊടുക്കണം. ഒരുസമരം ഒരുദിവസംകൊണ്ടോ പത്തുദിവസംകൊണ്ടോ അല്ലങ്കില്‍ ഒരുകൊല്ലംകൊണ്ടോ ഒരുദശകം കൊണ്ടോ തീരുന്നതായിരിക്കില്ല ചിലപ്പോള്‍ അതിനു ശതകങ്ങള്‍തന്നെ എടുത്തുവെന്നുവരും ആണെങ്കിലും അവിടംവരെ ക്ഷമിച്ചിരിക്കാനുള്ള ക്ഷമ നിങ്ങള്‍ പാലിക്കണം ആ ക്ഷമ നിങ്ങള്‍ക്കുണ്ടാവേണമെന്ന്‌ ഞാന്‍ നിങ്ങളോട് ആവശ്യപ്പെടുകയാണ് അഭ്യര്‍ത്ഥിക്കുകയാണ് .........

2011 ഒക്ടോബര്‍ -15

അതെ ഗുഹാന്തര്‍ഭാഗത്തുനിന്ന് വരുന്ന ന്യായമായ ഒരാവശ്യത്തിന് 
ഒരു സൈന്യത്തേക്കാള്‍ ശക്തിയുണ്ടെന്നും പൌരന്മാരുടെ ജന്മാവകാശങ്ങള്‍ ഗവണ്‍മെന്റ് ലംഘിക്കുമ്പോള്‍ പ്രക്ഷോഭം അവരുടെ ഏറ്റവും പരിപാവനമായ അവകാശവും അങ്ങേയറ്റം അനുപേക്ഷണിയമായ കടമയുമാണെന്ന്
ഇ.എം അബൂബക്കര്‍ സാഹിബിന്റെ വാകുകളെ പൊന്നാക്കികൊണ്ട് അദ്ദേഹത്തിന്റെ അനുയായികളായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുണക്കുട്ടികള്‍ ഇന്റലിജന്‍സ്‌ ,ഐ ബി ,കലക്ടര്‍മാര്‍,ഡി ഐ ജി,പോലിസ്‌ ഉദ്ദ്യോഗസ്ഥ വൃന്തങ്ങള്‍ക്കും പെരുമ്പാവൂരില്‍ നടന്ന മേഖലറാലിയില്‍ കാട്ടികൊടുത്തു..അവരെ പീഡിപ്പിച്ഛവരേക്കാളും ഒറ്റിക്കൊടുത്തവരെക്കാളും ഇല്ലാതാക്കുമെന്നു പറഞ്ഞവരെക്കാളും ആയിരംമടങ്ങ്‌ പൌരുഷമുള്ളവരായിരുന്നു അവര്‍..
നീതിരഹിതമായ നിയമങ്ങള്‍ അനുസരിക്കുകയും താന്‍ പിറന്ന നാടിനെ ചവിട്ടിമെതിക്കാന്‍ ആരെയെങ്കിലും അനുവദിക്കുകയും അങ്ങിനെ തന്റെ നാടിനെ അവഹേളിക്കുന്നവരോടോപ്പമല്ല പോപ്പുലര്‍ഫ്രണ്ട്‌ നിലകൊള്ളുന്നത് 
അടിച്ചമര്‍ത്തപ്പെടുന്ന പീഡിത ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുരോഗതിക്കും വേണ്ടി പോരാടുന്ന ഈ പോരാളികളെ കേവലം ബാരിക്കേഡ്‌ കൊണ്ട് തടയിടാമെന്ന് ആരും വ്യാമോഹിക്കണ്ട..വെടിയുണ്ടകളുടെപേമാരിയോ,ഇരുട്ടില്‍ പതുങ്ങിയെത്തുന്ന കത്തിമിനുക്കങ്ങളോ പോപ്പുലര്‍ഫ്രണ്ട്‌കാര്‍ക്ക് പുത്തരിയല്ല..
കിരീടമണിഞ്ഞ തെമ്മാടിയെക്കാളും അധികാരമുള്ള ചേക്കുട്ടിമാരെക്കാളും സത്യത്തിനെതിരെ കണ്ണുകൾ മൂടിക്കെട്ടി തലപ്പാവ് ധരിക്കുന്ന പുരോഹിതന്മാരേക്കാളും കൂടുതല്‍ ബഹുമാനം അര്‍ഹിക്കുന്നത് നീതിമാനായ അങ്ങ് തന്നെയാണ് അബൂബക്കര്‍ സാഹിബ്


at 12:26 AM അഭിപ്രായങ്ങളൊന്നുമില്ല:
പങ്കിടുക
‹
›
ഹോം
വെബ് പതിപ്പ് കാണുക
Blogger പിന്തുണയോടെ.